Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നാട്ടിലും വളരും ഒട്ടകപ്പക്ഷി
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ ...
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി...
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗ...
33 വർഷം പിന്നിട്ട ഉദ്യാന പരിപാല...
ലക്ഷങ്ങൾ തരും മലയിഞ്ചി
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേ...
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊ...
Previous
Next
Karshakan
കൂവയെയാണെനിക്കിഷ്ടം...
Wednesday, July 31, 2019 3:39 PM IST
വീടിനു കുറച്ചകലെയുള്ള റബര്‍ എസ്റ്റേറ്റില്‍ ചതുപ്പില്‍ വളരുന്ന കൂവയുടെ കിഴങ്ങുകള്‍ പറിക്കാന്‍ പോയ കാലം. സഹോദരങ്ങള്‍ക്കും അയല്‍ക്കാര്‍ക്കുമൊപ്പം തലച്ചുമടാ യി കൊണ്ടുവരുമ്പോള്‍ ചെറിയ കുട്ടിയായിരുന്ന ഏബ്രഹാം അമ്മയോടു ചോദിക്കും 'പത്തിരുപത് ഏക്കറുള്ള നമുക്കിതും കൃഷി ചെയ്താല്‍ പോരേയെന്ന്. 'അപ്പോള്‍ അമ്മ പറയും 'അത് നിന്റെ കാലത്തുമതി കൊച്ചിതങ്ങ് ചുമന്നോ' യെന്ന്. വര്‍ഷ ങ്ങള്‍ക്കിപ്പുറം അമ്മയുടെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കി കൂടരഞ്ഞി ഉഴുന്നാലില്‍ ഏബ്രഹാം എന്ന അപ്പച്ചന്. സ്വന്തം കൃഷിയിടത്തില്‍ കൂവക്കൃഷി ആരംഭിച്ചു. ഒപ്പം നാട്ടില്‍ എല്ലാവര്ക്കും കൂവക്കിഴങ്ങുകള്‍ അരച്ച് പൊടിയാക്കി നല്‍കുന്നതിനുള്ള വൈദഗ്ധ്യവും നേടി.
കുടുംബ ജീവിതം ആരംഭിച്ചപ്പോഴാണ് കൂവയോട് ശരിക്കും സ്നേഹം തോന്നിത്തുടങ്ങിയത്. അതിനു കാരണമായത് പ്രധാന കാര്‍ഷിക വിളകളായ തെ ങ്ങും കമുകും റബറും ജാതിയും കൊടിയുമൊക്കെ നശിച്ചതും വിലയിടിയുകയും ചെയ്തത്. നാലേ ക്കര് സ്ഥലത്ത് കൂവക്കൃഷി ആരംഭിച്ചു. കൃഷി തുടങ്ങിയപ്പോള്‍ വിത്തു കിട്ടാനാണ് വിഷമിച്ചത്. അതുകൊണ്ടു തന്നെ നാലേക്കറില്‍ മുഴുവന്‍ ഇടവിളയായി ഒറ്റയടിക്ക് കൂവക്കൃഷി തുടങ്ങിയില്ല. രണ്ടു മൂന്നു വര്‍ഷം കൊണ്ട് പറമ്പു മുഴുവന്‍ കൂവയായി. 'അമ്മ പറഞ്ഞു തന്ന ബാലപാഠങ്ങളും നാട്ടറിവും കേട്ടറി വുമല്ലാ തെ ശാസ്ത്രീയ അടിത്തറ ഒന്നുമുണ്ടായിരുന്നില്ല. കൃഷിയില്‍ ഇന്നും പിന്തുടരുന്നത് ഈ അറിവുകള്‍ മാത്രം.
കൂവക്കൃഷി എങ്ങനെ
തന്റേതായ കൃഷിരീതിയാണ് ഏബ്രഹാം ഇന്നും പിന്തുടരുന്നത്. നീലക്കൂവ, മഞ്ഞ ക്കൂവ, ബിലാത്തിക്കൂവ എന്നിങ്ങ നെ എല്ലാത്തരം കൂവകളും ഇദ്ദേ ഹം കൃഷി ചെയ്യുന്നുണ്ട്. ഡിസംബര്‍- ജനുവരി മാസത്തില്‍ വിളവെടുക്കുന്നതിനൊപ്പം വി ത്തും നടും. ഒന്നരചാണ്‍ അകല ത്തിലാണു നടുക.
കുംഭമാസത്തില്‍ മഴ പെ യ്തില്ലെങ്കിലും വിത്തു മുളയ് ക്കും. ഇടവിളയായുളള കൃഷിയി ല്‍ കൂവയ്ക്ക് വളം ചെയ്യാറില്ലെ ങ്കിലും ചാണകം പോലെയുള്ള ജൈവവളങ്ങള്‍ പ്രയോഗിച്ചാല്‍ വിളവു കൂടുമെന്ന് ഏബ്രഹാം പറയുന്നു.
കൂവക്കൃഷിയിലെ പ്രധാന മെച്ചം കീട രോഗബാധകള്‍ കുറ വാണെന്നതും കാട്ടുമൃഗങ്ങളുടെ ഭീഷണി ഇല്ലെന്നതുമാണ്. ഇതി ല്‍ വെളുത്ത കൂവ എലിയും പെരു ച്ചാഴിയും തിന്നാറുണ്ട്. ചക്കക്കു രുവിന്റെ വലിപ്പ മുള്ള കുഴിക്കൂവ യുമുണ്ട്. ഇതിന്റെ പൊടിക്കാ ണ്ഏറ്റവും കൂടുതല്‍ ഔഷധഗു ണമുള്ളതായി അനുഭവത്തില്‍ നിന്ന് മനസിലാക്കിയിരിക്കുന്നത്.
ഇഞ്ചി നടുന്നതിനുപയോഗി ക്കുന്ന ചെറിയ തൂമ്പ ഉപയോഗി ച്ചാണ് വിളവെടുപ്പു നടത്തുന്നത്. മണ്ണിനു മുകളില്‍ കാണുന്ന ഭാഗത്തിനു ചുറ്റുമുള്ള മണ്ണുമാറ്റി കിഴങ്ങു പറിച്ചെടുക്കും. കിഴ ങ്ങിലെ വേരു മാറ്റി കഴുകിയെടു ത്താണ് അരയ്ക്കാന്‍ ഉപയോഗി ക്കുന്നത്. ആദ്യകാലത്ത് കിഴ ങ്ങിന്റെ പുറന്തൊലി ചെത്തി ക്കള യുമായിരുന്നു. തൊലിയിലാണ് ഔഷധ ഗുണമേറെയുള്ളതെന്നു മനസിലാക്കിയതോടുകൂടി അതും അരയ്ക്കാന്‍ തുടങ്ങി.
പൊടിയാക്കല്‍
ശ്രമകരമായ ഒരു പണിയാണ് കൂവക്കിഴങ്ങ് അരച്ചുപൊടിയാ ക്കുകയെന്നത്. ചെറിയ തോതില്‍ കൃഷി ചെയ്യുന്നവര്‍ അവരുടെ വീടുകളിലേയ്ക്ക് കൂവ അരച്ച് കൊടുക്കുന്നതിനു വിളിക്കാറു ണ്ട്. ചിലര്‍ അരയ്ക്കുന്ന തിന് വീ ട്ടിലെത്തിച്ചു തരാറുമുണ്ട്. എഴു പതിനായിരത്തോളം രൂപ അദ്ദേ ഹം കഴിഞ്ഞ വര്‍ഷം കൂവക്കിഴ ങ്ങ് അരച്ച് വരുമാനം നേടിയിട്ടു ണ്ട്.
ക്ഷമയോടെ ചെയ്യേണ്ട ജോലി യാണ് കൂവപ്പൊടിയുണ്ടാക്കല്‍. അരച്ച കൂവ വെള്ളമൊഴിച്ച് തിരു മ്മി പിഴിഞ്ഞ് അത് ഒരു തുണിയി ലൂടെ അരിച്ചെടുക്കും. അരിച്ച കൂ വപ്പൊടി കലര്‍ന്ന വെള്ളം വലിയ പാത്രം എടുത്ത് തെളിയാന്‍ വയ്ക്കും. ചെമ്പു പോലെയുളള പാത്രങ്ങള്‍ ഉപയോഗിക്കാതി രിക്കുന്നത് ഉത്തമം. അടുത്ത ദിവസമാകുമ്പോഴെക്കും പാത്ര ത്തിന്റെ അടിയില്‍ വെളുത്ത പൊടിയായി കൂവയുടെ നൂറ് ഊറിക്കിടക്കും. അതിലുളള വെള്ളം കളഞ്ഞ് വീണ്ടും വെള്ളമൊഴിച്ച് വീണ്ടും തെളി യാന്‍ വയ്ക്കണം. ഏഴു മുതല്‍ പത്തു ദിവസം വരെ ഇങ്ങനെ ചെയ്ത് അതിന്റെ കട്ട് മാറ്റിയെടു ക്കണം.
അതിനു ശേഷം പാത്രത്തിന്റെ അടിയില്‍ കട്ടിയായി കിടക്കുന്ന പൊടി കൈകൊണ്ട് ഉടച്ച് ഷീറ്റി ല്‍ ഉണക്കാന്‍ വയ്ക്കണം. നല്ല വെയിലുണ്ടെങ്കില്‍ മൂന്നു മുതല്‍ അഞ്ചു ദിവസം കൊണ്ട് ഉണങ്ങി കൂവപ്പൊടി ഈര്പ്പരഹിതമാകും. ഇങ്ങനെ ലഭിക്കുന്ന പൊടി എത്ര വര്‍ഷം വേണമെങ്കിലും ഇരിക്കും. ഇരിക്കുന്തോറും ഇതിന്റെ വീര്യം കൂടും എന്നും പറയുന്നു.
ഔഷധവും പലഹാരങ്ങളും
കൂവയ്ക്ക് ഇത്രയധികം പ്രാധാന്യം കര്‍ഷകരുടെ ഇടയി ല്‍ ഉണ്ടായത് അതിന്റെ ഔഷധ ഗുണം കൊണ്ടാണ്. പോഷക മൂല്യങ്ങളുടെ കലവറയാണ് കൂവപ്പൊടി. ഉഷ്ണകാലത്ത് കൂവവെള്ളം കുടിക്കുന്നത് ശരീരോഷ്മാവിനെ നിയന്ത്രി ക്കും.
മൂത്രംകടച്ചില്‍, പഴുപ്പ്, അസ്ഥി യുരുക്കം, വയറ്റിലുണ്ടാകുന്ന രോഗങ്ങള്‍, വിവിധതരം അള്‍സര്‍ എന്നിവയ്ക്ക് കൂവ ഉത്തമ ഔഷ ധമാണ്. അരിപ്പൊടി ചേര്‍ത്ത് അടയുണ്ടാക്കിയും തേങ്ങ ചേര് ത്ത് കുറുക്കിയും ക്ഷീണം മാറ്റു ന്നതിന് കഞ്ഞിവെള്ളം പോലെ തിളപ്പിച്ചും കഴിക്കാം. ഹലുവ പോലെയുള്ള പലഹാരങ്ങള്‍ ഉണ്ടാക്കുന്ന തിനും ചക്കയുത്പ ന്നങ്ങളോടു ചേര്‍ത്തും വിഭവ ങ്ങ ള്‍ ഉണ്ടാക്കാം. ഇതിനുള്ള പരിശീ ലനം ഇപ്പോള്‍ ക്യഷിവി ജ്ഞാന കേന്ദ്രങ്ങള്‍ വഴിയും നല്കുന്നു.
കൂവപ്പൊടിക്ക് ആവശ്യക്കാരേറെ
മൂന്നു ക്വിന്റലോളം കൂവപ്പൊ ടിയാണ് ഏബ്രഹാമിന്റെ പക്കല്‍ സ്റ്റോക്കുള്ളത്. കൂവപ്പൊടിക്ക് ആ വശ്യക്കാര്‍ നേരിട്ട് സമീ പിക്കുകയാണ് പതി വ്. നോമ്പു കാലത്ത് മുസ്ലിം സഹോദര ങ്ങളുടെ ഇടയില്‍ നിന്ന് ആവശ്യക്കാര്‍ ഇഷ്ടം പോലെയുണ്ട്. കൂവയുടെ ഗുണ ഗണങ്ങളറിഞ്ഞ ഇവര്‍ ഇതൊരിക്കലും ഉപേ ക്ഷിക്കില്ല.
കാര്‍ഷിക മേഖലയില്‍ സജീവം
കൃഷിയുമായി ബന്ധപ്പെട്ട മേഖലകളില്‍ സജീവ സാന്നിധ്യ മാണ് ഏബ്രഹാം. കൂവക്കൃ ഷിയുമായി ബന്ധപ്പെട്ട പരി ശീലന പരിപാടിക ളില്‍ അദ്ദേഹം കര്‍ഷകര്‍ക്ക് പരിശീലനം നല് കു ന്നു. കോഴിക്കോട് 'ഹരിതമിത്ര' എന്ന പേരില്‍ കാര്‍ഷിക മേഖ ലയുമായി ബ ന്ധപ്പെട്ട് പ്രവര്‍ത്തി ക്കുന്ന സംഘടന യുടെ ഡയറക്ടര്‍ ബോ ര്ഡംഗമാണ് ഏബ്ര ഹാം. ആറു വര്‍ഷം കോഴിക്കോട് ജില്ലാ പ ഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
വീടുകളില്‍ ചെറിയ തോതില്‍ ചെയ്തിരുന്ന കൃഷി വലിയ രീതിയിലേക്ക് മാറ്റി മലയോര മേഖലയിലെ കര്‍ഷകര്‍ക്ക് ഇതി ന്റെ സാധ്യതകള്‍ ഇദ്ദേഹം കാണി ച്ചു കൊടുത്തു.
കൂടരഞ്ഞി കൃഷിഭവന് ഔഷ ധ സസ്യക്കൃഷിയിലുള്പ്പെ ടു ത്തി സഹായം നല്‍കിയത് തനി ക്ക് ഒരു പ്രോത്സാഹനമായി എന്നും നന്ദിയോടെ ഏബ്രഹാം ഓര്‍ക്കുന്നു.
കൂടരഞ്ഞിയിലാണ് അദ്ദേഹ ത്തിന്റെ കൃഷിയിടമെങ്കിലും രണ്ടു വര്‍ഷമായി അടുത്ത പ്രദേശമായ തിരുവമ്പാടിയിലേക്ക് താമസം മാറിയിട്ട്. ഇപ്പോഴുള്ള താമസ സ്ഥലത്ത് ഇരുപത്തിയഞ്ച് സെ ന്റില്‍ പഴങ്ങളുടെയും പച്ചക്കറി ക്കറികളുടേയും തോട്ടം നിര്‍മി ച്ചിരിക്കുകയാണ് അദ്ദേഹം. വിവിധ ഇനം മാവുകള്‍, പ്ലാവു കള്‍, മാതളം, ബുഷ് ഓറഞ്ച്, മാങ്കോസ്റ്റീന്‍, റമ്പൂട്ടാന്‍, നെല്ലി, സപ്പോട്ട, ഡ്രാഗണ്‍ ഫ്രൂട്ട് , വിവിധയിനം പേരകള്‍, പുലാ സാന്‍, ആത്ത, പാഷന് ഫ്രൂട്ട്, നോനി എന്നിവ വീടിനു ചുറ്റു മായി കൃഷി ചെയ്തിരിക്കുന്നു. വീടിനു പുറകു വശത്തെ മത്സ്യ ക്കുളത്തില് നിന്നുളള വെള്ളവും ചാണകവും ഇവയ്ക്ക് വളമായി ഉപയോഗിക്കുന്നു.
കാര്‍ഷിക മേഖലയില്‍ പുതു കൃഷിരീതികള്‍ പരീക്ഷിക്കാന്‍ താത്പര്യപ്പെടുന്ന ഏബ്രഹാം കൂടരഞ്ഞിയിലെ റബര്‍ മരങ്ങള്‍ സ്ലോട്ടര്‍ വെട്ടി ഒരു ബ്ലോക്ക് 300 പ്ലാവുള്ള തോട്ടമാക്കി. ഊദ് മരങ്ങളും കൃഷിയിടത്തെ സമ്പന്നമാക്കുന്നു. ഇതു കൂടാതെ പാട്ടത്തിനെടുത്ത സ്ഥലത്ത് തനിവിളയായും ഇടവിളയായും കൂവ, ചേന , ചേമ്പ്, കപ്പ, ഇഞ്ചി, മഞ്ഞള്‍, വാഴ എന്നിവ കൃഷി ചെയ്യുന്നു.ഫോണ്‍:
അരയ്ക്കാന്‍ മെഷീന്
കുട്ടിക്കാലത്ത് അത്താഴം കഴിഞ്ഞ് ഉറക്കം തൂങ്ങി യിരിക്കുന്ന സമയത്ത് പാളയില്‍ തകരക്കഷണം വച്ച് കിഴങ്ങ് അരയ്ക്കുമ്പോള്‍ കൈയിലെ തൊലി പോകുമാ യിരുന്നത് നീറ്റലുളള ഓര്‍മയായിരുന്നു. കിഴങ്ങ് അരയ്ക്കു ന്നതിനുള്ള മെഷീന് കണ്ടുപിടിക്കുന്നതിനുളള ശ്രമം കൃഷിയോടൊപ്പമാരംഭിച്ചു. റബര്‍ റോളറിനെ അനു കരിച്ചുള്ള ഒരു മെഷീന് നിര്‍മിച്ചു. അതുപയോഗിച്ച് കിഴങ്ങ് അരയ്ക്കാന്‍ തുടങ്ങി. വൈദ്യുതി ഇല്ലെങ്കിലും കൈകൊണ്ട് കറക്കി അരയ്ക്കാം. ഇതെടുത്തുകൊണ്ടു പോകാന്‍ പ്രയാസമായിരുന്നു. ആ സമയത്ത് കോട്ടയത്തുള്ള ഒരു കര്ഷകന് മരത്തടിയില്‍ ഗ്രിപ്പുള്ള തകരം പൊതിഞ്ഞ മോട്ടോര്‍ ഉപയോഗിച്ചുള്ള മെഷീന് നിര്‍മിച്ചപ്പോള്‍ തന്റെ കണ്ടുപിടിത്തം പാഴായിപ്പോയി എന്ന് ഏബ്രഹാം പറയുന്നു. ഇരുപതു വര്‍ഷമായി ആ മെഷീനാണ് ഇപ്പോഴും ഉപയോ ഗിക്കുന്നത്. അതില്‍ ഘടിപ്പിച്ചിരിക്കുന്ന അരയ്ക്കാനുളള തകരഷീറ്റ് തേയ്മാനത്തിനനുസരിച്ച് മാറ്റുന്നുണ്ടെന്നു മാത്രം. ഏബ്രഹാം ഉഴുന്നാലില്‍ 9495231072,6282526791
മിഷേല്‍ ജോര്‍ജ്
കൃഷി അസിസ്റ്റന്റ്, കൃഷിഭവന്, കൂടരഞ്ഞി.
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
കുത്തരിക്ക് വൻ ഡിമാൻഡ്
ഓരോ വിളവെടുപ്പ് കഴിയുന്പോഴും കേരളത്തിലെ നെൽക്കർഷകർ കടത്തിൽ നിന്നു കടക്കെണിയിലേക്കു വീഴു
സുമോ കപ്പയിൽ വിജയം കൊയ്ത് അജിത്
വ്യത്യസ്തങ്ങളായ കൃഷി രീതികൾ സ്വീകരിച്ചു വിജയം നേടിയ യുവ കർഷകനാണ് പാലക്കാട് ഒറ്റപ്പാലം വാണിയ
തൊട്ടാവാടി: പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലി
ആരെങ്കിലും തൊട്ടാൽ ഇലകൾ വാടി കൂന്പിപ്പോകുന്നതുകൊണ്ടാണു തൊട്ടാവാടിക്ക് അങ്ങനെയൊരു പേര് കി
പശുക്കൾക്കില്ലെങ്കിൽ കർഷകർക്ക് എന്ത് "സാന്ത്വനം'
പശുവളർത്തൽ രംഗത്തെ പ്രധാന ഇൻഷ്വറൻസ് പദ്ധതിയായ "ക്ഷീര സാന്ത്വനം’ പദ്ധതിയിൽ നിന്ന് പശുക്കളെ
പശ്ചിമഘട്ടത്തിൽ അസാധാരണ വലുപ്പമുള്ള കുരുമുളക്; ഗണപതി മുളക്
സാധാരണയിനം കുരുമുളക് ഇനങ്ങളുടെ മൂന്നിരട്ടിയോളം വലുപ്പവും എരിവിൽ ഒട്ടും കുറവില്ലാത്തതുമായ
റബർ: നന്നായി ടാപ്പു ചെയ്താൽ ഉത്പാദനം വർധിക്കും
നന്നായി ടാപ്പു ചെയ്യാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1. തോട്ടത്തിൽ ആദ്യമായി ടാപ്പിംഗ് തുടങ
കുരുമുളകിന് താങ്ങുമരമായി മലവേപ്പ്; തങ്കച്ചന് ഇത് അധിക വരുമാനം
കുരുമുളക് ചെടിക്ക് താങ്ങുമരമായി മലവേപ്പ് നട്ട് അധികവരുമാനം നേടുകയാണ് ഇടുക്കി മുരിക്കാശേര
ആരോഗ്യത്തിന് സപ്പോർട്ടേകും സപ്പോട്ട
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന രുചികരവും ആരോഗ്യദായകവുമായ പഴമാണ് സപ്പോട്ട. മെ
കാലിത്തൊഴുത്ത് ഫുൾ, കുട്ടിക്കർഷകൻ ഹാപ്പി
അതിജീവനത്തിനായി ചെറുപ്രായത്തിൽ തന്നെ ക്ഷീരകൃഷിയിലേക്കു കാലെടുത്തു വച്ച ഇടുക്കി വെള്ളിയാമറ്
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കാം
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• അക്വേറിയത്തിൽ ഫിൽറ്ററുകളും എയ്റേറ്റ
ചെലവില്ലാതെ പൊന്നുംവിള
സീറോ ബജറ്റ് പ്രകൃതി കൃഷി അഥവാ ചെലവില്ലാ പ്രകൃതി കൃഷി എന്നത് ഒരു ജൈവ കൃഷി രീതിയാണ്. രാസവളങ്ങള
ഇതു വിത്തിന്റെ ദേശം; വിളയറിവുകളുടെ പാഠശാല
കാർഷിക കേരളത്തിന്റെ വിത്തഴകായി, സംയോജിത കൃഷിക്കൊരു പാഠശാലയായി, ആലുവയിൽ ഒരു പ്രകൃതിദത്
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
പപ്പായ കൃഷിയിൽ യൂസഫിന് നൂറ് മേനി
സർക്കാർ ജോലിക്കിടെ വീണുകിട്ടുന്ന ഇടവേളകളിൽ പപ്പായ കൃഷിചെയ്തു നൂറ് മേനി വിളയിച്ചിരിക്കുകയാ
കരിമീൻ കൃഷിയിൽ കാശു വാരാം... പ്രിൻസിയെപ്പോലെ
സംസ്ഥാന മത്സ്യമാണു കരിമീൻ. വറുത്തും പൊരിച്ചും മപ്പാസ് വച്ചും മാത്രമല്ല, അതുകൊണ്ട് ഉണ്ടാക്കാവു
മിറക്കിൾ ഫ്രൂട്ട് കഴിക്കൂ... കയ്പും മധുരമാകും
ആഫിക്കൻ വംശജനായ അത്ഭുത പഴമാണ് മിറക്കിൾ ഫ്രൂട്ട്. ഒരു തെച്ചിപ്പഴത്തോളം അല്ലെങ്കിൽ വലിയ ഒരു ക
ചെട്ടികുളങ്ങര ഭരണി; ഓണാട്ടുകരയുടെ ജൈവോത്സവം
കത്തിക്കാളുന്ന കുംഭ വെയിൽ സജീവമായി നടിനെ ചുട്ടുപൊള്ളിക്കുന്ന ദിനങ്ങളിലാണ് ഓണാട്ടുകരയുടെ ഉ
കുട്ടനാടൻ കൃഷിയിൽ ആവേശം ചോരാതെ വക്കച്ചൻ വാച്ചാപറന്പിൽ
വെള്ളം വകഞ്ഞു മാറ്റി, കായലിന്റെ അടിത്തട്ടിലെ എക്കൽപ്പാടത്ത് വിത്തു വിതച്ചു നെല്ല് കൊയ്തെടുക്കു
കന്നുകാലിത്തീറ്റയ്ക്ക് നട്ടു നനയ്ക്കാം മുരിങ്ങ
പാൽ ഉത്പാദനം വർധിപ്പിക്കാനും തീറ്റച്ചെലവ് കുറച്ചു കന്നുകാലി വളർത്തൽ ആദായകരമാക്കാനും ആടുമാ
മോഹനന് കൃഷി തന്നെ ജീവിതം
മോഹനനു കൃഷി ജീവിതമാണ്. രാവിലെ ആറരയോടെ കൃഷിയിടത്തിലിറങ്ങും. പച്ചക്കറി വിളവെടുക്കുന്ന ദിവസ
നല്ല മണ്ണിൽ 16 മൂലകങ്ങൾ
സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങളുടെ സാന്നിധ്യം ആരോഗ്യമുള്ള മണ്ണിന്റെ ലക്ഷണമാണ്. പൊതുവേ
ഒരുമയുടെ വിജയത്തിനു മറുവാക്ക്; ആദിത്യ കർഷക കൂട്ടായ്മ
കാർഷിക മേഖലയിലെ പ്രതിസന്ധികളും സാന്പത്തിക പ്രതിസന്ധികളും കർഷക ആത്മഹത്യകളുമൊക്കെ പതിവാ
കുത്തരിക്ക് വൻ ഡിമാൻഡ്
ഓരോ വിളവെടുപ്പ് കഴിയുന്പോഴും കേരളത്തിലെ നെൽക്കർഷകർ കടത്തിൽ നിന്നു കടക്കെണിയിലേക്കു വീഴു
സുമോ കപ്പയിൽ വിജയം കൊയ്ത് അജിത്
വ്യത്യസ്തങ്ങളായ കൃഷി രീതികൾ സ്വീകരിച്ചു വിജയം നേടിയ യുവ കർഷകനാണ് പാലക്കാട് ഒറ്റപ്പാലം വാണിയ
തൊട്ടാവാടി: പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലി
ആരെങ്കിലും തൊട്ടാൽ ഇലകൾ വാടി കൂന്പിപ്പോകുന്നതുകൊണ്ടാണു തൊട്ടാവാടിക്ക് അങ്ങനെയൊരു പേര് കി
പശുക്കൾക്കില്ലെങ്കിൽ കർഷകർക്ക് എന്ത് "സാന്ത്വനം'
പശുവളർത്തൽ രംഗത്തെ പ്രധാന ഇൻഷ്വറൻസ് പദ്ധതിയായ "ക്ഷീര സാന്ത്വനം’ പദ്ധതിയിൽ നിന്ന് പശുക്കളെ
പശ്ചിമഘട്ടത്തിൽ അസാധാരണ വലുപ്പമുള്ള കുരുമുളക്; ഗണപതി മുളക്
സാധാരണയിനം കുരുമുളക് ഇനങ്ങളുടെ മൂന്നിരട്ടിയോളം വലുപ്പവും എരിവിൽ ഒട്ടും കുറവില്ലാത്തതുമായ
റബർ: നന്നായി ടാപ്പു ചെയ്താൽ ഉത്പാദനം വർധിക്കും
നന്നായി ടാപ്പു ചെയ്യാൻ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.
1. തോട്ടത്തിൽ ആദ്യമായി ടാപ്പിംഗ് തുടങ
കുരുമുളകിന് താങ്ങുമരമായി മലവേപ്പ്; തങ്കച്ചന് ഇത് അധിക വരുമാനം
കുരുമുളക് ചെടിക്ക് താങ്ങുമരമായി മലവേപ്പ് നട്ട് അധികവരുമാനം നേടുകയാണ് ഇടുക്കി മുരിക്കാശേര
ആരോഗ്യത്തിന് സപ്പോർട്ടേകും സപ്പോട്ട
കേരളത്തിൽ എല്ലായിടത്തും തന്നെ കാണപ്പെടുന്ന രുചികരവും ആരോഗ്യദായകവുമായ പഴമാണ് സപ്പോട്ട. മെ
കാലിത്തൊഴുത്ത് ഫുൾ, കുട്ടിക്കർഷകൻ ഹാപ്പി
അതിജീവനത്തിനായി ചെറുപ്രായത്തിൽ തന്നെ ക്ഷീരകൃഷിയിലേക്കു കാലെടുത്തു വച്ച ഇടുക്കി വെള്ളിയാമറ്
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കാം
അക്വേറിയം ക്ലീൻ ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
• അക്വേറിയത്തിൽ ഫിൽറ്ററുകളും എയ്റേറ്റ
ചെലവില്ലാതെ പൊന്നുംവിള
സീറോ ബജറ്റ് പ്രകൃതി കൃഷി അഥവാ ചെലവില്ലാ പ്രകൃതി കൃഷി എന്നത് ഒരു ജൈവ കൃഷി രീതിയാണ്. രാസവളങ്ങള
ഇതു വിത്തിന്റെ ദേശം; വിളയറിവുകളുടെ പാഠശാല
കാർഷിക കേരളത്തിന്റെ വിത്തഴകായി, സംയോജിത കൃഷിക്കൊരു പാഠശാലയായി, ആലുവയിൽ ഒരു പ്രകൃതിദത്
Latest News
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Latest News
കൊച്ചിയില്‍ ലഹരിമരുന്നുമായി ഗുണ്ടാസംഘം പിടിയിൽ
അടൂരില്‍ കാര്‍ കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top