Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണ...
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാ...
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
Previous
Next
Karshakan
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവരും കുറവല്ല. എന്നാല്‍, വിത്തു മുളപ്പിച്ച്, തൈകളുണ്ടാക്കി കൃഷി ആരംഭിക്കുന്നതൊക്കെ വലിയ മടിയുള്ള കാര്യമാണു പലര്‍ക്കും. പച്ചക്കറി തൈ സംഘടിപ്പിച്ച് കൃഷിചെയ്യുന്നവരാണ് പലരും. ഇവിടെയാണ് പച്ചക്കറി തൈ വിപണനത്തിന്റെ സാധ്യതയും അവസരവും തെളിയുന്നത്.
കോവിഡ് പ്രതിസന്ധിയില്‍ അന്യസംസ്ഥാന പച്ചക്കറിയുടെ വരവ് നിലയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നമുക്ക് ആവശ്യമുള്ള പച്ചക്കറിയുടെ പകുതി പോലും നമുക്ക് ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നില്ല. 'എല്ലാവരും കൃഷിചെയ്യുക, എല്ലായിടത്തും' എന്നരീതിയിലുള്ള സര്‍ക്കാര്‍ കാമ്പയിനുകളും ജനങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. എല്ലാവരും കൃഷി ചെയ്യുന്ന ഈ സാഹചര്യത്തില്‍ പച്ചക്കറി തൈ വില്പന, സംരംഭമാക്കിയാല്‍ വിജയസാധ്യതയുണ്ട്.
വിത്തുകള്‍ തെരഞ്ഞെടുക്കുമ്പോള്‍
സാധാരണ വിത്തുകളെക്കാള്‍ ഇരട്ടിയുടെ അടുത്ത് ഉത്പാദനം ഹൈബ്രിഡ് വിത്തുകള്‍ നല്കുന്നു. കൂടാതെ രോഗപ്രതിരോധ ശേഷിയും കൂടുതലുണ്ട്. തൈനിര്മാണത്തിന് ഹൈബ്രിഡ് വിത്തുകള്‍ തന്നെയാണുത്തമം. കൂടാതെ 95 ശത മാനത്തിലധികം വിത്തുകളും മുളക്കു മെന്നതും സംരംഭകര്‍ക്കു സഹായകമാണ്. മഴക്കാലത്തും വേനല്‍ക്കാല ത്തും കാലാവസ്ഥയ്ക്കനുസരിച്ച് ആവശ്യമുള്ള തൈകളാണ് ഉത്പാദിപ്പിക്കേണ്ടത്. അംഗീകൃത വിത്തു വില്പനശാലകളില് നിന്നുവേണം വിത്തു വാങ്ങാന്‍. ഓരോ വിത്തി ന്റെയും ഗുണമേന്മ ചോദിച്ചു മനസി ലാക്കണം. കാലാവധി തീരാത്ത വിത്തുകള്‍ ബില്ലോടു കൂടിവേണം വാങ്ങാന്‍. പഴയതും തുറന്നു വച്ചിട്ടു ള്ളതുമായവിത്തുകള് മുളപ്പിക്കാനെ ടുക്കരുത്.
നടുന്നതിനു മുമ്പ്
വിത്തു മുളക്കുമെന്ന് ഉറപ്പുവരുത്താനായി ഒരു പാത്രത്തില്‍ വെള്ളം നിറച്ച് വിത്ത് അതിലിടണം. പൊങ്ങി ക്കിടക്കുന്ന വിത്തുകള്‍ മുളക്കില്ലെന്നുറപ്പിക്കാം. കാര്‍ഷിക സര്‍വകലാശാ ലയില്‍ നിന്നുള്ള അത്യുത്പാദന ശേഷിയുള്ള വിത്തുകളും ഉപയോഗ പ്പെടുത്താം.
പുറമേനിന്നുള്ള ജോലിക്കാരെ ആശ്രയിക്കാതെ വീട്ടുകാരേയും നഴ്സറി ജോലികളില്‍ കൂട്ടിയാല്‍ നല്ല വരുമാനം ഉറപ്പാക്കാം. കോവിഡ്കാല പ്രതിസന്ധി മറികടക്കാന്‍ ഒരു സംരം ഭം എന്ന നിലയില്‍ കഴിവും സാമര്‍ ഥ്യവും ഉണ്ടെങ്കില്‍ തൈ നിര്‍മാണ നഴ്സറി പുതിയ ആദായ മേഖല ത ന്നെയാണ്.
അംഗീകൃത സര്‍ക്കാര്‍ ഫാമുകള്‍, തൈ ഉത്പാദിപ്പിക്കുന്ന അഗ്രോ സര് വീസ് സെന്ററുകള്‍, മികച്ച ഒരു നഴ്സറി എന്നിവിടങ്ങളില്‍ പോയി നഴ്സറി പ്രവര്‍ത്തനം നേരിട്ടുകണ്ട് മനസിലാക്കാനും പരിശ്രമിക്കണം. ആദ്യം ചെറിയ രീതിയില്‍ തൈ നിര്‍മാണം ആരംഭിച്ച് കാര്യങ്ങള്‍ പഠിച്ചിട്ടുവേണം വലിയരീതിയിലേക്കു തിരിയാന്‍.
വിത്തിടാന്‍ പ്രോട്രേ അഥവാ സീഡിംഗ് ട്രേ
കുറഞ്ഞ അളവില്‍ ചെറിയ കുഴി കളില്‍ പോട്ടിംഗ് മിശ്രിതം നിറച്ച് വിത്തുപാകി മുളപ്പിക്കാം. ഇതിനു വേണ്ട പ്രോട്രേ വാങ്ങിക്കാന്‍ കിട്ടും. എളുപ്പത്തില്‍ കുറെയധികം വിത്തു കള്‍ പാകാനും വിത്തു മുളപ്പിക്കാനും വേരുകള്‍ക്കു ക്ഷതം പറ്റാതെ തെകള്‍ അടര്‍ത്തിയെടുത്തു പറിച്ചുനടാനും പ്രോട്രേ സൗകര്യമാണ്. ട്രേയില്‍ മുള പ്പിക്കുന്ന തൈകള്‍ക്ക് ഒരേ വളര്ച്ചയാ യിരിക്കും. അതിലുപരി നേരിട്ട് കൃഷി യിടത്തില് വിത്തു മുളപ്പിച്ച് തൈ ആക്കുന്നതിനുള്ള കാലതാമസവും ഒഴിവാക്കാം. ഏകദേശം രണ്ടാഴ്ചയോളം കൃഷി നേരത്തെയാക്കാം. സാധാ രണ പ്രോട്രേയ്ക്ക് 11 ഇഞ്ച് വീതിയും 21 ഇഞ്ച് നീളവുമുണ്ട്. 98, 104, 144 വീതം കുഴികളുള്ള പ്രോട്രേകളും വിപണിയിലുണ്ട്. ഒരു ട്രേയ്ക്ക് 15 മുതല്‍ 18 രൂപ വരെ വിലയുണ്ട്. മൊത്തവിതരണക്കാരില്‍ നിന്നു വാങ്ങിയാല്‍ വിലകുറയും. സാധാ രണ ട്രേയിലെ കുഴികള്‍ക്ക് ഒന്നര ഇഞ്ച് താഴ്ചയും ഒരു ഇഞ്ചോളം നീളവും വീതിയുമുണ്ട്. 98 കുഴികള്‍ ഉണ്ടാകും. കുഴിയുടെ എണ്ണം കൂടു മ്പോള്‍ വലിപ്പം ആനുപാതികമായി കുറയുന്നു. ഓരോ കുഴിയിലും വെള്ളം വാര്‍ന്നു പോകാന്‍ സുഷിരങ്ങളുമുണ്ട്.
പോട്ടിംഗ് മിശ്രിതവും വിത്തു പാകലും
നടീല്‍ മിശ്രിതത്തിന്റെ ഗുണമേന്മ തൈകളില്‍ പ്രതിഫലിക്കും. പലതര ത്തിലുള്ള മിശ്രിത കൂട്ടും ഉപയോ ഗിക്കാം. മണ്ണ് ഉപയോഗിക്കരുത്. ട്രൈക്കോഡര്‍മ ചേര്‍ത്ത ഉണങ്ങിയ ചാണകപ്പൊടിയും ഗുണമേന്മയുള്ള ചകിരിച്ചോറും 1:3 എന്ന അനുപാത ത്തില്‍ യോജിപ്പിക്കണം. അമ്ലാംശം കുറയ്ക്കുന്നതിനു വേണ്ടി 150 ഗ്രാം ഡോളമൈറ്റ് നന്നായി കൂട്ടിക്കലര്‍ത്തി, ചെറുതായി വെള്ളം തളിച്ച് പുട്ടു പൊ ടി പരുവത്തിലാക്കണം. ഇത് ട്രേയില്‍ പരത്തി കുഴികളില്‍ നിറച്ച് ചെറുതായി അമര്‍ത്തിക്കൊടുക്കണം. പുതിയ ചകി രിച്ചോറ് ഒരിക്കലും ഉപയോഗിക്കരുത്. ഇരുണ്ട നിറത്തിലുള്ള പഴയ ചകിരി ച്ചോറാണു നല്ലത്. പുതിയ ചകിരിച്ചോ റാണെങ്കില്‍ നന്നായി കഴുകി കറ കളഞ്ഞ് ഉണക്കിവേണം ഉപയോ ഗിക്കാന്‍. പ്രോട്രേയിലെ വളമിശ്രിതം നിറച്ച കുഴികളില്‍ ഒരു വിത്തു വീതം പാകാം. കൂടുതല്‍ ആഴത്തില്‍ പാകരുത്. ഒരു വിത്തു വലിപ്പത്തില്‍ അല്ലെങ്കില്‍ വിത്തിന്റെ ഒന്നര വലിപ്പ ത്തിലുള്ള കുഴി മതിയാകും. വിത്ത് കൈകൊണ്ട് അമര്‍ത്തി താഴ്ത്തരുത്. വിത്തു പാകിയതിനു ശേഷം കുഴിയു ടെ മുകളില്‍ മിശ്രിതമിട്ട് വിരല്‍ കൊ ണ്ട് അമര്‍ത്തിക്കൊടുക്കണം. എന്നാല്‍ മാത്രമേ തൈകളുടെ വേരുപടലം ന ല്ല പോലെ വരൂ. എളുപ്പം കുഴിയില്‍ നിന്നു വേര്‍പ്പെടുത്താനും സാധിക്കൂ.
എങ്ങനെ മുളപ്പിക്കാം
വിത്തു മുളപ്പിക്കാന്‍ പോളിഹൗസ് അല്ലെങ്കില്‍ മഴമറ അത്യാവശ്യമാണ്. മഴമറയ്ക്ക് ചെലവു കുറവാണ്. ട്രേക ളുടെ എണ്ണത്തിനനുസരിച്ച് മഴമയ്റ ക്ക് വലിപ്പമാകാം. മഴമറയുടെ നാലു ഭാഗവും നന്നായി മറച്ചിരിക്കണം. പുറത്തുനിന്നുള്ള രോഗകീട സാധ്യ തകള്‍ പരമാവധി ഒഴിവാക്കാനാണി ത്. ഇലകളില്‍ ചിത്രകീടത്തിന്റെ സാ ധ്യത വളരെ കൂടുന്നതായി കണ്ടി ട്ടുണ്ട്. അതേപോലെ കീടങ്ങളുടെ ശലഭങ്ങളും പുഴുക്കളും പുറത്തുനി ന്നു വന്ന് കുരുന്നിലകള്‍ തിന്നു നശി പ്പിക്കും. മഴമറയില്‍ മഴയും ഈര്‍പ്പ വും ഉള്ളിലേക്കു കടക്കാതെ നോ ക്കണം. പയര്‍, വെണ്ട വിത്തുകള്‍ മൂന്നു ദിവസം കൊണ്ടു മുളയ്ക്കും. ഏഴു ദിവസംകൊണ്ട് വിതരണത്തിനു പാകമാകും. ചെറിയ വിത്തുകളായ മുളക്, വഴുതന, വെള്ളരി, കക്കിരി, കുമ്പളം, മത്തന്‍ എന്നിവ എട്ടു ദിവസം കൊണ്ടു മുളയ്ക്കും. 25 ദിവ സം കൊണ്ട് വില്‍പ്പനക്കു തയാ റാക്കാം. വിത്തിന്റെ പുറംതോടിന് കട്ടിയുള്ള പാവല്‍, പടവലം, ചുരക്ക എന്നിവ 10 ദിവസം കൊണ്ട് കിളി ര്‍ക്കും. 15-ാം ദിവസം തൈകള്‍ വിതരണം ചെയ്യാം.
വളപ്രയോഗവും പരിചരണവും കരുതലോടെ
ഇലയുടെ പത്രപോഷണത്തിനു വേണ്ടി വെള്ളത്തില്‍ ലയിക്കുന്ന രാസവളക്കൂട്ടായ 19:19:19 രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി രണ്ടില പ്രായത്തിലും അതേ പോലെ പോലെ മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഒരാഴ്ച കഴിയുമ്പോഴും തളിച്ചു കൊടുക്കണം.
ട്രേയില്‍ വത്തു നട്ടതിനു ശേഷം സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി ഒഴിച്ചു കൊടുത്ത് ആദ്യ നന തുട ങ്ങാം. ഇത് രോഗബാധ പ്രതിരോധി ക്കാന്‍ സഹായിക്കും. നേര്‍ത്ത സ്പ്രേ യര്‍, പൂവാലി എന്നിവ ഉപയോഗിച്ച് വേനല്‍ക്കാലത്ത് രണ്ടുനേരവും മഴ ക്കാലത്ത് ഒരു നേരവും വെള്ളം തളിച്ചു കൊടുക്കണം. നന അധികമാ യാല്‍ തൈകള്‍ ചീഞ്ഞു പോകും. ചെടികള്‍ക്ക് എന്തെങ്കിലും കേടുപാ ടുകള്‍ സംഭവിച്ചാല്‍ ഉടന്‍തന്നെ അതെടുത്തു മാറ്റണം. വിത്തു പാകിയ ഉടന്‍ വെയിലത്തു വയ്ക്കേണ്ടതില്ല. മുളപൊട്ടി വന്നു തുടങ്ങുമ്പോള്‍ മുതല്‍ ദിവസം രണ്ടു മണിക്കൂര്‍ വെ യില്‍ കിട്ടുന്ന വിധത്തില്‍ മാറ്റി വയ്ക്കാം.
മിത്രസൂക്ഷ്മാണുക്കളായ വെര്ട്ടി സീലിയവും ബ്യുവേറിയയും 20 ഗ്രാം വീതം ഒരു ലിറ്റര്‍ വെള്ളത്തില്‍ കല ക്കി പ്രയോഗിക്കുന്നതു നല്ലതാണ്. ഇലകളുടെയും തണ്ടുകളുടെയും അടിയില്‍ ഒളിച്ചിരുന്നു നീരൂറ്റിക്കുടി ക്കുന്ന പ്രാണികള്‍, വെള്ളീച്ച, മുഞ്ഞ മീലിമൂട്ട, ചാഴി, മറ്റു ശലഭപ്പുഴുക്കള്‍ എന്നിവയെ അകറ്റണം. ഇതിനായി തോട്ടത്തില്‍ ഗ്രീസ് അല്ലെങ്കില്‍ ആവ ണക്കണ്ണ പുരട്ടിയ മഞ്ഞ പ്ലാസ്റ്റിക് ബോര്‍ഡുകള്‍ സ്ഥാപിക്കാം. ഇത് കീടങ്ങളെ ആകര്‍ഷിക്കും. വരുന്ന കീടങ്ങള്‍ എണ്ണയില്‍ പറ്റിപ്പിടിച്ചു നശിക്കും. കൂടാതെ വേപ്പെണ്ണ- വെളു ത്തുള്ളി മിശ്രിതവും ഉപയോഗിക്കാം.
വിപണനം
സ്വന്തമായി, ഗുണമേന്മയുള്ള പച്ച ക്കറിതൈകള് തയാറാക്കിയാല്‍ തൊ ട്ടടുത്തുള്ള കൃഷിഭവനില്‍ ബന്ധ പ്പെട്ടു പച്ചക്കറി ക്ലസ്റ്ററുകളില്‍ അംഗ ത്വം നേടാം. ക്ലസ്റ്റര്‍ വഴി തൈകള്‍ വിതരണം ചെയ്യാം. കൂടാതെ പച്ച ക്കറി വികസന പദ്ധതി പ്രകാരം മഴമറ കൃഷിക്ക് അപേക്ഷ കൊടുക്കുകയു മാകാം. സമൂഹമാധ്യമങ്ങളിലൂടെ പ്രാദേശികമായി പ്രചരണം കൊടു ത്താല്‍ തൈകള്‍ എളുപ്പം വിറ്റു പോകും. കാര്‍ഷിക കൂട്ടായ്മകള്‍ ഉണ്ടാക്കി തൈകള്‍ വിതരണം ചെയ്യാ നും സാധിക്കും. ഫ്ളാറ്റുകളില്‍ കഴിയുന്നവര്‍ പോലും ഗ്രോബാഗില്‍ പച്ച ക്കറി കൃഷി ചെയ്യുന്ന ഇക്കാലത്ത് പച്ചക്കറി തൈകളുടെ വിപണനത്തി ന് വളരെയേറെ സാധ്യതകളുണ്ട്.
ഷബീര്‍ അഹമ്മദ് കെ.എ.
കൃഷി ഓഫീസര്‍, കൃഷിഭവന്, കോടഞ്ചേരി, കോഴിക്കോട്
ഫോണ്‍: 94474 15609.
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള
സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
എസ്എഫ്റ്റിഎസ് വൈറസ് വളര്‍ത്തുമൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക്
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി പുതിയ വൈറസുകള്‍ വ്യാപിക്കുന്നു. കൊറോണ, ഹാന്റാ, എച്ച
കൃഷീവലന്മാരും കൃഷിചെയ്തു വലയുന്നവരും
കര്‍ഷകനെ 'കൃഷീവലന്' എന്നു വിളിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. കൃഷി ഉപജീവനമാക്കിയവന്‍ എന്നര്‍ഥം. എന്നാലിന്ന് സര്‍ക്കാര്‍
ബിഗോണിയ, നിന് സൗന്ദര്യത്തില്‍ ഞാന്‍...
വൈവിധ്യമേറിയ ഇലകളുടെ മനോഹാരിതകൊണ്ടും നിറമാര്‍ന്ന പൂക്കളുടെ സൗന്ദര്യം കൊണ്ടും ആരെയും ആകര്‍ഷിക്കുന്നൊരു ഉദ്യാന സസ്യമാണ് ബി
അറിയുക, കൊറോണ കയറുന്ന വാതിലുകള്‍
കോവിഡ് (കൊറോണ വൈറസ് ഡിസീസ്) ഒരു വൈറസ് രോഗമാണെന്നു നമുക്കറിയാം. ഇതിനെ പ്രതിരോധിക്കണമെങ്കില്‍ ഇതെങ്ങനെ മനുഷ്യശരീരത്തില്‍ പ
Latest News
കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ 26 മുതൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; നടക്കില്ലെന്ന് ബൈഡൻ
ഇന്ധനത്തിന് പൊന്നും വില വീണ്ടും വർധിപ്പിച്ചു
കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ച മാറ്റി
വിജയദാസിന്റെ നിര്യാണം കർഷക പ്രസ്ഥാനത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി; നിയമസഭ ചൊവ്വാഴ്ച ആദരമര്‍പ്പിക്കും
കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ബൈക്ക് ബസിനടിയില്‍പെട്ടു; യുവാവ് മരിച്ചു
Latest News
കോവിഡ് യാത്രാനിയന്ത്രണങ്ങളിൽ 26 മുതൽ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; നടക്കില്ലെന്ന് ബൈഡൻ
ഇന്ധനത്തിന് പൊന്നും വില വീണ്ടും വർധിപ്പിച്ചു
കേന്ദ്രസർക്കാരും കർഷകരും തമ്മിൽ ചൊവ്വാഴ്ച നടത്താനിരുന്ന ചർച്ച മാറ്റി
വിജയദാസിന്റെ നിര്യാണം കർഷക പ്രസ്ഥാനത്തിന് വലിയ നഷ്ടമെന്ന് മുഖ്യമന്ത്രി; നിയമസഭ ചൊവ്വാഴ്ച ആദരമര്‍പ്പിക്കും
കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ബൈക്ക് ബസിനടിയില്‍പെട്ടു; യുവാവ് മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top