Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരി...
നാടിന്റെ പെരുമയുമായി കലഞ്ഞൂർ ...
നാലു തലമുറകളുടെ "മധു' സ്മരണയി...
മുടക്ക് തുച്ഛം, വരുമാനം മെച്ചം; ത...
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹി...
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്ക...
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം...
Previous
Next
Karshakan
ചെറുകിട- നാമമാത്ര കര്‍ഷകരും കൃഷിയും
Monday, June 28, 2021 4:02 PM IST
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് കാര്‍ഷികമേഖലയുടെ സംഭാവന നിസാരമല്ല. 2011- ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 54.6 ശതമാനവും കാര്‍ഷിക, അനുബന്ധമേഖലയിലാണ് തൊഴില്‍ തേടുന്നത്. 2010-11-ലെ കാര്‍ഷിക സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഒറ്റയ്ക്കോ കൂട്ടമായോ കൃഷിചെയ്യുന്നവരുടെ എണ്ണം 138.35 ദശലക്ഷമായിരുന്നു. എന്നാല്‍ 2015-16 ല്‍ ഇത് 5.86 ശതമാനം വര്‍ധിച്ച് 146.45 ദശലക്ഷമായി. ഇതില്‍ 68.5 ശതമാനം നാമമാത്ര കര്‍ഷകരും 17.6 ശതമാനം ചെറുകിട കര്‍ഷകരുമാണ്.
കര്‍ഷകരുടെ എണ്ണത്തിന്റെ അനുപാദത്തില്‍ കൃഷിഭൂമിയുടെ വിസ്തൃതി കൂടുന്നില്ലെന്നു മാത്രമല്ല, വന്‍ ഇടിവും സംഭവിക്കുന്നെന്നതാണ് വിരോധാഭാസം. 2010-11 ല്‍ 159.59 ദശലക്ഷം ഹെക്ടറിലായിരുന്നു കൃഷി നടന്നിരുന്നതെങ്കില്‍ 2015-16 ല്‍ ഇത് 1.11 ശതമാനം ചുരുങ്ങി 157.82 ദശലക്ഷം ഹെക്ടറായി. ചെറുകിട കൃഷിയിടങ്ങളില്‍ 22.9 ശതമാനത്തിന്റെയും നാമമാത്ര കൃഷിയിടങ്ങളില്‍ 24 ശതമാനത്തിന്റെയും കുറവാണുണ്ടായിരിക്കുന്നത്. അതായത് ചെറുകിട-നാമമാത്ര കര്‍ഷകര്‍ തങ്ങളുടെ കൃഷിഭൂമിയുടെ വിസ്തൃതി കുറയ്ക്കുന്നെന്ന് അര്‍ഥം. അരയേക്കര്‍ മുതല്‍ രണ്ടര ഏക്കര്‍ വരെയാണ് ചെറുകിട നാമമാത്ര കര്‍ഷകരുടെ ശരാശരി കൃഷിയിട വിസ്തീര്‍ണം.
നമ്മുടെ കാര്‍ഷിക മേഖലയുടെ ഇന്നത്തെ സ്ഥിതി ഇതിലുമൊക്കെ എത്രയോ വ്യത്യാസപ്പെട്ടിട്ടുണ്ടാകും. സര്‍ക്കാരുകള്‍ നയം രൂപീകരിക്കുമ്പോള്‍ ചെറുകിട-നാമമാത്ര കര്‍ഷകരെ മുന്നില്‍ കണ്ടുവേണം നടത്താനെന്നാണ് കണക്കുകള്‍ നല്കുന്ന പാഠം.
നെല്‍കൃഷിയും കര്‍ഷകരും
2018-19 വര്‍ഷം 1.98 ലക്ഷം ഹെക്ടറിലാണ് കേരളത്തില്‍ നെല്‍കൃഷി നടന്നത്. 2017-18 നെ അപേക്ഷിച്ച് 4.7 ശതമാനം വര്‍ധനവാണ് കൃഷിഭൂമിയുടെ കാര്യത്തിലുണ്ടായിരിക്കുന്നത്. ഇതേകാലയളവിലെ നെല്ലുത്പാദനം 10.9 ശതമാനം വര്‍ധിച്ച് 5.78 ലക്ഷം ടണ്ണായി. ഉത്പാദന ക്ഷമത 5.9 ശതമാനം വര്‍ധിച്ച് ഹെക്ടറിന് 2920 കിലോഗ്രാമായി. താങ്ങുവിലയില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ കൈക്കൊണ്ട നല്ല തീരുമാനങ്ങളുടെ കൂടി ഫലമാണിത്. എന്നാല്‍ ചില പ്രശ്നങ്ങള്‍ നെല്‍കൃഷി മേഖലയെ വിടാതെ പിന്തുടരുന്നുണ്ട്. സര്‍ക്കാര്‍ സ്വകാര്യമില്ലുകളുമായുണ്ടാക്കുന്ന കരാര്‍ പ്രകാരം അവരാണ് കര്‍ഷകരില്‍ നിന്ന് താങ്ങുവിലപ്രകാരം നെല്ലു സംഭരിക്കുന്നത്. എന്നാല്‍ പലപ്പോഴും സര്‍ക്കാര്‍ സ്വകാര്യമില്ലുകാരുമായി ധാരണയിലെത്താന്‍ താമസിക്കുന്നതിനാല്‍ വന്‍ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്. സര്‍ക്കാര്‍ സംഭരണം വൈകിയാല്‍ സ്വകാര്യമില്ലുകാര്‍ പറയുന്ന വിലയ്ക്ക് നെല്ലുവില്ക്കാന് കര്‍ഷകര്‍ നിര്‍ബന്ധിതരാകുന്നു. നെല്ലുസംഭരിക്കാന്‍ ഇടമില്ലാത്തതാണിതിനു കാരണം. കിലോയ്ക്ക് താങ്ങുവിലയിലും പത്തുരൂപവരെയൊക്കെ കുറച്ചാണ് ഇങ്ങനെ സ്വകാര്യമില്ലുകാര്‍ നെല്ലെടുക്കുന്നത്.
നെല്ലിലെ ഈര്‍പ്പത്തിന്റെ പേരില്‍ തോന്നുംപോലെ കിഴിവ് ആവശ്യപ്പെടുന്നതാണ് മറ്റൊരു കീറാമുട്ടി. കിന്റലിന് 10 കിലോ മുതല്‍ മുകളിലോട്ട് കര്‍ഷകര്‍ കിഴിവു നല്‍കേണ്ട അവസ്ഥയുണ്ട്. ഇത്തരം പ്രശ്നങ്ങളെകുറിച്ച് ഏപ്രില്‍ ലക്കത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഇവയിലൊക്കെ പ്രായോഗിക പരിഹാരം കണ്ടെത്താനായാലേ കര്‍ഷകരെ ചൂഷണത്തില്‍ നിന്നു മുക്തരാക്കാനാകൂ.
തെങ്ങും കമ്പനികളും
സംസ്ഥാനത്ത് 7.61 ലക്ഷം ഹെക്ടറിലാണ് തെങ്ങുകൃഷിയുള്ളത്. രാജ്യത്ത് തെങ്ങുകൃഷിയുടെ വിസ്തൃതിയിലും ഉത്പാദനത്തിലും ഒന്നാം സ്ഥാനത്തു നില്ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍ ഉത്പാദനക്ഷമതയില്‍ നാലാമതും. നീര ഉള്‍പ്പെടെ മൂല്യവര്‍ധനവിന് വന്സാധ്യതകളുണ്ടെങ്കിലും ഒന്നും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്കു സാധിച്ചിട്ടില്ല. നാളികേരവികസനബോര്ഡിനു കീഴില്‍ ത്രിതല സംവിധാനമൊരുക്കി നീര ഉത്പാദനവും മറ്റും ഊര്‍ജിതമാക്കിയെങ്കിലും ലക്ഷങ്ങളും കോടികളും കടമെടുത്തും കര്‍ഷകരുടെ ഷെയര്വാങ്ങിയും തുടങ്ങിയ ഉത്പാദക കമ്പനികള്‍ മിക്കതും പിടിച്ചുനില്ക്കാന് പാടുപെടുകയാണിന്ന്. ഇവയെ പുനരുജ്ജീവിപ്പിക്കാനായാല്‍ ഈ രംഗത്ത് വന്കുതിച്ചുചാട്ടമുണ്ടാക്കാനാകും. നാളികേര വിപണി പ്രദേശിക മാര്‍ക്കറ്റുകളെ ആശ്രയിച്ചാണ് മുന്നോട്ടു നീങ്ങുന്നത്. നാളികേരം സംഭരിക്കാനും മെച്ചപ്പെട്ട വിലനല്‍കാനും സംവിധാനമുണ്ടാകണം. റബറിനു ബദലായി പലരും തെങ്ങിനെ കാണുന്നുണ്ട്. എന്നാല്‍ തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യതക്കുറവ് വിളവെടുപ്പിനെ ബാധിക്കുന്നുണ്ട്. ഉത്പാദനക്ഷമതയുള്ള കുള്ളന്‍ തെങ്ങിനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കര്‍ഷകരിലെത്തിച്ച് ഇവ കൃഷി ചെയ്യിപ്പിച്ചാല്‍ മാത്രമേ ഉത്പാദനക്ഷമതയിലും നമുക്കു മുന്നേറാനാകൂ.
റബര്‍: അടിയന്തര ശ്രദ്ധ അനിവാര്യം
പ്രകൃതിദത്ത റബറിന്റെ ദേശീയ ഉത്പാദനത്തില്‍ 78 ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണ്. കേരളത്തിലെ കൃഷിഭൂമിയുടെ 21 ശതമാനമാണ് റബര്‍ കൈയടക്കിയിരിക്കുന്നത്. കേരളത്തില്‍ ഒരു കിലോ റബര്‍ ഉത്പാദിപ്പിക്കാന്‍ 172 രൂപ ചെലവുവരുന്നെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ റബര്‍വിലസ്ഥിരതാ പദ്ധതിപ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത് 170 രൂപയാണ്. ഇതുതന്നെയാണ് ഈ രംഗത്തെ ഏറ്റവും വലിയ പ്രശ്നവും. കര്‍ഷകനു ജീവിച്ചുപോകാനാവശ്യമായ വരുമാനം ലഭിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തന്നെകൈക്കൊള്ളണം. സര്‍ക്കാരിനു കീഴില്‍ റബര്‍കമ്പനി സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് കര്‍ഷകര്‍ കാണുന്നത്.
നല്ലവിത്തുകള്‍ വേണം
സംസ്ഥാനത്തിനനുയോജ്യമായ നല്ല വിത്തിനങ്ങളുടെ ഉത്പാദനത്തിന് കേരളകാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് നൂതന സംവിധാനങ്ങളുണ്ടാകണം. കര്‍ഷകന്റെയും വിപണിയുടെയും ആവശ്യമനുസരിച്ച് വിത്തുകള്‍ വികസിപ്പിക്കാന്‍ ഈ രംഗത്തെ ഗവേഷണം ശക്തിപ്പെടുത്തണം. ഈ വിത്ത് കര്‍ഷകരുടെ കൈകളില്‍ എളുപ്പത്തിലെത്തിക്കാന് കൃഷിഭവന് പോലുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണം. നിലവില്‍ വ്യാവസായിക കൃഷിക്ക് കര്‍ഷകര്‍ ആശ്രയിക്കുന്നത് സ്വകാര്യ കമ്പനികളുടെ വിത്തുകളെയാണ്. അതാകട്ടെ പലതും കേരളത്തിലെ കൃഷി ഉദ്ദേശിച്ചു വികസിപ്പിച്ചവയുമല്ല.
കൃഷി ഓഫീസര്‍മാര്‍ ഫയലില്‍ നിന്ന് ഫീല്ഡിലെത്തണം
സര്‍ക്കാര്‍ പ്രഖ്യപിക്കുന്ന കുറേപദ്ധതികളുടെ ഫയലുകള്‍ ശരിയാക്കുക എന്ന ജോലിയില്‍ നിന്ന് കൃഷി ഓഫീസര്‍മാരുടെ റോള്‍ മാറ്റണം. എത്ര ഫണ്ട് കൊടുത്തു തീര്‍ത്തു എന്നതില്‍ നിന്ന് എത്രകര്‍ഷകരെ കണ്ടു? നല്കിയ പണത്തിനാനുപാദികമായി എന്ത് ഉത്പാദനമുണ്ടായി എന്ന നിലയിലേക്ക് ഇവരുടെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ മാറണം. ഒരു കൃഷി ഓഫീസര്‍ വീട്ടില്‍ വന്ന്, കൃഷിയിടം സന്ദര്‍ശിച്ച് കൃഷി ചെയ്യാനുള്ള വിളയും നിര്‍ദ്ദേശിച്ച് ആവശ്യമുള്ള സഹായവും നല്കിയാല് ആരാണ് കൃഷിയിലേക്ക് ഇറങ്ങാതിരിക്കുക? പദ്ധതിപണത്തിനായി കൃഷിഓഫീസ് കയറി കര്‍ഷകരുടെ ചെരുപ്പുതേയുന്ന പതിവുരീതി മാറണം. കൃഷി ഓഫീസര്‍ കൃഷി ചെയ്യിപ്പിക്കാന്‍ കര്‍ഷകരുടെ അടുത്തെത്തിയാല്‍, സര്‍ക്കാര്‍ നല്കുന്ന പണത്തിനാനുപാദികമായി എന്ത് ഉത്പാദനമുണ്ടായി എന്നു വിലയിരുത്തിയാല്‍ ഇവിടെ ഉത്പാദന വിപ്ലവം നടക്കുമെന്നതില്‍ സംശയമില്ല.
ഇക്കോഷോപ്പുകള്‍ സജീവമാക്കണം
ഓരോ കൃഷിഭവനു കീഴിലും ഇക്കോഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോര്‍ട്ടികോര്‍പ്പു പോലുള്ള സംവിധാനങ്ങള്‍ പച്ചക്കറിയും ഫലവര്‍ഗങ്ങളും ശേഖരിക്കുന്നുണ്ട്. എന്നിട്ടും സാധാരണ കര്ഷകന് താനുണ്ടാക്കിയ പച്ചക്കറിയുമായി തേരാപാര നടക്കുന്ന സ്ഥിതിയുണ്ട്. ദിവസം 1200 ടണ്‍ പൈനാപ്പിളെത്തുന്ന വാഴക്കുളം പോലുള്ള സ്ഥലങ്ങളില്‍ നിന്ന് സീസണില്‍ ആകെ 300 ടണ്‍ പൈനാപ്പിള്‍ സര്‍ക്കാര്‍ സംഭരിച്ചു എന്നത് വാര്‍ത്തയാകുന്ന കാലമാണിത്. അതുകൊണ്ട് കര്‍ഷകന്റെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. സര്‍ക്കാര്‍ ഇവിടെ നിന്ന് ചരക്കെടുത്ത് ഇവിടെ തന്നെ വിതരണം ചെയ്താല്‍ കര്ഷകന് വില ലഭിക്കില്ല. അതിനു ചരക്ക് കേരളമാര്‍ക്കറ്റില്‍ നിന്നു മാറണം. വയനാട്ടില്‍ നിന്ന് സര്‍ക്കാര്‍ നേതൃത്വത്തില്‍ കര്ഷകകൂട്ടായ്മയുണ്ടാക്കി വിദേശത്തേക്ക് ഏത്തയ്ക്ക കയറ്റിയയച്ച മാതൃക പിന്തുടരുകയാണു വേണ്ടത്. ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണം ഏകോപിപ്പിക്കണം. നിലവില്‍ അങ്ങനെയൊരു സംവിധാനമില്ല. കര്‍ഷകര്‍ക്ക് തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നം വില്‍ക്കാനായി ബന്ധപ്പെടാന്‍ ജില്ലാതലത്തില്‍ ഒരു സംവിധാനമുണ്ടാകണം. ഇത്തരത്തില്‍ ബന്ധപ്പെടുന്നവരുടെ ഉത്പന്നം താങ്ങുവില നല്‍കിയെടുത്ത് വിവിധ ഇക്കോഷോപ്പുകളിലെത്തിക്കാന് വാഹന സംവിധാനമുണ്ടാകണം. ഈ രീതിയിലേക്കു ഹോര്‍ട്ടികോര്‍പ്പിനെ മാറ്റണം. എങ്കിലേ സര്‍ക്കാര്‍ പ്രഖ്യപിച്ച താങ്ങുവില കര്‍ഷകനു ലഭിക്കൂ. നിലവില്‍ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ സംഭരണമില്ലാത്തതിനാല്‍ ഇത് കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.
ടോം ജോര്‍ജ്
എഡിറ്റര്‍ ഇന്‍ ചാര്‍ജ്, കര്ഷകന്
ഫോണ്‍: 93495 99023.
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
33 വർഷം പിന്നിട്ട ഉദ്യാന പരിപാലനം
മാതാവ് പരിപാലിച്ചു വളർത്തിയ പൂന്തോട്ടം കണ്ടാണു ഷീല വളർന്നത്. ആ ഉദ്യാനത്തിൽ വിരിഞ്ഞിരുന്ന പൂ
ലക്ഷങ്ങൾ തരും മലയിഞ്ചി
റബർ വില കൂപ്പുകുത്തിയപ്പോൾ പല കർഷകരുടെയും മുഖം വാടി. നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു. എന്നാൽ,
മതികെട്ടാൻ ചോലയിൽ റാഗി നൂറുമേനി
ഇടുക്കി ജില്ലയിൽ മതികെട്ടാൻ ചോലയുടെ താഴ്വാരങ്ങൾ റാഗി വിളവെടുപ്പിന്റെ ലഹരിയിലാണ്. മൂന്നു വ
മട്ടുപ്പാവിൽ പത്മ സുരേഷിനുണ്ടൊരു ഹരിത സാമ്രാജ്യം
വേദനകൾ മറന്നു സന്തോഷത്തോടെ ജീവിക്കാൻ പത്മ സുരേഷിനെ പ്രാപ്തയാക്കുന്നതു മട്ടുപ്പാവിലും മുറ്റ
Latest News
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
Latest News
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
കാട്ടുപന്നി ആക്രമണം; കുട്ടികളടക്കം അഞ്ചു പേർക്ക് പരിക്ക്
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top