Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്...
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ...
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ...
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ....
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം...
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്...
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവ...
Previous
Next
Karshakan
മുണ്ടകന്‍ കളയെടുപ്പും മേൽവളപ്രയോഗവും
മുണ്ടകൻ പാടങ്ങളിൽ കളയെടുപ്പും വളപ്രയോഗവും നടത്താം. മഴയ്ക്കും വെള്ളക്കെട്ടിനും അനുസരണമായി പാടത്തു വെള്ളത്തിന്റെ അളവ് ക്രമീകരിച്ചു മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ ആവണം രണ്ടാം മേൽവളപ്രയോഗം.
നെല്ലിനെ കുലവാട്ടം, പോളരോഗം, പോള അഴുകൽ എന്നീ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലുള്ള സമയമാണ്. ഇവയ്ക്കെതിരേ സ്യൂഡോമോണസ് ഫ്ളൂറസൻസ് എന്ന ബാക്ടീരിയൽ കൾച്ചർ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. 20 ഗ്രാം കൾച്ചർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ഞാറ് നട്ട് 45 ദിവസമാകുന്പോൾ നെൽചെടികളിൽ നന്നായി വീഴത്തക്ക രീതിയിൽ തളിച്ചു കൊടുക്കണം. പച്ചച്ചാണകം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി നെൽച്ചെടികളിൽ തളിക്കുന്നത് ബാക്ടീരിയൽ ഇലകരിച്ചിൽ രോഗത്തെ നിയന്ത്രിക്കുന്നതിന് നല്ലതാണ്. ഒരു ഹെക്ടറിന് അഞ്ചു കിലോഗ്രാം എന്ന തോതിൽ ബ്ലീച്ചിംഗ് പൗഡർ കിഴികെട്ടി പാടത്തു വെള്ളം കയറ്റുന്ന ചാലിന്റെ മുഖപ്പിൽ ഇടുന്നത് ഇലകരിച്ചിൽ (ബാക്ടീരിയൽ) രോഗം വ്യാപിക്കുന്നത് തടയാൻ സഹായകമാണ്.
കുട്ടനാട്ടിലെ പുഞ്ചപ്പാടങ്ങളിൽ നിലം ഒരുക്കിക്കഴിഞ്ഞവയിൽ വിത തുടങ്ങാവുന്നതാണ്. നവംബർ അവസാനത്തോടെ കോൾനിലങ്ങളിൽ കൃഷിപ്പണികൾക്ക് ആരംഭം കുറിക്കാം.
തെങ്ങ്
തുലാവർഷത്തിൽ ലഭിക്കുന്ന മഴവെള്ളം പരമാവധി പുരയിടത്തിൽ ആഴ്ന്നിറങ്ങുന്ന തരത്തിൽ ഇടയിളക്കലും തൊണ്ടടുക്കലും മറ്റും ചെയ്തുവല്ലോ. മഴക്കാലത്ത് തെങ്ങിന് മണ്ടചീയൽ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. തെങ്ങിന്റെ നാന്പോലയിൽ നിറവ്യത്യാസമോ മുരടിപ്പോ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. കൂടാതെ തെങ്ങിന്റെ മണ്ട വൃത്തിയായി സൂക്ഷിക്കണം. ജൂണ്‍ മാസത്തിൽ നട്ട പുതിയ തൈകൾ ഏതെങ്കിലും നശിച്ചുപോയിട്ടുണ്ടെങ്കിൽ പകരം തൈ വച്ചു പിടിപ്പിക്കണം.
മഴയുടെ ശക്തി കുറഞ്ഞാൽ തെങ്ങിന്റെ തടങ്ങളിൽ പുതയിടണം. ഓല, മരച്ചില്ലകൾ, കരിയില എന്നിവ യൊക്കെ ഇതിനായി ഉപയോഗിക്കാം. മണ്ണിലെ ജലസംരക്ഷണം ഉറപ്പാക്കുന്നതിനാണ് പുതയിടുന്നത്. പുതുതായി നട്ട തെങ്ങിൻതൈകൾക്ക് ഉണക്കുതട്ടാതിരിക്കാൻ തണൽ നൽകണം.
തെങ്ങോലപ്പുഴുവിന്റെ ആക്രമണം തീരപ്രദേശങ്ങളിൽ സാധാരണ കാണാറുണ്ട്. ഇത്തരം സ്ഥലത്തെ പുഴുബാധയുള്ള തെങ്ങുകളിലെ ഓലകൾ വെട്ടി തീയിട്ടു നശിപ്പിച്ചശേഷം കീടനാശിനി തളിക്കണം. കീടനാശിനി തളിച്ച് 21 ദിവസം കഴിഞ്ഞശേഷം മാത്രമേ എതിർപ്രാണികളെ തെങ്ങിൻ തോട്ടങ്ങളിൽ വിടാൻ പാടുള്ളൂ. കൃഷിവകുപ്പിന്റെ കീഴിലുള്ള പാരസൈറ്റ് ബ്രീഡിംഗ് സ്റ്റേഷനുകളിൽ നിന്നോ കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനത്തിൽ നിന്നോ എതിർപ്രാണികളെ ശേഖരിച്ച് തെങ്ങിനു മുകളിൽ വിടാവുന്നതാണ്.
കമുക്
കമുകിൻ തോട്ടങ്ങളിൽ കളയെടുത്തശേഷം പുറത്തേക്കു കാണുന്ന വേരുകൾ മറയ്ക്കുന്നതിനായി മണ്ണിട്ടു കൊടുക്കണം. മഞ്ഞളിപ്പും പൂങ്കുല കൊഴിച്ചിലും അടയ്ക്ക കൊഴിച്ചിലും കാണുന്ന തോട്ടങ്ങളിൽ 1% വീര്യത്തിൽ ബോർഡോമിശ്രിതം തളിക്കണം.
കുരുമുളക്
കുരുമുളകിന്റെ വിളവെടുപ്പു തുടങ്ങുകയാണ്. വിളവെടുത്ത കുരുമുളകിന് വിപണിയിൽ നല്ല വില ലഭിക്കണമെങ്കിൽ നല്ല നിലവാരത്തിലുള്ള ഉണക്ക മുളക് അഴുക്കും മറ്റ് പാഴ്വസ്തുക്കളും ഒന്നും ഇല്ലാതെ കറുത്തമണികൾ ഉള്ളവയാക്കി ഉണക്കണം. ഇത്തരത്തിൽ നല്ല കുരുമുളക് ലഭിക്കുവാനായി പറിച്ചെടുത്ത കുരുമുളക് ഒന്നോ രണ്ടോ ദിവസം ചാക്കിൽ കെട്ടിവയ്ക്കുകയോ തറയിൽ കൂട്ടിയിട്ടശേഷം മൂടിവയ്ക്കുകയോ ചെയ്യണം. ഇങ്ങനെ വച്ചശേഷം മണികൾ ഉതിർത്തെടുത്ത് വൃത്തിയുള്ള പ്രതലത്തിലിട്ട് ഉണക്കി എടുക്കാം.
കുരുമുളകു മണികൾക്ക് ഒരേപോലുള്ള കറുത്ത നിറം ലഭിക്കുവാനായി ഉതിർത്തെടുത്ത മണികൾ ഒരു കുട്ടയിലെടുത്തശേഷം തിളപ്പിച്ചവെള്ളത്തിൽ ഒരു മിനിട്ട് മുക്കിയെടുത്ത് വെള്ളം വാർന്നുകഴിഞ്ഞ് വൃത്തിയുള്ള പായിലോ തറയിലോ വിരിച്ചുണക്കിയെടുക്കാം. ചാണകം മെഴുകിയ പായ്, കുട്ട എന്നിവ ഒരിക്കലും കുരുമുളക് ഉണക്കുവാനോ ശേഖരിക്കുവാനോ എടുക്കരുത്.
കൊടികളുടെ ചുവട്ടിൽ നിന്നും വളർന്നുവരുന്ന ചെന്തലകൾ മണ്ണിൽ പടരാൻ അനുവദിക്കാതെ താങ്ങുകാലുകളിൽ പടർത്തണം.
മരച്ചീനി
തുലാക്കപ്പയുടെ നടീൽ തുടരാം. നടുന്പോൾ അടിവളമായി സെന്റിന് 50 കിലോഗ്രാം ജൈവവളം നൽകണം. നട്ട മരച്ചീനിതോട്ടത്തിൽ കന്പുകൾ ഏതെങ്കിലും ഉണങ്ങിപ്പോയിട്ടുണ്ടെങ്കിൽ അവയുടെ സ്ഥാനത്ത് പുതിയ കന്പുകൾ നട്ടുകൊടുക്കണം. വെള്ളക്കെട്ട് ഒഴിവാക്കാൻ നീർവാർച്ച സൗകര്യം ഉറപ്പാക്കണം.
ജാതി, ഗ്രാന്പൂ
കുമിൾരോഗങ്ങൾക്കെതിരേ കരു തൽ വേണം. ഇവയ്ക്കെതിരേ ബോർഡോമിശ്രിതം തയാറാക്കി തളിക്കുക. ജാതിയിൽ ചെറിയ കന്പു കൾ ഉണങ്ങി ഇലകുറുകലും കൊഴി ച്ചിലും കാണുന്ന തോട്ടങ്ങളിൽ ബാവിസ്റ്റിൻ 2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയാ റാക്കി തളിച്ചുകൊടുക്കുക. അതു പോലെ തലനാര് രോഗം കാണുന്ന കന്പുകൾ ചെത്തി തീയിട്ട് നശിപ്പി ച്ചശേഷം ബോർഡോമിശ്രിതം തളി ക്കണം. ഇലപൊഴിച്ചിൽ കാണുന്ന ഗ്രാന്പൂതോട്ടങ്ങളിൽ ബാവിസ്റ്റിൻ 2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയാറാക്കിയ ലായനി തളിച്ചുകൊടുക്കാവുന്നതാണ്.
വാഴ
വാഴത്തോട്ടത്തിൽ ജലസേചന ത്തിനുള്ള തടമെടുക്കലും ചാലു കീറലും തുടങ്ങാം. തോട്ടം നന്നായി കിളച്ചൊരുക്കണം. മഴ തീരുന്നതോടെ കുഴികൾ മൂടാം. നേന്ത്രവാഴയ്ക്ക് രണ്ടാം മാസം 60 ഗ്രാം യൂറിയ, 250 ഗ്രാം മസൂറിഫോസ്, 100 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ ഒരു വാഴയ്ക്ക് നൽകാം. നടുന്പോൾ പയർ ഇടവിളയായി വിതച്ചുവെങ്കിൽ ഒന്നേ കാൽ മാസം കഴിയുന്പോൾ ഇവ പിഴുതെടുത്ത് ചുവട്ടിൽ മൂടുക. വീണ്ടും പച്ചിലവളച്ചെടികൾ ഇടവിള യായി പാകി ഇതാവർത്തിക്കാം. വാഴത്തോട്ടത്തിൽ ഇടവിളക്കൃഷി ആരം ഭിക്കാം.
കൈതച്ചക്ക
കൈതച്ചക്കത്തോട്ടത്തിൽ കളയെ ടുപ്പും ചക്ക പൊതിഞ്ഞുകെട്ടലും തുടരാം.
എള്ള്
തുലാവർഷക്കാലത്ത് കരപ്പാടങ്ങ ളിൽ നട്ട എള്ള് വിതച്ച് 15 ദിവസ ങ്ങൾക്കകം അധികമുള്ള തൈകൾ പിഴുതു നീക്കുകയും ഇടയിളക്കുകയും കളപറിക്കുകയും ചെയ്യുക. വിതച്ച് 25 ദിവസങ്ങൾക്കകം ഇടതിങ്ങിയ തൈ കൾ വീണ്ടും പിഴുതു നീക്കി തൈകൾ തമ്മിൽ പരമാവധി 15 സെന്റീമീറ്റർ അകലം വരത്തക്കവണ്ണം തൈകളുടെ എണ്ണം ക്രമപ്പെടുത്തണം. മേൽവളമായി ഏക്കറിന് 15 കിലോഗ്രാം യൂറിയ ചേർ ക്കുക. ആവശ്യമെങ്കിൽ നനയ്ക്കുക.
പച്ചക്കറികൾ
ശീതകാലപച്ചക്കറികളുടെ നടീൽ തുടരാം. കഴിഞ്ഞ മാസം പകുതി യോടെ നട്ടവയ്ക്ക് വളപ്രയോഗത്തോടൊപ്പം മണ്ണ് കയറ്റിക്കൊടു ക്കലും നടത്തണം. അടുക്കളത്തോട്ട ത്തിൽ സെപ്റ്റംബർ -ഒക്ടോബർ മാസം നട്ട പച്ചക്കറികൾക്ക് ഇപ്പോൾ വളപ്രയോഗം നടത്താം.
ഓരോ 15 ദിവസം ഇടവിട്ട് വളം ചെയ്യണം. കൃത്യമായി വളം ലഭിച്ചി ല്ലെങ്കിൽ ചെടിക്ക് വളർച്ചയും കായ്പിടുത്തവും കുറയും. കളകൾ നീക്കം ചെയ്ത് മണ്ണ് ഇളക്കികൊടു ത്തതിനുശേഷം വേണം വളമിടാൻ. വെള്ളരി, മത്തൻ, പാവൽ, പടവലം തുടങ്ങിയവയ്ക്ക് പടരാൻ സൗകര്യ മൊരുക്കണം.
അടുക്കളത്തോട്ട ത്തിലും ടെറസി ലും ജൈവകൃഷിരീതി അവലംബി ക്കാം. ഒരു ബക്കറ്റിൽ ഒരു കിലോ ഗ്രാം വീതം പച്ചച്ചാണകം, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവ ഒരുമിച്ചു ചേർത്ത് 10 ലിറ്റർ വെള്ള ത്തിൽ പുളിപ്പിക്കാൻ വയ്ക്കുക.
ദിവസേന ഇളക്കിക്കൊടുക്കണം. 4-5 ദിവസത്തിനുശേഷം ഈ മിശ്രിതം ഇരട്ടിവെള്ളം ഒഴിച്ച് നേർപ്പിച്ച് ഒരു ലിറ്റർ വീതം ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കാം. ഓരോ 10 ദിവസം ഇടവിട്ട് ജൈവസ്ലറി തയാറാക്കി ഒഴിച്ചുകൊടുക്കാം. കൂടാതെ പച്ചില വളങ്ങൾ, ഉണക്കിപ്പൊടിച്ച ചാണകം, കോഴിക്കാഷ്ഠം, ആട്ടിൻകാഷ്ഠം, കന്പോസ്റ്റ്, മണ്ണിരക്കന്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, പച്ച ച്ചാണക ലായനി, എല്ലുപൊടി, ചാരം, മീൻവളം തുടങ്ങിയവയും ലഭ്യത യനുസരിച്ച് ഉപയോഗിക്കാം.
വേപ്പധിഷ്ഠിത ജൈവകീടനാശി നികൾ രണ്ടു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളുടെ മുകളിലും അടിയിലും പതിയത്തക്ക വിധം നന്നായി തളിച്ചുകൊടുക്കണം. തുലാമഴ കഴിഞ്ഞാൽ പച്ചക്കറി വിത്തുകൾ പാകിക്കിളിർപ്പിക്കാം. വിവിധ കുമിൾ രോഗങ്ങൾക്കെതിരേ സ്യൂഡോമോണാസ് കൾച്ചർ ഫലപ്ര ദമാണ്.
അനിത സി.എസ്.
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്
മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
പച്ച പുതച്ച മലനിരകള്‍ക്കു നടുവില്‍ തണുപ്പിന്റെ മാസ്മരികലോകത്ത് കാരറ്റും കാബേജും കോളിഫ്ളവറും വെളുത്തുള്ളിയും ഒക്കെ നിര
വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍
മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വ
ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്
കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം
ചന്ദനസുഗന്ധത്തിനൊപ്പം മറയൂരിനു ശര്‍ക്കര മധുരവും
തമിഴ്നാട് അതിര്‍ത്തി പങ്കി ടുന്ന മറയൂരിനെപ്രശസ്തിയിലെത്തിച്ചതു ചന്ദനമാണ്. സംസ്ഥാനത്തെ ഏക സ
ഗീര്‍ പശുക്കള്‍ക്ക് ഇവിടെ സുഖം
അഴകും ആഢ്യത്യവും കുറച്ചു കൂടുതലുണ്ട് ഗീര്‍ പശുക്കള്‍ക്ക്. ഒത്ത വലുപ്പവും തലയെടുപ്പുമുള്ള ഇവ ത
വേനല്‍ കടുക്കുന്നു; നന മുടക്കരുത്, കുംഭക്കപ്പ നടാന്‍ സമയമായി
മരച്ചീനി
കുംഭക്കപ്പ നടാം. പുതുമഴ കിട്ടുന്നതോടെ കൂനകൂട്ടി നടാറാണ് പതിവ്. നട്ട കമ്പുകളില്‍ പ്ലാവില കുമ്പിളുകള്‍
പൊന്നുവിളയിക്കാന്‍ അധികം മണ്ണുവേണ്ട; വലക്കൂട്ട് കൃഷിയുമായി വര്‍ഗീസ്
മണ്ണില്‍ പൊന്നു വിളയിക്കുന്നവരാണു കര്‍ഷകര്‍. എന്നാല്‍ അതിന് ഏക്കര്‍കണക്കിന് മണ്ണ് വേണമെന്ന ധാരണ ഇവിടെ തെറ്റുകയാണ്. വയനാട
Latest News
സൗദിയിൽ ബുധനാഴ്ചയും 600ലേറെ പേർക്ക് കോവിഡ്; 556 പേർക്ക് രോഗമുക്തി
തായ്ലൻഡ് ഓപ്പൺ: പുരുഷന്മാരിൽ രണ്ടാം റൗണ്ടിൽ കടന്നത് ശ്രീകാന്ത് മാത്രം
എന്‍ഡിഎ വിജയം തൃക്കാക്കരയിൽ പ്രതിഫലിക്കും: കെ. സുരേന്ദ്രന്
മതത്തിന്റെ പേരിൽ കുത്തിക്കൊന്നു
959 സൈനികര്‍ കീഴടങ്ങിയതായി റഷ്യ
Latest News
സൗദിയിൽ ബുധനാഴ്ചയും 600ലേറെ പേർക്ക് കോവിഡ്; 556 പേർക്ക് രോഗമുക്തി
തായ്ലൻഡ് ഓപ്പൺ: പുരുഷന്മാരിൽ രണ്ടാം റൗണ്ടിൽ കടന്നത് ശ്രീകാന്ത് മാത്രം
എന്‍ഡിഎ വിജയം തൃക്കാക്കരയിൽ പ്രതിഫലിക്കും: കെ. സുരേന്ദ്രന്
മതത്തിന്റെ പേരിൽ കുത്തിക്കൊന്നു
959 സൈനികര്‍ കീഴടങ്ങിയതായി റഷ്യ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top