Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അവയവദാനത്തിലൂടെ ലേഖ.എം.നമ്പൂതിരി മാതൃകയായി; നമ്മൾ പകരം നല്കിയതോ?
അവയവദാനത്തിലൂടെ ശ്രദ്ധേയനായി മാറിയ ലേഖ.എം.നമ്പൂതിരിക്ക് അനുഭവിക്കേണ്ടി വന്നത് ആദരവുകളുടേയും അനുമോദനങ്ങളുടേയും കൂട്ടത്തിൽ വേദനകളും അപവാദങ്ങളും പിന്നെ ചൂഷണവും. സിനിമാ കണ്ടിറങ്ങുമ്പോൾ ഏതൊരുവ്യക്തിക്കും നായക കഥാപാത്രങ്ങളെ പോലെയാകണം അല്ലായെങ്കിൽ അതിലെ നന്മനിറഞ്ഞ വശങ്ങൾ അനുകരിക്കണം എന്നൊക്കെ നിരവധി തോന്നലുകൾ ഉണ്ടാകുമെങ്കിലും സിനിമയുടെ ഹാങ് ഓവർ ഇറങ്ങുന്നതോടെ ഇവയൊക്കെ അസ്തമിച്ചു പോകുകയാണ് പതിവ്. എന്നാൽ 2009ൽ ലേഖ കണ്ട ലൗഡ് സ്പീക്കർ എന്ന സിനിമയിൽ ലേഖയുടെ ഇഷ്ടനടൻ മമ്മൂട്ടി അവതരിപിച്ച മൈക്ക് എന്ന കഥാപാത്രത്തെ ലേഖ ശിരസാൽ വഹിക്കുകയായിരുന്നു. സിനിമയിലെ സാരാംശത്തെ അതിന്റേതായ രീതിയിൽ ഉൾക്കൊണ്ട ലേഖ അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയ കാഴ്ചയായിരുന്നു പിന്നീട് കാണാൻ കഴിഞ്ഞത്. നിർധനയായ ലേഖ രോഗത്താൽ നിർധനനായ പട്ടാമ്പി സ്വദേശിയായ യുവാവിന് തന്റെ വൃക്കകളിൽ ഒന്ന് പകുത്തുനൽകുകയായിരുന്നു.ഇരു സമുദായങ്ങളിൽ നിന്നും ഈ വൃക്ക ദാനത്തിനെതിരെ നിരവധി ശബ്ദങ്ങൾ ഉയർന്നെങ്കിലും. ഷാഫിയുടെ ശാരീരികാവസ്ഥ വളരെ വഷളായി രണ്ടു വർഷത്തോളം ഈ മഹാദാനത്തിന് കാത്തിരിക്കേണ്ടി വന്നിട്ടും ലേഖ വാക്കുപാലിച്ചു. ഇതിനിടെ വന്ന നിരവധി വാഗ്്ദാനങ്ങളും നിരസിച്ചായിരുന്നു ലേഖ ഈ മഹാദാനം നിർവ്വഹിച്ചത്.
ലൗഡ് സ്പീക്കർ സിനിമയ്ക്ക് ശേഷം ദിവസവും പത്രങ്ങൾ വായിക്കുമ്പോൾ നിർധനരായ ആർക്കെങ്കിലും തന്റെ ബ്ലഡ് ഗ്രൂപ്പായ എ പോസിറ്റീവ് വൃക്ക ആവശ്യമുണ്ടോയെന്ന് നോക്കുന്നത് ലേഖ പതിവാക്കി. അങ്ങനെയിരിക്കെയാണ് ഒരു പത്രപരസ്യം ലേഖയുടെ കൈയിൽ കിട്ടുന്നത് അതിൽ കണ്ട നമ്പരിലേക്ക് ഫോൺ വിളിച്ചു. പട്ടാമ്പി സ്വദേശിയായ യുവാവിന്റെ ജ്യേഷ്ഠനാണ് ഫോൺ എടുത്തത.് യുവാവിന്റെ നിലയെപറ്റി അയാൾ ലേഖയ്ക്ക് വിശദീകരിച്ച് കൊടുത്തു. തുടർന്ന് വീട്ടിൽ തന്റെ ഒരു സുഹൃത്തിനെ കാണാനെന്ന് തെറ്റിദ്ധരിപ്പിച്ച് ലേഖ യുവാവിനെ കാണാനായി ഭർത്താവ് സാജനുമൊത്ത് യാത്ര തിരിച്ചു. ആശുപത്രിയിലെത്തി യുവാവിന്റെ നിലകണ്ട ലേഖ ആകെ വിഷമിച്ചു പോയി അസ്ഥികൂടമായ ഒരാൾ മൃതപ്രാണനായി കട്ടിലിൽ കിടക്കുന്നു. തുടർന്ന് ഭർത്താവിനോട് കാര്യം വ്യക്തമാക്കി. ആദ്യം ശാരീരിക പ്രശ്നങ്ങൾ ചൂണ്ടികാട്ടി ഭർത്താവ് അത് എതിർത്തുവെങ്കിലും ലേഖ ആ എതിർപ്പുകളെ വകവെച്ചില്ലെന്നു തന്നെ പറയണം. പിന്നീട് ഭർത്താവും ലേഖയുടെ വഴിക്കെത്തി. അങ്ങനെ പട്ടാമ്പി സ്വദേശിയായ യുവാവിനു വൃക്ക നൽകാമെന്ന് ലേഖ ഉറപ്പുനൽകി. ലേഖ എം.നമ്പൂതിരി യുവാവിനു വൃക്ക നൽകാനായി പല വിധ ടെസ്റ്റുകൾക്ക് വിധേയയായി അതും സ്വന്തം ചെലവിൽ അവസാനം പേപ്പർ വർക്കുകൾക്കായി തന്റെ മാല പണയം വെച്ചാണ് ലേഖ യുവാവിനു
പണം നൽകിയത്.തുടർന്ന് പട്ടാമ്പി സ്വദേശിയായ യുവാവിന്റെ ശാരീരികാവസ്ഥകൾ വഷളായി. അതേതുടർന്ന് നീണ്ടനാളത്തേക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നീട്ടിവയ്ക്കാൻ സാധ്യമല്ലെന്നു ഡോക്ടർമാർ പറഞ്ഞു. നിരന്തരം ആശുപത്രിയിൽ ചെന്നതുകൊണ്ടുതന്നെ വൃക്കദാനം ചെയ്യാൻ സന്നദ്ധയാണ് ലേഖയെന്ന് അറിഞ്ഞ പലരും ലേഖയുടെ വൃക്കയ്ക്കായി ലക്ഷങ്ങൾ കൊടുക്കാമെന്നുപറഞ്ഞു. 15 ലക്ഷം രൂപയുടെ വാഗ്ദാനം വരെയാണ് ലേഖയ്ക്ക് ലഭിച്ചത്. നിർധനയും രോഗിയായ ഭർത്താവും രണ്ടു മക്കളുമുള്ള ലേഖ അതുവാങ്ങാൻ തയ്യാറായില്ല. സ്വന്തമായി ഒരു കിടപ്പാടം ഇല്ലായെന്നകാര്യം പോലും ലേഖ അന്ന് വിസ്മരിച്ചു. അങ്ങനെ കൊടുത്ത വാക്ക് പാലിച്ചുകൊണ്ട് 2012 നവംബർ15ന് പട്ടാമ്പി സ്വദേശിയായ യുവാവിനു ലേഖ.എം.നമ്പൂതിരി വൃക്ക ദാനം ചെയ്യ്തു. ഓപ്പറേഷൻ തിയറ്ററിലേക്ക് കടന്നപ്പോൾ ഭർത്താവിനേയും മക്കളേയും മനസിലോർത്തെങ്കിലും സഹജീവിയുടെ ജീവിതത്തിന് വേണ്ടിയാണല്ലോ തന്റെയീ പ്രയത്നം എന്ന് മനസിലോർത്തപ്പോൾ ധൈര്യം വരികയായിരുന്നുവെന്നും ലേഖ പറയുന്നു.
വൃക്കദാനം ചെയ്തു കഴിഞ്ഞ ശേഷം ലേഖ യുവാവുമായി നല്ല അടുപ്പത്തിലായിരുന്നു. പിന്നീട് യുവാവിന്റെ കുടുംബത്തിൽ ഒരു കുട്ടി പിറന്നതുവരെയുള്ള കാര്യങ്ങളിൽ രണ്ടു കുടുംബങ്ങളും ഒന്നായിരുന്നെന്നു തന്നെ പറയാം.
വൃക്കദാനത്തിന് ശേഷവും സാധാരണ വീട്ടമ്മയായി ലേഖ ജീവിതം തുടർന്നു.രണ്ടു വർഷത്തിനുശേഷം അവിചാരിതമായി കണ്ടു പരിചയപ്പെട്ട ഒരു മാധ്യമ പ്രർത്തകനോട് എന്തോ സംസാരിക്കുന്നതിനിടയിൽ ഈ വിഷയവും പറഞ്ഞിരുന്നു. എന്നാൽ ഇയാളും സുഹൃത്തും ചേർന്ന് ഇത് ലോകത്തെ അറിയിക്കണമെന്നും മറ്റാർക്കെങ്കിലും ഇത് പ്രചോദനമായിരിക്കുമെന്നും പറഞ്ഞതിനാൽ വാർത്ത പുറംലോകമറിയുകയായിരുന്നു.പിന്നീട് ആദരവുകളുടെയും അനുമോദനങ്ങളുടെയും വലിയൊരു കാലം തന്നെയായിരുന്നുവെന്നു ലേഖ പറയുന്നു. എന്നാൽ ഇവയ്ക്ക് താൻ വലിയ വിലകൊടുക്കേണ്ടി വന്നതായും ലേഖ പറയുന്നു.
ആദ്യമായി സംഭവിച്ച ആഘാതമായിരുന്നു താൻ വൃക്കകൊടുത്ത പട്ടാമ്പി സ്വദേശിയായ യുവാവ് തന്നെ തള്ളിപ്പറഞ്ഞുവെന്നത്. പത്രമാധ്യമങ്ങളിലൂടെ വാർത്തകൾ പടർന്നതോടെ തന്റെ ബന്ധുക്കളും മറ്റും അന്യജാതിക്കാരിയുടെ വൃക്കയാണോ ദാനമായി സ്വീകരിച്ചതെന്ന് പറഞ്ഞു കളിയാക്കുന്നതായും തന്നെ ഒറ്റപ്പെടുത്തുന്നതായും യുവാവ് ലേഖയോട് പറഞ്ഞു. ഇത് തനിക്ക് വളരെ വലിയ മാനഹാനി ഉണ്ടാക്കിയെന്നു ലേഖയോടു പറഞ്ഞ് ഫോണിലൂടെ ആക്രോശിക്കുകയും ചെയ്തുവത്രെ. പിന്നീട് പട്ടാമ്പി സ്വദേശിയായ യുവാവ് വിളിക്കുകയും ഇനിയും ഒരുവാർത്ത വന്നാൽ ലേഖയ്ക്ക് എതിരെ പത്രമാധ്യമങ്ങളിലൂടെ തന്റെ പക്കൽനിന്നും 75 ലക്ഷം രൂപാവാങ്ങിയെന്ന് കള്ളപ്രചരണം നടത്തുകയും ചെയ്യുമെന്നു പറഞ്ഞതായി ലേഖ പറയുന്നു. ഇത് ലേഖയിൽ കടുത്ത ആഘാതമാണേൽപ്പിച്ചത്.
പത്രമാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് നിരവധി മനുഷ്യാവകാശ പ്രവർത്തകർ ലേഖയ്ക്ക് ചുറ്റും കൂടി. ഇവർ പലസ്ഥലങ്ങളിലും ലേഖയ്ക്ക് അനുമോദനങ്ങളും ആദരവുകളും ഏർപ്പെടുത്തുകയും ചെയ്തു. ലേഖയ്ക്ക് ഒരു വീട് നിർമ്മിച്ചു നൽകുമെന്ന് ചിലർ പരസ്യ പ്രസ്താവന നടത്തിയാതായും ലേഖ പറഞ്ഞു. എന്നാൽ ഇവരിൽ പലരും തന്നെ കരുവാക്കി നിരവധി പിരിവുകൾ നടത്തുകയും മറ്റും ചെയ്തു. പിന്നീട് ഇവരുടെ എപിഎൽ റേഷൻകാർഡ് ബിപിഎൽ കാർഡ് ആക്കി കൊടുക്കാമെന്ന് പറഞ്ഞ് വാങ്ങിയിരുന്നു ഈ കാർഡ് തിരികെ നൽകാമെന്ന് പറഞ്ഞാണ് ലേഖയെ കല്ലുമലയിൽ വെച്ച് ഒരു സഘടന വിളിച്ചു ചേർത്ത യോഗത്തിലേക്ക് ക്ഷണിക്കുന്നത്. ഈ സ്ഥലത്തേക്ക് എത്തിയപ്പോളാണ് ഫ്ളക്സിൽ ലേഖയുടെ വീടിന്റെ താക്കോൽ ദാനമെന്നു കണ്ടത്. നിരവധി പ്രമുഖർ പങ്കെടുത്ത ഈ ചടങ്ങിൽവെച്ച് വീടിന്റെ താക്കോൽ ലേഖയ്ക്ക് കൈമാറുകയും ചെയ്തു. യോഗാനന്തരം സംഘടനയിലെ ഒരു പ്രവർത്തകൻ ലേഖയുടെ അടുത്തേക്ക് വരുകയും തന്റെ കാറിന്റെ താക്കോൽ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ താക്കോൽ തന്റെ കൈവശമില്ലെന്ന പറഞ്ഞ ലേഖയോട് വീടിന്റെതെന്നു പറഞ്ഞ് സ്റ്റേജിൽ വച്ച് നൽകിയ താക്കോൽ തന്റെ കാറിന്റതാണെന്ന് പറഞ്ഞ് അയാൾ അതുംവാങ്ങി സ്ഥലം വിടുകയായിരുന്നു. പിന്നീട് ഈ സംഘടന തുടങ്ങിയ അക്കൗണ്ടിൽ വന്ന 62,000 രൂപയും എം.എസ്.എം നൽകിയ 1 ലക്ഷം രൂപ, എസ്.എൻ.സെൻട്രൽ സ്കൂൾ നൽകിയ32000 രൂപ, ഹുദാട്രസ്റ്റ് നൽകിയ 40000 രൂപ എന്നിവകൊണ്ട് ഇവർ ഒന്നര സെന്റിലുള്ള ഒരു വീടുവാങ്ങി. എന്നാൽ ഇലക്ട്രിസിറ്റി കണക്ഷനായോ റേഷൻകാർഡിനായോ അപേക്ഷകൾ കൊടുത്തിരുന്നില്ല. ഇതിനോടകം ഈ സംഘടനയുടെ ഉയർന്ന ഭാരവാഹി ഇലക്്ട്രിസിറ്റി ബോർഡിലെ ഒരു ഓഫീസറോടുള്ള എന്തോ വൈരാഗ്യത്തിന്റെ പേരിൽ ഇവർക്കെതിരെ വിജിലൻസിൽ ലേഖയുടെ പേരിൽ പരാതി നൽകുകയും ചെയ്തു. കെ.എസ്.ഇ.ബി യിലെ എക്സിക്യൂട്ടീവ് എൻജിനിയർക്കെതിരെയായിരുന്നു പരാതി. ഇവർ ലേഖയിൽ നിന്നു കൈക്കൂലി ചോദിച്ചതായാണ് കേസ.് എന്നാൽ മൊഴിയെടുക്കാനായി തന്നെ വിളിച്ചപ്പോൾ താൻ സത്യം തുറന്നു പറഞ്ഞത് കാരണം അന്ന് അവർരക്ഷപ്പെട്ടു. പിന്നീടും സർക്കാർ ഉദ്യോഗസ്ഥരെ തന്റെ പേരും പറഞ്ഞ് ഈ സംഘടനക്കാർ ഉപദ്രവിക്കുന്നത് പതിവാണെന്നും അതിനാൽ ഒരു സർക്കാർ ഓഫീസിലും പോകാൻ പോലും പറ്റാത്ത സാഹചര്യമാണുള്ളതെന്നും ലേഖ ചൂണ്ടിക്കാട്ടി.
ലേഖയുടെ ബ്യൂട്ടി പാർലർ ഉദ്ഘാടനത്തിനും സമാനമായ സംഭവം ഉണ്ടായി ഇവിടെ ചികിത്സാ സഹായ വിതരണമുണ്ടെന്ന് പറഞ്ഞ് മാവേലിക്കരക്കാരനായ ഒരു മനുഷ്യാവകാശ പ്രവർത്തകനെന്നു നടിച്ചു നടക്കുന്നയാൾ ഒരു വക്കീൽ ദമ്പതികളിൽ നിന്നും വൻ തുക കൈപ്പറ്റിയിരുന്നു. അന്ന് ചെയർമാനായിരുന്ന കെ.ആർ.മുരളീധരന്റെ സുഹൃത്തായിരുന്നു പണം കൊടുത്ത വക്കീൽ. അങ്ങനെ ആകള്ളിയും വെളിച്ചത്തുവരികയും ചെയ്തു. അങ്ങനെ നിരവധി സംഭവങ്ങൾ ലേഖയെ ഇതിനോടകം ദു:ഖിപ്പിച്ചെന്നും മനുഷ്യാവകാശ പ്രവർത്തകരുടെ പിന്നാലെ നടന്ന് ആരും കബളിപ്പിക്കലിന് ഇരയാകരുതെന്നും ലേഖ ഓർമിപ്പിക്കുന്നു. നിരവധി പേർ പല അപവാദങ്ങളുമായും രംഗത്തുണ്ടെന്നും ലേഖ പറയുന്നു.
ഈ അപവാദങ്ങളേയും ചൂഷണങ്ങളെയും മറികടന്ന് ലേഖ തന്റെ ബ്യൂട്ടി പാർലറുമായി ഭർത്താവ് സാജൻ, മക്കളായ മിധുൽ, മധു എന്നിവരുമൊന്നിച്ച് ഇല്ലായ്മയിലും സന്തോഷത്തോടെ ജീവിച്ച് വരുന്ന അവസ്ഥയിലാണ് കായംകുളത്തു വച്ച് അപകടമുണ്ടാകുന്നതും അതിൽ നിന്ന്് നട്ടെല്ലിന്റെ കശേരുവിലെ രോഗമെന്ന ദുരന്തം തേടിയെത്തിയതും. നട്ടെല്ലിന്റെ കശേരുക്കൾ സ്ഥാന ഭ്രംശം സംഭവിച്ച് തലച്ചോറിൽ നിന്നും കാലിലേക്ക് പോകുന്ന രക്തക്കുഴലിനെ അടയ്ക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈനില തുടർന്നാൽ തളർന്നു പോകാൻ സാധ്യതയുള്ളതായി ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.
എന്നാൽ ശാശ്വത പരിഹാരം എന്നത് ഓപ്പറേഷനാണെങ്കിൽ കൂടി ഇത് ചെയ്താൽ ചിലപ്പോൾ ആൾ കോമയിലേക്ക് മാറുമെന്നും ചില ഡോക്ടർമാർ ഇവരോട് പറഞ്ഞിട്ടുണ്ടത്രെ. അതിനാൽ ആധുനിക രീതിയിലുള്ള ചികിത്സ തന്നെ ഇതിനായി വേണ്ടി വരും. ഹൃദയരോഗ ബാധിതനായ ഭർത്താവും രണ്ടുകുട്ടികളുമുള്ള ഈ കുടുംബത്തിന് ഓപ്പറേഷൻ എന്നത് ബാലികയറാമലയായാണ് അനുഭവപ്പെട്ടത്. സാജൻ ഇവരുടെ രണ്ടാം ഭർത്താവാണ്. ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായപ്പോൾ രക്ഷകനായെത്തിയ സാജന്റെ ഇപ്പോഴത്തെ രോഗാവസ്ഥയും ലേഖയെ ദു:ഖിതയാക്കുന്നു.
ദീപികയിലൂടെയും രാഷ്്ട്ര ദീപികയിലൂടെയും ലേഖയുടെ ദുരവസ്ഥ ലോകമറിഞ്ഞതോടെ സഹായ പ്രവാഹമാണ് ലേഖയ്ക്ക്. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, സുരേഷ്ഗോപി, റീമാകല്ലിങ്കൽ എന്നിവർ മാവേലിക്കരയിലെത്തി ലേഖയെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. എം.എ യൂസഫലിയുടെ ഓഫീസിൽ നിന്നും ചില സംഘടനകളിൽ നിന്നും ലേഖയ്ക്ക് ചികിത്സാവാഗ്ദാനം ലഭിച്ചിട്ടുണ്ട്. ലേഖയുടെ മുൻ ഡോക്ടറായ അസ്ഥി രോഗ വിദഗ്ധൻ ഡോ.സുരേഷും ചികിത്സ സഹായവും സന്നദ്ധതയുമറിയിച്ച് ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ലോകത്തിന്റെ എല്ലാ കോണിൽ നിന്നുമുള്ള മലയാളികൾ രോഗവിവരം അറിയാനായി ബന്ധപ്പെടുന്നുണ്ടന്നും തനിക്കിത് ഏറെ ആശ്വാസം പകരുന്നതാണെന്നും ലേഖ പറയുന്നു.
<യ>–യു.ആർ.മനു, മാവേലിക്കര
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
ദില്‍ പകടാ ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരി. അപ്പോ അവിടേക്കുള്ള യാത്ര ആയാലോ. അത് ഒരു അനുഭവംതന്നെ
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പ
പണം തരുന്ന പുഴുക്കൾ
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top