വലഞ്ചുഴി ക്ഷേത്രത്തിൽ ഉത്സവം
Wednesday, January 25, 2023 10:33 PM IST
പത്തനംതിട്ട: വലഞ്ചുഴി ദേവിക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു രാത്രി 7.45നും 8.15നും മധ്യേ തന്ത്രി അടിമുറ്റത്തു മഠം ശ്രീദത്ത് ഭട്ടതിരിയുടെ കാർമികത്വത്തില്‍ കൊടിയേറും. രാവിലെ 7.30ന് വലഞ്ചുഴി മാതൃസമിതിയുടെ നാരായണീയ പാരായണം. ഇന്നു രാവിലെ 7.30ന് നാരായണീയ പാരായണം, രാത്രി ഏഴിന് ജിതേഷ് കൈപ്പട്ടൂര്‍ നയിക്കുന്ന സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍, നാളെ രാവിലെ 7.30ന് ശ്രീഭുവനേശ്വരി നാരായണീയ സമിതിയുടെ നാരായണീയം, രാത്രി ഏഴിന് കോട്ടയം ശ്രീകുമാര്‍ നയിക്കുന്ന ഭക്തിഗാനസുധ.
29ന് രാവിലെ 11ന് ഉത്സവബലി, 12.30ന് മകരഭരണി സദ്യ, രാത്രി10ന് ഗാനമേള, 10.30ന് വെള്ളുവെട്ടുവേലി മഠത്തിലേക്ക് എഴുന്നെള്ളത്ത്. 30നു രാവിലെ എട്ടിനു നാരായണീയ പാരായണം, രാത്രി ഏഴിന് നൃത്തവിസ്മയം. 31ന് രാവിലെ എട്ടിന് നാരായണീയ പാരായണം, രാത്രി ഏഴിന് നടനവിസ്മയം. ഫെബ്രുവരി ഒന്നിനു രാവിലെ എട്ടിനു നാരായണീയ പാരായണം, രാത്രി 8.30ന് എഴുന്നെള്ളത്ത്. രണ്ടിനു രാവിലെ എട്ടിനു നാരായണീയ പാരായണം, രാത്രി ഏഴിന് നൃത്തസന്ധ്യ, എട്ടിനു പള്ളിവേട്ട എഴുന്നെള്ളത്ത്, 10ന് ഈശ്വര നാമഘോഷം. മൂന്നിനു രാവിലെ 10ന് കുമ്പഴ കടവിലേക്ക് എഴുന്നെള്ളത്ത്, 12.30ന് ആറാട്ട് സദ്യ, വൈകുന്നേരം 5.30ന് ആറാട്ട് തിരിച്ചെഴുന്നെള്ളിപ്പ്, 10ന് നൃത്തനൃത്യങ്ങള്‍ എന്നിവ നടക്കും.

വലിച്ചെറിയല്‍ മുക്ത കാമ്പയിന് ഇന്നു‍ തുടക്കമാകും

പത്തനംതിട്ട: നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേക്കുളള ആദ്യഘട്ടമായി വലിച്ചെറിയല്‍ മുക്ത കാമ്പയിന് റിപ്പബ്ലിക് ദിനത്തില്‍ തുടക്കം കുറക്കും. ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ മാലിന്യത്തില്‍നിന്നു സ്വാതന്ത്ര്യം രണ്ടാംഘട്ടം എന്ന രീതിയില്‍ കേരളത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് വലിച്ചെറിയല്‍ മുക്ത കേരളം കാമ്പയിന്‍ നടത്താന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇതിന്‍റെ ഭാഗമായി റിപ്പബ്ലിക് ദിനത്തില്‍ ജില്ലാതല ഉദ്ഘാടനവും തുടര്‍ന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ശുചിത്വ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. 30 വരെയാണ് ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍.