ഉദയംപേരൂർ: റോഡിന്‍റെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ കാഞ്ഞിരമറ്റം-പൂത്തോട്ട റോഡ് ഒരു മാസത്തേക്ക് പൂർണമായും അടച്ചിടും. കോട്ടയം, തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം ഭാഗത്തു നിന്ന് തൃപ്പൂണിത്തുറ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് മുളന്തുരുത്തി - നടക്കാവ് റോഡ് വഴിയും എറണാകുളം, കാക്കനാട് ഭാഗത്തേയ്ക്ക് പോകേണ്ടവർ മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിൽ നിന്നും ചോറ്റാനിക്കര - തിരുവാങ്കുളം വഴി നേരെയും പോകേണ്ടതാണ്.

തൃപ്പൂണിത്തുറ, എറണാകുളം ഭാഗത്തു നിന്നും കാഞ്ഞിരമറ്റം, തലയോലപ്പറമ്പ്, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് ജംഗ്ഷനിൽ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് നടക്കാവ് - മുളന്തുരുത്തി റോഡ് വഴി പള്ളിത്താഴം ജംഗ്ഷനിലെത്തി വലത്തേയ്ക്ക് തിരിഞ്ഞ് കാഞ്ഞിരമറ്റം വഴി തലയോലപ്പറമ്പ്, കോട്ടയം ഭാഗത്തേയ്ക്ക് പോകണമെന്ന് മുളന്തുരുത്തി പൊതുമരാമത്ത് വകുപ്പ് (നിരത്ത്) വിഭാഗം അസി. എൻജിനീയർ അറിയിച്ചു.