നാട്ടിലൊരു കൂട്ടുകാരൻ പദ്ധതി ഉദ്ഘാടനം ചെയ്തു
Wednesday, February 19, 2020 10:56 PM IST
ഷാർജ: കേരളാ സർക്കാർ സഹകരണ വകുപ്പിന്‍റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന വേണാട് ടൂറിസം സഹകരണ സംഘം ക്ലിപ്തം. നന്പർ ഝ1650 പ്രവാസി മലയാളികൾക്കായി ആരംഭിച്ച നാട്ടിലൊരു കൂട്ടുകാരൻ പദ്ധതി യുഎഇയിൽ ആരംഭിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ വേണാട് ടൂറിസം സഹകരണ സംഘം പ്രസിഡന്‍റ് അഡ്വ. തോമസ് വൈദ്യന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് ഇ. പി . ജോണ്‍സണ്‍ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് അഡ്വ. വൈ.എ.റഹീം ലോഗോ പ്രകാശനം നടത്തി. എൻഎസ്എസ് കുന്നത്തൂർ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്‍റ് അജിത്കുമാർ ബി. പിള്ളക്ക് ആദ്യ ഓഹരി കൈമാറി.

ശാസ്താംകോട്ട ഡിബി കോളജ് അലുമ്നി പ്രസിഡൻറ് ശ്രീകുമാർ, ഇൻകാസ് യുഎഇ പ്രസിഡന്‍റ് മഹാദേവൻ വാഴശേരിൽ, കൊല്ലം പ്രവാസി അസ്‌സോസിയേഷൻ പ്രസിഡന്‍റ് പ്രസിഡന്‍റ് മാത്യു ജോണ്‍, കരുനാഗപ്പള്ളി അസോസിയേഷൻ രക്ഷാധികാരി അഷറഫ് കരുനാഗപ്പള്ളി, തേവലക്കര അസോസിയേഷൻ പ്രസിഡന്‍റ് ഫിലിപ്പ് തരകൻ, ഇന്ത്യൻ അസോസിയേഷൻ ജോ. സെക്രട്ടറി ശ്രീനാഥ്, സലീം മൈനാഗപ്പളളി, പോൾ ജോർജ് പൂവത്തേരിൽ, ശിവപ്രസാദ് മൈനാഗപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. പദ്ധതിയുടെ യുഎഇ കോ-ഓർഡിനേറ്റർ ജേക്കബ് തരകൻ സ്വാഗതവും ബിജു തങ്കച്ചൻ നന്ദിയും പറഞ്ഞു

പ്രവാസികൾക്ക് അവരുടെ നാടുമായി ബന്ധപ്പെട്ടുണ്ടാവുന്ന എല്ലാ കാര്യങ്ങളിലും ആവശ്യമായ സേവനങ്ങൾ വേണാട് ടൂറിസം നൽകും. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്‍റ്സ്, എൻജിനിയേഴ്സ് തുടങ്ങിയ പ്രഫഷണലുകളുടെ ടീമിന്‍റെ സേവനങ്ങൾ ലഭയമാക്കും.. സ്കൂൾ -കോളജ് അഡ്മിഷനുകൾ ഉൾപ്പെടെയുളള വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാർഗനിർദേശങ്ങൾ ലഭിക്കും. കേന്ദ്ര-സംസ്ഥാന - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പ്രവാസി ക്ഷേമ ബോർഡ് - നോർക്ക റൂട്ട്സ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തു കൊടുക്കും. ഡ്രൈവർ, ടാക്സി, വീടും പരിസരവും വൃത്തിയാക്കാനുള്ള സ്റ്റാഫ്, ഹോം ഗാർഡ്, സിസിടിവി തുടങ്ങിയ എല്ലാ അവശ്യ സർവീസുകളും എയർ - ബസ് - റെയിൽ ടിക്കറ്റ് ബുക്കിംഗും ലഭ്യമാക്കും. നാട്ടിലുള്ള മുതിർന്ന പൗരൻമാർക്ക് വേണ്ടി ഹെൽത്ത് ക്ലബ് രൂപീകരിക്കും.

പദ്ധതിയിൽ അംഗമാകാൻ കുറഞ്ഞത് പതിനായിരം രൂപയുടെ ഓഹരി എടുക്കണം. ഓഹരി തുക 3 വർഷത്തിനു ശേഷം ആവശ്യക്കാർക്ക് ലാഭവിഹിതം സഹിതം തിരികെ എടുക്കാവുന്നതാണ്. ഓഹരി ഉടമകൾക്ക് വേണാട് ടൂറിസം സഹകരണ സംഘം വഴി 3 മാസം മുൻകൂറായി ബുക്ക് ചെയ്യുന്ന അസോസിയേറ്റഡ് പ്രോപ്പർട്ടികളുടെ (ഹോം സ്റ്റേ, റിസോർട്ട്, ഹോട്ടൽ, ഹൗസ് ബോട്ട്, തുടങ്ങിയവ) വാടകയിനത്തിൽ താരിഫ് റേറ്റിൽ നിന്നും മിനിമം 5 ശതമാനം ഡിസ്കൗണ്ട് ലഭ്യമാക്കും. നാട്ടിലെ അടിയന്തിര ആവശ്യങ്ങൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി പലിശരഹിത വായ്പയും ലഭിക്കും.വേണാട് ടൂറിസത്തിലെ സ്ഥിര നിക്ഷേപങ്ങൾക്ക് 7.75 ശതമാനം (മുതിർന്ന പൗരൻമാർക്ക് 8.25%) വാർഷിക പലിശ ലഭ്യമാണ്. 2018ൽ ടൂറിസം - സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വേണാട് ടൂറിസം ഉദ്ഘാടനം ചെയ്തത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള