കുട്ടികൾക്കും ടീനേജുകാർക്കുമായി 11ന് രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ പ്രത്യേക ശുശ്രൂഷ
Thursday, January 9, 2020 9:59 PM IST
ബർമിംഗ്ഹാം: നിങ്ങൾ എന്നിൽ വസിക്കുവിൻ ; ഞാൻ നിങ്ങളിലും വസിക്കും . (യോഹന്നാൻ 15:4) എന്ന വചനം അടിസ്ഥാനമാക്കി കുട്ടികൾക്കും ടീനേജുകാർക്കുമായി ജനുവരി 11 ന് ഫാ. സോജി ഓലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കണ്‍വൻഷൻ നടത്തപ്പെടുന്നു.

കുട്ടികൾക്ക് കുന്പസാരിക്കുവാനും കൂടാതെ സ്പിരിച്വൽ ഷെയറിംഗിനും അവസരമുണ്ടായിരിക്കും . ഓരോ കുട്ടികളും നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ് .
കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച് ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്‍റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ഓരോതവണത്തെയും കുട്ടികളുടെയും ടീനേജുകാരുടെയും കണ്‍വൻഷൻ.

ന·തി·കളുടെ തിരിച്ചറിവിന്‍റെയും ആശയ സംഘർഷങ്ങളുടെയും കാലഘട്ടത്തിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് യഥാർഥ ക്രിസ്തീയ ജീവിതം നയിക്കുവാൻ ഉതകുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിലെ വിവിധ ശുശ്രൂഷകളും പ്രോഗ്രാമുകളും അനേകം കുട്ടികളെയും ടീനേജുകാരെയും യുവതീയുവാക്കളെയും ദിനംതോറും അവരായിരിക്കുന്ന മേഖലകളിൽ ക്രിസ്തീയ മൂല്യങ്ങളാൽ ന·യുടെ പാതയിൽ നയിച്ചുകൊണ്ടിരിക്കുന്നു.

മാനസികവും ആത്മീയവുമായ നവോേ·ഷമേകിക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ഷെയറിംഗ് വേഡ് ഒഫ് ഗോഡ്, ഇന്‍ററാക്റ്റീവ് സെഷൻസ് , കുന്പസാരം, സ്പിരിച്വൽ ഷെയറിംഗ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കണ്‍വൻഷനിലേക്ക് നിരവധി കുട്ടികളും കൗമാരക്കാരുമാണ് യുകെയുടെ വിവിധഭാഗങ്ങളിൽനിന്നും കോച്ചുകളിലും മറ്റു വാഹനങ്ങളിലുമായി മാതാപിതാക്കളോടോ മറ്റു മുതിർന്നവർക്കൊപ്പമോ ഓരോതവണയും എത്തിക്കൊണ്ടിരിക്കുന്നത്.

കിംഗ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കണ്‍വൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു ." ലിറ്റിൽ ഇവാഞ്ചലിസ്റ്റ് ' മാസികയും ഇളം മനസുകളെ യേശുവിൽ ഐക്യപ്പെടുത്തുന്നു. ക്രിസ്മസ് ലക്കം പുതിയത് ഇത്തവണയും ലഭ്യമാണ് .

ആത്മാഭിഷേകം പകരുന്ന ദൈവിക ശുശ്രൂഷകളിലൂടെ ദേശഭാഷാവ്യത്യാസമില്ലാതെ അനേകർക്ക് ജീവിത നവീകരണം പകർന്നുനൽകുന്ന രണ്ടാം കണ്‍വൻഷനായുള്ള ഒരുക്ക ശുശ്രൂഷ ബർമിംഗ്ഹാമിൽ നടന്നു.

കണ്‍വൻഷന്‍റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാ അപേക്ഷയുമായി ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 11 ന് രണ്ടാം ശനിയാഴ്ച ബർമിംഗ്ഹാം ബഥേൽ സെന്‍ററിലേക്ക് ക്ഷണിക്കുന്നു.

അഡ്രസ് :

ബഥേൽ കണ്‍വെൻഷൻ സെന്‍റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംഗ്ഹാം.(Near J1 of the M5)
B70 7JW.

കൂടുതൽ വിവരങ്ങൾക്ക് ;
ജോണ്‍സണ്‍ 07506 810177
അനീഷ്.07760254700
ബിജുമോൻമാത്യു.07515368239

റിപ്പോർട്ട്: ബാബു ജോസഫ്