ജർമനിയിൽ ലോക്ക്ഡൗണ്‍ മാർച്ച് 7 വരെ നീട്ടി
Friday, February 12, 2021 12:11 AM IST
ബർലിൻ: രാജ്യത്ത് തുടരുന്ന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ മാർച്ച് ഏഴ് വരെ നീട്ടാൻ ജർമനി തീരുമാനിച്ചു. ചാൻസലർ അംഗല മെർക്കലും പതിനാറ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഫെബ്രുവരി പകുതി വരെയാണ് നിലവിലുള്ള ലോക്ക്ഡൗണിന്‍റെ കാലാവധി. ഇത് മാർച്ച് 14 വരെ നീട്ടണമെന്നാണ് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്. മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് മാർച്ച് ഏഴ് വരെയാക്കിയത്.

മൂന്നു മാസത്തെ കടുത്ത നിയന്ത്രണങ്ങൾക്കൊടുവിൽ രാജ്യത്ത് രോഗബാധ കുറഞ്ഞുവരുകയാണെന്ന് മെർക്കൽ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. പുരോഗതി തൃപ്തികരമാണ്. എന്നാൽ, കൂടുതൽ വ്യാപനശേഷിയുള്ള വൈറസിന്‍റെ വകഭേദങ്ങളെ കരുതിയിരിക്കേണ്ടത് ഉണ്ടെന്നും അവർ ഓർമിപ്പിച്ചു.

കൊറോണ വൈറസ് പാൻഡെമിക്കിനെതിരെയുള്ള പോരാട്ടത്തിന്‍റെ ശക്തി വർധിപ്പിയ്ക്കാനാണ് രാജ്യ വ്യാപകമായി അടച്ചുപൂട്ടൽ മാർച്ച് 7 വരെ തുടരാൻ തീരുമാനിച്ചതെന്ന് ചാൻസലർ അംഗല മെർക്കൽ അറിയിച്ചു.

നിലവിലെ അടച്ചുപൂട്ടൽ മാർച്ച് 14 ലേക്ക് നീട്ടണമെന്ന് ഫെഡറൽ സർക്കാർ ആവശ്യപ്പെട്ടുവെങ്കിലും 16 സംസ്ഥാന മുഖ്യമന്ത്രിമാരുടെ വിയോജിപ്പിനെ തുടർന്നാണ് മാർച്ച് ഏഴുവരെയാക്കിയത്. മാർച്ച് 7 ന് അവസാനിപ്പിക്കണമെന്ന് നിരവധി സംസ്ഥാന മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ആദ്യം കണ്ടെത്തിയ കൂടുതൽ പകർച്ചവ്യാധി വൈറസ് വകഭേദങ്ങളിൽ ഭയം വളരുന്നതിനാൽ ജർമ്മനിയിലെ ആളുകളോട് ക്ഷമയോടെ നിയന്ത്രണങ്ങൾ പാലിയ്ക്കണമെന്ന് അവർ ആഹ്വാനം ചെയ്തു. നിലവിലെ കോണ്‍ടാക്റ്റ് നിയമങ്ങൾ പ്രകാരം, ജീവനക്കാർക്ക് മറ്റൊരാളുമായി കണ്ടുമുട്ടാൻ അനുവാദമുണ്ട്. സന്പർക്കം ഏറ്റവും കുറഞ്ഞതാക്കാൻ സർക്കാർ ജനങ്ങളോട് അഭ്യർഥിച്ചു. മാർച്ച് പകുതി വരെയുള്ള കാലഘട്ടത്തെ ജർമ്മനിയുടെ പാൻഡെമിക് മാനേജ്മെന്‍റിന് അസ്തിത്വ മായിരിയ്ക്കുകയാണന്നും അവർ പറഞ്ഞു. ബെർലിനിലെ ചാൻസലർ കാര്യാലയത്തിൽ അഞ്ചുമണിക്കൂറിലേറെ നടന്ന കൊറോണ ഉച്ചകോടിയിൽ സംസ്ഥാനമുഖ്യമന്ത്രിമാർ എല്ലാവരും തന്നെ വാക്സിൻ പരാജയത്തെപ്പറ്റി സംസാരിച്ചു.

പുതിയ തീരുമാനങ്ങൾ

നിലവിലെ നിയമങ്ങൾ തുടരുന്നതിനൊപ്പം ജർമനിയുടെ ഫെഡറൽ സന്പ്രദായത്തിൽ, പ്രാദേശിക സംസ്ഥാനങ്ങൾക്ക് കാര്യമായ തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്, സ്കൂളുകളും ഡേകെയർ സെന്‍ററുകളും ക്രമേണ വീണ്ടും തുറക്കുന്ന അവസ്ഥയിലേയ്ക്ക് നീങ്ങും. ഫെഡറൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള എല്ലാ അധികാരവും നൽകി ഈ വിഷയത്തിൽ ചാൻസലർ നൽകിയിട്ടുണ്ട്.

നിലവിലെ സ്ഥിതി അതും പ്രാദേശികമായി ഇൻസിഡൻസ് റേറ്റ് 35 ൽ എത്തിയാൽ ആ പ്രദേശങ്ങളിൽ അനുവാദം ലഭിയ്ക്കും. അങ്ങനെയെങ്കിൽ ഫെബ്രുവരി 22 മുതൽ ഭാഗികമായി സ്കൂളുകൾ വീണ്ടും ആരംഭിക്കുമെന്ന് ബർലിൻ മേയർ മൈക്കൽ മുള്ളർ അറിയിച്ചു. മറ്റ് പ്രദേശങ്ങളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും മുള്ളർ പറഞ്ഞു. എന്നിരുന്നാലും, ശുചിത്വ ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടെങ്കിൽ, ലോക്ക്ഡൗണ്‍ വിപുലീകരണം കണക്കിലെടുക്കാതെ, ഹെയർ ഡ്രെസർമാർക്ക് മാർച്ച് 1 ന് വീണ്ടും തുറക്കാൻ സാധിയ്ക്കും.

അവിടെയും ഏഴ് ദിവസ കാലയളവിൽ ഒരു ലക്ഷം നിവാസികൾക്ക് 35 പുതിയ കേസുകളായി വൈറസ് ബാധിതരുടെ നിരക്ക് കുറയുന്പോൾ മ്യൂസിയങ്ങൾ, ഗാലറികൾ, ചില സേവനങ്ങൾ പുനരാരംഭിക്കും എന്നും നിർദ്ദേശമുണ്ട്. അടുത്ത കൊറോണ ഉച്ചകോടി മാർച്ച് മൂന്നിന് നടക്കും.

പൊതുവായ കോണ്‍ടാക്റ്റ് നിയന്ത്രണങ്ങളും നടപടികളും ബാധകമാണ്. സൂപ്പർ മാർക്കറ്റുകളിലും പൊതു ഗതാഗതത്തിലും ഒറ്റയാൾ നിയമവും മാസ്ക് ആവശ്യകതയും പാലിയ്ക്കണം. അനാവശ്യമായ സ്വകാര്യ യാത്രകളും സന്ദർശനങ്ങളും ഒഴിവാക്കണം പ്രത്യേകിച്ച് ബന്ധുസന്ദർശനങ്ങൾ എന്നും നിർദ്ദേശമുണ്ട്.

21 പേജുള്ള കൊറോണ ഉച്ചകോടിയുടെ പ്രമേയങ്ങളിൽ പൂർണമായും ലോക്ക്ഡൗണ്‍, ഹെയർഡ്രെസർമാർ, സ്കൂളുകൾ, പുതിയ സംഭവമൂല്യം, ദൈർഘ്യമേറിയ ലോക്ക് ഡൗണ്‍, ഹെയർ ഡ്രെസർമാർക്കായി നേരത്തെ തുറക്കൽ, റസ്റ്റോറന്‍റുകൾ, ഹോട്ടലുകൾ, മ്യൂസിയങ്ങൾ, ക്ലബുകൾ, തിയേറ്ററുകൾ, കച്ചേരി ഹാളുകൾ, അമച്വർ സ്പോർട്സ് എന്നിവ എങ്ങനെ തുടരണമെന്ന് പറയുന്നുണ്ട്. സുരക്ഷിതവും നീതിയുക്തവുമായ ഒരു പ്രാരംഭ തന്ത്രത്തിനായി അടുത്ത ഘട്ടങ്ങൾ വികസിപ്പിക്കുന്നതിനായി ഫെഡറൽ, സംസ്ഥാന സർക്കാരുകൾ തുടർന്നും പ്രവർത്തിക്കുമെന്ന് പ്രമേയത്തിൽ പറയുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ