മലയാള ഭാഷാസ്നേഹികൾക്ക് ഫൊക്കാന മലയാളം അക്കാഡമിയുടെ അന്തരാഷ്ട്ര മാതൃഭാഷദിനാശംസകൾ
Monday, February 22, 2021 11:24 PM IST
ഫ്ളോറിഡ: മലയാള ഭാഷ സംസാരിക്കുകയും ഭാഷയെ സ്നേഹിക്കുകയും ചെയ്യുന്ന അമേരിക്കയിലെ എല്ലാ കേരളീയർക്കും ഫൊക്കാന മലയാളം അക്കാഡമി അന്താരാഷ്ട്ര മാതൃഭാഷാദിന ആശംസകൾ നേർന്നു. കേരളത്തിൽ ജനിച്ച് കേരളത്തിൽ വളർന്ന് ഏഴാം കടലിനക്കരെയും മാതൃഭാഷയായ മലയാളത്തെ സ്നേഹിക്കുകയും അതിന്‍റെ പ്രചാരണത്തിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്ന അമേരിക്കൻ മലയാളികൾ മാതൃഭാഷയുടെ വക്താക്കൾ ആണെന്ന് മലയാളം അക്കാഡമി ഭാരവാഹികൾ പറഞ്ഞു.

ലോകത്തെവിടെയായാലും ’’മലയാളം വളരണം, മനസും വളരണം’’ എന്ന നിശ്ചയ ദാർഢ്യമാണ് ഫൊക്കാനയ്ക്കുള്ളത്. അതിന്‍റെ ഭാഗമായാണ് അമേരിക്കയിൽ മലയാളം അക്കാദമി എന്ന ആശയം പ്രാവർത്തികമാവുന്നതെന്ന് മലയാളം അക്കാദമിയുടെ ഡയറക്ടർമാരായ ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ് , ജനറൽ സെക്രെട്ടറി ഡോ.സജിമോൻ ആന്‍റണി, ട്രഷറർ സണ്ണി മറ്റമന, അഡിഷണൽ സെക്രട്ടറി ഡോ. മാത്യു വർഗീസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന നാഷണൽ കമ്മിറ്റി മെന്പർമാരായ സോണി അന്പൂക്കൻ, ജോണ്‍സണ്‍ തങ്കച്ചൻ, ഫിലിപ്പ് കറുകപ്പറന്പിൽ എന്നിവർ പറഞ്ഞു.

കേരള സർക്കാരിന്‍റെ ’മലയാളം മിഷൻ’, ’ മലയാളം എന്‍റെ മലയാളം’, ടെക്സസ് യൂണിവേഴ്സിറ്റിയിലെ മലയാളം ഡിപ്പാർട്ട്മെൻറ്റിന്‍റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാഡമി പ്രവർത്തിക്കുന്നത്. കൂടാതെ ഫൊക്കാനയുടെ ആദ്യത്തെ സിഗ്നേച്ചർ പദ്ധതിയായ ഭാഷക്കൊരു ഡോളർ എന്ന പദ്ധതിയും മലയാളം അക്കാഡമിയിയുടെ ഭാഗമാണ്. പരിചയ സന്പന്നരായ അധ്യാപകരുടെ കീഴിൽ അഞ്ച് ഘട്ടങ്ങളിലായാണ് പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നത്.

മലയാള ഭാഷയുടെ പ്രചാരണത്തിനായി ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച മലയാളം അക്കാഡമി ഭാഷയുടെ വളർച്ചയ്ക്കും പ്രചാരണത്തിനുമായി ഒട്ടേറെ പരിപാടികളാണ് രുപം നൽകിയിരിക്കുന്നത് . മലയാളിക്കും മലയാള നാടിനും അഭിമാനമായി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയും സാംസ്കാരിക സംഘടനയുമായ ഫൊക്കാനയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന അക്ഷരജ്വാല മലയാളം അക്കാഡമിയുടെ പ്രവർത്തനങ്ങളിൽ ഒന്നാണ്.

കേരള സർക്കാരിന്‍റെ കീഴിലുള്ള മലയാളം ഭാഷാ മിഷനുമായി സഹകരിച്ചുകൊണ്ട് ആധുനിക രീതിയിൽ മലയാളം ഭാഷ സായത്തമാകുന്നതിനുള്ള ഒരു പഠന ക്രമീകരണവും മലയാളം അക്കാഡമി ഒരുക്കുന്നു. ഭാഷ മിഷന്‍റെ ഭാഗമായി പ്രത്യേകം തയാറാക്കിയ കരിക്കുലം പ്രകാരം മലയാള ഭാഷ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ മലയാളം എന്‍റെ മലയാളം എന്ന പരിപാടിയുമായി ചേർന്ന് വിപുലമായ പ്രവർത്തങ്ങളും മലയാളം അക്കാഡമി നടത്തുന്നു. മാതൃഭാഷയായ മലയാളം ഐച്ഛിക വിഷയമായെടുത്ത് പഠിക്കുന്നതിന് ഓസ്റ്റിൻ ടെക്സസ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് മലയാള ഭാഷയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നത്തിനുള്ള പരിശീലനവും ഗൈഡൻസും ലഭ്യമാക്കുന്ന ഒരു പരിപാടിയും മലയാളം അക്കാഡമി നടത്തുന്നുണ്ട്. റിപ്പോർട്ട്: തടത്തിൽ ഫ്രാൻസിസ്