ഫൊക്കാന വനിതാ ഫോറം ന്യൂയോർക്ക് റീജണിന് പുതു നേതൃത്വം
Thursday, February 2, 2023 6:33 AM IST
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് : ഫൊക്കാന വനിതാ ഫോറത്തിന്‍റെ ന്യൂയോർക്ക് റിജണിന്‍റെ ഭാരവാഹികളായി ഉഷ ചാക്കോ (കോർഡിനേറ്റർ), സെക്രട്ടറി ലതാ പോൾ, മേരികുട്ടി മൈക്കിൾ (കൾച്ചറൽ കോർഡിനേറ്റർ), മേരി ഫിലിപ്പ് , ലീലാ മാരേട്ട് , രാജമ്മ പിള്ള , ഡെയ്സി തോമസ് , ഡോ. റെബേക്ക പോത്തൻ (കമ്മിറ്റി മെംബേഴ്സ് ) എന്നിനവരെ നിയമിച്ചതായി വിമൻസ് ഫോറം ദേശിയ ചെയർപേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജ് അറിയിച്ചു.

ഫൊക്കാന വനിതാ ഫോറത്തിന്‍റെ പ്രവർത്തനങ്ങൾ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ജനോപകരപ്രതമായ പ്രവർത്തനങ്ങൾക്ക് നേതൃത്വംകൊടുക്കുന്ന വിമൻസ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവർത്തിക്കുന്നു.

നിർധനരും സമർഥരുമായ നഴ്സിംഗ് വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകുന്നതാണെന്ന് വിമൻസ് ഫോറം ദേശീയ ചെയർപേഴ്സണ്‍ ഡോ . ബ്രിഡിജിറ്റ് ജോർജ് അറിയിച്ചു. അംഗീകൃത നഴ്സിംഗ് കോളജുകളിൽ പഠിക്കുന്നതും സാന്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ കേരളത്തിലെ കുട്ടികൾക്കാണ് സ്കോളർഷിപ് ലഭിക്കുക.

സ്ത്രീ ശാക്തീകരണം മാറ്റ് ഏതു കാലഘട്ടത്തെക്കാളും പ്രസക്തമാണ് ഇന്ന്, ഒരു സാമൂഹ്യ-രാഷ്ട്രീയാന്തരീക്ഷത്തിൽ കൂടിയാണ് നാം കടന്ന് പോകുന്നത്. സാമൂഹ്യ പുരോഗതിയിൽ അനിവാര്യമായ മാറ്റം കൈവരിക്കാൻ സ്ത്രീ ശാക്തീകരണം ഇന്ന് കാലഘട്ടത്തിന്‍റെ അനിവാര്യമായ ഒരു ഘടകമാണ്. .ശരിയായ ആശയങ്ങളെയും, ചിന്തകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും, ശരികളെ ബോധ്യപ്പെടുത്താനും, കഴിയുന്ന വേദികൂടിയാണ് ഫൊക്കാന വനിതാ ഫോറത്തിന്‍റെ ലക്ഷ്യമെന്ന് ഡോ. ബ്രിജിറ്റ് ജോർജ് അറിയിച്ചു.

പുതിയതായി തെരഞ്ഞടുത്ത ന്യൂയോർക്ക് റിജണിന്‍റെ ഭാരവാഹികൾക്കു എല്ലാവിധ ആശംസകളും നേരുന്നതായി പ്രസിഡന്‍റ് ഡോ . ബാബു സ്റ്റീഫൻ, സെക്രട്ടറി ഡോ. കലാ ഷഹി, ട്രഷർ ബിജു ജോണ്‍ ,വിമൻസ് ഫോറം ദേശിയ ചെയർപേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോർജ് എന്നിവർ അറിയിച്ചു.