ശുശ്രൂഷകന്മാർ ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരും ആയിരിക്കണം: ഷാജി പാപ്പച്ചൻ
Wednesday, September 27, 2023 4:32 PM IST
ബാബു പി. സൈമൺ
ഡാളസ്: ദൈവസഭയെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നവർ ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുമ്പോൾ മാത്രമേ ജനങ്ങൾ അപ്രകാരം ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുകയുള്ളൂ എന്ന് മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിലെ സുവിശേഷകനായ ഷാജി പാപ്പച്ചൻ അഭിപ്രായപ്പെട്ടു.

നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്‍റെ സൗത്ത് വെസ്റ്റ് സെന്‍റർ എ ഇടവക മിഷന്‍റെ ആഭിമുഖ്യത്തിൽ ഓക്‌ലഹോമ മാർത്തോമ്മാ ചർച്ച് ആതിഥേയം വഹിച്ച സുവിശേഷ സംഘ കൺവെൻഷനിന്‍റെ ഒന്നാം ദിനമായ തിങ്കളാഴ്ച പ്രസംഗിക്കുകയായിരുന്നു ഷാജി പാപ്പച്ചൻ.

യെശയ്യാവു പ്രവാചകന്‍റെ പുസ്തകം ആറാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഉസീയാ രാജാവിന്‍റെയും യശയ്യാവ് പ്രവാചകന്‍റെയും ജീവിതത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു കൺവെൻഷന്‍റെ ഒന്നാം ദിനത്തിൽ സുവിശേഷകൻ വിവരിച്ചത്.

സൈനീക ശക്തിയുടെ പ്രഭലതയും പേരും പ്രശസ്തിയും സമൃദ്ധിയുടെ നിറവും രാജാവിന്‍റെ ഹൃദയത്തിന്‍റെ നിഗളത്തിന് കാരണമായി തീർന്നു. അത് രാജാവിൻറെ ആത്മീയ തകർച്ചയ്ക്കും രാജ്യത്തിന്‍റെയും ജനത്തിന്‍റെയും ആത്മീയ തകർച്ചയ്ക്ക് മുഖാന്തരം ആയിത്തീരുകയും ചെയ്തു.



ദൈവീക ദർശനം, അപമാന പാത്രമായിരുന്ന പ്രവാചകനെ മാനപാത്രമായി മാറുവാൻ മുഖാന്തരം ആയതുപോലെ നമ്മെയും മാനപാത്രമായി ആക്കി തീർക്കുവാൻ ദൈവത്തിന് സാധിക്കുമെന്ന് ഇവാഞ്ചലിസ്റ്റ് പ്രസംഗത്തിൽ ഓർമിപ്പിച്ചു.

ഓക്‌ലഹോമ മാർത്തോമ്മാ ഇടവക വികാരി റവ. ജോൺ കെ. യോഗത്തിന് അധ്യക്ഷത വഹിച്ചു. തുടർന്നുള്ള നാല് ദിവസങ്ങളിലും സൂം പ്ലേറ്റ്ഫോം വഴി MTVEA സെന്‍റർ-എ പാരിഷ് മിഷൻ ശാഖകൾ, ഇന്ത്യയിലെ വിവിധ മിഷൻ മേഖലകളിൽ നിന്നുള്ള സുവിശേഷകരെ പ്രധാന പ്രഭാഷകരായി ക്രമീകരിച്ചിട്ടുണ്ട്.

ചൊവ്വ: ഇവാഞ്ചലിസ്റ്റ് ബിജു എസ് (ക്രിസ്‌റ്റ പെർമകുളം), ബുധൻ: ഇവാഞ്ചലിസ്റ്റ് വിജു രാജ് (പോണ്ടിച്ചേരി), വ്യാഴം: ഇവാഞ്ചലിസ്റ്റ്. സാമുവൽ റ്റി ചാക്കോ (ബംഗളൂരു), വെള്ളി: ഇവാഞ്ചലിസ്റ്റ് ബോവസ് കുട്ടി ബി (ഡിണ്ടിഗൽ അംബ്ലിക്കൽ മിഷൻ) തുടങ്ങിയവർ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ഈ അവസരത്തിൽ മിഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായി ദൈവാത്മാവ് പ്രേരിപ്പിക്കുന്ന എല്ലാവരിൽനിന്നും സംഭാവനകൾ സ്വീകരിക്കുകയും ചെയ്യുന്നു.

അടുത്ത നാല് ദിവസങ്ങളിലൂം ആയി നടത്തപ്പെടുന്ന കൺവെൻഷൻ അനുഗ്രഹത്തിനായി പ്രാർഥനാപൂർവം എല്ലാവരും വന്നു പങ്കെടുക്കണമെന്ന്‌ സെന്‍റർ-എ പാരിഷ് മിഷൻ സെക്രട്ടറി അലക്സ് കോശി അഭ്യർഥിച്ചു.

zoom meeting ID:82994288364, Passcode:1234.