അലബാമ കോടതി വിധിയെ അനുകൂലിച്ച് ഹേലിയും എതിർത്ത് ബൈഡനും
Friday, February 23, 2024 4:51 PM IST
പി.പി. ചെറിയാൻ
വാഷിംഗ്‌ടൺ ഡിസി: ശീതീകരിച്ച ഭ്രൂണങ്ങളെ കുട്ടികളായി കണക്കാക്കുന്നു എന്ന അലബാമ സുപ്രീം കോടതി വിധിയിൽ വ്യത്യസ്ത അഭിപ്രായങ്ങളുമായി റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥികളായ ജോ ബൈഡനും നിക്കി ഹേലിയും.

വിധിയെ ജോ ബൈഡൻ എതിർത്തപ്പോൾ നിക്കി ഹേലി സ്വാഗതം ചെയ്തു. വിധിയെ നിക്കി അനുകൂലിച്ച് രംഗത്തെത്തിയതിന്‍റെ പിന്നാലെയാണ് ബെെഡന്‍റെ അഭിപ്രായങ്ങൾ വന്നത്.


ഭ്രൂണങ്ങൾ കുഞ്ഞുങ്ങളാണെന്നും അതൊരു ജീവനാണെന്നും ഹേലി പറഞ്ഞു. വിധി ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തത് എന്നാണ് ബെെഡന്‍ പറഞ്ഞത്.