Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മറ്റുള്ളവർക്കു സുഗന്ധമായി മാറുവാൻ
രാധയ്ക്ക് പത്തു വയസിൽ താഴെ പ്രായം. അവൾക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ അമ്മ രോഗബാധിതയായി പെട്ടെന്നു മരിച്ചപ്പോൾ അവരുടെ അച്ഛൻ കൃഷ്ണ വീണ്ടും വിവാഹിതനായി. അങ്ങനെയാണു സത്യ എന്നു വിളിക്കുന്ന സത്യവതി എന്ന സ്ത്രീ രണ്ടാനമ്മയായി അവരുടെ ജീവിതത്തിലേക്കു കടന്നുവരുന്നത്.
രാധ തന്റെ രണ്ടാനമ്മയെ ശരിക്കും സ്നേഹിക്കുവാൻ ശ്രമിച്ചു. എന്നാൽ രാധയുടെ ജീവിതം ദുരിതപൂർണമാക്കുവാനാമണ് ആ സ്ത്രീ തയാറായത്. അവളെക്കൊണ്ടു വീട്ടു ജോലികൾ ഏറെ ചെയ്യിപ്പിച്ചു. ശൗരി എന്ന ഔമനപ്പേരിൽ അറിയപ്പെട്ടിരുന്ന പശുവിന്റെ പൂർണ ചുമതലയും അവൾക്കായിരുന്നു. എന്നാൽ അവൾ ആ ജോലി ഏറെ ഇഷ്ടപ്പെട്ടു. അതവൾക്കൊരു ആശ്വാസമായിരുന്നു.
അതുപോലെ, സ്കൂളിൽ പോകുന്നതും അവൾക്ക് ഏറെ ഇഷ്ടമായിരുന്നു. പഠിക്കുന്നതിൽ അവൾ ഏറെ സമർഥയായിരുന്നു. എന്നാൽ ഒരു ദിവസം സത്യ ഇടപെട്ട് അവളുടെ സ്കൂളിൽ പോക്ക് നിർത്തി. രാധ സ്കൂളിൽ പോയാൽ വീട്ടിലെ ജോലികൾ മുടങ്ങുമെന്നായിരുന്നു ആ സ്ത്രീയുടെ വാദം. കൃഷ്ണ ഒരു പെൺകോന്തനായിരുന്നതുകൊണ്ട് ഭാര്യയുടെ തീരുമാനം അംഗീകരിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ.
സ്കൂളിൽ പോകാൻ സാധിക്കാത്തതിനാൽ രാധ ഏറെ സങ്കടപ്പെട്ടു. എന്നാൽ അതിലേറെ അവൾക്കു സങ്കടകരമായതു രണ്ടാനമ്മ അവളെ എപ്പോഴും ചീത്ത വിളിക്കുന്നതായിരുന്നു. ആ സ്ത്രീയുടെ നാവിൽ നിന്ന് ഒരിക്കലെങ്കിലും നല്ല വാക്കുകൾ കേൾക്കുവാൻ രാധയ്ക്ക് ഭാഗ്യമുണ്ടായില്ല. ഒരു ദിവസം രാധ ഗൗരിയുടെ അടുത്തെത്തി സങ്കടം പറഞ്ഞു. ഊമയായ ആ പശു തന്നെ കേൾക്കുകയെങ്കിലും ചെയ്യുമല്ലോ എന്നായിരുന്നു അവളുടെ ആശ്വാസം.
പക്ഷേ, അവളെ അദ്ഭുതപ്പെടുത്തിക്കൊണ്ടു ഗൗരി പറഞ്ഞു: “രാധ, മോൾ കരയേണ്ട’’. പശുവാണ് സംസാരിക്കുന്നതെന്നു വിശ്വാസം വരാഞ്ഞിട്ടു രാധ ചുറ്റും നോക്കി. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. ഗൗരി, നീ തന്നെയാണോ സംസാരിക്കുന്നത്?’’ രാധ ചോദിച്ചു.” അതെ, ഞാൻ തന്നെ,’’ ഗൗരി പറഞ്ഞു. “നിങ്ങൾ പറയുന്നത് എനിക്കു മനസിലാക്കാൻ സാധിക്കും. അതുപോലെ, നിങ്ങളോടു സംസാരിക്കുവാനും സാധിക്കും. ഞാൻ സംസാരിച്ചാൽ മോൾ ഭയപ്പെട്ടു പോകുമോ എന്നുസംശയിച്ചതിനാലാണ് ഇതുവരെയും ഞാൻ മിണ്ടാതിരുന്നത്.”
ഗൗരി പിന്നെ സംസാരിക്കുവാൻ പഠിച്ച കഥ പറഞ്ഞു. രാധയുടെ അച്ഛൻ ഗൗരിയെ വാങ്ങിയതു മറ്റു എന്ന പേരിലുള്ള ഒരു മാജിക് വിദഗ്ധനിൽ നിന്നായിരുന്നു. ഇയാളാണു ഗൗരിയെ മനുഷ്യഭാഷ പഠിപ്പിച്ചതും പരിശീലിപ്പിച്ചതും. ഈ കഥ പറഞ്ഞിട്ടു ഗൗരി തുടർന്നു: “ അദ്ദേഹം താമസിക്കുന്നത് ഏറെ അകലെയല്ല. നമുക്കു നാളെ അദ്ദേഹത്തെ പോയി കാണാം’’.
പിറ്റെ ദിവസം ഗൗരിയും രാധയും കൂടി മാജിക് വിദഗ്ധനെ കണ്ടു. സത്യയുടെ സ്വഭാവത്തെയും അസഭ്യവർഷത്തെക്കുറിച്ചും കേട്ടപ്പോൾ അയാൾ ഒരു കടലാസിൽ കുറെ മരുന്നു പൊടി പൊതിഞ്ഞുകൊടുത്തിട്ടു പറഞ്ഞു: “എല്ലാ ദിവസവും അല്പം പൊടി സത്യയുടെ ഭക്ഷണത്തിലോ പാനീയത്തിലോ ചേർത്തു നൽകിയാൽ അസഭ്യവർഷം വേഗം അവസാനിക്കും.’’
രാധയ്ക്കു സ്വീകാര്യമായിരുന്നു ആ നിർദേശം. അവൾ വീട്ടിലെത്തി അടുത്ത അവസരത്തിൽ തന്നെ ഭക്ഷണത്തിൽ മരുന്നു ചേർത്തു രണ്ടാനമ്മയ്ക്ക് കൊടുത്തു. കുറെ നേരം കഴിഞ്ഞു രണ്ടാനമ്മ അവളെ ചീത്തവിളിച്ചപ്പോൾ ആ സ്ത്രീയുടെ ശരീരത്തിൽ നിന്നു അസഹനീയമായ ദുർഗന്ധം വമിക്കാൻ തുടങ്ങി. അപ്പോൾ ആ സ്ത്രീ വീടിനു പുറത്തിറങ്ങി നിന്നു. അപ്പോൾ ദുർഗന്ധം ഇല്ലാതായി.
അല്പം കഴിഞ്ഞു രണ്ടാനമ്മ വീണ്ടും രാധികയെ ചീത്ത വിളിച്ചപ്പോൾ വീണ്ടും ദുർഗന്ധം ഉണ്ടായി. ഇങ്ങനെ വലതവണ ആവർത്തിക്കപ്പെട്ടപ്പോൾ പ്രശ്നം എവിടെയാണെന്നു ആ സ്ത്രീക്കു മനസിലായി. അതോടെ ചീത്തവിളി അവസാനിച്ചു, എന്നു മാത്രമല്ല രാധയോടു സ്നേഹമായി പെരുമാറാനും തുടങ്ങി.
ഇതൊരു ഹിന്ദി നാടോടിക്കഥയാണ്. അതും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കഥ. എന്നാൽ, ഈ കഥയിൽ വലിയൊരു സന്ദേശമുണ്ട് അര് എപ്പോൾ മറ്റൊരാളെ ചീത്ത വിളിക്കുന്നുവോ അപ്പോൾ ആ ആളിൽ നിന്നു യഥാർഥത്തിൽ പുറത്തുവരുന്നത് അയാളുടെ മനസിന്റെ ദുർഗന്ധമാണ്. ആ ദുർഗന്ധം അയാൾ മനസിലാക്കുന്നില്ല എന്നു മാത്രം. എന്നാൽ ചീത്തവാക്കുകൾ കേൾക്കുന്നയാൾ ഓടിയൊളിക്കുവാൻ നോക്കുന്നു. അതിന്റെ കാരണം ചീത്തവാക്കുകൾ അസഹനീയമാണ് എന്നുള്ളതാണ്.
തന്റേടത്തിന്റെ ലക്ഷണമെന്നു സ്വയം കരുതിക്കൊണ്ടാണു പലരും മറ്റുള്ളവരെ ചീത്ത വിളിക്കാറുള്ളത്. എന്നാൽ, അത് യഥാർഥത്തിൽ ഭയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമല്ലേ? നല്ല തന്റേടവും ധൈര്യവുമുള്ളവർക്ക് ആരെയും ചീത്ത വിളിക്കേണ്ട ആവശ്യം വരില്ല എന്നു മാത്രമല്ല അവർ മാന്യമായ രീതിയിൽതന്നെ അവരുടെ കാര്യങ്ങൾ നടത്തുകയും ചെയ്യും.
ചീത്ത വിളിയോളം വരില്ലെങ്കിലും അതിനോടു സമാനമാണു കടുത്ത ഭാഷാപ്രയോഗവും അടിസ്ഥാനമില്ലാത്ത വിമർശനവും ആക്ഷേപവുമൊക്കെ. ചീത്ത വിളി പോലെതന്നെ ഇവയും മറ്റുള്ളവരെ ഏറെ മുറിവേൽപ്പിക്കുന്നു എന്നതു നാം മറക്കരുത്. മറ്റുള്ളവരെ ചീത്ത വിളിക്കുകയോ അകാരണമായി വിമർശിക്കുകയോ ഒക്കെ ചെയ്യുന്പോൾ നാം യഥാർഥത്തിൽ നമ്മുടെ മനസിലെ ദുർഗന്ധം വമിപ്പിക്കുകയാണ് എന്നതു നമുക്കു മറക്കാതിരിക്കാം. അതിനു പകരം നാം പറയുന്നതു നല്ല വാക്കുകളും സ്നേഹവചസുകളുമാണെങ്കിൽ, നാം മറ്റുള്ളവർക്കു ആനന്ദം നൽകുന്ന സുഗന്ധമായി മാറും എന്നതും നമുക്കു വിസ്മരിക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
മായയുടെ ഉയിർത്തെഴുന്നേൽപ്പ്!
അമേരിക്കൻ കവയിത്രിയായ മായ ആൻജലുവിന്റെ (1928-2014) പ്രസിദ്ധമായ ഒരു കവിതയാണ് "സ്റ്റിൽ ഐ റൈസ്'. ആ കവിതയെക്കുറിച്ചു പ്ര
പ്രത്യാശയുടെ മനുഷ്യർ
കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു
ദൈവത്തിന്റെ വിനീതദാസൻ. നീത
കല്ലറയിൽനിന്നുള്ള ഏറ്റവും വലിയ വാർത്ത
മരിച്ചയാളുകളെ കല്ലറകളിൽ സംസ്കരിക്കുന്ന പതിവ് അതിപുരാതന കാലം മുതൽ എല്ലാ സംസ്കാരങ്ങളിലുംതന്നെ കണ്ടുവരുന്നു. ഒരു ല
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
Latest News
ജോണ് ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര് ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
Latest News
ജോണ് ബ്രിട്ടാസിന്റെ പ്രഭാഷണം; പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലെന്ന് രജിസ്ട്രാർ
നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക്; ബ്ലഡ് മണി സംബന്ധിച്ച് ചർച്ച നടത്തും
സുഗന്ധഗിരി മരംമുറി കേസ് : ഡിഎഫ്ഒ ഉള്പ്പടെയുള്ളവരുടെ സസ്പൻഷൻ മരവിപ്പിച്ചു
പിണറായി തന്നെ ആക്രമിക്കുന്നു; ബിജെപിക്കെതിരെ മിണ്ടുന്നില്ല: രാഹുൽഗാന്ധി
പാനൂര് ബോംബ് സ്ഫോടനം; മൂന്ന് പേര് കൂടി അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top