Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മറ്റുള്ളവർക്കു സുഗന്ധമായി മാറുവാൻ
രാധയ്ക്ക് പത്തു വയസിൽ താഴെ പ്രായം. അവൾക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ അമ്മ രോഗബാധിതയായി പെട്ടെന്നു മരിച്ചപ്പോൾ അവരുടെ അച്ഛൻ കൃഷ്ണ വീണ്ടും വിവാഹിതനായി. അങ്ങനെയാണു സത്യ എന്നു വിളിക്കുന്ന സത്യവതി എന്ന സ്ത്രീ രണ്ടാനമ്മയായി അവരുടെ ജീവിതത്തിലേക്കു കടന്നുവരുന്നത്.
രാധ തന്റെ രണ്ടാനമ്മയെ ശരിക്കും സ്നേഹിക്കുവാൻ ശ്രമിച്ചു. എന്നാൽ രാധയുടെ ജീവിതം ദുരിതപൂർണമാക്കുവാനാമണ് ആ സ്ത്രീ തയാറായത്. അവളെക്കൊണ്ടു വീട്ടു ജോലികൾ ഏറെ ചെയ്യിപ്പിച്ചു. ശൗരി എന്ന ഔമനപ്പേരിൽ അറിയപ്പെട്ടിരുന്ന പശുവിന്റെ പൂർണ ചുമതലയും അവൾക്കായിരുന്നു. എന്നാൽ അവൾ ആ ജോലി ഏറെ ഇഷ്ടപ്പെട്ടു. അതവൾക്കൊരു ആശ്വാസമായിരുന്നു.
അതുപോലെ, സ്കൂളിൽ പോകുന്നതും അവൾക്ക് ഏറെ ഇഷ്ടമായിരുന്നു. പഠിക്കുന്നതിൽ അവൾ ഏറെ സമർഥയായിരുന്നു. എന്നാൽ ഒരു ദിവസം സത്യ ഇടപെട്ട് അവളുടെ സ്കൂളിൽ പോക്ക് നിർത്തി. രാധ സ്കൂളിൽ പോയാൽ വീട്ടിലെ ജോലികൾ മുടങ്ങുമെന്നായിരുന്നു ആ സ്ത്രീയുടെ വാദം. കൃഷ്ണ ഒരു പെൺകോന്തനായിരുന്നതുകൊണ്ട് ഭാര്യയുടെ തീരുമാനം അംഗീകരിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ.
സ്കൂളിൽ പോകാൻ സാധിക്കാത്തതിനാൽ രാധ ഏറെ സങ്കടപ്പെട്ടു. എന്നാൽ അതിലേറെ അവൾക്കു സങ്കടകരമായതു രണ്ടാനമ്മ അവളെ എപ്പോഴും ചീത്ത വിളിക്കുന്നതായിരുന്നു. ആ സ്ത്രീയുടെ നാവിൽ നിന്ന് ഒരിക്കലെങ്കിലും നല്ല വാക്കുകൾ കേൾക്കുവാൻ രാധയ്ക്ക് ഭാഗ്യമുണ്ടായില്ല. ഒരു ദിവസം രാധ ഗൗരിയുടെ അടുത്തെത്തി സങ്കടം പറഞ്ഞു. ഊമയായ ആ പശു തന്നെ കേൾക്കുകയെങ്കിലും ചെയ്യുമല്ലോ എന്നായിരുന്നു അവളുടെ ആശ്വാസം.
പക്ഷേ, അവളെ അദ്ഭുതപ്പെടുത്തിക്കൊണ്ടു ഗൗരി പറഞ്ഞു: “രാധ, മോൾ കരയേണ്ട’’. പശുവാണ് സംസാരിക്കുന്നതെന്നു വിശ്വാസം വരാഞ്ഞിട്ടു രാധ ചുറ്റും നോക്കി. എന്നാൽ അവിടെ ആരും ഉണ്ടായിരുന്നില്ല. ഗൗരി, നീ തന്നെയാണോ സംസാരിക്കുന്നത്?’’ രാധ ചോദിച്ചു.” അതെ, ഞാൻ തന്നെ,’’ ഗൗരി പറഞ്ഞു. “നിങ്ങൾ പറയുന്നത് എനിക്കു മനസിലാക്കാൻ സാധിക്കും. അതുപോലെ, നിങ്ങളോടു സംസാരിക്കുവാനും സാധിക്കും. ഞാൻ സംസാരിച്ചാൽ മോൾ ഭയപ്പെട്ടു പോകുമോ എന്നുസംശയിച്ചതിനാലാണ് ഇതുവരെയും ഞാൻ മിണ്ടാതിരുന്നത്.”
ഗൗരി പിന്നെ സംസാരിക്കുവാൻ പഠിച്ച കഥ പറഞ്ഞു. രാധയുടെ അച്ഛൻ ഗൗരിയെ വാങ്ങിയതു മറ്റു എന്ന പേരിലുള്ള ഒരു മാജിക് വിദഗ്ധനിൽ നിന്നായിരുന്നു. ഇയാളാണു ഗൗരിയെ മനുഷ്യഭാഷ പഠിപ്പിച്ചതും പരിശീലിപ്പിച്ചതും. ഈ കഥ പറഞ്ഞിട്ടു ഗൗരി തുടർന്നു: “ അദ്ദേഹം താമസിക്കുന്നത് ഏറെ അകലെയല്ല. നമുക്കു നാളെ അദ്ദേഹത്തെ പോയി കാണാം’’.
പിറ്റെ ദിവസം ഗൗരിയും രാധയും കൂടി മാജിക് വിദഗ്ധനെ കണ്ടു. സത്യയുടെ സ്വഭാവത്തെയും അസഭ്യവർഷത്തെക്കുറിച്ചും കേട്ടപ്പോൾ അയാൾ ഒരു കടലാസിൽ കുറെ മരുന്നു പൊടി പൊതിഞ്ഞുകൊടുത്തിട്ടു പറഞ്ഞു: “എല്ലാ ദിവസവും അല്പം പൊടി സത്യയുടെ ഭക്ഷണത്തിലോ പാനീയത്തിലോ ചേർത്തു നൽകിയാൽ അസഭ്യവർഷം വേഗം അവസാനിക്കും.’’
രാധയ്ക്കു സ്വീകാര്യമായിരുന്നു ആ നിർദേശം. അവൾ വീട്ടിലെത്തി അടുത്ത അവസരത്തിൽ തന്നെ ഭക്ഷണത്തിൽ മരുന്നു ചേർത്തു രണ്ടാനമ്മയ്ക്ക് കൊടുത്തു. കുറെ നേരം കഴിഞ്ഞു രണ്ടാനമ്മ അവളെ ചീത്തവിളിച്ചപ്പോൾ ആ സ്ത്രീയുടെ ശരീരത്തിൽ നിന്നു അസഹനീയമായ ദുർഗന്ധം വമിക്കാൻ തുടങ്ങി. അപ്പോൾ ആ സ്ത്രീ വീടിനു പുറത്തിറങ്ങി നിന്നു. അപ്പോൾ ദുർഗന്ധം ഇല്ലാതായി.
അല്പം കഴിഞ്ഞു രണ്ടാനമ്മ വീണ്ടും രാധികയെ ചീത്ത വിളിച്ചപ്പോൾ വീണ്ടും ദുർഗന്ധം ഉണ്ടായി. ഇങ്ങനെ വലതവണ ആവർത്തിക്കപ്പെട്ടപ്പോൾ പ്രശ്നം എവിടെയാണെന്നു ആ സ്ത്രീക്കു മനസിലായി. അതോടെ ചീത്തവിളി അവസാനിച്ചു, എന്നു മാത്രമല്ല രാധയോടു സ്നേഹമായി പെരുമാറാനും തുടങ്ങി.
ഇതൊരു ഹിന്ദി നാടോടിക്കഥയാണ്. അതും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു കഥ. എന്നാൽ, ഈ കഥയിൽ വലിയൊരു സന്ദേശമുണ്ട് അര് എപ്പോൾ മറ്റൊരാളെ ചീത്ത വിളിക്കുന്നുവോ അപ്പോൾ ആ ആളിൽ നിന്നു യഥാർഥത്തിൽ പുറത്തുവരുന്നത് അയാളുടെ മനസിന്റെ ദുർഗന്ധമാണ്. ആ ദുർഗന്ധം അയാൾ മനസിലാക്കുന്നില്ല എന്നു മാത്രം. എന്നാൽ ചീത്തവാക്കുകൾ കേൾക്കുന്നയാൾ ഓടിയൊളിക്കുവാൻ നോക്കുന്നു. അതിന്റെ കാരണം ചീത്തവാക്കുകൾ അസഹനീയമാണ് എന്നുള്ളതാണ്.
തന്റേടത്തിന്റെ ലക്ഷണമെന്നു സ്വയം കരുതിക്കൊണ്ടാണു പലരും മറ്റുള്ളവരെ ചീത്ത വിളിക്കാറുള്ളത്. എന്നാൽ, അത് യഥാർഥത്തിൽ ഭയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമല്ലേ? നല്ല തന്റേടവും ധൈര്യവുമുള്ളവർക്ക് ആരെയും ചീത്ത വിളിക്കേണ്ട ആവശ്യം വരില്ല എന്നു മാത്രമല്ല അവർ മാന്യമായ രീതിയിൽതന്നെ അവരുടെ കാര്യങ്ങൾ നടത്തുകയും ചെയ്യും.
ചീത്ത വിളിയോളം വരില്ലെങ്കിലും അതിനോടു സമാനമാണു കടുത്ത ഭാഷാപ്രയോഗവും അടിസ്ഥാനമില്ലാത്ത വിമർശനവും ആക്ഷേപവുമൊക്കെ. ചീത്ത വിളി പോലെതന്നെ ഇവയും മറ്റുള്ളവരെ ഏറെ മുറിവേൽപ്പിക്കുന്നു എന്നതു നാം മറക്കരുത്. മറ്റുള്ളവരെ ചീത്ത വിളിക്കുകയോ അകാരണമായി വിമർശിക്കുകയോ ഒക്കെ ചെയ്യുന്പോൾ നാം യഥാർഥത്തിൽ നമ്മുടെ മനസിലെ ദുർഗന്ധം വമിപ്പിക്കുകയാണ് എന്നതു നമുക്കു മറക്കാതിരിക്കാം. അതിനു പകരം നാം പറയുന്നതു നല്ല വാക്കുകളും സ്നേഹവചസുകളുമാണെങ്കിൽ, നാം മറ്റുള്ളവർക്കു ആനന്ദം നൽകുന്ന സുഗന്ധമായി മാറും എന്നതും നമുക്കു വിസ്മരിക്കാതിരിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
വാശിയല്ല, വിട്ടുവീഴ്ചയാണ് വിജയത്തിലേക്കുള്ള വഴി
എപ്പോഴാണു നാം വിജയിക്കുന്നത്?
അയാൾ കടുംപിടിത്തത്തിന്റെ രാജാവ്. അവൾ പിടിവാശിക്കാരിയുടെ റാണിയും. അവർ ഇരുവരും ക
കലത്തിലില്ലാത്തവർക്ക് ഉള്ളതിൽനിന്ന്
ഉള്ളതിൽനിന്നു പങ്കുവയ്ക്കാം. മിച്ചമുണ്ടാകാൻ വേണ്ടി കാത്തിരിക്കേണ്ട. അപ്പോൾ മാത്രമേ വിശപ്പറിയാത്ത നമുക്കു വിശപ്പുള്ള
നമ്മുടെ ലോകം സുന്ദരമാക്കാൻ
ഉള്ളതൊക്കെ ലോകത്തിനു വിതംവച്ചു കടന്നുപോകുന്ന ചില മനുഷ്യരുണ്ട്. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഒന്നും അവരെ കാണി
ദൈവാനുഗ്രഹം കൂട്ടിനുണ്ടാകുന്ന മക്കൾ
ശാന്തനുവിന്റെയും മലയയുടെയും ഏകപുത്രനായിരുന്നു ശ്രാവൻ. അവർക്കു വൈകി പിറന്നവനായിരുന്നതുകൊണ്ട് ശ്രാവനെ അവർ പൊന്നു
Latest News
പണമില്ലാത്തതിന്റെ പേരിൽ ഒരു ക്ഷേത്രവും അടച്ചുപൂട്ടില്ലെന്ന് തോമസ് ഐസക്
കാനഡയിൽ ഭർതൃപീഡനം: യുവതിയുടെ പരാതിയിൽ അന്വേഷണം
ജൂണിൽ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷൻ
വിവര ചോർച്ച;ഫേസ്ബുക്ക് അനലിറ്റയ്ക്കെതിരെ കേസെടുത്ത് സിബിഐ
സുപ്രീംകോടതി അനുമതി; സിദ്ധിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം
Latest News
പണമില്ലാത്തതിന്റെ പേരിൽ ഒരു ക്ഷേത്രവും അടച്ചുപൂട്ടില്ലെന്ന് തോമസ് ഐസക്
കാനഡയിൽ ഭർതൃപീഡനം: യുവതിയുടെ പരാതിയിൽ അന്വേഷണം
ജൂണിൽ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷൻ
വിവര ചോർച്ച;ഫേസ്ബുക്ക് അനലിറ്റയ്ക്കെതിരെ കേസെടുത്ത് സിബിഐ
സുപ്രീംകോടതി അനുമതി; സിദ്ധിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top