Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
ഭരണാധികാരികൾ രാജാക്കന്മാരായിരുന്ന കാലം. അക്കാലത്തെ ഒരു രാജാവ് പ്രജകൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. അദ്ദേഹത്തെ സഹായിക്കാൻ സമർഥരായ മന്ത്രിമാരും ഉപദേശകരുമുണ്ടായിരുന്നു. അവരിലൊരാൾ രാജാവിനെ സഹായിച്ചിരുന്നതു രാജാവിന്റെ ആധ്യാത്മിക കാര്യങ്ങളിലായിരുന്നു. രാജാവിന് ഏറ്റവും പ്രിയങ്കരനായ ഒരു ഗുരുവായിരുന്നു അദ്ദേഹം.
ഒരു ദിവസം രാജാവ് അദ്ദേഹത്തോടു പറഞ്ഞു: ""എന്റെ ആധ്യാത്മിക വളർച്ചയിൽ അങ്ങ് എന്നെ ഏറെ സാഹിയിക്കുന്നുണ്ട്. അതിനുള്ള പ്രതിനന്ദിയായി അങ്ങേയ്ക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് എന്തുവേണമെങ്കിലും എന്നോടു ചോദിച്ചുകൊള്ളൂ. ഞാൻ അതു ചെയ്തുതരാം.''
അപ്പോൾ ഗുരു പറഞ്ഞു: ""ദൈവാനുഗ്രഹത്താൽ എന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ട്. എനിക്കിപ്പോൾ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ല. ''
ഉടനെ രാജാവ് പറഞ്ഞു: ""അങ്ങനെ പറയരുത്. അങ്ങേക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിച്ചാൽ എനിക്ക് അതു വലിയ സന്തോഷം നൽകും. ഏതു രീതിയിലാണ് അങ്ങയെ സഹായിക്കേണ്ടത് എന്ന് എന്നോടു പറയുക.''
രാജാവിന്റെ നിർബന്ധത്തിനു വഴങ്ങി ഗുരു പറഞ്ഞു: ""അങ്ങനെയെങ്കിൽ അങ്ങ് ഒരു കാര്യം ചെയ്യൂ. എന്നെ നിരന്തരം ശല്യപ്പെടുത്തുന്ന ഈച്ചകളെ ഓടിച്ചുവിടുക.'' ഇതു കേട്ടപ്പോൾ രാജാവ് പറഞ്ഞു: ""എത്രയോ നിസാരകാര്യമാണ് അങ്ങ് ചോദിച്ചിരിക്കുന്നത്!'' ഉടനെ ഗുരു പറഞ്ഞു: ""എങ്കിൽ അതു വേഗം ചെയ്യുക.''
രാജാവ് ഒരു വിശറി എടുത്ത് ഈച്ചകളെ ഓടിക്കാൻ തുടങ്ങി. പക്ഷേ, എത്ര ഓടിച്ചിട്ടും അവ അകന്നുപോയില്ല. അവ വീണ്ടും ഗുരുവിനെ ശല്യപ്പെടുത്താൻ തിരികെ വന്നുകൊണ്ടിരുന്നു. രാജാവ് അറിയാതെ അദ്ദേഹത്തിൽ കോപം നുര പൊന്താൻ തുടങ്ങി. അദ്ദേഹത്തിന്റെ അഹങ്കാരം വ്രണപ്പെട്ടു.
അദ്ദേഹം സ്വയം പറഞ്ഞു: ""ഞാൻ രാജാവല്ലേ? എന്തുവേണമെങ്കിലും ഗുരുവിനു കൊടുക്കാൻ സാധിക്കുമെന്ന് അദ്ദേഹത്തിനറിയില്ല? എന്നിട്ടുമെന്തേ എന്നോട് പണമോ സ്വർണമോ ഒന്നും ചോദിക്കാതെ ഈച്ചയെ ഓടിക്കാൻ മാത്രം പറഞ്ഞത്. തീർച്ചയായും എന്നെ ചെറുതാക്കാൻ ചെയ്ത പണിയായിരിക്കും ഇത്.''
രാജാവിന്റെ ചിന്താഗതി വായിച്ചെടുത്ത ഗുരു പറഞ്ഞു: ""അങ്ങയെ അപമാനിക്കാനോ ചെറുതാക്കാനോ അല്ല ഈച്ചയെ ഓടിക്കാൻ ഞാൻ അങ്ങയോട് ആവശ്യപ്പെട്ടത്. അങ്ങയുടെ ജീവിതത്തിൽ അത്യാവശ്യം വേണ്ട കാര്യമാണ് എളിമയും വിനയവും. പ്രത്യേകിച്ചും അങ്ങ് ഭരണാധികാരിയായിരിക്കുന്നത് ജനങ്ങളെ സേവിക്കാൻ വേണ്ടിയായതുകൊണ്ട്.''
ഗുരു തുടർന്നു: ""രാജാവായ അങ്ങേ ക്കു പൊന്നും പണവും മറ്റു സന്പത്തുകളും ധാരാളം ഉണ്ട്. എങ്കിൽപ്പോലും ഈച്ചയെ ഓടിക്കുക എന്ന നിസാരകാര്യംപോലും അത്ര എളുപ്പത്തിൽ ചെയ്യാൻ അങ്ങേക്കു സാധിക്കുകയില്ല. അപ്പോൾപ്പിന്നെ അഹങ്കരിക്കാൻ അങ്ങേക്കെങ്ങനെ സാധിക്കും?''
തന്റെ ഭരണം മാത്രമല്ല, ജീവിതവും കൂടി മെച്ചപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു രാജാവ് ഈ ആധ്യാത്മിക ഗുരുവിനെ നിയമിച്ചിരുന്നത്. തന്മൂലമാണ്, നല്ല ഒരു അവസരംനോക്കി എളിമയുടെയും വിനയത്തിന്റെയും ആവശ്യകത ഗുരു രാജാവിനെ ഓർമപ്പെടുത്തിയത്.
ഭരണാധികാരികൾ യഥാർഥ ജനസേവകരായി മാറണമെങ്കിൽ അവർക്ക് എളിമയും വിനയവുമൊക്കെ അവരുടെ ജീവിതത്തിൽ വേണം. എന്നാൽ അവർക്കു മാത്രമല്ല, നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ആവശ്യമായ കാര്യമാണ് എളിമയും വിനയവും. കാരണം, ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങളുണ്ടാകുന്നതിന്റെ ഒരു കാരണം നമ്മുടെ അഹങ്കാരമല്ലയോ? നാം വിനയാന്വിതരായ മനുഷ്യരാണെങ്കിൽ അത്ര വേഗം നാം വഴക്കിനും വക്കാണത്തിനും പോകുമോ?
ധാരാളം പരിമിതികളുള്ളവരാണു നാമെല്ലാവരും. എങ്കിലും ആ പരിമിതികൾ അംഗീകരിച്ചു വിനയപൂർവം പ്രവർത്തിക്കുന്നതിനു പകരം നമ്മെക്കാൾ വലിയവരാരുമില്ല എന്ന ഭാവത്തിലല്ലേ പലപ്പോഴും നമ്മുടെ വാക്കും പ്രവൃത്തിയും? എളിമ എന്നു പറയുന്നതു സത്യവും അഹങ്കാരം എന്നു പറയുന്നതു കള്ളവും ആണെന്നു സെന്റ് വിൻസന്റ് ഡി പോൾ എഴുതിയിരിക്കുന്നത് എത്രയോ ശരിയാണ്.
നാം ആയിരിക്കുന്നത് എന്താണോ അതനുസരിച്ചു ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമാണ് എളിമ. തന്മൂലമാണ് എളിമ സത്യമാണെന്ന് അദ്ദേഹം പറഞ്ഞത്. എന്നാൽ, നാം ആയിരിക്കുന്നതിൽ അധികമായി നമ്മെക്കുറിച്ചു ചിന്തിക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്താൽ അത് അഹങ്കാരമാകും. അതുകൊണ്ടുതന്നെ അത് നുണയുമായി മാറുന്നു.
എളിമ എന്നു പറഞ്ഞാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു ചിലപ്പോൾ നാം വിചാരിച്ചുപോകാം. അതൊരിക്കലും ശരിയല്ല. തീർച്ചയായും നമുക്കെല്ലാവർക്കും ശരിയായൊരു ആത്മബോധം വേണം. എങ്കിൽ മാത്രമേ നമ്മുടെ അറിവും കഴിവുമൊക്കെ ശരിയായി ഉപയോഗിച്ചു ജീവിതത്തിൽ വിജയം നേടാൻ നമുക്കു സാധിക്കൂ. എളിമയുടെ പേരിൽ നമ്മുടെ അറിവും കഴിവുമൊക്കെ വേണ്ടരീതിയിൽ നാം ഉപയോഗിക്കാതിരുന്നാൽ അതു വലിയൊരു പരാജയം തന്നെയായിരിക്കും.
""അഹങ്കാരം നമ്മെ കൃത്രിമ മനഷ്യരാക്കുന്നു, എന്നാൽ എളിമയാകട്ടെ നമ്മെ യഥാർഥ മനുഷ്യരും'' എന്ന് ആധ്യാത്മിക ചിന്തകനും എഴുത്തുകാരനുമായ തോമസ് മെർട്ടൺ പറഞ്ഞിട്ടുണ്ട്. ഇല്ലാത്തത് ഉണ്ടെന്നു നടിക്കലാണല്ലോ അഹങ്കാരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അതായത് അഹങ്കാരംവഴി നമ്മുടെ ജീവിതത്തിൽ കൃത്രിമ ഭാവത്തിനു മാറ്റുകൂട്ടുമെന്നു സാരം. എന്നാൽ, നാം എളിമയുള്ളവരാണെങ്കിലോ? അപ്പോൾ യഥാർഥ ഭാവം മാത്രമേ നമ്മിൽ നിറഞ്ഞുനിൽക്കൂ.
ജീവിതത്തിൽ ഒട്ടേറെ വിജയങ്ങൾ നേടിയെടുത്ത ബഹുമിടുക്കനായിരുന്നു സെന്റ് പോൾ അപ്പസ്തോലൻ. പക്ഷേ, അദ്ദേഹം എഴുതി: ""ഞാൻ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാകുന്നു.'' തന്റെ നേട്ടങ്ങളുടെയെല്ലാം പ്രധാന കാരണം എന്നിൽ പ്രവർത്തിച്ച ദൈവശക്തിയാണെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
ആ ബോധ്യമാണ് അദ്ദേഹത്തെ എളിമയുള്ളവനാക്കിയത്. നമുക്കും വേണ്ടത് ഈ ബോധ്യമാണ്. അതായത്, നാം എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണെന്ന ബോധ്യം. അപ്പോൾ നാം വിനയമുള്ളവരാകും. ഒരിക്കലും അഹങ്കാരികളാവില്ല.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി
വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top