Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആൽബർട്ട് ഐൻസ്റ്റൈനെ നാം ക്ഷണിച്ചു, വൈസ് ചാൻസലറാകാൻ
പ്രമുഖ ചരിത്രകാരൻ പ്രഫ.എ ശ്രീധരമേനോൻ രചിച്ച കേരള സർവകലാശാല ചരിത്രത്തിൽ ആൽബർട്ട് ഐൻസ്റ്റൈനെ തിരുവിതാംകൂർ സർവകലാശാല വൈസ് ചാൻസലറായി ക്ഷണിച്ചതായി വ്യക്തമാക്കുന്നു.
ഐൻസ്റ്റൈൻ ഉൾപ്പെടെ വിഖ്യാതരായ പലരെയും വൈസ് ചാൻസലറായി നിയമിക്കാൻ സർ സിപി പരിഗണിച്ചിരുന്നതായി ചരിത്രകാരൻ എം ജി ശശിഭൂഷണും ആവർത്തിക്കുന്നു. ഐൻസ്റ്റൈനെ ഇവിടേക്ക് ക്ഷണിക്കാൻ ആഗ്രഹിക്കുന്നതായി ശ്രീചിത്തിര സ്റ്റേറ്റ് കൗണ്‍സിലിൽ പ്രഖ്യാപിച്ചതായി പഴമക്കാരിൽനിന്നു കേട്ടിട്ടുണ്ടെന്നും പക്ഷെ ആ ക്ഷണക്കത്ത് കണ്ടെടുക്കാനിയിട്ടില്ലെന്നും ശശിഭൂഷൺ പറയുന്നു.
സരോജ സുന്ദർരാജൻ എഴുതിയ സി പി രാമസ്വാമി അയ്യരുടെ ജീവചരിത്രത്തിലും ഐൻസ്റ്റൈനെ ക്ഷണിച്ചിരുന്നതായി പരാമർശിക്കുന്നുണ്ട്. കേരള സർവകലാശാല ഒൗദ്യോഗിക വെബ് സൈറ്റിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
മഹാപ്രതിഭ എന്നു ലോകം വാഴ്ത്തുന്ന ആൽബർട്ട് ഐൻസ്റ്റൈൻ തിരുവിതാംകൂർ സർവകലാശാലയുടെ വൈസ് ചാൻസലറായി ദിവാന്റെ ക്ഷണം സ്വീകരിച്ചു വന്നിരുന്നെങ്കിൽ അതൊരു സംഭവമായിരുന്നേനെ. കേരള സർവകലാശാലയായി പരിണമിച്ചിരിക്കുന്ന തിരുവിതാകൂർ സർവകലാശാലയിൽ മാസം ആറായിരം രൂപ എന്ന മുന്തിയ ശന്പളം വാഗ്ദാനം ചെയ്ത് ഐൻസ്റ്റൈനെ വൈസ് ചാൻസലറായി നിയമിക്കാൻ കലാശാലയുടെ സ്ഥാപകനായ തിരുവിതാംകൂർ മഹാരാജാവ് ചിത്തിരതിരുനാൾ ബാലരാമ വർമയോട് ദിവാൻ സർ സി പി രാമസ്വാമി അയ്യർ നിർദേശിച്ചതായാണ് ചരിത്രമൊഴി. കഥയുടെ പൊരുളിനു തെളിവായി ആ ക്ഷണക്കത്തും മറുപടിക്കത്തും കണ്ടുകിട്ടിയിട്ടില്ലെങ്കിലും പ്രമുഖ കേരള ചരിത്രകാരൻമാരെല്ലാം അതു ശരിയെന്നു തന്നെ ആവർത്തിക്കുന്നു.
1937 നവംബർ ഒന്നിന് തിരുവിതാംകൂർ സർവകലാശാല സ്ഥാപിതമായപ്പോൾ മഹാരാജാവ് ചിത്തിരതിരുനാൾ ബാലരാമ വർമ ചാൻസലറും മഹാറാണി സേതു പാർവതി ഭായി പ്രൊ വൈസ് ചാൻസലറും ദിവാൻ സി പി രാമസ്വാമി അയ്യർ വൈസ് ചാൻസലറുമായിരുന്നു. ശ്രീചിത്തിര തിരുനാളിന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ചെലവഴിച്ചിരുന്നതെന്ന് അക്കാലത്തെ പ്രസിദ്ധീകരണങ്ങൾ സാക്ഷ്യപ്പെടുത്തുന്പോൾ ഐൻസ്റ്റൈനെ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നു വിശ്വസിക്കുന്നതിൽ തെറ്റില്ല.
വന്നിരുന്നെങ്കിൽ കഥ മാറിയേനെ
നാട് വളരാനും പെരുമ കേൾപ്പിക്കാനുമുള്ള മഹാരാജാവിന്റെ മോഹത്തിലാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞനായി ടൈം വാരിക തെരഞ്ഞെടുത്ത ആൽബർട്ട് ഐൻസ്റ്റൈനെ ചെറിയ നാട്ടുരാജ്യമായിരുന്ന തിരുവിതാകൂറിലേക്കു വരാനുള്ള ക്ഷണക്കത്ത് കപ്പൽ കയറി പോയത്. ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകി 1921ൽ ഫോട്ടോ ഇലക്ട്രിക് എഫക്റ്റ് സംബന്ധിച്ച പുതിയ നിയമം വികസിപ്പിച്ചതിന് ഫിസിക്സ് നൊബേൽ പുരസ്കാരം നേടിയ ആൽബർട്ട് ഐൻസ്റ്റൈൻ വന്നിരുന്നെങ്കിൽ കേരളം ഒരു പക്ഷെ ഓസ്ക്ഫഡും കേംബ്രിഡ്ജും പോലെ വിഖ്യാതമാകുമായിരുന്നു.
പ്രഫസറും
വൈസ് ചാൻസലർ പദവി അലങ്കരിക്കാൻ മാത്രമായിരുന്നില്ല സർവകലാശാലയിൽ പ്രഫസറായി സേവനം ചെയ്യാൻ കൂടിയാണ് ഐൻസ്റ്റൈനെ ക്ഷണിച്ചതെന്ന് പ്രമുഖ ചരിത്രകാരൻ പ്രഫ. എ.എസ് മേനോൻ തിരുവിതാകൂർ സർവകലാശാല ചരിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. അഭിഭാഷകനും ഭരണകർത്താവും നയതന്ത്രജ്ഞനും പണ്ഡിതനുമായിരുന്നു ദിവാൻ സർ ചേത്തുപ്പട്ടു പട്ടാഭിരാമ രാമസ്വാമി അയ്യർ എന്ന സി പി രാമസ്വാമി അയ്യർ.
കാലത്തിന്റെ വിമർശനം എത്രയുണ്ടായെങ്കിലും തിരുവിതാംകൂറിന്റെ ആധുനി ക വളർച്ചയ്ക്ക് അടിത്തറ പാകുന്നതിൽ സർ സിപിയുടെ കാര്യശേഷിയും ഭരണപാടവവും ആർക്കും വിസ്മരിക്കാവുന്നതല്ല. മദ്രാസ് പ്രസിഡൻസിയുടെ അഡ്വക്കേറ്റ് ജനറൽ, മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം, വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചശേഷമാണ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ദിവാനായി സി പി നിയമിതനായത്. ദിവാൻ പദവിയിരിക്കെ സി പി രാമസ്വാമി അയ്യർ മാസം നാലായിരം രൂപ പ്രതിഫലം പറ്റുന്ന കാലത്താണ് ഐൻസ്റ്റൈന് ആറായിരം രൂപ മാസശന്പളം കൊടുക്കാൻ താൽപര്യപ്പെട്ടതെന്നത് മഹാരാജാവിന് നാടിനോടും പ്രജകളോടുമുള്ള പ്രതിബദ്ധതയ്ക്ക് മറ്റൊരു തെളിവുതന്നെ.
ദീർഘവീക്ഷകനായിരുന്ന സിപി തിരുവിതാകൂർ സർവകലാശാലയിൽ പിൽക്കാല നൊബേൽ പ്രൈസ് ജേതാവ് ഉൗർജതന്ത്രജ്ഞൻ സി വി രാമൻ, പണ്ഡിതശ്രേഷ്ഠനും പ്രഥമ രാഷ്ട്രപതിയുമായ ഡോ. എസ് രാധാകൃഷ്ണൻ, പ്രശസ്ത ഉൗർജതന്ത്രജ്ഞിൻ മേഘ്നാഥ് സാഹ എന്നിവരെ പ്രൊ വൈസ് ചാൻസലറാകാൻ ക്ഷണിച്ചിരുന്നതായി ചരിത്രകാരൻ എ ശ്രീധരമേനോൻ പറയുന്നു. ഇവരാരും ക്ഷണം സ്വീകരിച്ചില്ല എന്നതു ചരിത്രം.
സ്നേഹപൂർവം നിരസിച്ചു
ആധുനിക ഈർജതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഐൻസ്റ്റൈൻ മഹാരാജാവിന്റെ ക്ഷണം സ്നേഹപൂർവം നിരസിക്കുകയും പ്രത്യേക സാഹചര്യത്തിൽ അമേരിക്കയിലെ പ്രിൻസ്ടോണ്‍ സർവകലാശാലയിലേക്കു പോയി എന്നതുമാണ് ചരിത്രം. ജർമൻ യഹൂദ വംശജനായിരുന്ന ആൽബർട്ട് ഐൻസ്റ്റൈന് അന്ന് അമേരിക്കയെ കൈയൊഴിയാൻ സാധിക്കാത്ത സാഹചര്യവുമായിരുന്നു.
ഐൻസ്റ്റൈന്റെ ഹിറ്റ്ലർ വിരോധമായിരിക്കാം തിരുവിതാംകൂറിനു നഷ്ടവും അമേരിക്കയ്ക്ക് നേട്ടവുമായത്. സ്വന്തം വംശത്തെ കൂട്ടക്കൊല ചെയ്തതിൽ ഐൻസ്റ്റൈൻ ഹിറ്റ്ലറെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ജർമനിയിലെ ബെർലിൻ അക്കാഡമി ഓഫ് സയൻസസിൽ പ്രഫസറായി ജോലി നോക്കുകയായിരുന്ന ഐൻസ്റ്റൈൻ 1933ൽ അഡോൾഫ് ഹിറ്റ്ലർ ജർമനിയിൽ അധികാരത്തിൽ വന്നപ്പോൾ അമേരിക്കൻ സന്ദർശനത്തിലായിരുന്നു.
ഇതിനുശേഷം അദ്ദേഹം ജർമനിയിലേയ്ക്ക് മടങ്ങിപ്പോയില്ല. പിൽക്കാലത്താണ് തിരുവിതാംകൂറിന്റെ വൈസ് ചാൻസലർ സ്ഥാനത്തേക്കുള്ള ക്ഷണം നിരസിക്കുകയും അമേരിക്കയിലെ പ്രിൻസ്റ്റണ്‍ സർവകലാശാലയിൽ പ്രവേശിച്ച് 1940ൽ അമേരിക്കൻ പൗരത്വം സ്വീകരിച്ചതും. 1952 ൽ ഇസ്രയേലിന്റെ പ്രസിഡന്റ് പദവിയിലേക്ക് ആൽബർട്ട് ഐൻസ്റ്റൈനെ ക്ഷണിച്ചുവത്രെ. എന്നാൽ ആ പദവിയും അദ്ദേഹം സ്നേഹത്തോടെ നിരസിച്ചു. തനിക്ക് കണക്കും ഫിസിക്സും മാത്രമേ അറിയൂ എന്നും മനുഷ്യരെ ഭരിക്കാനുള്ള രാഷ്ട്രീയം അറിയില്ലെന്നുമായിരുന്നു ഐൻസ്റ്റൈന്റെ മറുപടി.
റെജി ജോസഫ്
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
Latest News
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top