Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
കേള്ക്കണം ഈ വിജയം
"എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയുടെ ഒരു തുടക്കം മാത്രമാണ് ഈ വിജയം. '- മിസ് ഡഫ് വേൾഡ് 2109 ആയി തെരഞ്ഞെടുക്കപ്പെട്ട വിദിഷ ബലിയാന്റെ വാക്കുകളാണിത്. മിസ് വേൾഡ് കിരീടമോ മിസ് യൂണിവേഴ്സായോ തെരഞ്ഞെടുക്കപ്പെടാത്തതിനാൽ വിദീഷയുടെ വിജയം ചെറിയ വാർത്തകളിൽ ഒതുങ്ങി.
മിസ് ഡഫ് വേൾഡ് 2019ൽ (ബധിര ർക്കുവേണ്ടിയുള്ള ലോക സൗന്ദര്യ മത്സരം) വിജയ കിരീടം ചൂടിയപ്പോൾ വിദിഷ ബലിയാണെന്ന് ഇരുപത്തൊന്നുകാരി രചിച്ചത് പുതിയ ചരിത്രമാണ്. ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ മിസ് ഡഫ് വേൾഡ് കിരീടം സ്വന്തമാക്കിയ ആൾ.
പിഞ്ചുകുഞ്ഞുങ്ങളുടെ മരണവും ആൾക്കൂട്ട കൊലപാതകങ്ങളുടെ വാർത്തകളും നിറയുന്ന ഉത്തർപ്രദേശിലെ മുസാഫർപൂരിൽ നിന്നാണ് വിദിഷയുടെ വരവ്. "എന്റെ സ്വപ്നത്തിലേക്കുള്ള യാത്രയുടെ ഒരു തുടക്കം മാത്രമാണ് ഈ വിജയം. ആത്മവിശ്വാസം നേടാനും വ്യക്തിത്വവികസനത്തിനും വേണ്ട ിയാണ് മത്സരത്തിൽ പങ്കെടുത്തത്. കേൾവിത്തകരാറുള്ളവർക്ക് ഒരു പ്രചോദനം നൽകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കുറവുകളെക്കുറിച്ചോർത്ത് അസ്വസ്ഥരാകാതെ സ്വന്തം കഴിവുകളിൽ വിശ്വസിക്കുകയാണ് വേണ്ടത്.’ കിരീടം ചൂടുന്ന ചിത്രത്തിനൊപ്പം വിദീഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വിജയത്തിലേക്ക് ഉരുണ്ട ചക്രങ്ങൾ
മിസ് ഡെഫ് ഇന്ത്യ 2019 വിജയിയായപ്പോൾ വിദിഷ ആദ്യം സമീപിച്ചത് പാരാലിന്പ്യൻ ദീപ മാലിക്കും മകൾ ദേവിക മാലിക്കും ചേർന്നു നടത്തുന്ന വീലിംഗ് ഹാപ്പിനസ് ഫൗണ്ടേഷനെയാണ്. അന്നു മുതൽ ഈ നിമിഷം വരെയും ദീപയാണ് തന്നെ കൃത്യമായ പാതയിലൂടെ കൈ പിടിച്ചു നടത്തുന്നതെന്ന് വിദിഷ പറയുന്നു. 1998ലെ നേവി ക്വീൻ പട്ടം സ്വന്തമാക്കിയ ആളാണ് ദീപ. അതുകൊണ്ട ുതന്നെ എന്തൊക്കെ മുന്നൊരുക്കങ്ങളാണ് ഇത്രയുംപ്രധാനപ്പെട്ട ഒരു മത്സരത്തിന് ഒരുങ്ങുന്പോൾ നടത്തേണ്ട ത് എന്ന് അവർക്ക് വ്യക്തമായ ധാരണയുണ്ട ായിരുന്നു.
2013-14 കാലയളവിൽ ഞാനും ദീപയും ഒരേ പരിശീലകനു കീഴിൽ ബോഡി കണ്ട ീഷണിംഗ് പരിശീലനം നേടിയിരുന്നു. പരസ്പരം മുൻകൂട്ടി പരിചയമുണ്ട ് എന്നത് ഞങ്ങൾക്കിടയിലെ കെമിസ്ട്രി കൃത്യമാക്കി. വീലിംഗ് ഹാപ്പിനെസ് ഫൗണ്ടേ ഷനിൽ നിന്ന് ലഭിച്ച ആത്മവിശ്വസവും പരിശീലനവുമാണ് വിദിഷയെ വിജയത്തിലേക്ക് നയിച്ചത്. ജൂലൈ 22ന് സൗത്ത്ആഫ്രിക്കയിലാണ് മിസ് ഡഫ് വേൾഡ് 2019 നടന്നത്. ഫൈനലിൽ 11 പേരാണുണ്ട ായിരുന്നത്.
അവരെയെല്ലാം പിന്തള്ളിയാണ് വിദിഷ കിരീടം ചൂടിയത്. തന്റെ വിജയത്തിന്റെ എല്ല ക്രെഡിറ്റും അമ്മയ്ക്കാണെന്നാണ് വിദിഷയുടെ പക്ഷം. എന്റെ വിജയം കാണണമെന്ന് ഈ ലോകത്തിൽ ഏറ്റവുമധികം ആഗ്രഹിച്ചത് അമ്മയാണ്- വിദീഷ പറയുന്നു.
പഠനത്തെ പ്രണയിച്ച പെണ്കുട്ടി
പഠിക്കാനുള്ള എന്റെ താത്പര്യവും കഠിനപ്രയത്നവുമാണ് എന്റെ വിജയത്തിന്റെ രഹസ്യം. പഠനത്തോളം ഞാൻ മറ്റൊന്നിനേയും സ്നേഹിക്കുന്നില്ല എന്നു പറയുന്നതാവും ശരി. മാത്രമല്ല കായിക രംഗത്തു നിന്നു ഞാൻ നേടിയ അറിവുകളും എന്നെ വിജയത്തിലേക്കു നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. വിദിഷ വിജയ രഹസ്യത്തെക്കുറിച്ച് പറയുന്നു.
മികച്ച ടെന്നിസ് കളിക്കാരി കൂടിയായ നിഷ്ത ഡഫ് ഒളിന്പിക്സിൽ പങ്കെടുത്തിട്ടുണ്ട ്. ടെന്നീസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു. നടുവിന് പരിക്കേറ്റതിനെത്തുടർന്ന് ടെന്നീസ് കളി തത്കാലം ഉപക്ഷിച്ചിരിക്കുകയാണ്. ഏഷ്യൻ അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷനിലെ വിദ്യാർഥിനിയാണ് വിദിഷ.
വേദിയിൽ ‘താണ്ഡവം’
വ്യക്തിപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള റൗണ്ട ിൽ ‘താണ്ഡവ’മാണ് വിദിഷ തെരഞ്ഞെടുത്തത്. നൃത്തം താനെന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒന്നാണെന്ന് അവർ കുറിക്കുന്നു. താളവും ഗാനവും വ്യക്തമായി കേൾക്കാൻ സാധിക്കുമായിരുന്നില്ലെങ്കിലും എനിക്ക് നൃത്തം ചെയ്യുന്നത് വളരെയേറെ താല്പര്യമുള്ള ഒന്നായിരുന്നു. നൃത്തം ചെയ്യാൻ ഹൃദയത്തിലും ആത്മാവിലും ഒരു തീക്കനൽ വേണം.
ആത്മാവിനുള്ളിൽ സംഗീതം വേണം. വിദിഷ ട്വിറ്ററിൽ കുറിച്ചു. ബോളിവുഡ് സിനിമകൾ കാണുന്നത് വിദിഷയുടെ ഹോബിയായിരുന്നു. വെറുതെ സിനിമ കാണുകയല്ല. സിനിമയിലേതുപോലെ ഡാൻസ് ചെയ്തു പരിശീലിക്കുമായിരുന്നു. നൃത്തം വേഗത്തിൽ പഠിക്കാൻ തന്നെ സഹായിച്ചത് ബോളിവുഡ് സിനിമകളാണെന്ന് വിദിഷ സമ്മതിക്കുന്നു. യോഗയും നീന്തലുമാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് തുറന്നു പറയുന്നു വിദിഷ.
വിദീഷയുടെ വിജയം വലുതാണ്. പക്ഷെ ആ വിജയത്തിന് അർഹിക്കുന്ന പ്രധാന്യം മാത്രം ലഭിച്ചില്ല. വിദീഷ പറയാറുള്ളതുപോലെ കേൾവിയില്ലാത്തവർ അഭിമുഖികരിക്കേണ്ടിവരുന്നത് വലിയ പ്രതിസന്ധികളെയാണ്.
മിസ് വേൾഡ് കിരീടമോ മിസ് യൂണിവേഴ്സായോ തെരഞ്ഞെടുക്കപ്പെടാത്തതിനാൽ വിദീഷയുടെ വിജയം ചെറിയ വാർത്തകളിൽ ഒതുങ്ങി. വിദിഷയുടെ ലക്ഷ്യങ്ങൾ അവസാനിക്കുന്നില്ല. ഇൻസ്റ്റഗ്രമിലെ വിദിഷയുടെ കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയാണ് :- 'Miles to go before I sleep'
ഇത്തിരിക്കുഞ്ഞന്റെ ജൈത്രയാത്രകൾ
ഒരു കോടി പത്തൊന്പതു ലക്ഷം രൂപ വിലയുള്ള സ്റ്റാന്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആ സ്റ്റാന്പ് ഇന്ന് ലോകത്ത് അറിയപ്പെടുന
ജർമനിയിലെ ആഗമനപ്പെരുന്നാൾ
ക്രിസ്മസിന് തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള ഒരുക്കമാണ് ആഗമനപ്പെരുന്നാൾ കാലം. ജർമനിയിൽ ഈ സുന്ദര ദിനങ്ങൾക്ക് അഡ്വെ
വരുമോ, അവർ വീണ്ടുമൊരുമിച്ച്...
പുതുതലമുറ ഹിന്ദി പാട്ടുപ്രേമികളോട് ഒരു ചോദ്യം- ജോ ജീത്താ വൊഹി സിക്കന്ദർ, ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ, യെസ് ബോസ്,
ബിഎംസിയിലെ തരംഗം
ഇവിടെ എല്ലാം തരംഗമാണ്. യൗവനത്തിന്റെ ആശകളും ആവേശങ്ങളും സർഗസഞ്ചാരവും സൗന്ദര്യങ്ങളും സംഗീതവുമെല്ലാം റേഡിയോ തരംഗങ്
പാട്ട്, കൈപിടിക്കാനും കണ്ണീരൊപ്പാനും...
സഫർ എന്ന ചിത്രത്തിന്റെ കഥ സംഗീതസംവിധായകരായ കല്യാണ്ജി- ആനന്ദ്ജി ദ്വയത്തെ പറഞ്ഞുകേൾപ്പിക്കുകയാണ് സംവിധായകൻ അസിത
പാട്ടുകൊണ്ട് കെട്ടിപ്പിടിച്ചൊരാൾ...
തന്റെ പാട്ടുകൊണ്ട് എസ്.പി. ബാലസുബ്രഹ്മണ്യത്തെപ്പോലും വിസ്മയിപ്പിച്ച ഗായകനായിരുന്നു കൊച്ചിൻ ആസാദ്.., പ്രിയങ്കരനായ
"ഭയമായിരുന്നു എനിക്ക്'
ഞാൻ ഭയപ്പാടിലായിരുന്നു. ഇങ്ങനെയൊരു നോവലിനു ചിത്രം വരയ്ക്കേണ്ടിവന്നിരിക്കുന്നത് ആദ്യമായാണ്. ദസ്തയേവിസ്കി, മഞ്ഞു പൊഴി
"ഒരു സങ്കീർത്തനം പോലെ' പിറക്കുന്നു ദീപികയിൽ
കാലത്തിന്റെ കൈയൊപ്പു പതിഞ്ഞ കൃതിയാണ് - ഒരു സങ്കീർത്തനംപോലെ. നല്ല രാശിയുള്ള ജനനം. 25 വർഷം കൊണ്ട് 112 പതിപ്പുകൾ. സാഹിത്
ഓർമകളിൽ അഞ്ഞൂറാൻ
ജീവിക്കാൻവേണ്ടി കഥാപ്രസംഗകനായി. തടിമില്ല്, ഹോട്ടൽ നടത്തിപ്പുകാരനായി. കൂലിക്ക് പ്രസംഗവുമുണ്ടായിരുന്നു. അവസാനം നാ
ഞെട്ടിക്കുന്ന തൊട്ടിപ്പാലം..!
അങ്ങു താഴെ കുറ്റിച്ചെടികൾ പോലെ കൂറ്റൻ തെങ്ങുകൾ.. ഉറുന്പുകൾ പോലെ അനങ്ങുന്ന മനുഷ്യർ.. നീർച്ചാൽ പോലെ ഒഴുകുന്ന പുഴ... തല
ലോകത്തെ നന്പർ വൺ സുന്ദരിക്കുട്ടി
സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ് എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ കാണുന്നവരുടെയെല്ലാം കണ്ണിൽ സൗന്ദര്
വാർദ്ധക്യം ആനന്ദകരമാക്കാം...
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്തിലെ മുതിർന്നവരുടെ എണ്ണം രണ്ടായിരത്തിയമ്പതാമാണ്ടോടെ ഇ
പാട്ടുകൾ നൽകുന്ന സംതൃപ്തി
സങ്കടം ഉരുകിയൊലിച്ചുവന്ന സംഗീതമാണ് ഷാന്റി ആന്റണിയുടേത്. അതുകൊണ്ടുതന്നെ ആ പാട്ടുകൾ ഹൃദയത്തിൽതൊട്ടു സാന്ത്വനിപ്പ
ഇങ്ങനെയും ഒരു ഇന്ദ്രജാലക്കാരൻ
തലമുറകളായി മാജിക് ഒരു വിനോദകലയാണ്. കൗതുകവും അദ്ഭുതവും അന്പരപ്പും സൃഷ്ടിക്കുന്ന ജാലവിദ്യകൾ കാണിക്കുന്നതിൽ അപാര
വികാരങ്ങൾ നമ്മെ ഭരിക്കരുത്-2: പരിശീലിക്കാം സംയമനം
ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? പലരും നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ മിക്ക
ഉശിരും ശക്തിയും പകർന്ന തൂലിക
1975 ഒക്ടോബർ 27ന് വയലാർ രാമവർമ അന്തരിക്കുന്പോൾ മലയാള കവിതാലോകം അന്ത്യശ്വാസം വലിക്കുകയായിരുന്നുവെന്ന് പ്രശസ്ത കന്
സൗരയൂഥ പഥത്തിലെന്നോ...
കവിയും പാട്ടെഴുത്തുകാരനും നടനും മാത്രമായിരുന്നില്ല മുല്ലനേഴി. അസ്സലായി മിമിക്രിയും കാണിക്കുമായിരുന്നു അദ്ദേഹം. പ്രിയ
കാർഡിനൽ ന്യൂമാനും വിദ്യാഭ്യാസ ചിന്തകളും
ഓരോ പ്രഭാതത്തിലും ലോകമെന്പാടുമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണരുന്നത് “നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്
ബർമൻദാ പറഞ്ഞു, കിഷോറിനെ ഇനി പഠിക്കാൻ വിടേണ്ട!
മീര, നീ ഇവിടെയുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് വീട്ടിലേക്ക് നൃത്തംചെയ്തുകൊണ്ട് വരുമായിരുന്നു- നിന്നോട് ഒരു കാര്യം പറയാൻ
ഷേക്സ്പിയറുടെ നാട്ടിൽ
ഇംഗ്ലണ്ടിൽ വില്യം ഷേക്സ്പിയറുടെ വീട്ടിലും കബറിടത്തിലും ലേഖകൻ നടത്തിയ യാത്രയുടെ വിവരണം
വില്യം ഷേക്സ്പിയറുടെ നാടകങ്ങള് വായ
ഇത്തിരിക്കുഞ്ഞന്റെ ജൈത്രയാത്രകൾ
ഒരു കോടി പത്തൊന്പതു ലക്ഷം രൂപ വിലയുള്ള സ്റ്റാന്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആ സ്റ്റാന്പ് ഇന്ന് ലോകത്ത് അറിയപ്പെടുന
ജർമനിയിലെ ആഗമനപ്പെരുന്നാൾ
ക്രിസ്മസിന് തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള ഒരുക്കമാണ് ആഗമനപ്പെരുന്നാൾ കാലം. ജർമനിയിൽ ഈ സുന്ദര ദിനങ്ങൾക്ക് അഡ്വെ
വരുമോ, അവർ വീണ്ടുമൊരുമിച്ച്...
പുതുതലമുറ ഹിന്ദി പാട്ടുപ്രേമികളോട് ഒരു ചോദ്യം- ജോ ജീത്താ വൊഹി സിക്കന്ദർ, ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ, യെസ് ബോസ്,
ബിഎംസിയിലെ തരംഗം
ഇവിടെ എല്ലാം തരംഗമാണ്. യൗവനത്തിന്റെ ആശകളും ആവേശങ്ങളും സർഗസഞ്ചാരവും സൗന്ദര്യങ്ങളും സംഗീതവുമെല്ലാം റേഡിയോ തരംഗങ്
പാട്ട്, കൈപിടിക്കാനും കണ്ണീരൊപ്പാനും...
സഫർ എന്ന ചിത്രത്തിന്റെ കഥ സംഗീതസംവിധായകരായ കല്യാണ്ജി- ആനന്ദ്ജി ദ്വയത്തെ പറഞ്ഞുകേൾപ്പിക്കുകയാണ് സംവിധായകൻ അസിത
പാട്ടുകൊണ്ട് കെട്ടിപ്പിടിച്ചൊരാൾ...
തന്റെ പാട്ടുകൊണ്ട് എസ്.പി. ബാലസുബ്രഹ്മണ്യത്തെപ്പോലും വിസ്മയിപ്പിച്ച ഗായകനായിരുന്നു കൊച്ചിൻ ആസാദ്.., പ്രിയങ്കരനായ
"ഭയമായിരുന്നു എനിക്ക്'
ഞാൻ ഭയപ്പാടിലായിരുന്നു. ഇങ്ങനെയൊരു നോവലിനു ചിത്രം വരയ്ക്കേണ്ടിവന്നിരിക്കുന്നത് ആദ്യമായാണ്. ദസ്തയേവിസ്കി, മഞ്ഞു പൊഴി
"ഒരു സങ്കീർത്തനം പോലെ' പിറക്കുന്നു ദീപികയിൽ
കാലത്തിന്റെ കൈയൊപ്പു പതിഞ്ഞ കൃതിയാണ് - ഒരു സങ്കീർത്തനംപോലെ. നല്ല രാശിയുള്ള ജനനം. 25 വർഷം കൊണ്ട് 112 പതിപ്പുകൾ. സാഹിത്
ഓർമകളിൽ അഞ്ഞൂറാൻ
ജീവിക്കാൻവേണ്ടി കഥാപ്രസംഗകനായി. തടിമില്ല്, ഹോട്ടൽ നടത്തിപ്പുകാരനായി. കൂലിക്ക് പ്രസംഗവുമുണ്ടായിരുന്നു. അവസാനം നാ
ഞെട്ടിക്കുന്ന തൊട്ടിപ്പാലം..!
അങ്ങു താഴെ കുറ്റിച്ചെടികൾ പോലെ കൂറ്റൻ തെങ്ങുകൾ.. ഉറുന്പുകൾ പോലെ അനങ്ങുന്ന മനുഷ്യർ.. നീർച്ചാൽ പോലെ ഒഴുകുന്ന പുഴ... തല
ലോകത്തെ നന്പർ വൺ സുന്ദരിക്കുട്ടി
സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ് എന്ന ചൊല്ല് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ കാണുന്നവരുടെയെല്ലാം കണ്ണിൽ സൗന്ദര്
വാർദ്ധക്യം ആനന്ദകരമാക്കാം...
ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ലോകത്തിലെ മുതിർന്നവരുടെ എണ്ണം രണ്ടായിരത്തിയമ്പതാമാണ്ടോടെ ഇ
പാട്ടുകൾ നൽകുന്ന സംതൃപ്തി
സങ്കടം ഉരുകിയൊലിച്ചുവന്ന സംഗീതമാണ് ഷാന്റി ആന്റണിയുടേത്. അതുകൊണ്ടുതന്നെ ആ പാട്ടുകൾ ഹൃദയത്തിൽതൊട്ടു സാന്ത്വനിപ്പ
ഇങ്ങനെയും ഒരു ഇന്ദ്രജാലക്കാരൻ
തലമുറകളായി മാജിക് ഒരു വിനോദകലയാണ്. കൗതുകവും അദ്ഭുതവും അന്പരപ്പും സൃഷ്ടിക്കുന്ന ജാലവിദ്യകൾ കാണിക്കുന്നതിൽ അപാര
വികാരങ്ങൾ നമ്മെ ഭരിക്കരുത്-2: പരിശീലിക്കാം സംയമനം
ജോലിസ്ഥലങ്ങളിലും മറ്റും നിങ്ങൾക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? പലരും നിങ്ങളെ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ മിക്ക
ഉശിരും ശക്തിയും പകർന്ന തൂലിക
1975 ഒക്ടോബർ 27ന് വയലാർ രാമവർമ അന്തരിക്കുന്പോൾ മലയാള കവിതാലോകം അന്ത്യശ്വാസം വലിക്കുകയായിരുന്നുവെന്ന് പ്രശസ്ത കന്
സൗരയൂഥ പഥത്തിലെന്നോ...
കവിയും പാട്ടെഴുത്തുകാരനും നടനും മാത്രമായിരുന്നില്ല മുല്ലനേഴി. അസ്സലായി മിമിക്രിയും കാണിക്കുമായിരുന്നു അദ്ദേഹം. പ്രിയ
കാർഡിനൽ ന്യൂമാനും വിദ്യാഭ്യാസ ചിന്തകളും
ഓരോ പ്രഭാതത്തിലും ലോകമെന്പാടുമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണരുന്നത് “നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ ചുറ്
ബർമൻദാ പറഞ്ഞു, കിഷോറിനെ ഇനി പഠിക്കാൻ വിടേണ്ട!
മീര, നീ ഇവിടെയുണ്ടായിരുന്നെങ്കിൽ ഞാൻ ഇന്ന് വീട്ടിലേക്ക് നൃത്തംചെയ്തുകൊണ്ട് വരുമായിരുന്നു- നിന്നോട് ഒരു കാര്യം പറയാൻ
ഷേക്സ്പിയറുടെ നാട്ടിൽ
ഇംഗ്ലണ്ടിൽ വില്യം ഷേക്സ്പിയറുടെ വീട്ടിലും കബറിടത്തിലും ലേഖകൻ നടത്തിയ യാത്രയുടെ വിവരണം
വില്യം ഷേക്സ്പിയറുടെ നാടകങ്ങള് വായ
ഹൃദ്രോഗം കൂടുന്നു, തടയാൻ മാർഗങ്ങളുണ്ട്
ഒരു മഹാമാരിപോലെ പടർന്നേറുന്ന ഹൃദ്രോഗത്തെ പിടിയിലൊതുക്കാനുള്ള ക്രിയാത്മക പദ്ധതികളുമായി ഇരുപതാം ലോക ഹൃദയദിനം സ
തബലയിലെ താളവിസ്മയം
ഈ വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ അവാർഡിന്റെ നിറവിലാണ് ഡി.വിജയകുമാർ എന്ന തബലിസ്റ്റ്. കഴിഞ്ഞ അന്പത
പാട്ട് ഹിന്ദി, വെസ്റ്റ് ഇൻഡീസിൽ ഹിറ്റ്!
കഴിഞ്ഞമാസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം വെസ്റ്റ് ഇൻഡീസിൽ പര്യടനംനടത്തി മടങ്ങിയത്. പരന്പര വിജയം. 48 വർഷം മുന്പ് അജിത്
ആകാശം അതിരാക്കിയ പള്ളിമുറ്റം
തുന്പ കടലോരഗ്രാമത്തിലെ പൗരാണികമായ മേരി മഗ്ദലേന കത്തോലിക്കാ പള്ളിയും കെട്ടിടങ്ങളും മുറ്റവുമായിരുന്നു ഇന്ത്യൻ ബ
വസന്തമേ, പൂമഴ പൊഴിക്കൂ...
പാട്ടുകളിൽ പൂമൊട്ടുകളും പൂന്തോട്ടങ്ങളുമുണ്ടാകാം. മനസുകളിൽ ആ പാട്ടുകൾ നിറങ്ങളും സുഗന്ധവും നിറയ്ക്കും. പൂക്കളങ്ങ
"12'ലെ പാട്ടച്ചന്മാർ
ദി 12 ബാൻഡ് എന്ന അച്ചന്മാരുടെ പാട്ടുകൂട്ടത്തെക്കുറിച്ച്. ഇന്നു യു ട്യൂബിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും ആസ്വാദകർ ലക്ഷ
പ്രണയം പൂക്കുന്ന വിരൽത്തുന്പ്
നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ ശ്രീകുമാരൻ തമ്പി എന്നു മാത്രം പോരെ!
ശരി, ഏഴു തവണ ഏറ്റവും മികച്ച ചലച്ചിത്ര ഗാ
ആഹാ! എജ്ജാതി പാട്ട്!!
ജ്ജാതി എയ്മ്ള്ള പാട്ട് സ്റ്റാ എന്നു പറയും തനി തൃശൂർക്കാർ. അതായത് സുഹൃത്തേ, മനോഹരമായ ഒരു പാട്ട് എന്ന്. എന്തിന്റെയും അങ്ങ
നിറങ്ങൾ പടർന്ന പോരാട്ടം
വർഷം 1996, തമിഴ്നാട്ടിലെ ക്ഷേത്രനഗരമായ മധുര. പൂക്കളും മഞ്ഞളും കുങ്കുമവും മണക്കുന്ന തെരുവുകൾ. ആ തെരുവുകളിൽ എവിടെയേ
What’s up? ഒരു പാട്ടുണ്ട്!
എന്നും പാട്ടിന്റെ പൂമഴയുണ്ടാകാറുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് പേമാരിയും പ്രളയവും വീണ്ടുമെത്തിയതോടെ ഒന്നു നിശബ്ദമായി.
Latest News
ടോസ് ഭാഗ്യം കൈവിട്ടോ? നിരാശ പ്രകടിപ്പിച്ച് കോഹ്ലി
കാര്യവട്ടത്ത് ഇന്ത്യയ്ക്ക് ബാറ്റിംഗ്; സഞ്ജു ഇത്തവണയും പുറത്തിരിക്കും
ക്രിക്കറ്റ് പൂരത്തിനൊരുങ്ങി തലസ്ഥാനം: ടീം ഇന്ത്യ സ്റ്റേഡിയത്തിൽ
തൃശൂരിൽ ട്രെയിനിൽ നിന്ന് വീണ് വയോധികന് ഗുരുതര പരിക്ക്
ഡൽഹി തീപിടിത്തം: ഫാക്ടറി ഉടമസ്ഥൻ അറസ്റ്റിൽ
Latest News
ടോസ് ഭാഗ്യം കൈവിട്ടോ? നിരാശ പ്രകടിപ്പിച്ച് കോഹ്ലി
കാര്യവട്ടത്ത് ഇന്ത്യയ്ക്ക് ബാറ്റിംഗ്; സഞ്ജു ഇത്തവണയും പുറത്തിരിക്കും
ക്രിക്കറ്റ് പൂരത്തിനൊരുങ്ങി തലസ്ഥാനം: ടീം ഇന്ത്യ സ്റ്റേഡിയത്തിൽ
തൃശൂരിൽ ട്രെയിനിൽ നിന്ന് വീണ് വയോധികന് ഗുരുതര പരിക്ക്
ഡൽഹി തീപിടിത്തം: ഫാക്ടറി ഉടമസ്ഥൻ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top