Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു കുപ്പി തേനിന്റെ കഥ
8-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത്
നാസിസത്തെ എതിർത്തതിന്റെ
പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട
കത്തോലിക്കാവൈദികർ
ആയിരക്കണക്കിനാണ്. ജർമനിയിലെ
മ്യൂണിക്കിനടുത്ത് ഡാഹാവ്
പട്ടണത്തിലെ കോൺസൻട്രേഷൻ
ക്യാന്പിലെ അന്തേവാസിയായിരുന്ന
ലക്സംബർഗ് സ്വദേശി ഫാ. ജീൻ
ബർണാർഡിന്റെ അനുഭവങ്ങളാണ്
തടവറ സ്മരണകൾ എന്ന
ആത്മകഥാ കുറിപ്പുകൾ.
ഭക്ഷണത്തിന്റെ ഗുണമേന്മ അതിവേഗം കുറഞ്ഞുവന്നു. ഉരുളക്കിഴങ്ങ് അപൂർവ വസ്തുവായി. സൂപ്പ് നേർത്തുവരികയും ചെയ്തു. ഓരോ രാത്രിയിലും ഞാൻ നല്ല ഇറച്ചിക്കറി സ്വപ്നംകാണാൻ തുടങ്ങി. പഞ്ചസാരയും മധുരപലഹാരങ്ങളും സ്വപ്നത്തിൽ കയറിക്കൂടി. കോൺസൻട്രേഷൻ ക്യാന്പിൽ കുറച്ചുകാലമെങ്കിലും കഴിച്ചുകൂട്ടിയവർക്കേ ഈ പ്രതിഭാസം മനസിലാകൂ.
എനിക്ക് ഒരാശയം തോന്നി. പോളണ്ടുകാർ കത്തെഴുതിയിരുന്നത് അവർക്കു നൽകപ്പെട്ട പ്രത്യേക കടലാസുകളിലാണ്. ആ കടലാസുകളിൽ, പായ്ക്കറ്റുകൾ സ്വീകരിക്കുന്നതു നിരോധിച്ചിരിക്കുന്നുവെന്നു വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു. ഞങ്ങൾ ലക്സംബർഗുകാർ വെള്ളക്കടലാസിലാണ് എഴുതിയിരുന്നത്. ഞാൻ എന്റെ സ്നേഹിതരോടു പറഞ്ഞു:
""ആർക്കറിയാം. ആരെങ്കിലും എന്തെങ്കിലും അയച്ചാൽ ഒരുപക്ഷേ അതു സ്വീകരിക്കാൻ നമ്മെ അനുവദിച്ചേക്കാം. ഞാനൊന്നു പരീക്ഷിക്കാൻപോവുകയാണ്.''
വീട്ടിലേക്ക് ഞാനയച്ച അടുത്ത കത്തിൽ ഇത്രയും കൂട്ടിച്ചേർക്കാൻ എനിക്കു കഴിഞ്ഞു. സെൻസർ അതു കണ്ടില്ലെന്നു തോന്നുന്നു. ""എന്റെ തേനീച്ചകൾക്കു സുഖമാണോ? ഇക്കൊല്ലം ധാരാളം തേൻ കിട്ടിയോ? അതിൽനിന്നൊരുകുപ്പി എനിക്കയയ്ക്കാത്തത് വളരെ മോശമാണ്.''
*********************
പത്തുദിവസം കഴിഞ്ഞപ്പോൾ കമാൻഡർതന്നെ എന്നെ ചോദ്യംചെയ്യാനായി വിളിപ്പിച്ചു. വളരെ അസാധാരണമായ ഒരു കാര്യം. അവരെന്നെ നന്നായി ക്ഷൗരംചെയ്തു; തലയുൾപ്പെടെ. വൃത്തിയുള്ള ഒരുജോഡി വേഷവും എനിക്കു തന്നു.
കമാൻഡറെ കാണുന്പോൾ എന്താണു പറയേണ്ടതെന്നു ഞാൻ ഗാഢമായി ആലോചിച്ചു. ശാന്തനായിരിക്കാൻ എനിക്കു വിഷമമാണ്. ബാരക്കിലെ ക്ലർക്ക് എന്നെ ഓഫീസിലേക്ക് അനുഗമിക്കുന്നുണ്ട്. നിയമം അനുശാസിക്കുന്നതുപോലെ ഞാൻ കമാൻഡറുടെ വാതിൽക്കൽ ചെരിപ്പഴിച്ചുവച്ചു; അറ്റൻഷനായി നിന്നു. മൂന്നു മണിക്കൂർ നേരം.
ഈ സമയം കമാൻഡർ അതിപ്രധാനമായ ഒരു കാര്യത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അയാളുടെ പട്ടിയെ പരിചരിക്കുന്നവരുടെ ഗണത്തിലേക്കു ചേർക്കാൻ താത്പര്യപ്പെട്ട തടവുകാരിൽനിന്ന് അനുയോജ്യരായവരെ തെരഞ്ഞെടുക്കുന്നതിന് ഇന്റർവ്യൂ നടത്തുക! വാതിൽ ഇടയ്ക്കൊന്നു തുറന്നപ്പോൾ ഒരു സ്ഥാനാർഥി പട്ടിയുടെ ദേഹം ചീകിയൊരുക്കുന്നതു ഞാൻ കണ്ടു. പക്ഷേ, അയാൾ തെരഞ്ഞെടുക്കപ്പെട്ടില്ലെന്ന് ഒരു കനത്ത തൊഴിയേറ്റു പുറത്തേക്കു തെറിച്ചപ്പോൾ മനസിലായി. അയാൾ പറഞ്ഞതു ഞാൻ കേട്ടു: ""കഷ്ടം. നല്ല തീറ്റയാണ് ആ പട്ടിക്കു കിട്ടുന്നത്.'' ഇനി എന്റെ തവണയാണ്.
""25487-ാം നന്പർ തടവുകാരൻ. ജന്മദിനം 8-13-1907. അയാൾ കടന്നുവരുന്നു.'' അകത്തു കടക്കുന്പോൾ ഇത് പരമാവധി ഉച്ചത്തിൽ ഞാൻ പറഞ്ഞു. അങ്ങനെ ചെയ്തില്ലെങ്കിൽ നീ അപകടത്തിലാകും.
കമാൻഡർ പട്ടിയെ കളിപ്പിക്കുന്നതല്ലാതെ എന്നെ ശ്രദ്ധിക്കുന്നേയില്ല. ഞാൻ അറ്റൻഷനായി നിൽക്കുകയാണ്. അയാൾ സാവധാനം ഒരു പൊതിയെടുത്ത് എന്റെ തലയ്ക്കുനേരെ എറിഞ്ഞു. പ്രതികരിക്കാൻ പാടില്ല എന്നെനിക്കറിയാം. പൊതി എന്നെ തട്ടി താഴെ വീണു.
""അതെന്താണ്?''
""തേനായിരിക്കണം. കുറച്ച് എനിക്കയച്ചതായി അമ്മ എഴുതിയിരുന്നു.'' ഇതും അത്യുച്ചത്തിലാണ് ഞാൻ പറയേണ്ടത്.
""എന്ത്! നിന്റെ സമനില തെറ്റിയോ? അതു പാടില്ലെന്ന് നിനക്ക് അറിഞ്ഞുകൂടെ?''
""അറിയാം സാർ. പക്ഷേ, അമ്മയ്ക്ക് അറിയില്ല. ലക്സംബർഗുകാരനായതുകൊണ്ട് ഞാൻ വെള്ളക്കടലാസിലാണ് എഴുതുന്നത്.''
കമാൻഡർ പട്ടിയെ ലാളിക്കുകയാണ്. ഒരുപക്ഷേ, അയാളിൽ ഇത് മനുഷ്യവികാരങ്ങൾ ഉണർത്തിയെന്നു തോന്നുന്നു.
""എടുത്തുകൊണ്ടുപോ! മേലിൽ ഇത്തരം സാധനങ്ങൾ അയയ്ക്കരുതെന്ന് എഴുത്!''
*********************
ഞാൻ അംഗഭംഗം വരാതെ ഒരു പൊതിയുമായി തിരിച്ചെത്തിയത് മുഖ്യതടവുകാരനു വിശ്വസിക്കാൻ കഴിഞ്ഞില്ല. അഞ്ചുപേർ പങ്കിടുന്പോൾ ഒരുകുപ്പി തേൻ വേഗം തീരും!
ഒരു കല്പന ഉടനെതന്നെ ക്യാന്പിലെത്തി. ""ഒരു പൊതിക്കെട്ടും സ്വീകരിക്കാൻ ആർക്കും അനുവാദമുണ്ടായിരിക്കുന്നതല്ല.''
പുതിയ നിയമങ്ങൾ പിന്നെയുമുണ്ടായി. വീഞ്ഞ്, ഉച്ചയുറക്കം, വിശുദ്ധ കുർബാന-എല്ലാം മുടക്കി. വലിയ ഭക്ഷണപ്പാത്രങ്ങളുമായി ജർമൻ വൈദികർ വരുന്നതു നിന്നു. ഞങ്ങൾതന്നെ അതു ചെയ്യേണ്ടിവന്നു. ജർമൻ വൈദികരെ പാർപ്പിച്ചിരുന്ന 26-ാം നന്പർ ബാരക്കിനുചുറ്റും കന്പിവേലി ഉറപ്പിച്ചു. ഞങ്ങൾക്കു പള്ളിയുമായുള്ള ബന്ധം അങ്ങനെ വിച്ഛേദിച്ചു. വിശുദ്ധ കുർബാന നടക്കുന്പോൾ ഞങ്ങൾ ജനാലയ്ക്കൽനിന്നുകൊണ്ട് അതിൽ പങ്കെടുക്കുമായിരുന്നു. അതു തടയാൻ വേണ്ടി ജനൽച്ചില്ലുകളിൽ വെള്ളച്ചായമടിച്ചു; നല്ല കനത്തിൽ.
താമസിയാതെ ഞങ്ങളുടെ യാമപ്രാർഥനാപുസ്തകങ്ങളും ജപമാലകളും പിടിച്ചെടുത്തു. മതപരമായ സകലതും നിരോധിക്കപ്പെട്ടിരിക്കുന്നു.
*********************
""മേലിൽ ഇത് ജോലിചെയ്യുന്നവരുടെ ബ്ലോക്ക് ആയിരിക്കും.'' ഒരു ദിവസം രാവിലെ മുഖ്യതടവുകാരൻ പ്രഖ്യാപിച്ചു. ""ജോലി സമയത്ത് ബാരക്ക് ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ഇവിടെ കാണാൻ പാടില്ല.''
അന്നു മുതൽ പ്രഭാതഭക്ഷണം കഴിഞ്ഞാൽ അഞ്ചുമണിക്കൂർ സമയം ഞങ്ങൾ ജോലിസ്ഥലത്താണ്. തുടർന്നു ഭക്ഷണത്തിനായുള്ള മാർച്ച്, ഓട്ടം, പാട്ട്, ""കയറ്റം ഇറക്കം'' വ്യായാമങ്ങൾ. ഭക്ഷണം കഴിഞ്ഞാൽ വീണ്ടും ജോലി-വൈകീട്ടത്തെ തലയെണ്ണൽ വരെ. വെയിലോ തണുപ്പോ പെരുമഴയോ ആയാലും. കാവൽക്കാരായ മുഖ്യ തടവുകാർ ചൂടുള്ള മുറികളിലിരുന്ന് ഞങ്ങളെ നോക്കും. തണുപ്പുകാലത്ത് ഞങ്ങളാരും നേർത്ത ഉടുപ്പിന്റെ കോളർ ഉയർത്തിവയ്ക്കുകയോ കൈകൾ പൈജാമയുടെ കീശയിൽ ഇടുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ. മുറികളിലിരുന്ന് ചൂട് അനുഭവിക്കാൻ നല്ല എളുപ്പമാണ്! ഞങ്ങളുടെ ബാരക്കിലെ കാവൽക്കാരൻ ഒരു മൃഗമാണ്. അയാളുടെ പേര് നിർഭാഗ്യവശാൽ ഞാൻ മറന്നു.
*********************
ജോലിക്കാരെ ഗ്രൂപ്പുകളായി തിരിക്കുകയാണ്. എന്തെങ്കിലും ഒരു പ്രത്യേക ജോലി അറിയാവുന്നവർ മുന്‍പോട്ടുവരണം.
ഇതാണ് ഞങ്ങളുടെ സ്വപ്നം. ബാരക്കിൽനിന്നും പരപീഡനോത്സുകരായ കാവൽക്കാരിൽനിന്നും സ്വതന്ത്രനാവുക. മാത്രമല്ല, അല്പം ""അധികം റേഷനും'' കിട്ടും. അതായത് ഒരു കഷണം റൊട്ടി, അല്പം വെണ്ണ, അല്പം ഇറച്ചി. ജോലിക്കു പോകുംമുന്‍പ് പ്രഭാതത്തിലാണ് അതു കൊടുക്കുക.
ആരോഗ്യമുള്ളവരും എന്തെങ്കിലും പ്രത്യേക ജോലിയിൽ പ്രാവീണ്യമുള്ളവരും പേരു നൽകി. അരഡസൻ തൊഴിലുകളിൽ വിദഗ്ധനാണെന്ന് എഴുതിയിട്ടും എന്റെ കാര്യത്തിൽ ഒന്നും സംഭവിച്ചില്ല. ഞങ്ങൾ വൈദികർ മറ്റു തടവുകാരുമായി ഇടപഴകുന്നതു മേലാളന്മാർക്ക് ഇഷ്ടപ്പെടുന്നില്ലതന്നെ.
(തുടരും)
രാമയ്ക്കൽമേട്ടിലെ പുതുവിസ്മയങ്ങൾ
മതിവരാത്ത കാഴ്ചകളാണ് രാമയ്ക്കല്‍മേട് ചേര്‍ത്തു വച്ചിരിക്കുന്നത്. കേരളാ - തമിഴ്നാട് അതിര്‍ത്തിയിലെ കൊച്ചു ഗ്രാമത്തില
ദൃശ്യ വിസ്മയം
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ട
അപൂർവതയിലേക്ക് പിച്ചവെച്ച്...
ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ
ആവേശത്തിരയില്‍ രാജപ്പന്‍ജി
കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേന്പനാട്ടുകായലിൽ കുപ്പി വാരുന്ന രാജപ്പന്റെ മഹിമ വാഴ്ത്ത
ഡോ. ബാല
പതിനാലാം വയസിൽ ചെന്നൈയിലെ ഒരു ആശ്രമത്തിൽ കുടുംബത്തോടൊപ്പം അന്തേവാസികളെ കാണാനെത്തിയതായിരുന്നു ബാല. അന്തേവാസികൾ
ജറൂസലെം: പ്രതീക്ഷയുടെ മണ്ണ്
പത്രപ്രവർത്തകനായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഒരാളാണു ഞാൻ. അതും പഴയ മുംബൈയിൽ. യാത്രകളോടുള്ള ഇഷ്ടമായിരുന്നു പത്രപ്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
രാമയ്ക്കൽമേട്ടിലെ പുതുവിസ്മയങ്ങൾ
മതിവരാത്ത കാഴ്ചകളാണ് രാമയ്ക്കല്‍മേട് ചേര്‍ത്തു വച്ചിരിക്കുന്നത്. കേരളാ - തമിഴ്നാട് അതിര്‍ത്തിയിലെ കൊച്ചു ഗ്രാമത്തില
ദൃശ്യ വിസ്മയം
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ട
അപൂർവതയിലേക്ക് പിച്ചവെച്ച്...
ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ
ആവേശത്തിരയില്‍ രാജപ്പന്‍ജി
കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേന്പനാട്ടുകായലിൽ കുപ്പി വാരുന്ന രാജപ്പന്റെ മഹിമ വാഴ്ത്ത
ഡോ. ബാല
പതിനാലാം വയസിൽ ചെന്നൈയിലെ ഒരു ആശ്രമത്തിൽ കുടുംബത്തോടൊപ്പം അന്തേവാസികളെ കാണാനെത്തിയതായിരുന്നു ബാല. അന്തേവാസികൾ
ജറൂസലെം: പ്രതീക്ഷയുടെ മണ്ണ്
പത്രപ്രവർത്തകനായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഒരാളാണു ഞാൻ. അതും പഴയ മുംബൈയിൽ. യാത്രകളോടുള്ള ഇഷ്ടമായിരുന്നു പത്രപ്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ
വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്
മണ്ണിനടിയിലെ രോദനം പോംപെ
ഇറ്റലി കാണാന്‍ വരുന്നവരില്‍ മിക്കവരും ഒരു പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പൊംപെയില
ഒരു ക്രിസ്മസ് ആഘോഷം
""ഇംഗ്ലീഷുകാർ തോബ്രൂക്ക് പിടിച്ചടക്കി.'' ജോലികഴിഞ്ഞു വന്നപ്പോൾ എഷ് പറഞ്ഞു. ""ഒരു നാസിപ്പോലീസുകാരൻ പറഞ്ഞതാണ്.''
മേപ്പടിയാന് ഉണ്ണി
മല്ലു സിംഗും മസിലളിയനുമല്ല, ഉണ്ണി മുകുന്ദൻ ഇത്തവണ അതുക്കും മേലെ. സ്വന്തം നിർമാണ കന്പനി അനൗണ്‍സ് ചെയ്യുകയും അതിൽ ആ
പുതിയ ലോകം, പുതിയ ഈണം...
പാടാനും പാട്ടുകേൾക്കാനും നേരവും കാലവുമില്ലെങ്കിലും സംഗീതോത്സവങ്ങൾക്കും കച്ചേരികൾക്കും സുന്ദരകാലങ്ങളുണ്ട്. പ്രത്
മുള്ളുവേലികൾക്കുള്ളിൽ
ഒരു കുഞ്ഞിന്റെ കൈപിടിച്ച് ഒരു സ്ത്രീ ഞങ്ങളുടെ നേരേ വരുന്നു. മറ്റൊരു ലോകത്തിൽനിന്നുള്ള ദർശനംപോലെ തോന്നിച്ചു ആ കാഴ്ച.
വരും, വരാതിരിക്കില്ല സിനിമ
മലയാളത്തിന്റെ എവർഗ്രീൻ ചിത്രം ബോയിംഗ് ബോയിംഗിൽ ജഗതിയുടെ കഥാകൃത്ത് ഒ.പി. ഒളശ, ശങ്കരാടിയുടെ കഥാപാത്രം പത്രാധിപരാ
കേരളം വിളങ്ങുന്നു
ഇന്നു കേരളപ്പിറവിയാണ്. മലയാളിയുടെ പിറന്നാൾ. കേരളം എന്നുള്ള ആശയം തന്നെ പൂർണ്ണമായി ഉരുത്തിരിഞ്ഞുവരാത്ത ഒരു കാലത്
തണുപ്പുകാലം വരവായി
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർ
Latest News
ഐഫോൺ വിവാദം: ആരോപണങ്ങൾ നിഷേധിച്ച് വിനോദിനി ബാലകൃഷ്ണൻ
മമതയ്ക്ക് ഇരുട്ടടി; മുതിർന്ന തൃണമൂൽ നേതാവ് ബിജെപിയിൽ ചേർന്നു
ഐ ഫോൺ വിവാദം; നിയമപരമായ അന്വേഷണം നടക്കട്ടേയെന്ന് കാനം രാജേന്ദ്രൻ
സിപിഎമ്മിന്റെ ഇരവാദം ബാലിശമെന്ന് വി. മുരളീധരൻ
പി.ജയരാജനെ അവഗണിച്ചതിൽ പ്രതിഷേധം; സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് രാജി വച്ചു
Latest News
ഐഫോൺ വിവാദം: ആരോപണങ്ങൾ നിഷേധിച്ച് വിനോദിനി ബാലകൃഷ്ണൻ
മമതയ്ക്ക് ഇരുട്ടടി; മുതിർന്ന തൃണമൂൽ നേതാവ് ബിജെപിയിൽ ചേർന്നു
ഐ ഫോൺ വിവാദം; നിയമപരമായ അന്വേഷണം നടക്കട്ടേയെന്ന് കാനം രാജേന്ദ്രൻ
സിപിഎമ്മിന്റെ ഇരവാദം ബാലിശമെന്ന് വി. മുരളീധരൻ
പി.ജയരാജനെ അവഗണിച്ചതിൽ പ്രതിഷേധം; സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ് രാജി വച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top