Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പുതിയ ലോകം, പുതിയ ഈണം...
പാടാനും പാട്ടുകേൾക്കാനും നേരവും കാലവുമില്ലെങ്കിലും സംഗീതോത്സവങ്ങൾക്കും കച്ചേരികൾക്കും സുന്ദരകാലങ്ങളുണ്ട്. പ്രത്യേകിച്ച് നവരാത്രി ആഘോഷകാലം.., ഒക്ടോബർ മുതൽ പുതുവർഷം വരെയുള്ള മാസങ്ങൾ... ഒരു പ്രദേശത്തിന്റെയാകമാനം അന്തരീക്ഷം അഴകുള്ളതാക്കുമായിരുന്നു ആ കച്ചേരികൾ. ഇന്ന് കഥ മാറി. നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകമെങ്ങും...
എന്റെ ശരീരത്തിന്റെ പകുതി മുറിച്ചെടുത്തതുപോലെയാണത്- ബോസ്റ്റണിലെ പ്രസിദ്ധമായ സിംഫണി ഹാൾ ഓർക്കസ്ട്രയിലെ ബസൂണിസ്റ്റ് സുസെയ്ൻ നെൽസണ്‍ പറയുന്നു. നൂറോളം സഹസംഗീതജ്ഞർക്കൊപ്പം, ദിനേനയെന്നോണം ബസൂണ് എന്ന വുഡ് വിൻഡ് ഇൻസ്ട്രമെന്റ് വായിച്ചിരുന്ന സുസെയ്ൻ കൊറോണക്കാലമായതോടെ അത്രയും ഇരുട്ടിലായിരുന്നു.
ഞാൻ ചെയ്യുന്നത് ലോകത്തെ ഏറ്റവും മികച്ച പ്രവൃത്തിയായാണ് കരുതുന്നത്. അതു ചെയ്യാനാകാതെ വരുന്നത് എത്രമാത്രം ഹൃദയഭേദകമാണ്- സുസെയ്ൻ തുടരുന്നു. നമ്മുടെ നാട്ടിലുൾപ്പെടെയുള്ള സംഗീതജ്ഞരുടെ പ്രതിനിധിയാണ് സുസെയ്ൻ.
സിങ് ഫ്രം ഹോം!
സാധാരണ ജീവിതത്തിന് കോവിഡ് താത്കാലികമായെങ്കിലും തിരശീലയിട്ടതോടെ വ്യാപകമായി സ്വീകരിക്കപ്പെട്ട രീതിയാണ് വർക്ക് ഫ്രം ഹോം. വീട്ടിലിരുന്നു ജോലി ചെയ്യുക. ഒട്ടുമിക്ക മേഖലകളിലും അതു പ്രായോഗികമാണ്. വലിയൊരളവുവരെ രംഗകലകളുടെ കാര്യത്തിലും. വേദികൾ ഓണ്ലൈനിലായി. വീടുകളിലെ ചെറിയ സ്റ്റുഡിയോ സംവിധാനങ്ങളിൽ പുതിയ പാട്ടുകളുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ലൈവ് പ്രോഗ്രാമുകൾ പതിയെ സ്വീകരിക്കപ്പെട്ടു. കലാകാരന്മാർക്ക് ചെറിയ വരുമാനമെങ്കിലും ലഭിക്കാൻ ഇതു സഹായകരമായി.
ഇതൊക്കെയാണെങ്കിലും, ചിലതരം സംഗീതം ഇങ്ങനെ ചെറിയ ചുറ്റുപാടുകളിൽ സൃഷ്ടിക്കാനാവില്ല. അതുകൊണ്ടുതന്നെയാണ് നാം നേരത്തെ ബോസ്റ്റണ്‍ സിംഫണി ഓർക്കസ്ട്രയിലെ (ബിഎസ്ഒ) ബസൂണിസ്റ്റ് സുസെയ്ൻ നെൽസണെ കണ്ടത്. ഇരുട്ടുപിടിച്ച ഏഴെട്ടുമാസങ്ങൾക്കുശേഷം ബോസ്റ്റണിലെ സിംഫണി ഹാളിലേക്ക് കഴിഞ്ഞദിവസം വീടുകളിൽനിന്നു തിരികെവന്ന അറുപതോളം സംഗീതജ്ഞരിൽ ഒരാളാണ് സുസെയ്ൻ.
അവർ അവിടെയെത്തിയത് പുതിയൊരു സംഗീതസൃഷ്ടി പരിശീലിക്കാനാണ്. ചരിത്രം അടയാളപ്പെടുത്തിയ, ശബ്ദശുദ്ധിയുടെ കാര്യത്തിൽ ലോകത്തെ എണ്ണപ്പെട്ട ആ സിംഫണി ഹാളിൽ ഒരൊറ്റ കേൾവിക്കാരൻപോലും ഇല്ലായിരുന്നു. സാമൂഹിക അകലം പാലിച്ച് റിഹേഴ്സ് ചെയ്ത്, ആലേഖനം ചെയ്യുന്ന സംഗീത വീഡിയോ സീരീസ് ഈ മാസം അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
സ്കൂളിലെ ആദ്യദിനം
കഴിഞ്ഞ മാർച്ച് 12 വൈകുന്നേരം. അന്നാണ് ബിഎസ്ഒ അവസാനമായി ഒന്നിച്ചു വായിച്ചത്. കുട്ടികൾക്കുവേണ്ടിയുള്ള ഒരു പെർഫോമൻസായിരുന്നു അത്. അതിനുശേഷം മുഴുവൻ അംഗങ്ങളെയും വീടുകളിലേക്കു പറഞ്ഞയച്ചു.
കഴിഞ്ഞനാളാണ് വീണ്ടും സിംഫണി ഹാളിലേക്കു കാലെടുത്തുവയ്ക്കാനായത്. ആദ്യമായി സ്കൂളിൽപോകുന്ന കുട്ടിയുടെ മാനസികനിലയായിരുന്നു എനിക്കപ്പോൾ- സുസെയ്ൻ പറയുന്നു. കവാടം കടക്കുന്പോൾ വലിയ അന്പരപ്പായിരുന്നു. വേദിയിൽ കയറിയിരുന്ന് ഓർക്കസ്ട്ര കേട്ടപ്പോൾ, പ്രത്യേകിച്ച് സ്ട്രിംഗ്സ് ഭാഗം കേട്ടപ്പോൾ ഞാൻ സ്വയം ചിരിച്ചു, ഒരിത്തിരി കരയുകയും ചെയ്തു! രണ്ടുപതിറ്റാണ്ടായി സുസെയ്ൻ ഈ ഓർക്കസ്ട്രയുടെ ഭാഗമായിട്ട്.
കോവിഡ് പരിശോധനപോലും വികാരപരമായിരുന്നു എന്നാണ് ബിഎസ്ഒയുടെ പ്രസിഡന്റും സിഇഒയുമായ മാർക് വൂപ്പേ പറയുന്നത്. വിവിധ തലങ്ങളിലുള്ള കർശന പരിശോധനകൾക്കു ശേഷമാണ് അംഗങ്ങളെ സിംഫണി ഹാളിലേക്കു പ്രവേശിപ്പിച്ചത്. എല്ലാവരും നെഗറ്റിവ് ആയിരുന്നു എന്നതാണ് സന്തോഷവാർത്ത.
120 വർഷം പഴക്കമുള്ളതാണ് സിംഫണി ഹാൾ കെട്ടിടം. പ്രതിധ്വനിയുടെ കാര്യത്തിൽപോലും സൂക്ഷ്മതയുള്ള ഹാളിൽ ഏതുഭാഗത്തിരുന്നാലും കേൾവിക്കാർക്ക് അതിസുന്ദരമായ സംഗീതാനുഭവമാണ് ലഭിക്കുക. ഇപ്പോൾ കോവിഡ് പശ്ചാത്തലത്തിൽ ഹാളിലെ വായുസഞ്ചാരം കൂടുതൽ സുഗമവും സുരക്ഷിതവുമാക്കാൻ ഒരുലക്ഷം ഡോളർ ചെലവിട്ട് നവീകരണം നടത്തുകയാണ്.
മെഡിക്കൽ വിദഗ്ധരുടെ കൂടി നിർദേശങ്ങൾ സ്വീകരിച്ചാണ് ഹാളിലേക്ക് സംഗീതജ്ഞർ എത്തിയത്. സ്റ്റേജിൽ മുന്‍പ് 100 സംഗീതജ്ഞർ വരെ ഒരേസമയം ഉണ്ടാകാറുണ്ട്. സാമൂഹിക അകലം ഉറപ്പാക്കാനായി എണ്ണം 60 ആക്കി. സ്റ്റേജിന്റെ വലിപ്പം ഇരട്ടിയാക്കുകയും ചെയ്തു. സംഗീതജ്ഞർ തമ്മിൽ ചുരുങ്ങിയത് ആറടി അകലം പാലിച്ചു. ശ്വാസത്തെ ആശ്രയിച്ചു വായിക്കുന്ന വിൻഡ് വിഭാഗക്കാർ തമ്മിൽ 10 അടി അകലമിട്ടു. പെർക്യുഷൻ വിഭാഗക്കാർ ബാൽക്കണിയിലാണ് ഇരുന്നത്. എഴുപതടി അകലെനിന്ന് കണ്ടക്ടർ ഇവരെ നിയന്ത്രിച്ചു.
കൈയടികൾ ഇനിയുമകലെ
അന്‍പതിലേറെ മൈക്കുകളും വിപുലമായ വെളിച്ച സംവിധാനങ്ങളും പത്ത് റോബോട്ടിക് കാമറകളും വച്ചാണ് ബിഎസ്ഒ സംഗീത വീഡിയോ തയാറാക്കുന്നത്. ശബ്ദലേഖനത്തിന് അതിനൂതമായ സൗകര്യങ്ങൾ വേറെ. സാങ്കേതികവിദഗ്ധരുടെ വലിയ സംഘം സംഗീതകാരന്മാർക്കൊപ്പം ജോലിചെയ്യുന്നു. ഹാളിന്റെ താഴത്തെ നിലയിലാണ് ഇതിന്റെയെല്ലാം നിയന്ത്രണം.
സ്റ്റേജ് കലാകാരന്മാർക്ക് ഏറ്റവും വലിയ പ്രചോദനം പ്രേക്ഷകരുടെ കൈയടികളാണ്. നമ്മുടെ ഉത്സവപ്പറന്പിലെ ചെറിയ സ്റ്റേജായാലും ബോസ്റ്റണ്‍ സിംഫണി ഹാളായാലും അതിൽ വ്യത്യാസമില്ല. സുസെയ്ൻ അടക്കമുള്ളവർ കൈയടികൾക്കു കാതോർത്തിരിക്കുകയാണ്.
ഹരിപ്രസാദ്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
Latest News
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
നാലിടത്ത് കടുത്ത മത്സരം; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസ്
സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനകാർക്ക് നോട്ടീസ്
Latest News
ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
ഡ്രൈവിംഗ് ടെസ്റ്റിൽ ഇളവ് ; സിഐടിയു സമരം അവസാനിപ്പിച്ചു
പട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
നാലിടത്ത് കടുത്ത മത്സരം; 20 സീറ്റും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസ്
സി.വി.ആനന്ദബോസിനെതിരെ പീഡന ആരോപണം; രാജ്ഭവൻ ജീവനകാർക്ക് നോട്ടീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top