Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു ക്രിസ്മസ് ആഘോഷം
""ഇംഗ്ലീഷുകാർ തോബ്രൂക്ക് പിടിച്ചടക്കി.'' ജോലികഴിഞ്ഞു വന്നപ്പോൾ എഷ് പറഞ്ഞു. ""ഒരു നാസിപ്പോലീസുകാരൻ പറഞ്ഞതാണ്.''
എനിക്ക് അതിയായ ആഹ്ലാദമുണ്ടായി. ഇക്കാര്യം കൂട്ടുകാരോടു പറയാൻ ഞാൻ വേഗം നടന്നു. ""ഇനി യുദ്ധം വേഗം തീരും. നോക്കിക്കോ.'' എന്റെ സുഹൃത്ത് ബ്രാക്ക്മോണ്ട് പറഞ്ഞു. അദ്ദേഹവും പല കിംവദന്തികളും കേട്ടിരുന്നു. കിഴക്കൻ യുദ്ധമുന്നണിയിൽ കാര്യങ്ങൾ ഉടനെ തീരുമാനമാകുമത്രേ. എഷ് പറഞ്ഞത് ഇത്രമാത്രം: ""വിഡ്ഢിത്തം.''
*** ***
രാത്രിയിൽ വൈക്കോൽകിടക്കയിൽ കിടക്കുന്പോൾ ഞാൻ പറഞ്ഞു: ""നീ നിരാശയ്ക്കു കീഴടങ്ങരുത്.'' അദ്ദേഹം പറഞ്ഞു: ""അല്ല. അസാധ്യമായതു വിശ്വസിക്കാൻ എനിക്കു കഴിയില്ല. തോബ്രുക്ക് കീഴടങ്ങിയേക്കാം. പക്ഷേ, യുദ്ധം വേഗം തീരണമെന്നില്ല. വേദനകളെ യക്ഷിക്കഥകൾക്കൊണ്ടു നിറംപിടിപ്പിക്കാൻ ഞാനില്ല.''
ഞാൻ അസ്വസ്ഥനായി എന്നതാണു വാസ്തവം. എന്റെ ധീരതയും പ്രത്യാശയും നിലനിർത്താൻ "യക്ഷിക്കഥകൾ' വേണമായിരുന്നു എനിക്ക്. സ്നേഹിതന്റെ മനോഭാവം എന്നെ കൂടുതൽ നിരാശയിലേക്ക് തള്ളിവിടും. അദ്ദേഹത്തിനും അത് അങ്ങനെതന്നെ ആയിരിക്കും, അതു സമ്മതിച്ചില്ലെങ്കിലും.
""നിനക്ക് എല്ലാവരോടും ഒത്തുപോകാൻ കഴിയില്ല. ആളുകൾ നിന്നെ ഒഴിവാക്കുന്നെങ്കിൽ അതിന്റെ കുറ്റം നിന്റേതുതന്നെയാണ്. നമ്മൾ ഏതു കച്ചിത്തുരുന്പുപോലും മുറുകെപ്പിടിക്കണം. പ്രതീക്ഷയുടെ ചെറിയ തരി പോലും സ്വാഗതാർഹമാണ്. മുന്പോട്ടുപോകാനും ധൈര്യം നിലനിർത്താനും സഹായിക്കുമെങ്കിൽ തെറ്റായ ഒരു ചിത്രം പോലും, അത് മരീചികയാകട്ടെ, നാം അതു സ്വാഗതം ചെയ്യണം. നീ ഒരു ഹീറോ ആണെന്നു നടിക്കുകയാണ്. ഒരു മഹാധീരൻ. പക്ഷേ, നീ നിന്നെത്തന്നെ നിരാശനാക്കുന്നു. മാത്രമല്ല ഞങ്ങൾക്കുള്ള പ്രതീക്ഷപോലും നീ കെടുത്തിക്കളയുകയും ചെയ്യുന്നു.''
ഇത്രയും പറഞ്ഞപ്പോഴേ ഞാൻ തകർന്നു. പക്ഷേ, ഞാൻ പറഞ്ഞ ഓരോ വാക്കും അർഥം മനസിലാക്കിയാണു ഞാൻ പറഞ്ഞത്. അദ്ദേഹത്തിന്റെ വികാരങ്ങൾ മാനിച്ചുകൊണ്ട് എന്റെ വിചാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്കു കഴിയുമായിരുന്നില്ല.
""അതുകൊണ്ട് ഞാനിപ്പോൾ ഒറ്റയ്ക്കാണ്.'' എഷ് പറഞ്ഞു.
ഞാനൊന്നും പറഞ്ഞില്ല. ഞങ്ങളെ തമ്മിൽ വിഭജിക്കുന്ന ഒരു മതിൽ ഉയർന്നുവരുന്നതു ഞാനറിഞ്ഞു. പക്ഷേ, അതു ബലപ്പെടുത്താൻ ഞങ്ങൾക്കു ശേഷി ഉണ്ടായിരുന്നില്ല.
എന്റെ ക്യാന്പ് ജീവിതത്തിലെ ഏറ്റവും കഠിനമായ നിമഷങ്ങളായിരുന്നു അത്, മാനസികമായും വൈകാരികമായും.
ഞങ്ങൾ രണ്ടുപേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല.
ഞാൻ വിങ്ങിക്കരഞ്ഞു. അവനും കരഞ്ഞെന്നു ഞാൻ കരുതുന്നു. മിനിറ്റുകളോ മണിക്കൂറുകളോ ഞങ്ങളങ്ങനെ ചെലവഴിച്ചുവോ?
പെട്ടെന്ന് എഷ് എന്റെ കൈപിടിച്ചു. മുറുക്കെ. ഞാനും മുറുകെപ്പിടിച്ചു അവന്റെ കൈയ്യിൽ.
""നമുക്ക് ഒന്നിച്ചു നിൽക്കാം.'' എഷ് പതിയെ പറഞ്ഞു.
""ശരി'' ഇത്രയുമേ ഞാൻ പറഞ്ഞുള്ളൂ.
തുടർന്ന് ഞങ്ങൾ സന്തുഷ്ടരായ ഉറങ്ങി.
*** ***
കോൺസൻട്രേഷൻ ക്യാന്പിലെ ക്രിസ്മസ് സന്ധ്യ!!
പതിവിലും താമസിച്ച് ഉണർന്നാൽ മതി എന്നു അനുവാദം കിട്ടി.
എവിടെനിന്നോ, ഒരു പൈൻമരച്ചില്ല പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ അത് ഒരു കാലിടിന്നിൽ സ്ഥാപിച്ചു. രണ്ടു തിരികൾ കത്തിച്ചുവച്ച് അലങ്കരിക്കുകയും ചെയ്തു. ആ തിരികൾ ഉണ്ടാക്കിയത് റൊട്ടിയിൽ പുരട്ടാൻ കിട്ടിയ വെണ്ണ ഉപയോഗിച്ചാണ്. പോളണ്ടുകാർ വിഷാദഗാനങ്ങൾ പാടാൻ തുടങ്ങി.
ഒരാൾ തന്റെ ശ്രുതിമധുരമായ സ്വരത്തിൽ ""ഗ്ലോറിയ'' പാടുകയാണ്. പോളീഷ് മെത്രാൻ ആ പാട്ടിനൊരു വ്യാഖ്യാനം നൽകി. എനിക്കതു മനസിലായില്ല. ഞങ്ങളുടെ സഹനം ലോകത്തിൽ സമാധാനം കൊണ്ടുവരുന്നതിനു സഹായകമാകട്ടെ!
ഞങ്ങളുടെ മേലാളനായ മുഖ്യതടവുകാരന് ഇതൊക്കെ മുഷിപ്പനായിട്ടാണു തോന്നുന്നത്. അയാൾ അയൽമുറികളിൽനിന്നു കൂട്ടുകാരെ വിളിച്ചുകൂട്ടി ഒരു നാടൻ പാട്ടുപാടാൻ തുടങ്ങി. ഞങ്ങൾ വിഷാദത്തിൽ മുങ്ങി, ഗൃഹാതുരത്വത്തോടെ ഉറങ്ങാൻ പോയി.
*** ****
""എനിക്ക് ഇന്നു കാവൽജോലിയാണ്.'' കാപ്പി എന്നോടു പറഞ്ഞു. ക്രിസ്മസ് പ്രഭാതത്തിൽ ഞങ്ങൾ അസംബ്ലിചത്വരത്തിൽ നിന്ന് മാർച്ചുചെയ്തു പോവുകയാണ്. ജർമൻ വൈദികരുടെ നിര അല്പസമയം ഞങ്ങളോടൊപ്പമാണ്.
ഉച്ചഭക്ഷണത്തിന്റെ ചെരുവങ്ങൾ ചുമക്കാൻ ഞാനൊരു പകരക്കാരനെ കണ്ടെത്തി. അയാൾ 26-ാം നന്പർ ബാരക്കിലേക്കു പോകേണ്ടതാണ്. "കാപ്പി'ക്ക് എന്തോ എനിക്കു തരാനുണ്ട്. എന്താണത്? ബാരക്കിന്റെ മുന്‍പിലുള്ള കന്പിവേലിയിലെ വാതിലിനടുത്ത് കാപ്പി നില്പുണ്ട്. ഭക്ഷണച്ചെരുവങ്ങൾ അവിടെ വച്ചിട്ടുപോകണം. അകത്തുകയറാൻ അനുവാദമില്ല. കാപ്പിയുടെ അടുത്ത് ചെരുവം വയ്ക്കാൻ ഞാൻ കുനിഞ്ഞതോടെ അതെടുക്കാൻ അദ്ദേഹവും കുനിഞ്ഞു. ആ നിമിഷാർദ്ധത്തിൽ അദ്ദേഹം നന്നായി മടക്കിയ ഒരു കടലാസുപൊതി എന്റെ കൈവെള്ളയിൽ വച്ചുതന്നു. അദ്ദേഹം സൗമ്യമായി ""ഇക്ത്തൂസ'' എന്നു പറഞ്ഞു.
ആവേശം അടക്കിനിർത്താൻ ഞാൻ ബുദ്ധിമുട്ടി. വിലയേറിയ ആ സമ്മാനം ഞാൻ കൈയ്യുറക്കുള്ളിലാക്കി. എന്റെ ബാരക്കിലേക്കു ഞാൻ തിരിച്ചുനടക്കുന്പോൾ ആദിമസഭയുടെ ഭൂഗർഭാലയ കാലഘട്ടത്തിൽനിന്നുള്ള ചിത്രങ്ങൾ എന്റെ മനസിൽ മിന്നിമറഞ്ഞു. ഇന്നത്തേതുപോലെ അന്നും വിശുദ്ധകുർബാന ബഹുമാനപുരസ്സരം സൂക്ഷിക്കുക അത്ര എളുപ്പമല്ലായിരുന്നു. അതുകൊണ്ട് ആദിമക്രൈസ്തവർ ""ഇക്ത്തൂസ'' എന്ന കോഡുനാമംകൊണ്ടാണ് വിശുദ്ധ കുർബാനയെ സൂചിപ്പിച്ചിരുന്നത്. ഈ ഗ്രീക്ക് വാക്കിന്റെ അർഥം മത്സ്യം എന്നാണ്. ഈ വാക്കിലെ അഞ്ച് അക്ഷരങ്ങൾ ""ദൈവപുത്രനായ രക്ഷകൻ, ഈശോ മിശിഹാ'' എന്നു വിപുലീകരിക്കാവുന്ന ചുരുക്കെഴുത്തായി ആദിമക്രൈസ്തവർ വ്യാഖ്യാനിക്കുകയായിരുന്നു.
അന്നു രാത്രി അത്താഴത്തിനുശേഷം ഞങ്ങൾ ലക്സംബർഗുകാർ ബാരക്കിനു വെളിയിൽ ഇരുട്ടിൽ ആരുടെയും ശ്രദ്ധയാകർഷിക്കാതെ ഒന്നിച്ചുകൂടി. ഞങ്ങൾ വിലപ്പെട്ട നിധി ചെറുകഷണങ്ങളായി മുറിച്ചു. അങ്ങനെ ആ ക്രിസ്മസ് ദിനത്തിൽ ഉണ്ണിയേശു ഞങ്ങളുടെ ഹൃദയങ്ങളിലേക്ക് എഴുന്നള്ളിവന്നു.
(തുടരും).
ദൃശ്യ വിസ്മയം
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ട
അപൂർവതയിലേക്ക് പിച്ചവെച്ച്...
ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ
ആവേശത്തിരയില്‍ രാജപ്പന്‍ജി
കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേന്പനാട്ടുകായലിൽ കുപ്പി വാരുന്ന രാജപ്പന്റെ മഹിമ വാഴ്ത്ത
ഡോ. ബാല
പതിനാലാം വയസിൽ ചെന്നൈയിലെ ഒരു ആശ്രമത്തിൽ കുടുംബത്തോടൊപ്പം അന്തേവാസികളെ കാണാനെത്തിയതായിരുന്നു ബാല. അന്തേവാസികൾ
ജറൂസലെം: പ്രതീക്ഷയുടെ മണ്ണ്
പത്രപ്രവർത്തകനായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഒരാളാണു ഞാൻ. അതും പഴയ മുംബൈയിൽ. യാത്രകളോടുള്ള ഇഷ്ടമായിരുന്നു പത്രപ്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ
ദൃശ്യ വിസ്മയം
ദൃശ്യം രണ്ടാം ഭാഗം ഒരുക്കാമെന്ന ആദ്യ ചിന്ത ഉദിക്കുന്നത് എങ്ങനെയാണ്..? അതിലേക്കു നയിച്ചത്?
ദൃശ്യത്തിനു രണ്ട
അപൂർവതയിലേക്ക് പിച്ചവെച്ച്...
ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ
ആവേശത്തിരയില്‍ രാജപ്പന്‍ജി
കഴിഞ്ഞ ഞായറാഴ്ച മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വേന്പനാട്ടുകായലിൽ കുപ്പി വാരുന്ന രാജപ്പന്റെ മഹിമ വാഴ്ത്ത
ഡോ. ബാല
പതിനാലാം വയസിൽ ചെന്നൈയിലെ ഒരു ആശ്രമത്തിൽ കുടുംബത്തോടൊപ്പം അന്തേവാസികളെ കാണാനെത്തിയതായിരുന്നു ബാല. അന്തേവാസികൾ
ജറൂസലെം: പ്രതീക്ഷയുടെ മണ്ണ്
പത്രപ്രവർത്തകനായി ഒൗദ്യോഗികജീവിതം തുടങ്ങിയ ഒരാളാണു ഞാൻ. അതും പഴയ മുംബൈയിൽ. യാത്രകളോടുള്ള ഇഷ്ടമായിരുന്നു പത്രപ്
തിയറ്റർ വാപ്പസി!
പത്തു മാസത്തിന്റെ ഇടവേളയ്ക്കു ശേഷം വീണ്ടും തിയറ്ററിലേക്കു ആൾക്കൂട്ടമെത്തിരിക്കുന്നു. സുരക്ഷാ മാനദണ്ഡങ്ങളുണ്ടെങ്കിലും
"പൂജരാജാക്കന്മാർ'
ഏതാണ്ട് ആറു പതിറ്റാണ്ടുകാലം മുന്‍പ് കേരളത്തിൽ ജീവിച്ചിരുന്ന കുറേ സാധാരണ മനുഷ്യർ. പൂജരാജാക്കന്മാരെ എന്നപോലെ അവരെ ആകാംക്ഷയോടെ കാത്തിരുന്ന കുട്ടികള
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ കാലിത്തൊഴുത്തു നാടകങ്ങൾ
1855 - 1856 കാലഘട്ടത്തിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പത്ത് കാലിത്തൊഴുത്തു (ഇടയ) നാടകങ്ങൾ എഴുതി. ഈ നാടകങ്ങളിൽ
നിറമുള്ള ഇമ്മാനുവൽ
നമ്മൾ കാണാൻ പോകുന്ന ആളിന് എത്ര വയസുണ്ടാകും? വീടു കാണിച്ചുതരാൻ കൂടെ വന്ന മാണിച്ചേട്ടനോട് എന്റെ ചോദ്യം. 89 വയസ് കാണും -
ഞങ്ങൾ സാന്തായെ കണ്ടു
ചുവന്ന പട്ടുവസ്ത്രമണിഞ്ഞ് തൂവെള്ളത്താടി തടവി, കുടവയർ കുലുക്കി ചോക്ളേറ്റ് ഭാണ്ഡം മുതുകിലിട്ട്, ചുവന്ന നീളൻ ഷൂസ് ധരി
കരിന്പിൻതോട്ടത്തിലെ കയ്പ്
കരിന്പിൻപാടങ്ങളിലെ കരാർ പണിക്കാരികൾ ഗർഭപാത്രം നീക്കം ചെയ്തിരിക്കണമെന്ന് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ അലിഖിത നി
സ്നേഹഗായിക
ഒലീവിയ ബെൻസണ്‍, മെറിഡിത്ത് ഗ്രേ, ബെഞ്ചമിൻ ബട്ടണ്‍. ആരാണ് ഈ മൂന്നുപേർ? അവർ അമേരിക്കയിലുള്ള മൂന്നു പൂച്ചകളാണ്. ഇത്രയു
അങ്ങനെ അതൊരു വായനശാലയായി
അതൊരു വേറിട്ട ഉദ്യമമായിരുന്നു. പലരിൽനിന്നു വാങ്ങിയ ഒന്നും രണ്ടും പുസ്തകങ്ങൾ ചേർത്തു വെച്ചൊരു ലൈബ്രറി .ഒരു വേള, ഒരി
ഫ്ലോറിഡയിലെ ചിറ്റാരിക്കാൽ
ഇളംമഞ്ഞിന്റെ തണുപ്പിനിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചെത്തുമ്പോള്‍ ഉണരുന്ന മലയോരം. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്
മുത്തേ, പൊന്നേ.., പിണങ്ങല്ലേ!!
ധാന്യമണികളിൽ അവയോരോന്നും കഴിക്കേണ്ടയാളുടെ പേരെഴുതിയിട്ടുണ്ടാവും എന്ന സങ്കല്പം പോലെയാണ്- ഓരോ പാട്ടും ആരു പാടണമെ
ഒരു യാത്ര, അമ്മയില്ലാത്ത വീട്ടിലേക്ക്
14-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാ
പാട്ടുമഴയായ് ആൻ ആമി
ദുബായിൽ വളർന്നതുകൊണ്ടുതന്നെ നിരവധി അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. അവിടെ വിവിധ സംഗീത പരിപാടിക
ഈ ഷെൽഫിലത്രയും പ്രതീക്ഷയാണ് ഭായീ...
രണ്ടു തവണ വൃക്ക മാറ്റിവച്ചു. ചൊവ്വയും വെള്ളിയും പ്രതീഷിനു ഡയാലിസിസ് ദിവസങ്ങളാണ്. മറ്റു ദിവസങ്ങളിലെല്ലാം പ്രതീഷ് ഷ
ജയിലിൽനിന്ന് ഒരു അവധി
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർത്തതിന്റെ പേരിൽ തടവറകളിൽ അടയ്ക്കപ്പെട്ട കത്തോലിക്കാവൈദികർ ആയിരക്കണ
മരുന്നു കുറിച്ചും കവിത കുറിച്ചും ഡോക്ടർ സജീവൻ
പാവങ്ങളെ പ്രത്യേകം പരിഗണിക്കുന്ന ഒരു ഡോക്ടറുടെ കഥയാണിത്. അവിടെ തീരുന്നില്ല. പാവങ്ങൾക്കും പരിത്യക്തർക്കും വേണ്ടി അ
വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്
മണ്ണിനടിയിലെ രോദനം പോംപെ
ഇറ്റലി കാണാന്‍ വരുന്നവരില്‍ മിക്കവരും ഒരു പുരാതന സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പൊംപെയില
മേപ്പടിയാന് ഉണ്ണി
മല്ലു സിംഗും മസിലളിയനുമല്ല, ഉണ്ണി മുകുന്ദൻ ഇത്തവണ അതുക്കും മേലെ. സ്വന്തം നിർമാണ കന്പനി അനൗണ്‍സ് ചെയ്യുകയും അതിൽ ആ
പുതിയ ലോകം, പുതിയ ഈണം...
പാടാനും പാട്ടുകേൾക്കാനും നേരവും കാലവുമില്ലെങ്കിലും സംഗീതോത്സവങ്ങൾക്കും കച്ചേരികൾക്കും സുന്ദരകാലങ്ങളുണ്ട്. പ്രത്
മുള്ളുവേലികൾക്കുള്ളിൽ
ഒരു കുഞ്ഞിന്റെ കൈപിടിച്ച് ഒരു സ്ത്രീ ഞങ്ങളുടെ നേരേ വരുന്നു. മറ്റൊരു ലോകത്തിൽനിന്നുള്ള ദർശനംപോലെ തോന്നിച്ചു ആ കാഴ്ച.
വരും, വരാതിരിക്കില്ല സിനിമ
മലയാളത്തിന്റെ എവർഗ്രീൻ ചിത്രം ബോയിംഗ് ബോയിംഗിൽ ജഗതിയുടെ കഥാകൃത്ത് ഒ.പി. ഒളശ, ശങ്കരാടിയുടെ കഥാപാത്രം പത്രാധിപരാ
കേരളം വിളങ്ങുന്നു
ഇന്നു കേരളപ്പിറവിയാണ്. മലയാളിയുടെ പിറന്നാൾ. കേരളം എന്നുള്ള ആശയം തന്നെ പൂർണ്ണമായി ഉരുത്തിരിഞ്ഞുവരാത്ത ഒരു കാലത്
തണുപ്പുകാലം വരവായി
തടവറ സ്മരണകൾ ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത്തെ എതിർ
ഈസ്റ്റ് എളേരിയിലെ "മാഷ്' സൂപ്പറാണ്
മലയോരത്ത് കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി കൂടിവരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ അധ്യാപകര്‍ കളത്തി
ഒരു കുപ്പി തേനിന്റെ കഥ
8-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത്
നാസിസത്തെ എതിർത
Latest News
വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം
വാളയാർ കേസ്; നിരാഹാരമിരുന്ന അഡ്വ. ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി
പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു, ബാലൻ ചർച്ച നടത്തും
വികസന പദ്ധതി തടസപ്പെടുത്തുന്നു; പാലായിൽ മാണി സി. കാപ്പന്റെ പ്രതിഷേധം
പാലക്കാട്ട് ട്രെയിനിൽ കടത്തിയ ഒന്നര കിലോ സ്വർണം പിടികൂടി
Latest News
വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന സൗജന്യം
വാളയാർ കേസ്; നിരാഹാരമിരുന്ന അഡ്വ. ജലജ മാധവനെ ആശുപത്രിയിലേക്ക് മാറ്റി
പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തിൽ മുഖ്യമന്ത്രി ഇടപെടുന്നു, ബാലൻ ചർച്ച നടത്തും
വികസന പദ്ധതി തടസപ്പെടുത്തുന്നു; പാലായിൽ മാണി സി. കാപ്പന്റെ പ്രതിഷേധം
പാലക്കാട്ട് ട്രെയിനിൽ കടത്തിയ ഒന്നര കിലോ സ്വർണം പിടികൂടി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top