Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വനിതകളുടെ കൈപിടിച്ച് 150 വർഷങ്ങൾ
മലബാറിലും മറ്റിടങ്ങളിലും വനിതകൾക്കു പറന്നുയരാൻ വിദ്യാഭ്യാസത്തിന്റെ ചിറകു തുന്നിയവരുടെ കഥ ഒരു സന്യാസ സഭയുടെതുകൂടിയാണ്. ആ പരിശ്രമങ്ങൾക്ക് ഒന്നര നൂറ്റാണ്ട്.
നൂറ്റന്പത് വർഷങ്ങൾക്ക് മുന്‍പ് പടനായകന്മാരുടെ പാരന്പര്യവുമായി കടൽകടന്ന് ഒരു ധീരവനിത കേരളക്കരയിൽ കാൽകുത്തുന്നു. മലയാള മണ്ണിനെ സാഷ്ടാംഗം നമസ്കരിച്ച്...വാരിപ്പുണർന്ന്...ഉറച്ച ചുവടുവയ്പ്പുകളോടെ അവൾ നടന്നുനീങ്ങിയപ്പോൾ...അന്ന് മലബാറിൽ തുടക്കം കുറിച്ച വനിതാ വിദ്യാഭ്യാസ വിപ്ലവം ഇന്ന് ശതോത്തര സുവർണ ജൂബിലിയുടെ പരമോന്നതിയിൽ. ‘മദർ വെറോനിക്ക ഓഫ് ദ പാഷൻ’ എന്ന ധീരവനിതയ്ക്ക് സ്ത്രീകളുടെ പിന്നാക്കാവസ്ഥയ്ക്കെതിരേ പിന്തിരിഞ്ഞ് നടക്കാനായില്ല.
പ്രാർഥനയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ സ്ത്രീകളെ ഉദ്ധരിക്കാൻ കഴിയുമെന്ന് വിശ്വസിച്ച് അപ്പസ്തോലിക് കാർമൽ എന്ന സന്യാസിനീ സമൂഹം സ്ഥാപിച്ചു. ഇതിനായി മദർ അനുഭവിച്ച ത്യാഗങ്ങൾ ഫലംകണ്ടപ്പോൾ കേരളവനിതകളും വളരുകയായിരുന്നു. സഭ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചിട്ട് 150 വർഷങ്ങൾ പിന്നിട്ടു.
ഇന്ത്യയ്ക്കകത്തും പുറത്തും അധ്യാപനത്തിലൂടെയും ഇതര സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും ഇന്ത്യയിൽ വളർന്നു വ്യാപിച്ച ഒരു സന്യാസിനീ സമൂഹമാണ് അപ്പസ്തോലിക് കാർമൽ സഭ. മിസ് സോഫി ലീപ്സ് എന്നറിയപ്പെട്ടിരുന്ന മദർ വെറോനിക്ക ഫ്രാൻസിലെ ബയോണിൽ 1868 ജൂലൈ 16ന് സന്യാസിനീ സമൂഹം സ്ഥാപിച്ചു.പിന്നീട് 1870ൽ ബിഷപ് മാരി എഫ്രേം ഒസിഡി ഇൗ സന്യാസിനീ സമൂഹ ത്തിന് ഇന്ത്യയിൽ രൂപം കൊടുത്തു.
ചരിത്രം ഇവിടെ തുടങ്ങുന്നു
അപ്പസ്തോലിക് കാർമൽ സഭാ സ്ഥാപകയായ മദർ വെറോനിക്ക 1823 ഒക്ടോബർ ഒന്നിന് ഒരു ആംഗ്ലിക്കൻ പാസ്റ്ററുടെ മകളായി കോണ്‍സ്റ്റാന്റിനോപ്പിളിൽ ജനിച്ചു. 1850ൽ കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയും സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ്സ് ഓഫ് ദി അപ്പരീഷൻ സന്യാസിനീ സമൂഹത്തിൽ ചേർന്ന് 1851 ൽ വ്രതവാഗ്ദാനം നടത്തി സിസ്റ്റർ മേരി വെറോനിക്ക ഓഫ് ദി പാഷൻ എന്ന പേര് സ്വീകരി ക്കുകയും ചെയ്തു.
മംഗലാപുരം ബിഷപ്പായിരുന്ന മൈക്കിൾ ആന്റണി ഒസിഡിയുടെ പ്രത്യേക ക്ഷണപ്രകാരം പ്രേഷിത തീഷ്ണതയാൽ ജ്വലിച്ചിരുന്ന മദർ വെറോനിക്ക 1862 ലാണ് കോഴിക്കോട്ട് എത്തിച്ചേരുന്നത്. കടൽമാർഗം കണ്ണൂർ ഏഴിമല തീരത്താണ് കാലുകുത്തുന്നത്. അതേവർഷം പെണ്‍കുട്ടികൾക്കായി കോഴിക്കോട്ട് ആരംഭിച്ച സെന്റ് ജോസഫ്സ് ആഗ്ലോ ഇന്ത്യൻ സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപികയായും സെന്റ് ജോസഫ്സ് കോണ്‍വന്റിന്റെ ആദ്യ സുപ്പീരിയറായും ചുമതലയേൽക്കുകയും ചെയ്തു.
സന്യാസിനീ സമൂഹം രൂപം കൊള്ളുന്നു
കർമലീത്ത ആത്മീയതയിൽ ആഴപ്പെടാനും ആ ആത്മീയതയിൽ സിസ്റ്റേഴ്സിനെ പരിശീലിപ്പിച്ച് ഭാരതത്തിലെ പ്രാേഷിത പ്രവർത്തനങ്ങൾക്ക് അയയ്ക്കുന്നതിനുമായി 1867 ൽ മദർ ഫ്രാൻസിലേക്ക് പോയി. ഒത്തിരിയേറെ പ്രാർഥനകൾക്കും വിചിന്തനങ്ങൾക്കും ശേഷം മദർ സെന്റ് ജോസഫ് സന്യാസിനീ സമൂഹം വിടുകയും അധികാരികളുടെ അനുഗ്രഹാശിസുകളോടെ ബയോണിൽ അപ്പസ്തോലിക് കാർമൽ സന്യാസിനീ സമൂഹം ആരംഭിക്കുകയും ചെയ്തു. അവിടെ മദർ പരിശീലിപ്പിച്ച മദർ മാരി ദെസ് ആഞ്ച്, സിസ്റ്റർ എലായസ്, സിസ്റ്റർ മേരി ജോസഫ് എന്നീ മൂന്ന് സന്യാസിനിമാർ 1870 നവംബർ 19ന് മംഗലാപുരത്ത് എത്തിച്ചേർന്ന് സഭയുടെ ഇന്ത്യയിലെ ആദ്യഭവനം ആരംഭിച്ചു.
വിദ്യാഭ്യാസ രംഗത്തെ കുതിപ്പ്
ഇന്ത്യയിലെത്തിയ സന്യാസിനിമാർ കോഴിക്കോട്ടും തലശേരിയിലും കണ്ണൂരും മംഗലാപുരത്തും സ്ത്രീവിദ്യാഭ്യാസ പരിപാടികൾ ആസൂത്രണം ചെയ്തു. നേതൃത്വ ഗുണമുള്ള വനിതകളെ രൂപപ്പെടുത്തി സമൂഹത്തിന്റെ ഏറ്റവും ഉന്നത ശ്രേണിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇന്നും അത് തുടർന്നു പോരുന്നു. നൂറു ശതമാനം വിജയത്തോടെ.
നാനാജാതി മതസ്ഥരായ പെൺകുട്ടികളുടെ വിദ്യാഭ്യാസം വലിയൊരു വെല്ലുവിളിയായിരുന്നു. പ്രൈമറി, സെക്കൻഡറി സ്കൂളുകളും സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്നതിനുള്ള സ്ഥാപനങ്ങളും ഉയർന്നുവന്നു. 1952ൽ കോഴിക്കോട് ആരംഭിച്ച പ്രോവിഡൻസ് കോളജ് മലബാറിലെ ആദ്യത്തെ വനിതാ കോളജാണ്.
ഓരോരുത്തരുടെയും സൃഷ്ടിപരമായ കഴിവുകളും സിദ്ധികളും കണ്ടുപിടിച്ച് അത് വളർത്തിക്കൊണ്ടുവരാനുള്ള പരിശീലനം ക്ലാസ് മുറികളിൽ തുടങ്ങുന്നു. അണിയറയിലും അരങ്ങിലും സാമൂഹിക-രാഷ്ട്രീയ വേദികളിലും തിളക്കമുള്ള പ്രതിഭകളെ സൃഷ്ടിക്കാൻ സഭയുടെ വിദ്യാലയങ്ങൾക്കും കലാലയങ്ങൾക്കും സാധിച്ചിട്ടുണ്ട്.
സമൂഹത്തിൽ തലയെടുപ്പുള്ള വനിതകളെ വളർത്തിയെടുക്കാൻ കഴിഞ്ഞു എന്നതിൽ സന്യാസിനീ സമൂഹം ഏറെ അഭിമാനിക്കുന്നുവെന്ന് കോഴിക്കോട് പ്രോവിഡൻസ് കോൺവെന്റിലെ സിസ്റ്റർ ഡോ. നിർമൽ എസി പറയുന്നു. പി.ടി. ഉഷ, പി.വത്സല, എ.ടി. രാധിക, അശ്വതി ശ്രീകാന്ത്, കെ.പി. സുധീര, അഞ്ജലി മേനോൻ, ദീദി ദാമോദരൻ, കെ.അജിത, റോസക്കുട്ടി ടീച്ചർ, എ.കെ. പ്രേമജം, ഐഎഎസുകാരായ ലിഡ ജേക്കബ്, അശ്വതി, അനു ജോർജ്, സൈനോര തുടങ്ങിയവർ ചുരുക്കം ചില ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട് സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട് പ്രോവിഡൻസ് ഹയർ സെക്കൻഡറി സ്കൂൾ, വടകര സെന്റ് ആന്റണീസ് ഹൈസ്കൂൾ, തലശേരി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, കണ്ണൂർ സെന്റ് ട്രീസാസ് സ്കൂൾ, കാസർഗോഡ് മെഡോണ, കോളയാട് സെന്റ് സേവ്യേഴ്സ്്, മാനന്തവാടി ലിറ്റിൽ ഫ്ളവർ, നിലന്പൂർ ഫാത്തിമഗിരി, തലഞ്ഞി വെറോനിക്ക നിലയ, ഒറ്റപ്പാലം എൽ. എസ്. എൻ, ഷൊർണൂർ സെന്റ് തെരേസാസ് എന്നീ സ്ഥാപനങ്ങൾ മലബാർ പ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഓച്ചൻതുരുത്ത് ഹോളി ട്രിനിറ്റി, തൃശൂർ പറപ്പൂർ ശാന്തിമന്ദിരം, വർക്കല ഫാത്തിമ, ചങ്ങനാശേരി കാർമൽ, തിരുവനന്തപുരം മേരി നിലയം ഇവ കേരളത്തിലെ മറ്റ് സ്ഥാപനങ്ങളാണ്.
ദേശീയശ്രദ്ധ ആകർഷിച്ച്
സന്യാസിനീ സമൂഹത്തിന്റെ സ്ഥാപനങ്ങളിൽ പഠിച്ചിരുന്ന പെൺകുട്ടികൾ അന്നും ഇന്നും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനം നടത്തിയിരുന്നു. 19-ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ പ്രത്യേക പരിശീലനത്തിലൂടെ സംഗീതം, കൈത്തൊഴിൽ തുടങ്ങി വിവിധ രംഗങ്ങളിൽ അന്ന് മദ്രാസിൽ നടത്തിയ മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. കായിക രംഗത്തും പ്രത്യേക പ്രാധാന്യം നൽകുന്നുണ്ട്. സന്യാസിനികൾ പുസ്തക പ്രകാശനം, മാധ്യമരംഗം, റേഡിയോ പ്രഭാഷണം തുടങ്ങി വിവിധ മേഖലകളിൽ അഭിനന്ദനീയ പ്രകടനം കാഴ്ചവയ്ക്കുന്നു.
ലോകമെന്പാടും പ്രേഷിത പ്രവർത്തനം
ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, ആഫ്രിക്ക, കുവൈറ്റ്, ബഹ്റിൻ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിലായി നിരവധി വിദ്യാഭ്യാസ, കാരുണ്യപ്രവർത്തനങ്ങൾ സഭയുടെ നേതൃത്വത്തിൽ ഫലപ്രദമായി ചെയ്തുവരുന്നു. വനിതകൾക്കായുള്ള പ്രശസ്തമായ വിദ്യാലയങ്ങളും കലാലയങ്ങളും ഹോസ്റ്റലുകളും ബോർഡിംഗ് ഹൗസുകളും കാരുണ്യപ്രവർത്തന കേന്ദ്രങ്ങളും വൃദ്ധസദനങ്ങളും ബുദ്ധിമാന്ദ്യമുള്ളവർക്കായുള്ള കേന്ദ്രങ്ങളും വഴിയായി സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാനും അനേകരുടെ കണ്ണീരൊപ്പുവാനും നടത്തുന്ന പ്രവർത്തനങ്ങൾ സ്തുത്യർഹമാണ്.
സന്യാസിനീ സമൂഹം ഇന്ന്
1870 മുതൽ 1972 വരെ മംഗലാപുരത്തായിരുന്നു സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനം. 1972-ൽ ജനറലേറ്റ് ബംഗളൂരുവിലേക്ക് മാറ്റി. ഇന്ത്യയിൽ അഞ്ചും ശ്രീലങ്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ ഓരോന്നുമായി ആകെ ഏഴ് പ്രോവിൻസുകളിലായി 212 ഭവനങ്ങളിൽ രണ്ടായിരത്തോളം സിസ്റ്റേഴ്സ് ശുശ്രൂഷ ചെയ്യുന്നു. സിസ്്റ്റർ എം. നിർമലിനിയാണ് ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ. തമിഴ്നാടും കേരളവും ഉൾപ്പെടുന്ന സതേൺ പ്രോവിൻസിന്റെ ആസ്ഥാനം കോഴിക്കോട് മലാപ്പറന്പാണ്. സിസ്റ്റർ മരിയ കരുണയാണ് സതേൺ പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ.
മദർ വെറോനിക്ക വിശുദ്ധ പദവിയുടെ പടിവാതിൽക്കൽ
മദർ വെറോനിക്ക 1906 നവംബർ 16-ന് ഫ്രാൻസിൽ ദിവംഗതയായി. 2014-ൽ ഫ്രാൻസിസ് മാർപാപ്പാ മദർ വെറോനിക്കയെ ധന്യയായി പ്രഖ്യാപിച്ചു. കോഴിക്കോട്ടെ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ മദർ താമസിച്ചിരുന്ന കെട്ടിടം ചരിത്ര ശേഖരങ്ങളുടെ സൂക്ഷിപ്പുകേന്ദ്രമായി സംരക്ഷിക്കുന്നു. മദർ ഉപയോഗിച്ചിരുന്ന കിണറും ഇവിടെയുണ്ട്.
മദർ വെറോനിക്കയുടെ വിശുദ്ധവും ക്രിയാത്മകവും ത്യാഗോജ്വലവുമായ ജീവിതമാതൃകയിൽ നിന്ന് ചൈതന്യമുൾക്കൊണ്ട് പ്രേഷിത തീക്ഷ്ണതയോടെ ശതോത്തര ജൂബിലി നിറവിൽ അപ്പസ്തോലിക് കാർമൽ സന്യാസിനിമാർ വിദ്യാഭ്യാസ ആതുരസേവന സ്ഥാപനങ്ങളിലൂടെ ലോകമെന്പാടും സാമൂഹ്യ ഉന്നമന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു.
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
പഴയ കുപ്പിയല്ല,ഫ്രഷാണ് വിശാഖ്!
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന്ന എക്സിറ്റും ഫുട്ടേജും റിലീസിനൊരുങ
ലെനിൻ സഖാവ് വിടവാങ്ങുന്നേൻ! ഒരു യാത്രാമൊഴി
1980കളുടെ അവസാനത്തിൽ ഗോർബച്ചേവ് തുറന്നുവിട്ട റഷ്യൻ കൊടുങ്കാറ്റിൽ ആദ്യം തകർന്നുവീണത് കിഴക്കൻ യൂറോപ്പിലെ കമ്യൂണി
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജനപ്രിയ സംവിധായകന് കമല്‍. 38 വര്‍ഷത
കേള്‍ക്കാതെപോയ പാട്ട്!
ലതാ മങ്കേഷ്കര്‍ പാടിയ ഒരു പാട്ട് അവരുടെ ഏറ്റവും വലിയ ആരാധകര്‍ക്കുപോലും അത്രയ്ക്ക് ഇഷ്ടപ്പെടാതെ വരിക! ലതയുടെ ആല
Latest News
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
Latest News
കാട്ടാനയുടെ ആക്രമണത്തിൽ യുവാവിനു പരിക്ക്
മലയാറ്റൂരിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ശബരി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു
വിവി പാറ്റ് മുഴുവൻ എണ്ണണമെന്ന ഹർജികളിൽ സുപ്രീംകോടതി വിധി വെള്ളിയാഴ്ച
സിദ്ധാർഥന്റെ മരണം; പ്രാഥമിക കുറ്റപത്രം സിബിഐ സമർപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top