Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അപൂർവതയിലേക്ക് പിച്ചവെച്ച്...
ഒരു വയസുകാരിയായ കാതറിൻ ഒരു കുഞ്ഞു താരമാണ്.
ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ അവളുടെ പേരുണ്ട്.
ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ പ്രച്ഛന്ന വേഷ മത്സരങ്ങളിൽ പങ്കെടുത്ത് ഒന്നാംസ്ഥാനം നേടിയ മിടുമിടുക്കി...
പ്രായത്തിലൊക്കെ എന്തു കാര്യം, ഇതൊക്കെ നിസാരം!! ഈ വാക്കുകൾ കൂടിയ പ്രായത്തിൽ പ്രത്യേക നേട്ടങ്ങൾ കൈവരിച്ച ഒരാളെകുറിച്ച് പറയാനാണെന്നു തോന്നിയേക്കാം. എന്നാൽ തെറ്റി. കാതറിൻ മേരി ജോബിനെന്ന കുരുന്നിനു വേണ്ടിയാണ് ഈ ആമുഖം. കുഞ്ഞിക്കാലുകളിൽ പിച്ചവച്ചു തുടങ്ങിയതേയുള്ളു കാതറിൻ. കഴിഞ്ഞ മാസം 27ന് ഒരു വയസു തികഞ്ഞു. ഇന്നാണ് കാതറിന്റെ ഒന്നാംപിറന്നാളിന്റെ ആഘോഷവും മാമ്മോദീസയും.
എന്നാൽ വഴിത്തല മുഴുത്തേറ്റ് വീട്ടിലെ ചില്ലിട്ട ഷെൽഫിലേക്ക് കുഞ്ഞാവയായ കാതറിന്റെ വകയായി എത്തിച്ച പുരസ്കാരങ്ങൾ കേട്ടാൽ ആരും ഒന്നന്പരക്കും. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ സർട്ടിഫിക്കറ്റ്, ഇന്റർനാഷണൽ കലാം ഗോൾഡൻ അവാർഡ്, വിവിധ മൽസരങ്ങളിൽ പങ്കെടുത്ത മെഡലുകൾ എന്നിവയൊക്കെയാണ് ഇവിടുത്തെ സ്വീകരണ മുറിയിലെ ഷെൽഫിനെ അലങ്കരിക്കുന്നത്.
ഒരു വയസിനിടെയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിന്റെ ചരിത്രത്താളുകളിൽ സ്വന്തം പേര് കാതറിൻ എഴുതിച്ചേർത്തത്. ഈ ചെറു പ്രായത്തിനിടയിൽ ആർക്കും ലഭിക്കാത്ത ഭാഗ്യം. രാജ്യത്ത് അപൂർവ നേട്ടങ്ങൾ സ്വന്തമാക്കുന്നവരുടെ പേരുകളാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഉൾപ്പെടുന്നത്. ഏറ്റവും കുറഞ്ഞ പ്രായത്തിനിടയിൽ കൂടുതൽ പ്രച്ഛന്ന വേഷ മൽസരങ്ങളിൽ പങ്കെടുക്കുകയും കൂടുതൽ ഒന്നാം സ്ഥാനങ്ങൾ നേടുകയും ചെയ്തെന്ന സവിശേഷതയാണ് കാതറിനെ ഈ അപൂർവ ഭാഗ്യത്തിലെത്തിച്ചത്.
ഇതിനു പുറമെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിലുള്ള 2020-21ലെ ഇന്റർനാഷണൽ കലാം ഗോൾഡൻ അവാർഡ് ബെസ്റ്റ് അച്ചീവർ ഓഫ് ദി ഇയർ പുരസ്കാരവും കാതറിനെ തേടിയെത്തി. മുട്ടിലിഴഞ്ഞു നടക്കുന്ന കുഞ്ഞിനെ ഇതിനായി തയാറാക്കിയ മാതാപിതാക്കളായ അനുപ്രിയയുടെയും ജോബിന്റെയും പരിശ്രമങ്ങളുടെ ബാക്കിപത്രമാണ് കാതറിനെ തേടിയെത്തിയ മിന്നും പുരസ്കാരങ്ങൾ.
വിജയകഥയ്ക്കു പിന്നിൽ
കാതറിന്റെ അമ്മ കരിമണ്ണൂർ സ്വദേശിനിയായ അനുപ്രിയ അധ്യാപികയാണ്. കൊടുവേലി സാൻജോ പബ്ലിക് സ്കൂളിൽ ജോലി ചെയ്യുന്നതിനിടെയാണ് വഴിത്തല മുഴുത്തേറ്റ് വീട്ടിൽ ജോബിനുമായുള്ള വിവാഹം. തുടർന്ന് ഭർത്താവിനൊപ്പം കുവൈറ്റിലെത്തി ഭാരതീയ വിദ്യാഭവൻ സ്കൂളിൽ അധ്യാപികയായി. 2019 അവസാനത്തോടെ അനുപ്രിയയുടെ പ്രസവത്തിനായി ഇരുവരും വഴിത്തലയിലെ വീട്ടിലെത്തി. 2020 ജനുവരി 27നായിരുന്നു കാതറിന്റെ ജനനം. തുടർന്ന് ജോബിൻ ജോലിക്കായി കുവൈറ്റിലേക്ക് മടങ്ങി. പിന്നീട് കോവിഡ് നാടിനെ കീഴടക്കിയതോടെ അനുപ്രിയ മുഴുവൻ സമയവും മകൾക്കു വേണ്ടി മാറ്റിവച്ചു.
വീട്ടിൽ ഫോണിൽ നോക്കി നേരംകളഞ്ഞിരുന്ന സമയത്താണ് കുട്ടികൾക്കായുള്ള ചില ഓണ്‍ലൈൻ മൽസരങ്ങൾ അനുപ്രിയയുടെ ശ്രദ്ധയിൽപ്പെട്ടത്. സോഷ്യൽ മീഡിയ വഴി കുറഞ്ഞ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള മൽസരങ്ങൾ കണ്ടെത്തി നിബന്ധനകളും മറ്റും മനസിലാക്കി. ചെറിയ പ്രായത്തിലുള്ള കുട്ടിയെ ഇത്തരം മൽസരങ്ങൾക്കായി മാറ്റിയെടുക്കാൻ കഴിയുമോ എന്ന ആശങ്ക അനുപ്രിയക്കുണ്ടായിരുന്നു.
ഒരു വയസു പോലും തികയാത്ത കുട്ടിയെ വേഷം കെട്ടിക്കേണ്ട ആവശ്യമുണ്ടോയെന്ന് ചില ബന്ധുക്കളും സംശയം പ്രകടിപ്പിച്ചു. എന്നാൽ ഈ ആശങ്കൾക്കും സംശയങ്ങൾക്കും അപ്പുറമായിരുന്നു പിന്നീട് നടന്ന കാര്യങ്ങൾ. അടുത്ത നാലു മാസത്തിനുള്ളിൽ രാജ്യത്തെ അപൂർവ നേട്ടങ്ങൾ ആലേഖനം ചെയ്യപ്പെടുന്ന ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സിൽ കാതറിൻ മേരി ജോബിൻ എന്ന പേരും പതിഞ്ഞു.
ഉറക്കത്തിനിടയിൽ തയാറെടുപ്പ്
ആറര മാസം പ്രായമുള്ളപ്പോഴാണ് കാതറിൻ ആദ്യ മൽസരത്തിൽ പങ്കെടുക്കുന്നത്. മൽസരത്തിനായി കാതറിനെ ഒരുക്കിയെടുക്കുന്ന ശ്രമകരമായ ദൗത്യത്തെ കുറിച്ചാണ് അനുപ്രിയ ആദ്യം ചിന്തിച്ചത്. അങ്ങനെയാണ് ഉറക്കത്തിനിടയിൽ ഒരുക്കാൻ തുടങ്ങിയത്. അനുപ്രിയ തന്നെ തയാറാക്കുന്ന വേഷവിധാനങ്ങളെല്ലാം ഉറക്കത്തിനിടയിൽ മകളെ അണിയിക്കും. ഉറക്കമുണർന്നു കഴിഞ്ഞാൽ പുതിയ വേഷത്തിലാവും കാതറിൻ. പിന്നീട് നടക്കുന്ന മൊബൈൽ ഫോട്ടോ ഷൂട്ടിലും മടുപ്പില്ലാതെ പങ്കെടുക്കും ഈ കുഞ്ഞു താരം. വേഷത്തിലെത്തിയാൽ തന്റെ കുട്ടിത്തരങ്ങളെല്ലാം കാതറിൻ മാറ്റിവയ്ക്കും.
അനുകരണത്തിലും മിടുക്കി
ആരു ചെയ്യുന്ന കാര്യങ്ങളും അതേപടി അനുകരിക്കാനുള്ള മകളുടെ കഴിവ് അനുപ്രിയ ശ്രദ്ധിച്ചിരുന്നു. അതിനാൽ പാചകവും പുരയിടത്തിലെ ജോലികളും ചെയ്യുന്പോഴൊക്കെ മകളെ ഒപ്പംകൂട്ടും. പൂന്പാറ്റയെയും കിളികളെയുമൊക്കെ വർണിച്ചു കേൾപ്പിക്കും. കാതറിൻ ഇതൊക്കെ അനുകരിച്ചു തുടങ്ങിയത് മൽസരത്തിന് സഹായകരമായി. അധ്യാപികയായിരുന്നതിനാൽ ചെറിയ കുട്ടികളുമായുള്ള അടുപ്പവും അനുപ്രിയയ്ക്ക് ഗുണം ചെയ്തു. പൂന്പാറ്റയെയും തേനീച്ചയെയുമൊക്കെ അവതരിപ്പിക്കുന്പോൾ ചെറിയ നഴ്സറി പാട്ടുകൾ പാടി മകളെ ആ വേഷത്തോട് പരിചിതമാക്കും. വിദേശത്തുള്ള പിതാവുമായി പതിവായി കാതറിൻ നടത്തുന്ന വീഡിയോ കോളുകളും ഫോട്ടോ ഷൂട്ടിന് പ്രയോജനം ചെയ്തു.
മൽസരങ്ങളുടെ പൂക്കാലം
കഴിഞ്ഞ ആറു മാസം മൽസരങ്ങളുടെ കാലമായിരുന്നു. ആർട്ട് ചിത്രകല സംഘടിപ്പിച്ച പ്രച്ഛന്നവേഷ മൽസരത്തിലാണ് കാതറിൻ ആദ്യം മാറ്റുരച്ചത്. ഉണ്ണിയാർച്ചയുടെ വേഷത്തിലാണ് മൽസരിച്ചത്. ഇതിന് റൈസിംഗ് കിഡ് അവാർഡ് ലഭിച്ചു. പിന്നീടിങ്ങോട്ട് മൽസരങ്ങളുടെ നീണ്ട നിരയായിരുന്നു. ആദ്യ മൽസരങ്ങൾക്കു ശേഷം പല സംഘാടകരും അനുപ്രിയയെ കുട്ടികൾക്കായുള്ള മൽസര വിവരങ്ങൾ അറിയിച്ചു. 10മാസവും 23 ദിവസവുമുള്ള പ്രായത്തിനിടയിൽ ക്യൂട്ട് ബേബി കോണ്ടസ്റ്റ്, ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സ് കോണ്ടസ്റ്റ് ഉൾപ്പെടെ 15 ദേശീയ മൽസരങ്ങൾ.
ഇതോടെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രച്ഛന്ന വേഷ മൽസരങ്ങളിൽ പങ്കെടുത്ത ബേബിയെന്ന ഇന്ത്യ ബുക്ക് ഓഫ് റിക്കോർഡ്സ് ബഹുമതി കാതറിനെ തേടിയെത്തുന്നത്. 15 മൽസരങ്ങളിൽ 11 എണ്ണത്തിലും ഒന്നാം സ്ഥാനവും ലഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നൂറുകണക്കിന് കുട്ടികളാണ് 12 വയസു വരെയുള്ള വിഭാഗത്തിൽ പങ്കെടുക്കുന്നത്. 11 മാസവും അഞ്ചു ദിവസവും പ്രായമുള്ളപ്പോഴാണ് ഇന്റർനാഷണൽ കലാം ഗോൾഡൻ അവാർഡ് ലഭിക്കുന്നത്.
ഇടവേളയ്ക്കു ശേഷം മൽസരം
കോവിഡിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ ഓണ്‍ലൈൻ മൽസരങ്ങൾ ഇപ്പോൾ നടന്നു വരുന്നുണ്ട്. ഇതിൽ നിന്നും മികച്ചതും നിലവാരം പുലർത്തുന്നതുമായ മൽസരങ്ങൾ ശ്രദ്ധാ പൂർവം തെരഞ്ഞെടുത്താണ് ആർക്കിടെക്റ്റും ഡിസൈനറുമായ ജോബിനും അനുപ്രിയയും മകളെ പങ്കെടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ജോബിൻ ഇപ്പോൾ പൂർണ പിന്തുണ നൽകി ഭാര്യയ്ക്കും മകൾക്കും ഒപ്പമുണ്ട്.
ഇതിനു പുറമെ ഇരുവരുടെയും വീട്ടുകാരും സ്നേഹിതരും നൽകുന്ന പിന്തുണയുമുണ്ട്. ഇതിനിടെ കാതറിന് നാട്ടിൽ ചില സ്വീകരണങ്ങളും മറ്റും ഒരുക്കിയിരുന്നെങ്കിലും കോവിഡിന്റെ സാഹചര്യത്തിൽ പങ്കെടുത്തില്ല. മന്ത്രി എം.എം. മണി ഉൾപ്പെടെ ഒട്ടേറെപ്പേരുടെ ആശംസകൾ ഇതിനോടകം കാതറിനെ തേടിയെത്തിയിരുന്നു.
ഇനി അടുത്ത മൽസരത്തിനായി ചെറിയ ഇടവേള നൽകി അല്പം കാത്തിരിക്കാനാണ് ജോബിന്റെയും അനുപ്രിയയുടെയും തീരുമാനം. കാരണം മകൾ പതിയെ തനിയെ പിച്ചവച്ചു തുടങ്ങുന്പോൾ പുതിയ മൽസരങ്ങൾക്കായി അവളെ ഒരുക്കിയെടുക്കാനാണ് ലക്ഷ്യം.
ഫോട്ടോ: ബിബിൻ സേവ്യർ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
നീ പാതി നാന് പാതി...
35 വര്‍ഷങ്ങള്‍.. ആറായിരത്തിലേറെ ലൈവ് സ്റ്റേജ് പ്രോഗ്രാമുകള്‍.. സിനിമയില്‍ എണ്ണംപറഞ്ഞ സുന്ദരഗാനങ്ങള്‍... ഉമ രമണന
ഷൈനിംഗ് ഷെയ്സൺ!
വിവിധ ഭാഷകളിൽ, വിവിധ രാജ്യങ്ങളിൽ റിലീസ്, ഇതുവരെ 55ഓളം അന്തർദേശീയ പുരസ്കാരങ്ങൾ, ഓസ്കർ നോമിനേഷനിലേക്കുള്ള എൻട്
ഒരു മധുരക്കിനാവിൻ മധുവിൽ ലീലാമ്മ
ഇടതടവില്ലാതെ എത്തുന്ന ഫോൺ കോളുകൾ, അതിനിടയിൽ കാമറയും സന്നാഹങ്ങളുമായി മാധ്യമപ്രവർത്തകരും യു ട്യൂബർമാരും, നേരിൽ
ഐശ്വര്യത്തിലേക്ക് ഒരു ചുവട്
ഒന്നുമാകില്ലെന്നു കരുതിയ ജീവിതം, തിരിച്ചടികളുടെയും ഒറ്റപ്പെടലിന്റെയും ബാല്യം, ദാരിദ്ര്യത്തിന്റെയും സങ്കടങ്ങളുടെയു
എന്നും പാട്ടിന്റെ ഒരു തുണ്ട് നിലാവ്!
വിശേഷണങ്ങള്‍ക്കപ്പുറമുള്ള ആലാപനമാധുര്യം- എസ്. ജാനകി, മലയാളികളുടെ പ്രിയപ്പെട്ട ജാനകിയമ്മ. ഏഴു വര്‍ഷത്തോളമായി
വിമാനം കയറുന്ന കുന്പിളപ്പം
വെറുതെ പത്തു കുമ്പിളപ്പമുണ്ടാക്കി പായ്ക്ക് ചെയ്ത് അയയ്ക്കുകയാണെന്നൊന്നും കരുതിയേക്കരുത്. പ്രതിമാസം അരലക്ഷത്തിലേറെ
ചിരി നാടകം പൊടിപൂരം!
പൂരപ്പറന്പിൽ നാടകം കഴിഞ്ഞപ്പോൾ എല്ലാവരും ഭയങ്കര ചിരി ചിരിച്ചു. എന്നിട്ടു പറഞ്ഞു, ഒരു ദിവസം 150 രൂപ തരും, തുടർച്ചയാ
ഇന്നലെ രാത്രി എന്റെ വീട്ടില്‍ ഒരു കള്ളന് കയറി!
അയ്യോ, എന്നിട്ട് എന്നാവും ചോദ്യം. എന്നിട്ടൊന്നുമില്ല. ഇതൊരു പാട്ടിന്റെ തുടക്കമാണ്. കല് രാത് ആയാ, മേരേ ഘര്‍ ഏക് ചോര്‍...
അടുത്ത ബെല്ലോടെ നാടകം ആരംഭിക്കുന്നു!
ത്രികോണ ചതുഷ്കോണ പ്രേമാദികളില്ലെങ്കിൽ നാടകം പൊളിയുമെന്നോ പ്രേക്ഷകരെ രസിപ്പിക്കാൻ കഴിയില്ലെന്നോ ഉള്ള ചിലരുടെ അബദ്
ആ നാദത്തിനു നൂറ്!
നാദസ്വരത്തിലെ തിളങ്ങുന്ന നാമം- നാമഗിരിപ്പേട്ട കൃഷ്ണന്. മഹാനായ സംഗീതജ്ഞന് എന്നതിനൊപ്പം അടുത്തറിഞ്ഞവരെല്ലാം സ്ന
കടുപ്പത്തിലൊരു കാപ്പി
ലോകത്തിലെ ഏറ്റവും വിലയുള്ളതും "വൃത്തികെട്ടതു'മായ കാപ്പിയുടെ കഥ
ബാലി, വിളിപ്പേര് ദൈവങ്ങളുടെ ദ്വീപ്. കാഴ്ച
തലേവരയുമായി അൻസേര കുടുംബം!
മൂന്നു തലമുറകളിലായി ഒന്‍പതു പേർ ചിത്രകലാ താരങ്ങൾ. ആലപ്പുഴയിലെ അൻസേര കുടുംബത്തിന്റെ വരയുടെ തലേവര കണ്ടാൽ ആരും അ
ഉയിര്‍പ്പിന്റെ സങ്കീര്‍ത്തനങ്ങള്‍...
അതു സത്യത്തിന്റെയും നന്മയുടെയും വെളിച്ചമാണ്. മൂന്നാം നാള് അവന് ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ പാരാകെ പരന്ന വെളിച്ചം..
ജോഷി പാടും ജനം ആടും
ഗാനമേള വേദികളെ ത്രസിപ്പിക്കുന്ന ശബ്ദവും ആവേശവുമായി കലാഭവൻ ജോഷി. ഉത്സവപ്പറന്പുകളെയും ആഘോഷവേദികളെയുമൊക്കെ നൃത
കൊടുങ്കാറ്റും മഹാസമുദ്രവുമായ പാട്ടുകാരൻ
ആറു പതിറ്റാണ്ടിലേറെക്കാലം തമിഴ് ചലച്ചിത്ര പിന്നണിഗാനരംഗത്തു നിറഞ്ഞുനിന്ന സംഗീതജ്ഞൻ ടി.എം. സൗന്ദരരാജന്റെ 102-ാം ജ
അതു നജീബിന്റെ ജീവിതം
സ്വപ്നങ്ങളുമായി മണലാരണ്യത്തിലേക്കു പറന്ന് ദുരിതങ്ങളുടെ നടുവിൽ ലാൻഡ് ചെയ്ത ആലപ്പുഴ സ്വദേശി നജീബിന്റെ ജീവിതകഥയ
മായം എന്ന പൊന്മാനേ പൊന്മാനേ...
സോഷ്യല്‍ മീഡിയയില്‍ സകലമാന റീലുകള്‍ക്കും ഇന്ന് ഒരേയൊരു ബിജിഎം ആണ്- കണ്മണീ അന്‍പോടു കാതലന്‍ നാന്... ആരോ തമാശയാ
എഴുത്ത് അഭിനയം, സംവിധാനം... ജേസി
ജേസിയും കവിയൂർ പൊന്നമ്മയും ചേർന്നു പാടുന്ന ഒരു മനോഹര ഗാനമുണ്ടതിൽ. "അത്തിക്കായ് പഴുത്തല്ലോ' എന്ന ശ്രുതിമധുരമായ ഗ
ആഘോഷം, ജീവിതത്തിന്റെ അവസാന ദിവസംപോലെ!
അങ്ങനെ ആഘോഷിക്കണമെങ്കില്‍ അത് എത്രവലിയ സന്തോഷമായിരിക്കണം! ശരിയാണ്, അവര്‍ക്കത് അങ്ങനെയായിരുന്നു. ഗ്രാമി അവാര്
തീയായി, കാറ്റായി, തേന്മഴയായി...
കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമായ പി. ശ്രീകുമാരൻ തന്പിക്കു മാർച്ച് 16ന് ശതാഭിഷേകം. ശതാഭിഷേക വ
സിബി തിരിച്ചിടാതെ തന്നെ ബിസി
സിബി പീറ്ററിന്റെ ജീവിതകഥ കേട്ടാൽ ഒരാൾക്ക് ഇത്രയേറെ കാര്യങ്ങൾ എങ്ങനെ ചെയ്തുതീർക്കാൻ കഴിയുമെന്ന് നമ്മൾ അദ്ഭുതപ്പെ
വെട്ടുവൻ കോവിൽ അഥവാ എല്ലോറ ഓഫ് സൗത്ത്
സംസ്ഥാന പാത 76ല്‍നിന്നു കലുഗുമലയിലേക്കുള്ള വഴിയെ തിരിഞ്ഞാല്‍ ആകാശം മുട്ടെ വളര്‍ന്നു നില്ക്കുന്ന കരിമ്പനക്കൂട്ടങ്ങളു
ഭായിമാരുടെ സ്വന്തം ഭായി
ഭായിമാരെന്നു നമ്മളിൽ പലരും ഇതരസംസ്ഥാന തൊഴിലാളികളെ വിളിക്കുന്നുണ്ടെങ്കിലും നമ്മളിൽ എത്ര പേർ അവരെ ശരിക്കും ഭായി (സഹോ
മൊന്തനാരിയച്ചൻ നടന്ന വഴികൾ
ഫാ. ജയിംസ് മൊന്തനാരിയുടെ സ്വർഗപ്രവേശനത്തിന്റെ സുവർണ ജൂബിലി സമാപനം മാർച്ച് മൂന്നിന്
സന്പത്തും സൗഭാഗ്യ
മനസെന്ന മാന്ത്രികക്കുതിര!
1974ൽ പുറത്തിറങ്ങിയ രജനീഗന്ധ എന്ന ഹിന്ദി സിനിമയിലെ ഒരു രംഗം:
അമോൽ പലേക്കർ അവതരിപ്പിച്ച സഞ്ജയ് എന്ന ക
ദിംബേട്കയിലെ 750 ഗുഹകളിൽ കണ്ടത്
മനുഷ്യവംശത്തിന്റെ ആരംഭം മുതല്ക്കേ മനുഷ്യനു കലയോടു പ്രിയമുണ്ട്. ആദിമ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴ
ജോയിഫുൾ ജീവിതം
വലിയ സന്പന്നനായിട്ടോ സൗകര്യങ്ങളുണ്ടായിട്ടോ ഒന്നുമല്ല ജോയിക്കുട്ടി ദിവസവും മറ്റുള്ളവർക്കായി ഇറങ്ങിത്തിരിക്കുന്നത
ഒരു മനുഷ്യസ്നേഹിയുടെ യാത്ര
ാന്യമായ ഒരു ജോലിയും മുഖ്യധാരയിൽനിന്നുള്ള അംഗീകാരങ്ങളും കിട്ടിയാൽ സുരക്ഷിതമായ കൊക്കൂണുകളിലേക്ക് ഉൾവലിയുന്നതാണ
മലൈക്കോട്ടൈ വയലിനിസ്റ്റ്!
്രിയശിഷ്യനു വയലിൻ പാഠങ്ങൾ പകർന്നുകൊടുക്കുകയാണ് ഗുരുനാഥൻ. രാഗം ഗൗള.
പൊടുന്നനെ അദ്ദേഹമതു പാതിയിൽ നിർത്തി ഇങ്
തലവര മാറ്റിയ വര
ഇടക്കൊച്ചിക്കാരി രഞ്ജിനി സോമൻ ഒരു സാധാരണ ചിത്രകാരി മാത്രമായിരുന്നു. എന്നാൽ, എറണാകുളം നഗരത്തിലെ പൊതു ഇടങ്ങളിൽ ആ ബ
Latest News
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Latest News
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top