Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഒരു കുടുംബനാഥന്റെ പതനം
ആഗതൻ ഒരു സീനിയർ സിറ്റിസൺ ആണ്. ചോദിച്ചപ്പോൾ മനസിലായി അയാൾക്ക് പ്രായം അറുപത്തേഴായെന്ന്. വിവാഹിതനാണ്. മൂന്ന് മക്കളുണ്ട്. മക്കളുടെയെല്ലാവരുടെയും കല്യാണം കഴിഞ്ഞു.ഒരാൾ അബുദാബിയിലാണ്. അയാൾ മക്കളിൽ മൂത്തവനാണ്. ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പമാണ് താമസം. ഇടയ്ക്കുള്ളത് പെണ്ണാണ്. ഒഡീഷയിൽ ഭർത്താവിനും ഏക മകനുമൊപ്പം സ്ഥിരതാമസമാണ്.
ഏറ്റവും ഇളയവനന്റെ വിവാഹം കഴിഞ്ഞെങ്കിലും അയാൾക്ക് മക്കളില്ല. ഹോട്ടൽ ജോലിക്കാരനാണ്.താമസം റാന്നിയിലാണ്. ആഗതനായ അയാൾ ഇപ്പോൾ താമസിക്കുന്നത് ഒരു ലോഡ്ജിലാണ്.ഇളയ മകന്റെ വിവാഹം വരെ താമസം വാടക വീട്ടിലായിരുന്നു. ഭാര്യ മരിച്ചിട്ട് ഏഴു വർഷമായി. അയാളുടേത് ഒരു ദരിദ്ര കുടുംബമായിരുന്നു. അപ്പന്റെ കാലത്ത് കോട്ടയത്തുനിന്ന് കല്ലൂപ്പാറയിൽ കുടിയേറിയതാണ്. ചുമട്ടു തൊഴിലാളി ആയിരുന്നു അപ്പൻ കറിയാച്ചൻ.
ആഗതന് സഹോദരങ്ങൾ അഞ്ചു പേരാണ്. അഞ്ചു പേരും ജീവിച്ചിരുപ്പുണ്ട്.അയാളുടെ കാര്യങ്ങളൊക്കെ ഇപ്പോൾ നോക്കുന്നത് മൂത്ത പെങ്ങളുടെ മകനാണ്. അയാൾ ഒരു കോൺട്രാക്ടറാണ്. ആഗതനായ അയാൾ തന്റെ തൊഴിൽ ജീവിതം ആരംഭിക്കുന്നത് ഒരു പെട്രോൾ പമ്പ് ജോലിക്കാരനായിട്ടാണ്. പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീട്ടിലെ അവസ്ഥ അന്ന് അതിന് അനുവദിച്ചില്ല. ആഗതൻ വറീത് എന്ന വർഗീസ്. ഇരുപത് വർഷത്തോളം ഗൾഫിലായിരുന്നു. അവിടെ ഹോട്ടൽ പണിക്കാരനായിരുന്നു.
മക്കളെ മൂവരെയും പഠിപ്പിച്ച് നല്ല നിലയിലാക്കണമെന്ന് അയാൾക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കാര്യങ്ങൾ ആ വഴിക്കൊന്നും പോയില്ല. അയാളുടെ ഭാര്യ ശോശാമ്മ അയാൾ പറയും പോലെ 'അത്ര ശരിയല്ലായിരുന്നു'. തന്റെ മക്കളുടെ പഠനത്തിലോ അവരുടെ രൂപീകരണത്തിലോ ഒന്നും അവർ ശ്രദ്ധിച്ചിരുന്നില്ല. ആഡംബര ജീവിതമായിരുന്നു ശോശാമ്മ നയിച്ചിരുന്നത്.നാട്ടുകാരൊക്കെ ശോശാമ്മയെ വിളിച്ചിരുന്നത് സർക്കീട്ട് ശോശാമ്മ എന്നായിരുന്നു. സ്വദേശീയ വാദത്തിന്റെ ഫലമായി വറീതിന് തന്റെ ജോലി നഷ്ടമായി. നാട്ടിൽ തിരിച്ചെത്തിയ അയാൾക്ക് കടക്കെണിയിലായ തന്റെ കുടുംബത്തെയാണ് കാണാൻ കഴിഞ്ഞത്.
അന്ന് താൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചെന്നാണ് വറീത് പറഞ്ഞത്.പിന്നീട് വളരെ കഷ്ടപ്പെട്ടാണ് അയാൾ തന്റെ മകളെ കെട്ടിച്ചയച്ചത്. പിടിച്ചു നിൽക്കാൻ അന്ന് തുണയായത് മൂത്ത പെങ്ങളുടെ മകനായ ലോനപ്പനാണ്. അയാൾ തന്നെയാണ് ഇപ്പോഴും വറീതിന് തുണയായി നിലകൊള്ളുന്നത്. തന്റെ കൈയിൽ പണം ഉണ്ടായിരുന്നപ്പോൾ തന്നെ ക്കൊണ്ട് പലർക്കും ആവശ്യം ഉണ്ടായിരുന്നെന്നും ജോലി നഷ്ടപ്പെട്ട് താൻ ഒന്നുമില്ലാത്ത അവസ്ഥയിലെത്തിയപ്പോൾ മക്കൾക്ക് പോലും തന്നെ വേണ്ടാതായെന്നുമാണ് അയാൾ എന്നോട് പറഞ്ഞത്. മക്കൾക്കൊപ്പം താമസിക്കാൻ പാടില്ലേ എന്ന എന്റെ ചോദ്യത്തിന് അവർക്കെല്ലാം താൻ ഒരധികപ്പറ്റാണന്നാണ് നിറകണ്ണുകളോടെ അയാൾ പറഞ്ഞത്.
മകളെ കെട്ടിച്ചയയ്ക്കുന്നതിനായി ആൺമക്കൾ രണ്ടുപേരും സഹായിക്കുന്നതിനായി മുന്നോട്ട് വരാഞ്ഞ സാഹചര്യത്തിലാണ് വീടും വീടിരുന്ന പന്ത്രണ്ട് സെന്റ് സ്ഥലവും വിൽക്കേണ്ടി വന്നത്. താൻ ഇപ്പോൾ ഒരു തെരുവ് തെണ്ടിക്ക് സമാനമായെന്ന് പറയുമ്പോൾ അയാൾ വല്ലാതെ ഏങ്ങലടിച്ച് കരയുന്നുണ്ടായിരുന്നു. വറീതിന്റെ ഈയൊരവസ്ഥയ്ക്ക് ആരെ നാം കുറ്റപ്പെടുത്തണം? അയാളുടെ ഭാര്യ ശോശാമ്മയേയോ, അയാളുടെ മക്കളേയോ, അതോ അയാളെ തന്നെയോ? ഇക്കാര്യത്തിൽ അവരവരുടേതായ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്നാണ് എന്റെ പക്ഷം.
എങ്കിലും വറീതിന്റെ കുടുംബവും അയാളുടെ ജീവിതവും ഇപ്പരുവത്തിൽ ആകാൻ മുഖ്യ കാരണം വറീതും ഭാര്യ ശോശാമ്മയും തന്നെ ആണെന്നാണ് ഞാൻ വിചാരിക്കുന്നത്. കാരണം ഒരു കുടുംബത്തിന്റെ മുഖ്യ ശിൽപികൾ ഭാര്യാ ഭർത്താക്കന്മാർ തന്നെയാണല്ലൊ. ഇരുവരും തമ്മിലുള്ള ആശയ വിനിമയവും കുടുംബത്തിന്റെയും മക്കളുടെയും നല്ല ഭാവിയെക്കുറിച്ച് അവർ പുലർത്തുന്ന അഭിപ്രായ ഐക്യവും ആശയസ്വരൂപണവും കുടുംബവിജയത്തിന് മറ്റെന്തിനെയും കാൾ പ്രധാനപ്പെട്ടതാണ്.
താൻ അധ്വാനിച്ചുണ്ടാക്കിയ പണമത്രയും ഭാര്യ ശോശാമ്മയുടെ പേരിൽ അയച്ചു കൊണ്ടിരുന്ന വറീത് കുടുംബകാര്യങ്ങളും മക്കളുടെ കാര്യങ്ങളും മറ്റും ഭാര്യയോട് ചോദിച്ചറിയാനും വേണ്ടുന്ന നിർദ്ദേശങ്ങൾ അപ്പോഴപ്പോൾ നൽകാനും ശ്രദ്ധിച്ചിരുന്നോ? തന്റെ ഭാര്യയുടെ മേൽ വിശ്വാസമുണ്ടായിരുന്ന വറീത് ഇക്കാര്യങ്ങളൊന്നും വേണ്ടത്ര അന്വേഷിച്ചിരുന്നില്ല എന്നാണ് എന്നോട് പറഞ്ഞത്. തന്നെയുമല്ല പണച്ചെലവാകുമല്ലൊ എന്ന് കരുതി രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രമാണ് വീട്ടിലും നാട്ടിലുമൊക്കെ അയാൾ എത്തിയിരുന്നതും. ശോശാമ്മയുടെ മേൽ പൂർണ വിശ്വാസം അർപ്പിച്ചിരുന്ന വറീതിനെ ഈ പരുവത്തിൽ ആക്കിയതിന് പിന്നിലെ മുഖ്യ ശക്തി ശോശാമ്മ തന്നെയാണെന്ന് പറയേണ്ടി വരും.
വിശ്വാസവഞ്ചനയാണ് ആ സ്ത്രീ കാട്ടിയത് എന്ന കാര്യത്തിൽ വിരുദ്ധാഭിപ്രായം ഉണ്ടാകുകയില്ലല്ലൊ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിൽ തന്നെയും തങ്ങൾക്ക് വേണ്ടി അധ്വാനിച്ചത് മുഴുവൻ വറീതെന്ന തങ്ങളുടെ അപ്പനാണെന്ന തിരിച്ചറിവ് അയാളുടെ മക്കൾക്ക് ഉണ്ടാകേണ്ടതായിരുന്നു. സത്യാവസ്ഥ മനസിലാക്കാനെങ്കിലും അവർക്കൊന്ന് പരിശ്രമിക്കാമായിരുന്നു.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail:
[email protected]
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
ഓരോ ചോറിനും വിലയുണ്ട്, അന്നം കുപ്പയിൽ എറിയരുത്
പത്തു രൂപയുടെ കഞ്ഞിയും മുപ്പതു രൂപയുടെ ഉൗണും തട്ടുകടയിൽനിന്നു വാങ്ങി വിശപ്പടക്കുന്ന രോഗികൾ സർക്കാർ ആശുപത്രിയിൽ പല
മദ്യപൻ നശിക്കും, കുടുംബം നാമാവശേഷമാകും
സ്കൂൾ ബാഗും കുടയും നോട്ടുബുക്കുകളും വാങ്ങാൻ നവജീവനിലെത്തിയ ഒരു കുട്ടി പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.’ എന്റെ
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
വഴിപിഴയ്ക്കാതെ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു അദ്ഭുതക്കാഴ്ചതന്നെയാണ് ഇവിടത്തെ റോഡുകൾ. സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ദേശീയപാത
എല്ലാവർക്കും ക്രിസ്മസ്
ക്രിസ്മസ് ഇവിടെ ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഒരു ചടങ്ങല്ല. സർവ മത, ഭാഷാ, ദേശീയ വിഭാഗങ്ങൾക്കും ആനന്ദിക്കാനും ആഹ്ലാദി
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
ഓരോ ചോറിനും വിലയുണ്ട്, അന്നം കുപ്പയിൽ എറിയരുത്
പത്തു രൂപയുടെ കഞ്ഞിയും മുപ്പതു രൂപയുടെ ഉൗണും തട്ടുകടയിൽനിന്നു വാങ്ങി വിശപ്പടക്കുന്ന രോഗികൾ സർക്കാർ ആശുപത്രിയിൽ പല
മദ്യപൻ നശിക്കും, കുടുംബം നാമാവശേഷമാകും
സ്കൂൾ ബാഗും കുടയും നോട്ടുബുക്കുകളും വാങ്ങാൻ നവജീവനിലെത്തിയ ഒരു കുട്ടി പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.’ എന്റെ
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
വഴിപിഴയ്ക്കാതെ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു അദ്ഭുതക്കാഴ്ചതന്നെയാണ് ഇവിടത്തെ റോഡുകൾ. സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ദേശീയപാത
എല്ലാവർക്കും ക്രിസ്മസ്
ക്രിസ്മസ് ഇവിടെ ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഒരു ചടങ്ങല്ല. സർവ മത, ഭാഷാ, ദേശീയ വിഭാഗങ്ങൾക്കും ആനന്ദിക്കാനും ആഹ്ലാദി
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ് എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
Latest News
റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയിൽ
ഗോവ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ നേട്ടവുമായി ബിജെപി
അവനവൻ കുഴിക്കുന്ന....! ബാങ്ക് കൊള്ളയ്ക്കു കുഴിച്ച ടണലിൽ അകപ്പെട്ട വിരുതനെ പൊക്കി പോലീസ്
നുപുർ ശർമയെ വധിക്കാൻ പദ്ധതിയിട്ട ഭീകരൻ പിടിയിൽ
വിൻഡീസിനെതിരെ കിവികൾക്ക് കൂറ്റൻ ജയം
Latest News
റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയിൽ
ഗോവ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വൻ നേട്ടവുമായി ബിജെപി
അവനവൻ കുഴിക്കുന്ന....! ബാങ്ക് കൊള്ളയ്ക്കു കുഴിച്ച ടണലിൽ അകപ്പെട്ട വിരുതനെ പൊക്കി പോലീസ്
നുപുർ ശർമയെ വധിക്കാൻ പദ്ധതിയിട്ട ഭീകരൻ പിടിയിൽ
വിൻഡീസിനെതിരെ കിവികൾക്ക് കൂറ്റൻ ജയം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top