Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
ഒരു കുടുംബനാഥന്റെ പതനം
ആഗതൻ ഒരു സീനിയർ സിറ്റിസൺ ആണ്. ചോദിച്ചപ്പോൾ മനസിലായി അയാൾക്ക് പ്രായം അറുപത്തേഴായെന്ന്. വിവാഹിതനാണ്. മൂന്ന് മക്കളുണ്ട്. മക്കളുടെയെല്ലാവരുടെയും കല്യാണം കഴിഞ്ഞു.ഒരാൾ അബുദാബിയിലാണ്. അയാൾ മക്കളിൽ മൂത്തവനാണ്. ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പമാണ് താമസം. ഇടയ്ക്കുള്ളത് പെണ്ണാണ്. ഒഡീഷയിൽ ഭർത്താവിനും ഏക മകനുമൊപ്പം സ്ഥിരതാമസമാണ്.
ഏറ്റവും ഇളയവനന്റെ വിവാഹം കഴിഞ്ഞെങ്കിലും അയാൾക്ക് മക്കളില്ല. ഹോട്ടൽ ജോലിക്കാരനാണ്.താമസം റാന്നിയിലാണ്. ആഗതനായ അയാൾ ഇപ്പോൾ താമസിക്കുന്നത് ഒരു ലോഡ്ജിലാണ്.ഇളയ മകന്റെ വിവാഹം വരെ താമസം വാടക വീട്ടിലായിരുന്നു. ഭാര്യ മരിച്ചിട്ട് ഏഴു വർഷമായി. അയാളുടേത് ഒരു ദരിദ്ര കുടുംബമായിരുന്നു. അപ്പന്റെ കാലത്ത് കോട്ടയത്തുനിന്ന് കല്ലൂപ്പാറയിൽ കുടിയേറിയതാണ്. ചുമട്ടു തൊഴിലാളി ആയിരുന്നു അപ്പൻ കറിയാച്ചൻ.
ആഗതന് സഹോദരങ്ങൾ അഞ്ചു പേരാണ്. അഞ്ചു പേരും ജീവിച്ചിരുപ്പുണ്ട്.അയാളുടെ കാര്യങ്ങളൊക്കെ ഇപ്പോൾ നോക്കുന്നത് മൂത്ത പെങ്ങളുടെ മകനാണ്. അയാൾ ഒരു കോൺട്രാക്ടറാണ്. ആഗതനായ അയാൾ തന്റെ തൊഴിൽ ജീവിതം ആരംഭിക്കുന്നത് ഒരു പെട്രോൾ പമ്പ് ജോലിക്കാരനായിട്ടാണ്. പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീട്ടിലെ അവസ്ഥ അന്ന് അതിന് അനുവദിച്ചില്ല. ആഗതൻ വറീത് എന്ന വർഗീസ്. ഇരുപത് വർഷത്തോളം ഗൾഫിലായിരുന്നു. അവിടെ ഹോട്ടൽ പണിക്കാരനായിരുന്നു.
മക്കളെ മൂവരെയും പഠിപ്പിച്ച് നല്ല നിലയിലാക്കണമെന്ന് അയാൾക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കാര്യങ്ങൾ ആ വഴിക്കൊന്നും പോയില്ല. അയാളുടെ ഭാര്യ ശോശാമ്മ അയാൾ പറയും പോലെ 'അത്ര ശരിയല്ലായിരുന്നു'. തന്റെ മക്കളുടെ പഠനത്തിലോ അവരുടെ രൂപീകരണത്തിലോ ഒന്നും അവർ ശ്രദ്ധിച്ചിരുന്നില്ല. ആഡംബര ജീവിതമായിരുന്നു ശോശാമ്മ നയിച്ചിരുന്നത്.നാട്ടുകാരൊക്കെ ശോശാമ്മയെ വിളിച്ചിരുന്നത് സർക്കീട്ട് ശോശാമ്മ എന്നായിരുന്നു. സ്വദേശീയ വാദത്തിന്റെ ഫലമായി വറീതിന് തന്റെ ജോലി നഷ്ടമായി. നാട്ടിൽ തിരിച്ചെത്തിയ അയാൾക്ക് കടക്കെണിയിലായ തന്റെ കുടുംബത്തെയാണ് കാണാൻ കഴിഞ്ഞത്.
അന്ന് താൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചെന്നാണ് വറീത് പറഞ്ഞത്.പിന്നീട് വളരെ കഷ്ടപ്പെട്ടാണ് അയാൾ തന്റെ മകളെ കെട്ടിച്ചയച്ചത്. പിടിച്ചു നിൽക്കാൻ അന്ന് തുണയായത് മൂത്ത പെങ്ങളുടെ മകനായ ലോനപ്പനാണ്. അയാൾ തന്നെയാണ് ഇപ്പോഴും വറീതിന് തുണയായി നിലകൊള്ളുന്നത്. തന്റെ കൈയിൽ പണം ഉണ്ടായിരുന്നപ്പോൾ തന്നെ ക്കൊണ്ട് പലർക്കും ആവശ്യം ഉണ്ടായിരുന്നെന്നും ജോലി നഷ്ടപ്പെട്ട് താൻ ഒന്നുമില്ലാത്ത അവസ്ഥയിലെത്തിയപ്പോൾ മക്കൾക്ക് പോലും തന്നെ വേണ്ടാതായെന്നുമാണ് അയാൾ എന്നോട് പറഞ്ഞത്. മക്കൾക്കൊപ്പം താമസിക്കാൻ പാടില്ലേ എന്ന എന്റെ ചോദ്യത്തിന് അവർക്കെല്ലാം താൻ ഒരധികപ്പറ്റാണന്നാണ് നിറകണ്ണുകളോടെ അയാൾ പറഞ്ഞത്.
മകളെ കെട്ടിച്ചയയ്ക്കുന്നതിനായി ആൺമക്കൾ രണ്ടുപേരും സഹായിക്കുന്നതിനായി മുന്നോട്ട് വരാഞ്ഞ സാഹചര്യത്തിലാണ് വീടും വീടിരുന്ന പന്ത്രണ്ട് സെന്റ് സ്ഥലവും വിൽക്കേണ്ടി വന്നത്. താൻ ഇപ്പോൾ ഒരു തെരുവ് തെണ്ടിക്ക് സമാനമായെന്ന് പറയുമ്പോൾ അയാൾ വല്ലാതെ ഏങ്ങലടിച്ച് കരയുന്നുണ്ടായിരുന്നു. വറീതിന്റെ ഈയൊരവസ്ഥയ്ക്ക് ആരെ നാം കുറ്റപ്പെടുത്തണം? അയാളുടെ ഭാര്യ ശോശാമ്മയേയോ, അയാളുടെ മക്കളേയോ, അതോ അയാളെ തന്നെയോ? ഇക്കാര്യത്തിൽ അവരവരുടേതായ ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്നാണ് എന്റെ പക്ഷം.
എങ്കിലും വറീതിന്റെ കുടുംബവും അയാളുടെ ജീവിതവും ഇപ്പരുവത്തിൽ ആകാൻ മുഖ്യ കാരണം വറീതും ഭാര്യ ശോശാമ്മയും തന്നെ ആണെന്നാണ് ഞാൻ വിചാരിക്കുന്നത്. കാരണം ഒരു കുടുംബത്തിന്റെ മുഖ്യ ശിൽപികൾ ഭാര്യാ ഭർത്താക്കന്മാർ തന്നെയാണല്ലൊ. ഇരുവരും തമ്മിലുള്ള ആശയ വിനിമയവും കുടുംബത്തിന്റെയും മക്കളുടെയും നല്ല ഭാവിയെക്കുറിച്ച് അവർ പുലർത്തുന്ന അഭിപ്രായ ഐക്യവും ആശയസ്വരൂപണവും കുടുംബവിജയത്തിന് മറ്റെന്തിനെയും കാൾ പ്രധാനപ്പെട്ടതാണ്.
താൻ അധ്വാനിച്ചുണ്ടാക്കിയ പണമത്രയും ഭാര്യ ശോശാമ്മയുടെ പേരിൽ അയച്ചു കൊണ്ടിരുന്ന വറീത് കുടുംബകാര്യങ്ങളും മക്കളുടെ കാര്യങ്ങളും മറ്റും ഭാര്യയോട് ചോദിച്ചറിയാനും വേണ്ടുന്ന നിർദ്ദേശങ്ങൾ അപ്പോഴപ്പോൾ നൽകാനും ശ്രദ്ധിച്ചിരുന്നോ? തന്റെ ഭാര്യയുടെ മേൽ വിശ്വാസമുണ്ടായിരുന്ന വറീത് ഇക്കാര്യങ്ങളൊന്നും വേണ്ടത്ര അന്വേഷിച്ചിരുന്നില്ല എന്നാണ് എന്നോട് പറഞ്ഞത്. തന്നെയുമല്ല പണച്ചെലവാകുമല്ലൊ എന്ന് കരുതി രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രമാണ് വീട്ടിലും നാട്ടിലുമൊക്കെ അയാൾ എത്തിയിരുന്നതും. ശോശാമ്മയുടെ മേൽ പൂർണ വിശ്വാസം അർപ്പിച്ചിരുന്ന വറീതിനെ ഈ പരുവത്തിൽ ആക്കിയതിന് പിന്നിലെ മുഖ്യ ശക്തി ശോശാമ്മ തന്നെയാണെന്ന് പറയേണ്ടി വരും.
വിശ്വാസവഞ്ചനയാണ് ആ സ്ത്രീ കാട്ടിയത് എന്ന കാര്യത്തിൽ വിരുദ്ധാഭിപ്രായം ഉണ്ടാകുകയില്ലല്ലൊ. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിൽ തന്നെയും തങ്ങൾക്ക് വേണ്ടി അധ്വാനിച്ചത് മുഴുവൻ വറീതെന്ന തങ്ങളുടെ അപ്പനാണെന്ന തിരിച്ചറിവ് അയാളുടെ മക്കൾക്ക് ഉണ്ടാകേണ്ടതായിരുന്നു. സത്യാവസ്ഥ മനസിലാക്കാനെങ്കിലും അവർക്കൊന്ന് പരിശ്രമിക്കാമായിരുന്നു.
സിറിയക് കോട്ടയിൽ
ഫോൺ: 9447343828
E-mail:
[email protected]
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ് എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ് എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
കാര്യം നിസാരം
അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ
ശീലങ്ങൾ മാറ്റണം
ഡോക്ടർ ആണ് അയാൾ. ഹൈറേഞ്ചിൽ ഉള്ള ഒരു കർഷക കുടുംബത്തിലെ മൂന്നാമത്തെ സന്താനം. അയാളുടെ അപ്പൻ പോത്തച്ചൻ തന്റെ കാർഷികവൃത
ഉയിർത്തെഴുന്നേൽപ്പ്
അയാളുടെ മരണം ആ നാട്ടുകാർക്ക് എല്ലാവർക്കും അവിശ്വസനീയമായ ഒരു വാർത്തയായിരുന്നു. അയാൾ കുമാർ എന്ന് നാട്ടുകാർ വിളിച്ച
വിവാഹം വേണ്ട!
മക്കളിൽ മൂത്തവളാണവൾ, റിനി. നേരെ ഇളയവൾ റിനീഷ. ഏറ്റവും ഇളയവൻ റിനോഷ്.റിനോഷ് പി.ജി വിദ്യാർത്ഥിയാണ്.റിനോഷും റിനിയും
മക്കളെ മാനിക്കണം
ഒരധ്യാപകന്റെ മകനാണയാൾ. പേര് ചെറിയാൻ. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തിട്ട് അഞ്ച് വർഷമായി.ചെറിയാന്റെ ഭാ
മാനക്കേട് ഉണ്ടാക്കുന്നവർ
അവൾക്ക് പ്രായം ഇരുപത്തൊൻപത് ആയെങ്കിലും കാഴ്ചയിൽ അത്രയും തോന്നുകയില്ല. കുര്യാപ്പി-മോളമ്മ ദന്പതികളുടെ മൂന്ന് മക്ക
മക്കൾക്കു വേണ്ടി അധ്വാനിക്കുന്നവർ
വലിയ വ്യഥയോടെയാണ് വൃദ്ധ ദന്പതികളായ അവരിരുവരും എന്നെ കാണാൻ വന്നത്. ഞങ്ങൾക്ക് അന്യോന്യം മുൻകൂട്ടി പരിചയം ഒന്നുമില
രണ്ടാം വിവാഹം
അയാൾക്ക് തന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും ഒന്ന് തുറന്നുപറഞ്ഞേ മതിയാകൂ. ഫോണ് മാർഗമാണ് അയാൾ എന്നോട് സംസാരിച്ചത്. കക്ഷ
അഭിലാഷിന്റെ തത്ത്വശാസ്ത്രം
അഭിലാഷിനെ ഞാൻ പരിചയപ്പെടുന്നത് പത്തു വർഷം മുന്പാണ്. അന്ന് അയാൾക്ക് ഇരുപത് വയസാണ്. ശാരീരിക വൈകല്യമുള്ള അഭിലാഷ് ഇ
Latest News
രണ്ടില; ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ
തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂരിൽ വിദ്യാർഥിയെ മർദിച്ച സംഭവം: പ്രതിക്ക് ജാമ്യം
സ്വർണ വില വീണ്ടും കുറഞ്ഞു
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക് വീരമൃത്യു
Latest News
രണ്ടില; ജോസഫ് വിഭാഗം സുപ്രീം കോടതിയിൽ
തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
കണ്ണൂരിൽ വിദ്യാർഥിയെ മർദിച്ച സംഭവം: പ്രതിക്ക് ജാമ്യം
സ്വർണ വില വീണ്ടും കുറഞ്ഞു
ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; ജവാന്മാർക്ക് വീരമൃത്യു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top