Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
മക്കളെ മാനിക്കണം
ഒരധ്യാപകന്റെ മകനാണയാൾ. പേര് ചെറിയാൻ. ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. റിട്ടയർ ചെയ്തിട്ട് അഞ്ച് വർഷമായി.ചെറിയാന്റെ ഭാര്യ കുഞ്ഞമ്മയും ബാങ്ക് ഉദ്യോഗസ്ഥയാണ്. അടുത്ത വർഷം റിട്ടയർ ചെയ്യും.ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്, നിത്യയും നിധിനും. നിത്യ ടീച്ചറും നിധിൻ ഖത്തറിൽ ഒരു വിദേശ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിന്റെ ഫ്ലോർ മാനേജരുമാണ്. നിധിൻ ഹോട്ടൽ മാനേജ്മെന്റ് പഠിച്ച ആളാണ്. ചെറിയാനും നിധിനും ഇപ്പോൾ അത്ര യോജിപ്പിലല്ല.
അപ്പനും മകനും തമ്മിലുള്ള മാനസികാകൽച്ചയുടെ മുഴുവൻ നീറ്റലും അനുഭവിക്കുന്നത് കുഞ്ഞമ്മയും മകൾ നിത്യയുമാണ്. നിത്യ വിവാഹിതയാണ്.നിധിന്റെ വിവാഹം കഴിഞ്ഞിട്ട് ആറ് മാസമേ ആയിട്ടുള്ളു. ഭാര്യ മഞ്ജു നിധിനോടൊപ്പം ഖത്തറിലാണ്. നിധിൻ വിദേശത്ത് ജോലി ചെയ്യാൻ തുടങ്ങിയിട്ട് അഞ്ച് വർഷമായെങ്കിലും ഇതുവരെയും ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല എന്ന നഷ്ടബോധം പുലർത്തുന്ന ആളാണ്. തന്റെ ശമ്പളം മാത്രമല്ല നഴ്സായ തന്റെ ഭാര്യയുടെ ശമ്പളവും മാസം തോറും തന്റെ പപ്പയുടെ പേർക്ക് അയച്ചു കൊടുക്കേണ്ടിവരുന്നതിനാലാണ് താനിപ്പോഴും പാപ്പരായി കഴിയുന്നത് എന്നാണ് അയാൾ പറയുന്നത്.
ഇക്കാര്യത്തെപ്രതി അപ്പനും മകനും തമ്മിൽ വഴക്കുണ്ടാകുകയും ആ വഴക്ക് ഇരുവരെയും മാനസികമായി അകറ്റുകയും ചെയ്തു. വിവാഹത്തിന് മുമ്പ് തന്റെ മകന് തന്റെ നേരെയൊന്ന് നോക്കാൻ പോലും ധൈര്യം ഇല്ലായിരുന്നെന്നും വിവാഹശേഷം അവനിൽ ഉണ്ടായ മാറ്റത്തിന് കാരണം അവന്റെ ഭാര്യയും അവളുടെ മാതാപിതാക്കളുമാണെന്നും പറയുന്ന ചെറിയാൻ തന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തന്റെ മകനോട് ഒന്നും സംസാരിക്കാറില്ല. ബാങ്കിൽ ജോലിയിലായിരുന്ന കാലത്ത് മാത്രമല്ല പിന്നീടും ആവശ്യത്തിൽ കവിഞ്ഞ് ഭൂമി വാങ്ങിക്കൂട്ടുന്ന ആളാണ് ചെറിയാൻ.
തനിക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്നും പപ്പ വാങ്ങിക്കൂട്ടുന്ന സ്ഥലമൊക്കെ ഭാവിയിൽ നോക്കി നടത്താൻ തന്നെക്കൊണ്ടാവില്ലെന്നും തന്റെ പപ്പയോട് നിധിൻ കെഞ്ചി പറഞ്ഞിട്ടും ചെറിയാൻ തന്റെ മകന്റെ വാക്കുകൾക്ക് ചെവികൊടുത്തില്ല.പുതിയ ഭൂമി വാങ്ങുന്നതിനായി ലോൺ എടുക്കുന്നതിനുള്ള തയാറെടുപ്പിലാണ് അയാൾ ഇപ്പോഴും. ഒരു ചെറിയ ജീവിതത്തിന് വേണ്ടി വലിയ സമ്പാദ്യങ്ങളുടെ പിന്നാലെ പോകുകയും ആ വഴിക്ക് ജീവിതത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന കുറെയേറെ മനുഷ്യരുടെ പ്രതിനിധിയാണ് ചെറിയാൻ.
ജീവിതത്തിന് വേണ്ടിയുള്ള പലതിനെയും കാൾ ജീവിതത്തെ തന്നെ വലിയ സമ്പത്തായി കാണുക എന്നതാണ് സന്തോഷത്തോടെ ജീവിക്കുന്നതിനുള്ള മുഖ്യ ഉപാധി. എന്നും കടം വാങ്ങലും പലിശ അടയ്ക്കലും കടം വീട്ടലും ഒക്കെ ആയി കഴിയുന്ന ചില മനുഷ്യരുണ്ട് നമ്മുടെ ചുറ്റുപാടും. ഇക്കൂട്ടരുടെ വീടുകളിൽ സമാധാനം എന്നൊന്ന് ഒരു കാലത്തും ഉണ്ടാകുകയില്ല. അവർ എന്നും കൂട്ടലും കിഴിക്കലുമൊക്കെയായിട്ടായിരിക്കും കഴിയുന്നത്.
എന്നാൽ ജീവിതത്തിന്റെ കണക്ക് അവർക്ക് പിഴയ്ക്കും എന്നത് നേരാണ്.ചെറിയാന് ഇതെന്തിന്റെ കേടാണ്. ഇനിയുമെങ്കിലും അയാൾക്ക് വാങ്ങിക്കൂട്ടലുകൾ ഒന്ന് നിർത്തിക്കൂടേ? അയാൾ വാങ്ങിക്കൂട്ടുന്നതൊക്കെ അനുഭവിക്കേണ്ട അയാളുടെ മകന് അവയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞിട്ടും അവന്റെയും അവന്റെ ഭാര്യയുടെയും മാസശമ്പളത്തിന്റെ ചില്ലിക്കാശ് പോലും കൈയിൽ വയ്ക്കാൻ അവരെ അനുവദിക്കാതെ അത് മുഴുവൻ പിടിച്ചുപറിക്കുന്നതിനെപ്പറ്റി എന്ത് പറയാനാണ്. ഇന്ന് സന്തോഷമായി ജീവിക്കാൻ ദൈവം നൽകുന്നത് അതിനായി വിനിയോഗിക്കാതെ നാളത്തേക്കു് സൂക്ഷിച്ച് വച്ചിട്ട് എന്ത് കാര്യം.
ഇന്ന് സന്തോഷമായി ജീവിക്കാതെ നാളെ ജീവിക്കാം എന്ന് വിചാരിച്ചിട്ട് എന്താണ് പ്രയോജനം?. മക്കൾ തങ്ങളോളമായാൽ അവരോട് അഭിപ്രായം ചോദിക്കുന്നതും അവക്ക് പ്രാധാന്യം കൽപിക്കുന്നതും നിസ്സാരമായി അപ്പനമ്മമാർ കരുതരുത്. മക്കൾ തന്നെയും മാതാപിതാക്കളെ മാനിക്കുന്നതിനുള്ള വഴിയാണത്. താൻ ചിന്തിക്കുന്നതും തന്റെ തീരുമാനവുമാണ് ശരിയെന്ന് ചിന്തിച്ച് പ്രായപൂർത്തിയായ മക്കളുടെ നിർദ്ദേശങ്ങളെ പുഛിച്ച് തള്ളുന്നത് പരസ്പര ബന്ധത്തകർച്ചയ്ക്കേ ഉപകരിക്കൂ.
സിറിയക് കോട്ടയിൽ
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
വഴിപിഴയ്ക്കാതെ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു അദ്ഭുതക്കാഴ്ചതന്നെയാണ് ഇവിടത്തെ റോഡുകൾ. സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ദേശീയപാത
എല്ലാവർക്കും ക്രിസ്മസ്
ക്രിസ്മസ് ഇവിടെ ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഒരു ചടങ്ങല്ല. സർവ മത, ഭാഷാ, ദേശീയ വിഭാഗങ്ങൾക്കും ആനന്ദിക്കാനും ആഹ്ലാദി
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ് എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
വഴിപിഴയ്ക്കാതെ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു അദ്ഭുതക്കാഴ്ചതന്നെയാണ് ഇവിടത്തെ റോഡുകൾ. സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ദേശീയപാത
എല്ലാവർക്കും ക്രിസ്മസ്
ക്രിസ്മസ് ഇവിടെ ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഒരു ചടങ്ങല്ല. സർവ മത, ഭാഷാ, ദേശീയ വിഭാഗങ്ങൾക്കും ആനന്ദിക്കാനും ആഹ്ലാദി
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ് എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
Latest News
തായ്ലൻഡ് ഓപ്പൺ: യമാഗുച്ചിയെ തകർത്ത് സിന്ധു സെമിയിൽ
രാജ്യത്ത് ആദ്യമായി ഒമിക്രോൺ ഉപവകഭേദം സ്ഥിരീകരിച്ചു
അടുത്ത സീസണിലും ചെന്നൈയ്ക്കു തലയുണ്ടാകും; വിരമിക്കൽ ഉടനില്ലെന്ന് ധോണി
ചിന്തൻ ശിബിരം പരാജയമെന്ന് പ്രശാന്ത് കിഷോർ
ജെറ്റ് എയർവേയ്സിന് വീണ്ടും ചിറക് മുളയ്ക്കുന്നു
Latest News
തായ്ലൻഡ് ഓപ്പൺ: യമാഗുച്ചിയെ തകർത്ത് സിന്ധു സെമിയിൽ
രാജ്യത്ത് ആദ്യമായി ഒമിക്രോൺ ഉപവകഭേദം സ്ഥിരീകരിച്ചു
അടുത്ത സീസണിലും ചെന്നൈയ്ക്കു തലയുണ്ടാകും; വിരമിക്കൽ ഉടനില്ലെന്ന് ധോണി
ചിന്തൻ ശിബിരം പരാജയമെന്ന് പ്രശാന്ത് കിഷോർ
ജെറ്റ് എയർവേയ്സിന് വീണ്ടും ചിറക് മുളയ്ക്കുന്നു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top