Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്ടു വർഷംകൂടി ഉണ്ട്. അയാൾ റോയി തോമസ്, ഭാര്യ അജിത. മക്കൾ അലനും അമൂല്യയും അഞ്ജനയും. അമൂല്യയുടെ വിവാഹം കഴിഞ്ഞു. അലന്റെയും അഞ്ജനയുടെയും വിവാഹമാണ് ഇനി നടക്കാനുള്ളത്. അമൂല്യയും ഭർത്താവ് കിരണും ബാംഗ്ലൂരാണ്. ഒരു കുട്ടിയുണ്ട് അവർക്ക്.
കിരൺ നല്ലൊരു മരുമകൻ ആണെന്നാണ് അജിത ടീച്ചർ എന്നോട് പറഞ്ഞത്. മക്കൾ മൂവരും അപ്പനമ്മമാരായ തങ്ങൾക്ക് വിധേയരായാണ് ജീവിച്ചതെന്നും അവരെ ക്കുറിച്ചോർക്കുമ്പോൾ തങ്ങൾക്കെന്നും അഭിമാനം ആണെന്നും ടീച്ചർ എന്നോട് പറയുമ്പോൾ ടീച്ചറുടെ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു. ടീച്ചർ പിന്നീട് എന്നോട് സംസാരിച്ചത് തന്റെ വിവാഹത്തിന്റെ ആരംഭം മുതൽ ഉള്ള ചില കാര്യങ്ങളാണ്. അജിത ടീച്ചറിന്റേത്, ടീച്ചറും മൂത്ത സഹോദരൻ അലനും മാതാപിതാക്കളും അടങ്ങുന്ന കൊച്ചു കുടുംബമായിരുന്നെങ്കിലും കെട്ടി കയറിച്ചെന്നത് ഏഴ് മക്കളുള്ള ഒരു വലിയ കുടുംബത്തിലേക്കായിരുന്നു. ടീച്ചറിന്റെ അപ്പന് ടീച്ചർ വിവാഹിതയാകുന്ന കാലത്ത് അൻപതിനാല് വയസാണ്.
ടൗൺ അന്തരീക്ഷത്തിൽ ജനിച്ചുവളർന്ന ടീച്ചർ വിവാഹം ചെയ്ത് കയറിച്ചെന്നത് ഒരു തനി ഗ്രാമീണ കുടുംബത്തിലേക്കാണ്. അമ്മായിയപ്പൻ അധ്യാപകനായിരുന്നു. ടീച്ചർ വിവാഹിതയായി ചെല്ലുമ്പോൾ അദ്ദേഹത്തിന് എഴുപത്തിനാല് വയസാണ്. തന്റെ പപ്പയുടെ സ്വഭാവത്തിൽ നിന്നു തികച്ചും വ്യത്യസ്തമായിരുന്നു തന്റെ ഭർതൃപിതാവിന്റെ സ്വഭാവം എന്നും, നിർബന്ധബുദ്ധിക്കാരനായ അദ്ദേഹത്തോടോ കുടുംബാംഗങ്ങളോടോ മല്ലടിക്കാൻ താനന്ന് പോയില്ലെന്നും, ആ വീടിന്റെ രീതികളോട് പരമാവധി ചേർന്നുപോകാൻ ആത്മാർത്ഥമായി ശ്രദ്ധിച്ചെന്നും, അത് താനും തന്റെ ഭർത്താവുമായുള്ള ബന്ധത്തെ ഊട്ടി ഉറപ്പിക്കാൻ സഹായകമായെന്നും, അതിന്റെ അനുഗ്രഹം ദൈവം തനിക്ക് തന്നെന്നും ടീച്ചർ എന്നോട് പറഞ്ഞു.
തന്റെ സ്നേഹവും ശുശ്രൂഷയും സ്വീകരിച്ച് ഇരുകൈകളും തന്റെ ശിരസിൽ വച്ച് തന്നെ അനുഗ്രഹിച്ചാണ് തന്റെ അമ്മായിയപ്പൻ മരണമടഞ്ഞതെന്ന് പറയുമ്പോൾ ടീച്ചറുടെ ഇരുകണ്ണുകളും നിറയുന്നത് ഞാൻ കണ്ടു.
കയറിച്ചെല്ലുന്ന വീടിനെയും അതിന്റെ സംവിധാനങ്ങളെയും മാറ്റിമറിച്ചു തനിക്കും തന്റെ ഇഷ്ടങ്ങൾക്കും അനുകൂലമാക്കാൻ ശ്രമിച്ച് പരാജയമടയുന്ന വിവാഹിതരായ കുറേ സ്ത്രീകളെ കാണാനും കേൾക്കാനും എനിക്ക് ഇടയായിട്ടുണ്ട്. അതിൽനിന്നൊക്കെ വ്യത്യസ്തമാണ് അജിത ടീച്ചറുടെ ജീവിതം എന്നത് പകൽപോലെ വ്യക്തമാണ്. ടീച്ചർ ശ്രമിച്ചത് താൻ കയറിച്ചെന്ന വീടിനെയും അവിടത്തെ രീതികളെയും തനിക്കായി മാറ്റാൻ അല്ല, ആ കുടുംബത്തിനായി തന്നെ ത്തന്നെ മാറ്റാനാണ്. ടീച്ചറിന്റെ ജീവിതവിജയത്തിന് കാരണം അതു തന്നെയാണെന്ന് ടീച്ചർ സമ്മതിക്കുമ്പോൾ തന്നെ കണ്ടുപഠിച്ച പെണ്മക്കൾ രണ്ടുപേരും മേൽപറഞ്ഞ കാര്യത്തിൽ തന്നെ അനുകരിക്കും എന്നാണ് തന്റെ വിശ്വാസം എന്നും എന്നോട് പറഞ്ഞു.
സ്വാർത്ഥമോഹങ്ങളോടെ ഭർതൃകുടുംബത്തോടും അതിലെ അന്തേവാസികളോടും മല്ലടിച്ച് ജീവിതം തകർത്തുകളയുന്ന കുറേയേറെ സ്ത്രീകളെ കാണാൻ ഇടയായിട്ടുണ്ട്. അത്തരക്കാരെപ്പോലെ തങ്ങളുടെ പെൺമക്കളും മാറാതിരിക്കാൻ അവരുടെ മാതാപിതാക്കൾ അതീവ ശ്രദ്ധയും ജാഗ്രതയും കാട്ടേണ്ടതാണ്.
അജിത ടീച്ചർ ഭർതൃഗൃഹത്തിൽ വിജയിക്കാൻ ഇടയായി എങ്കിൽ അതിനു പിന്നിൽ ടീച്ചറുടെ മാതാപിതാക്കൾക്കും വലിയൊരു പങ്കുണ്ടായിരുന്നു. ഭർതൃ ഭവനത്തിലെ പുത്തൻ രീതികളോട് പൊരുത്തപ്പെട്ടുപോകാനും ആ കുടുംബത്തിന്റെ സ്വന്തമായി മാറാനും നിരന്തരം തങ്ങളുടെ മകളെ അവർ പ്രോത്സാഹിപ്പിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
ഭർതൃഭവന ത്തോട് മല്ലടിക്കാൻ അല്ല ചേർന്നുപോകാൻ ആണ് വിവാഹിതരാകുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾ അവരെ പരിശീലിപ്പിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും. വിവാഹത്തോട് ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ അടിക്കടി വർദ്ധിക്കുമ്പോൾ വേറിട്ട് ചിന്തിക്കാനും പ്രവർത്തിക്കാനും പ്രേരണയും മാതൃകയും നൽകുന്നുണ്ട് അജിത ടീച്ചറിനെ പോലെയുള്ളവരുടെ ജീവിതങ്ങൾ.
സിറിയക് കോട്ടയിൽ
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
ഓരോ ചോറിനും വിലയുണ്ട്, അന്നം കുപ്പയിൽ എറിയരുത്
പത്തു രൂപയുടെ കഞ്ഞിയും മുപ്പതു രൂപയുടെ ഉൗണും തട്ടുകടയിൽനിന്നു വാങ്ങി വിശപ്പടക്കുന്ന രോഗികൾ സർക്കാർ ആശുപത്രിയിൽ പല
മദ്യപൻ നശിക്കും, കുടുംബം നാമാവശേഷമാകും
സ്കൂൾ ബാഗും കുടയും നോട്ടുബുക്കുകളും വാങ്ങാൻ നവജീവനിലെത്തിയ ഒരു കുട്ടി പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.’ എന്റെ
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ
നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
ഓരോ ചോറിനും വിലയുണ്ട്, അന്നം കുപ്പയിൽ എറിയരുത്
പത്തു രൂപയുടെ കഞ്ഞിയും മുപ്പതു രൂപയുടെ ഉൗണും തട്ടുകടയിൽനിന്നു വാങ്ങി വിശപ്പടക്കുന്ന രോഗികൾ സർക്കാർ ആശുപത്രിയിൽ പല
മദ്യപൻ നശിക്കും, കുടുംബം നാമാവശേഷമാകും
സ്കൂൾ ബാഗും കുടയും നോട്ടുബുക്കുകളും വാങ്ങാൻ നവജീവനിലെത്തിയ ഒരു കുട്ടി പറഞ്ഞ വാക്കുകൾ വല്ലാതെ വേദനിപ്പിച്ചു.’ എന്റെ
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
വഴിപിഴയ്ക്കാതെ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു അദ്ഭുതക്കാഴ്ചതന്നെയാണ് ഇവിടത്തെ റോഡുകൾ. സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ദേശീയപാത
എല്ലാവർക്കും ക്രിസ്മസ്
ക്രിസ്മസ് ഇവിടെ ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഒരു ചടങ്ങല്ല. സർവ മത, ഭാഷാ, ദേശീയ വിഭാഗങ്ങൾക്കും ആനന്ദിക്കാനും ആഹ്ലാദി
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
Latest News
വിഷം നൽകി തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി പാക് ക്രിക്കറ്റർ
അരിക്കൊമ്പനെ പിടിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
രാഹുൽ ഗാന്ധിയുടെ നുണപ്രചരണത്തിനു കിട്ടിയ തിരിച്ചടി: കെ.സുരേന്ദ്രൻ
കോഴിക്കോട്ട് മെഡി.കോളജിലെ പീഡനം; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ
സ്വർണക്കടത്ത്; ഡൽഹി വിമാനത്താവളത്തിലെ രണ്ട് തൊഴിലാളികൾ പിടിയിൽ
Latest News
വിഷം നൽകി തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണവുമായി പാക് ക്രിക്കറ്റർ
അരിക്കൊമ്പനെ പിടിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
രാഹുൽ ഗാന്ധിയുടെ നുണപ്രചരണത്തിനു കിട്ടിയ തിരിച്ചടി: കെ.സുരേന്ദ്രൻ
കോഴിക്കോട്ട് മെഡി.കോളജിലെ പീഡനം; അഞ്ച് ജീവനക്കാർക്ക് സസ്പെൻഷൻ
സ്വർണക്കടത്ത്; ഡൽഹി വിമാനത്താവളത്തിലെ രണ്ട് തൊഴിലാളികൾ പിടിയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top