Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോചന ഏതാണ്ട് ഉറച്ചുവന്നതാണ്. കാര്യമായ അന്വേഷണം നടത്തിയപ്പോഴാണ് പെണ്ണിന് ഒരു പയ്യനുമായി അടുപ്പമുണ്ടായിരുന്നു എന്നറിയുന്നത്. അപ്പനമ്മമാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് കല്യാണത്തിന് വഴങ്ങിയതെന്നും പ്രണയിച്ച ആളെ മറക്കാൻ അവൾ തയ്യാറായതെന്നുമാണ് അവർക്ക് അറിയാൻ കഴിഞ്ഞത്. ഏതായാലും വലിയൊരു കുരുക്കിൽ നിന്നാണ് തങ്ങൾ രക്ഷപ്പെട്ടത് എന്നാണ് അയാളും അയാളുടെ മാതാപിതാക്കളും പറയുന്നത്.
അയാൾ അജി, മാതാപിതാക്കൾ ഫ്രാൻസിസും കുസുമവും. തിരക്ക് കൂട്ടി വിവാഹാലോചന ഒന്നും ഇനി വേണ്ടെന്ന തീരുമാനത്തിലാണ് അവർ. വിവരങ്ങൾ അറിഞ്ഞു പെണ്ണിന്റെ അമ്മയുടെ ആങ്ങളമാർ അജിയെയും അയാളുടെ മാതാപിതാക്കളെയും കാണാനെത്തി. അനന്തരവളുടെ പ്രേമം കുട്ടിക്കളിയായി മാത്രം കണ്ടാൽ മതിയെന്നും ഈ വിവാഹം നടത്തുന്നതുകൊണ്ട് ഭാവിയിൽ ദോഷകരമായതൊന്നും ഉണ്ടാകില്ലെന്നും അജിക്കും അയാളുടെ മാതാപിതാക്കൾക്കും അവർ ഉറപ്പുനൽകി. വേണമെങ്കിൽ കുഴപ്പമൊന്നും ഉണ്ടാകില്ലെന്ന് പെൺകൊച്ചിനെക്കൊണ്ട് എഴുതിവയ്പിക്കാം എന്നും അവർ പറഞ്ഞു.
ഇത് കേട്ടപ്പോൾ അജിയുടെ അപ്പൻ ഫ്രാൻസിസ് അവരോട് ചോദിച്ചത് ഇങ്ങനെയുള്ള ഒരു പെങ്കൊച്ചിന്റെ ആലോചന അവരുടെ ആൺമക്കൾക്ക് വന്നാൽ കല്യാണം അവർ ഉറപ്പിക്കുമോ എന്നാണ്. ഫ്രാൻസിസിന്റെ ഭാഗത്തുനിന്നുണ്ടായ ആ ഒരു ചോദ്യത്തിന് അമ്മാച്ചന്മാരായ അവരാരുംതന്നെ ഉത്തരം നൽകിയില്ല. ഈയൊരു കാര്യത്തിൽ ഇനി ഒരു വീണ്ടുവിചാരം ഉണ്ടാകില്ല എന്ന് പറഞ്ഞാണ് അന്ന് അവരെ ഫ്രാൻസിസും കുടുംബവും യാത്രയാക്കിയത്. ഒരു പ്രേമം ഇത്രമാത്രം വലിയ ഒരു പ്രശ്നം ഉണ്ടാക്കുമോ എന്ന ചിന്തയിലാണ് അവർ അന്ന് തങ്ങളുടെ ഭവനങ്ങളിലേക്ക് തിരിച്ചുപോയത്. കാര്യങ്ങൾ അറിഞ്ഞ പെൺകുട്ടി തന്റെ മാതാപിതാക്കളോട് പറഞ്ഞത് തന്നെക്കുറിച്ച് ആരും വിഷമിക്കേണ്ട എന്നും താൻ പ്രേമിച്ച ആളെത്തന്നെ താൻ കെട്ടിക്കോളാം എന്നുമാണ്. ആ പെണ്ണ് ആഗ്രഹിക്കുംപോലെ അവൾ പ്രേമിച്ച പുരുഷനെ അവൾക്ക് വിവാഹം കഴിക്കാൻ കഴിയുമോ എന്തോ? കഴിയട്ടെ, അത്രമാത്രമല്ലേ വായനക്കാർക്കും എനിക്കും ചിന്തിക്കാനും പറയാനും പറ്റൂ.
അശ്രദ്ധയോടെയും അവിവേകത്തോടെയും ഉള്ള ചില പെൺകുട്ടികളുടെ ഇത്തരത്തിലുള്ള എടുത്തു ചാട്ടങ്ങൾ എത്രയോ കുടുംബങ്ങളെയാണ് തീരാവേദനയിൽ ആക്കിയിട്ടുള്ളത്. അത്തരത്തിൽ വേദന തിന്നുന്ന കുറേപ്പേരെങ്കിലും ഇല്ലേ വായനക്കാരുടെ ഇടയിൽ. മുമ്പിൽ വിളമ്പിയ ഭക്ഷണം തട്ടിത്തെറിപ്പിച്ചു പോകുന്നവർ. അങ്ങനെമാത്രമേ ഇത്തരക്കാരായ പെൺകുട്ടികളെപ്പറ്റി എനിക്ക് പറയാനാകൂ.
ന്യൂജൻ കൗമാര പ്രണയങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ് നിങ്ങളെങ്കിൽ അജിയുടെ അപ്പൻ ഫ്രാൻസിസ് ചോദിച്ച ചോദ്യം ഞാൻ കടമെടുത്തു നിങ്ങളോടും ചോദിക്കുകയാണ്, ഇത്തരത്തിലുള്ള ഒരു ആലോചന നിങ്ങളുടെ മകനോ മകൾക്കോ വന്നാലോ? മറ്റൊരു ആലോചനയും കൂടാതെ പ്രസ്തുത ആലോചന നിങ്ങൾ ഉറപ്പിക്കുമോ, അതോ പുനർവിചാരം നടത്തുമോ? പുനർ വിചാരം നടത്തുമെന്നാണോ ഉത്തരം. അത്തരത്തിൽ ആണെന്ന് ഞാൻ കരുതുന്നു. പക്വമായ ചിന്തയില്ലാതെ തോന്നുംപോലെ അരുതാത്ത പരിചയങ്ങളിലേക്കും അതുവഴി പ്രണയത്തിലേക്കും ഒക്കെ വരുന്നത് സ്വന്തം ഭാവി തകർക്കാനേ ഉപകരിക്കൂ എന്ന് ഇത്തരത്തിൽ അബദ്ധങ്ങളിൽ ചാടുന്ന പെൺകുട്ടികൾ മനസിലാക്കിയിരുന്നെങ്കിൽ. പ്രേമം പാടില്ലന്നാണോ പറയുന്നത് എന്നാകും ഇപ്പോഴത്തെ നിങ്ങളുടെ ചോദ്യം. ഞാൻ അങ്ങനെയൊന്നും പറയുന്നില്ല.
ചപലമായ പ്രേമങ്ങൾ നീണ്ടുനിൽക്കുന്ന വിവാഹജീവിതത്തിനും ആരോഗ്യകരമായ കുടുംബജീവിതത്തിനും എത്രകണ്ട് ഉപകരിക്കുമെന്ന് ചിന്തിക്കണം എന്നാണ് എന്റെ പക്ഷം. സൗഹൃദവും പ്രേമവും രണ്ടായി കാണണം എന്നാണ് ഇതിനോട് ബന്ധപ്പെട്ട് എനിക്കുള്ള മറ്റൊരു അഭിപ്രായം. കളിതമാശയ്ക്കുവേണ്ടി പ്രേമിക്കുന്നവർ തങ്ങളുടെ തന്നെ ഭാവി ജീവിതമാകും അതുവഴി തച്ചുടയ്ക്കുന്നത് എന്ന് ചിന്തിച്ചാൽ നന്ന്.
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
വഴിപിഴയ്ക്കാതെ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു അദ്ഭുതക്കാഴ്ചതന്നെയാണ് ഇവിടത്തെ റോഡുകൾ. സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ദേശീയപാത
എല്ലാവർക്കും ക്രിസ്മസ്
ക്രിസ്മസ് ഇവിടെ ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഒരു ചടങ്ങല്ല. സർവ മത, ഭാഷാ, ദേശീയ വിഭാഗങ്ങൾക്കും ആനന്ദിക്കാനും ആഹ്ലാദി
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ്‍ എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന്
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
വഴിപിഴയ്ക്കാതെ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു അദ്ഭുതക്കാഴ്ചതന്നെയാണ് ഇവിടത്തെ റോഡുകൾ. സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ദേശീയപാത
എല്ലാവർക്കും ക്രിസ്മസ്
ക്രിസ്മസ് ഇവിടെ ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഒരു ചടങ്ങല്ല. സർവ മത, ഭാഷാ, ദേശീയ വിഭാഗങ്ങൾക്കും ആനന്ദിക്കാനും ആഹ്ലാദി
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ്‍ എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ
അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
കാര്യം നിസാരം
അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ
Latest News
പ്ലാസ്റ്റിക് സര്‍ജറിക്കിടെ കന്നഡ നടി മരിച്ചു
പുതിയ മദ്യനയം: പുതിയ ബെവ്കോ ഔട്ട്ലെറ്റുകൾ അനുവദിച്ച് സർക്കാർ
എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന: മുഖ്യമന്ത്രി
സൈലന്റ് വാലിയിൽ കാണാതായ വാച്ചർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു
സ്കൂൾ വാഹനങ്ങൾക്ക് മാർഗരേഖ; ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം
Latest News
പ്ലാസ്റ്റിക് സര്‍ജറിക്കിടെ കന്നഡ നടി മരിച്ചു
പുതിയ മദ്യനയം: പുതിയ ബെവ്കോ ഔട്ട്ലെറ്റുകൾ അനുവദിച്ച് സർക്കാർ
എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന: മുഖ്യമന്ത്രി
സൈലന്റ് വാലിയിൽ കാണാതായ വാച്ചർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു
സ്കൂൾ വാഹനങ്ങൾക്ക് മാർഗരേഖ; ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top