Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മോണരോഗവും പല്ലുകളും
ദന്തക്ഷയവും മോണ രോഗവുമാണ് ഏറ്റവും കൂടുതൽ കണ്ടുവരുന്ന ദന്തരോഗങ്ങൾ. ദന്തക്ഷയത്തേക്കാൾ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ട ഒരു രോഗാവസ്ഥയാണ് മോണരോഗം. മോണരോഗം തുടക്കത്തിൽ തന്നെ കണ്ടുപിടിച്ച് അതിനു വേണ്ട പരിരക്ഷ നൽകിയാൽ പല്ലിന് ഇളക്കം സംഭവിക്കില്ല. വാർധക്യത്തിൽ പല്ലും നഖവും കൊഴിയുന്നു എന്ന് പഴമക്കാർ പറയാറുണ്ട്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി പല്ലുകൾ കൃത്യമായി സംരക്ഷിച്ചാൽ, മോണയുടെ ബലം കൃത്യമായി നിലനിർത്തിയാൽ പല്ലുകൾ ജീവിതകാലം മുഴുവൻ നിലനിർത്താനാവും.
മോണ എന്ന് അർഥമാക്കുന്നത് എന്താണ്? നമ്മൾ വായ തുറക്കുന്പോൾ പല്ലുകളോടു ചേർന്നുകാണുന്ന തൊലിയും ഉള്ളിലേക്കുള്ള എല്ലുകളും ലിഗ്മെന്റുകളും ആകുന്നു അത്. ഈ അംശങ്ങൾക്കെല്ലാം ബലം ഉണ്ടെങ്കിൽ പല്ലുകൾക്കു നമ്മുടെ ജീവിതകാലം മുഴുവൻ നിലനിൽക്കാനാവും. പലപ്പോഴും പല്ല് എന്ന് പറയുന്പോൾ നമുക്കു കാണാനാകുന്നത്് വായ്ക്കകത്ത് പുറമേ കാണുന്ന വെളുത്ത ഭാഗം മാത്രമാണ്. എന്നാൽ ഇതിന്റ രണ്ടിരട്ടി ഉള്ളിലേക്ക് വേരുകൾ ഉണ്ട്.
വേരുകൾ എല്ലുമായി ചേരുന്നിടത്തും ലിഗ്മെന്റ് നിലനിൽക്കുന്നു. ഭക്ഷണം ചവച്ചരച്ചു കഴിക്കുന്പോൾ എല്ലിലേക്ക് ഉണ്ടാകുന്ന മർദം ഈ ലിഗ്മെന്റുകൾ ലഘൂകരിക്കുന്നു. അതിനാൽ എത്ര കട്ടിയുള്ള ഭക്ഷണം കഴിച്ചാലും എല്ലുകൾക്ക് ക്ഷതം ഉണ്ടാകുന്നില്ല.
തുടക്കത്തിൽ തന്നെ കണ്ടുപിടിച്ചാൽ
മോണരോഗം തുടക്കത്തിൽതന്നെ കണ്ടുപിടിച്ചാൽ പൂർണമായും മാറ്റിയെടുക്കാവുന്നതാണ്. മോണയിൽനിന്ന് രക്തം വരുന്നതാണ് തുടക്കത്തിലെ സൂചന. ഇത് അവഗണിച്ചാൽ ഉള്ളിലേക്കു ബാധിക്കുകയും എല്ലിനെയും ലിഗമെന്റുകളെയും ബാധിക്കുകയും ചെയ്യും. ഇത് പല്ലിന് ഇളക്കം ഉണ്ടാകാൻ കാരണമാകുന്നു. പല്ലുകൾക്കിടയിൽ വിടവുകൾ ഉണ്ടാകുന്നു. തുടർന്ന് സ്ഥിരമായി ഭക്ഷണം ഇവിടെ തങ്ങിയിരുന്ന് അസ്വസ്ഥതകൾ ഉണ്ടാകുന്നു. മോണരോഗത്തിന്റെ തുടക്കം സ്വയം മനസിലാക്കി ഡോക്ടറുടെ സഹായത്തോടുകൂടി ചികിത്സ ലഭ്യമാക്കിയാൽ ഈ പ്രശ്നം ഒഴിവാക്കാനാവും.
പല്ല് ശുചിയാക്കാം; കൃത്യമായി
മോണരോഗത്തിനുള്ള പ്രതിരോധ ചികിത്സ പല്ല് ക്ലീൻ ചെയ്യുക എന്നുള്ളതാണ്. ഇത് രണ്ടുതരത്തിലുണ്ട് ആദ്യത്തേതു ഹോം ദന്തൽ കെയർ. രണ്ട്, പ്രഫഷണൽ ദന്തൽ കെയർ. ദന്തസംരക്ഷണത്തിന് വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങളാണ് ഹോം ദന്തൽ കെയർ. ഒരു ഡോക്ടറുടെ സഹായത്താൽ നടത്തേണ്ട ക്ലീനിംഗ് പ്രഫഷണൽ ദന്തൽ കെയർ. ഹോം ദന്തൽ കെയറിൽ കൃത്യമായ പല്ലുതേപ്പ് അത്യാവശ്യമാണ്. കൃത്യമായ പല്ലുതേപ്പ് നമുക്ക് അറിയില്ല എങ്കിൽ ഡോക്ടർ അത് കൃത്യമായി പഠിപ്പിച്ചു തരും. ഈ അറിവ് നമ്മുടെ കുഞ്ഞുങ്ങളിലേക്ക് കൃത്യമായി പകർന്നു കൊടുക്കുക എന്നതു സാധിച്ചാൽ ഹോം ദന്തൽ കെയർ കൃത്യമായി തുടർന്നുപോകും.
ഒന്നു ചിന്തിച്ചുനോക്കൂ...നമ്മെ ആരാണ് പല്ലുതേയ്ക്കാൻ പഠിപ്പിച്ചത്? ഇത് പറഞ്ഞുതന്ന ആൾക്ക് കൃത്യമായി ഇതിനെപ്പറ്റി അറിവുണ്ടായിരുന്നുവോ? ഇപ്പോൾ ഉള്ള പല്ലുതേപ്പ് പല്ലിനു ഗുണമാണോ ദോഷമാണോ കൂടുതൽ നൽകുന്നത്? പല്ല് തേക്കുന്നത് അമിതമായ ബലം ചെലുത്തിയാണോ? ഇത്തരത്തിൽ ഉള്ള ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി സ്വയം കണ്ടുപിടിക്കുന്നതു നല്ലതാണ്.
ദന്തൽ ഫ്ളോസ് ഉപയോഗിക്കാം
രണ്ടു പല്ലുകൾക്കിടയിൽ പോട് ഉണ്ടാകാതിരിക്കാൻ ദന്തൽ ഫ്ളോസ് ഉപയോഗിക്കണം.ഇത് പല്ലുകളുടെ ബലത്തിനും ആരോഗ്യത്തിനും ഗുണം ചെയ്യും. ഫ്ളോസ് പല്ലുകളുടെ ഇടയിൽ കടത്തി ഇറക്കുന്പോൾ ഭക്ഷണസാധനങ്ങളും പൂർണമായും നീക്കംചെയ്യപ്പെടുന്നു. പലപ്പോഴും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുള്ള പോടുകൾ ഈ ഭാഗത്താണു കാണപ്പെടുന്നത്.
യൗവനത്തിൽ കരുതാം
പല്ലുകൾക്കും മോണയ്ക്കും ഏറ്റവും കൂടുതൽ കരുതൽ ആവശ്യമുള്ളത് യൗവന കാലഘട്ടത്തിലാണ്. ഈ കാലത്ത് പലതരത്തിലുള്ള തിരക്കുകളും പൊതുവേ ആരോഗ്യമുള്ള അവസ്ഥയും ആയതിനാൽ ആരും പല്ലുകളെയും മോണയെയും പരിഗണിക്കാറില്ല. 40 - 45 വയസ്സ് പ്രായമെത്തുന്പോൾ മോണരോഗങ്ങൾ സ്വയം കണ്ടുപിടിക്കാൻ തക്കവണ്ണം മനസിലായിത്തുടങ്ങും. പല്ലുകളുടെ ഇടവശം അടയ്ക്കുകയും മോണയിൽ ആഴത്തിലുള്ള ക്ലീനിംഗ് നടത്തുകയും ചെയ്യുന്നതു വഴി ഒരു പരിധിവരെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സാധിക്കും. കൂടുതൽ വിടവുകളും ഭക്ഷണം കയറിയിരിക്കുന്ന അവസ്ഥയും ഉണ്ടെങ്കിൽ ക്യാപ്പുകൾ പോലെയുള്ള ചികിത്സകൾ നടത്തി പരിഹരിക്കാവുന്നതാണ്.
വർഷം തോറും ചെക്കപ്പ്
ഇത്തരത്തിലുള്ള ചികിത്സകൾക്കെല്ലാം ചെലവ് കൂടുതലാണ് എന്നതു മനസിലാക്കി പ്രതിരോധചികിത്സകൾ നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ പ്രശ്നങ്ങൾ അവഗണിച്ചാൽ.... സമയമില്ല എന്ന് പറഞ്ഞ് മാറ്റിവച്ചാൽ....അത് സങ്കീർണമായ പ്രശ്നങ്ങളിലേക്ക് എത്തിക്കും. ചികിത്സ സങ്കീർണവും ചെലവേറിയതും ആയിത്തീരുകയും ചെയ്യും. പരിഹാരമായി നിർദ്ദേശിക്കാനുള്ളത് വർഷത്തിലൊരിക്കലെങ്കിലും ഒരു ഡോക്ടറെകണ്ട് വായുടെ അവസ്ഥ പരിശോധിച്ച് അറിയുക എന്നതാണ്. സ്വയം ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ചോദിച്ചു മനസിലാക്കുകയും വേണം. ഉദാഹരണം കൃത്യമായ രീതിയിൽ ആണോ പല്ല് തേക്കുന്നത് എന്ന് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുക. കൃത്യമായ രീതിയിൽ അല്ലെങ്കിൽ അതു കൃത്യതയോടെ ചെയ്യാൻ പഠിക്കണം.
മോണരോഗങ്ങൾ നിസാരമല്ല
മോണരോഗവും പ്രമേഹവും തമ്മിൽ ബന്ധമുണ്ടെന്ന് പല പഠനങ്ങളിലും തെളിഞ്ഞിട്ടുള്ള വസ്തുതയാണ്. മോണയിൽ നിന്ന് രക്തം വരുന്നത് അനാരോഗ്യമുള്ള മോണയുടെ ലക്ഷണമാണ്. രോഗാണുക്കൾ രക്തധമനിയിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ ഇത് ഉണ്ടാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധ നൽകണം. മോണ പല്ലുകളുടെ അടിത്തറ ആകയാൽ അടിത്തറ ബലമുള്ളതായി നിലനിർത്താൻ പ്രത്യേകം ശ്രദ്ധ ഉണ്ടായിരിക്കണം.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി
കോളജ് ഓഫ് ദന്തൽ സയൻസസ്,
ഫോണ്‍ 9447219903
[email protected]
www.dentalmulamoottil.com
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Latest News
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും തലയോട്ടിയും കണ്ടെത്തി
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അമിത് ഷാ
വീട്ടമ്മയുടെ മരണം; അങ്കണവാടി വര്‍ക്കര്‍ അറസ്റ്റില്‍
മാനന്തവാടിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞതായി അമ്മ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top