Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓർമകളുടെ കാലിഡോസ്കോപ്
പാലന്പ്ര തുരുത്തിലെ ഗദ്സെമനി ദേവാലയത്തെയും ആ കുന്നിന്റെ ചോട്ടിലുള്ള കൊച്ചു വീടിനെയും ചുറ്റിപ്പറ്റിയാണു ബാല്യത്തിലെ എന്റെ ഓർമകൾ ചെന്നെത്തിനിൽക്കുന്നത്. രാത്രിയിൽ നിലാവിനൊപ്പം പള്ളിയിലേക്കു കുന്നുകയറിപ്പോകുന്ന ഞങ്ങൾ, ഓടിയാൽ തണുക്കത്തില്ലെന്നു പറഞ്ഞോണ്ട് ഒറ്റഓട്ടത്തിൽ ഞങ്ങൾ കുന്നു കയറും. പാതിരാക്കുർബാന കഴിഞ്ഞ് നിലാവിന്റെ കൈപിടിച്ച് കുന്നിറങ്ങിയോടിവരുന്നതും കുളിരിനെ തോൽപ്പിക്കാനാണ്.
അപ്പോൾ റബർമരങ്ങളുടെ തുഞ്ചത്ത് ഒന്നോ രണ്ടോ നക്ഷത്രവിളക്കുകൾ കാണും; ചെറുകാട്ടിലങ്ങനെ ആടിയും തിരിഞ്ഞുമൊക്കെ. ഈറ്റപ്പൊളിയും വർണക്കടലാസുംകൊണ്ട് ഒരുപാട് സമയമെടുത്തായിരുന്നു ഈ നക്ഷത്രങ്ങൾക്കുള്ളിൽ ചെറിയ ചിരട്ടയിൽ കത്തിച്ചുവച്ച മെഴുകുതിരിയുണ്ടാക്കും.
ക്രിസ്തുമസ് എത്തുന്നത് ഓർമിപ്പിച്ചിരുന്നതു ഞങ്ങളുടെ അസംപ്ഷൻ പ്രൈമറി സ്കൂളിന്റെ ഭിത്തിയിൽ പതിപ്പിച്ചുവച്ചിരിക്കുന്ന ഒരു നീണ്ട ലിസ്റ്റാണ്. ഡിസംബർ ഒന്നു മുതൽ ചെയ്യേണ്ടുന്ന സത്കൃത്യങ്ങൾ അതിൽ എഴുതിവച്ചിരിക്കും. അർദസനിയാമ്മ സിസ്റ്റർ അതെല്ലാം വിശദീകരിക്കും. മനോഗുണ പ്രവൃത്തികൾകൊണ്ടു മനസിൽ പുൽക്കൂടുകെട്ടി ഉണ്ണിമിശിഹാ മനസിൽ പിറക്കാൻ കാത്തിരുന്ന ഞാനെന്ന പുഴുപ്പല്ലി പെൺകുട്ടിയെ മറന്നിട്ടില്ല. സത്യം പറഞ്ഞു പുൽക്കൂടിന്റെ കാലുനാട്ടി, ആശയടക്കം കൊണ്ടു മേൽക്കൂരയിട്ട് പരോപകാരപ്രവൃത്തിക്കൊണ്ട് വിതാനിച്ച ആ പുൽക്കൂട് ഒരുപാട് മൂല്യത്തിന്റെ അടിത്തറയായിരുന്നു.
പിന്നെ, കാഞ്ഞിരപ്പള്ളി സെന്റ്മേരീസ് സ്കൂളിൽ പഠിക്കുന്പോൾ അനിയനുമൊത്ത് സെന്റ് ജോസഫ്സ് ഗ്ലാസ്ഹൗസിലെ രൂപങ്ങൾ വാങ്ങിക്കാൻ ആഗ്രഹംമുഴുത്ത് പോക്കറ്റുമണിയായുള്ള ഇത്തിരിച്ചില്ലറയുമായി ആ കടയുടമയുടെ ക്ഷമപരീക്ഷിച്ച കാലം. ഏറ്റവും വലിയ ഉണ്ണീശോയുടെയും മാതാവിന്റെയും പ്രതിമകളുടെ വില ചോദിച്ചു ചോദിച്ച് അവസാനം രണ്ടു കുഞ്ഞാടിന്റെ പ്രതിമ വാങ്ങി ഖിന്നരായി വീട്ടിലേക്കു പോകുന്ന ആ കുട്ടികൾ അടുത്തകൊല്ലം വാങ്ങിക്കുമെന്നു പ്രതിജ്ഞചെയ്യും. പക്ഷേ, ബബിൾഗവും കടലമിഠായുമൊക്കെ പ്രലോഭനങ്ങളായി വന്ന് അവരെ വീഴ്ത്തുമെന്ന് ഉണ്ണീശോയ്ക്കറിയാമായിരുന്നു.
അരിപൊടിപ്പിക്കാൻ മില്ലുകൾ ഇല്ലാത്ത കാലം. ക്രിസ്മസ് തലേന്ന് അരി ഇടിച്ചുപൊടിക്കുന്ന ചേടത്തിക്കോ ആന്റിക്കോ ഒപ്പം അടുക്കളത്തറയിൽ പടഞ്ഞിരുന്നു കുഴി ഉരലിൽനിന്ന് അരിപ്പൊടി ചിതറിപ്പോകാതെ തള്ളിക്കൊടുക്കുന്ന കൗമാരക്കാരി അരിപ്പൊടി തൂകിയ ഉടുപ്പും മുടിയുമൊക്കെയായി അടുക്കളപ്പടിയിൽ ഇരിക്കുന്നു. അടുപ്പിൽനിന്നു വറുത്തുവാങ്ങിയ പൊടിയിൽ കള്ള് ചേർത്തിളക്കുന്പോൾ ഇച്ചിരിനുള്ള് രുചിനോക്കാൻ തരുന്ന ചേടത്തി, ഉണ്ണീശോ പുല്ലുപറിച്ചാലേ ക്രിസ്മസ് കൂട് പണിയാനാകൂ. ആ പുല്ലുതേടി പാറപ്പറ്റിലോ കയ്യാലയിലോ അനിയൻമാർക്കും അനിയത്തിമാർക്കുമൊപ്പം പോകുന്ന ഓർമകൾ ഓരോന്നായി കടന്നുവരുന്നു.
പാതിരാക്കുർബാന കഴിഞ്ഞൊന്നുറങ്ങിയെണീറ്റാൽപ്പിന്നെ അപ്പം ചുടൽ പെരളിയാണ്. അല്പം മുതിർന്നപ്പോൾ മുതൽ അപ്പം ചുടാനും കൂടും. പാലപ്പമോ വെള്ളേപ്പമോ ആയിരിക്കും കുറച്ചു വട്ടേപ്പോം ഉണ്ടാക്കും. കാഞ്ഞിരപ്പള്ളിയിലെ കുഞ്ചൂന്റെ ബേക്കറീന്നോ മറ്റോ വാങ്ങിയ ക്രിസ്മസ് കേക്ക് ഉണ്ടാകും. അതിന്റെ പേര് പ്ലംകേക്ക് ആണെന്നൊന്നും അന്നറിയത്തില്ലായിരുന്നു. അപ്പോം ആട്ടിറച്ചി മപ്പാസും ബീഫ് ഒലർത്തിയതും കോഴിയിറച്ചി പെരളനും കേക്കും അലുവായും ക്രിസ്മസ് രാവിലത്തെ ഭക്ഷണം പൊടിപൊടിക്കും. അവിടവിടെ അല്പം മദ്യവും മണക്കും. ഉറക്കമിളച്ച് കണ്ണുപുളിച്ചിരിക്കുമെങ്കിലും അതൊരു രസമായിരുന്നു.
പാതിരാക്കുർബാന കഴിഞ്ഞ് ഓടിയെത്തുന്നതു പുൽക്കൂടിന്റെ മുന്നിലേക്കായിരിക്കും. അവിടെ ഉണ്ണീശോയുടെ അരികിൽ ചെറിയ ചെറിയ വർണക്കടലാസുകൊണ്ടു പൊതിഞ്ഞ പൊതികൾ ഉണ്ടായിരിക്കും. സാന്റാക്ലോസ് വച്ചിട്ടുപോയതാണെന്നു മമ്മി പറയും. ആയിടെ ആഗ്രഹിച്ച എന്തെങ്കിലും ആയിരിക്കും ആ പൊതിക്കുള്ളിൽ. കൊച്ചുകൊച്ചു സ്വപ്നങ്ങളെ ആ പൊതിക്കുള്ളിലാക്കിവച്ചിരിക്കുന്ന ഞങ്ങളുടെ സാന്റാ മമ്മിയാണെന്നറിയാൻ ഒരു പത്തുവയസൊക്കെ ആകേണ്ടിവന്നു. തന്റെ ആഗ്രഹങ്ങളെ അടക്കി സന്പാദിച്ച പൈസകൊണ്ടു സമ്മാനം വാങ്ങിത്തന്നിരുന്ന ഞങ്ങളുടെ പാവം സാന്റാക്ക് സമ്മാനംകൊടുക്കാൻ പിന്നീടൊരുപാട് ക്രിസ്മസുകൾ കടന്നുപോകേണ്ടിവന്നു.
മ്യൂസ് മേരി
സ്ഥാനാർഥി സാറാമ്മയും മാമച്ചനും പിന്നെ...
പഞ്ചവടിപ്പാലം
1966-ൽ പുറത്തിറങ്ങിയ സ്ഥാനാർഥി സാറാമ്മയിൽ നിന്നാരംഭിച്ച് ഇന്നലകളിൽ വിസ്മയം സൃഷ്ടിച്ച വെള്ളിമ
ശ്രീനിവാസം ഭജേഹം!
ഒരാഴ്ച കടന്നുപോയിരിക്കുന്നു! വിധിയുടെ ക്രൂരത എത്ര കഠിനമെന്നുറപ്പിക്കുന്നുണ്ട് ഈ ഓർമക്കുറിപ്പുകൾ. ക്ലോക്ക് പിന്നോ
സത്യസന്ധത നിത്യജീവിതത്തിൽ
പാശ്ചാത്യ സംസ്കാരത്തിൽ പാലിക്കപ്പെടുന്ന സത്യസന്ധത നമ്മെ അദ്ഭുതപ്പെടുത്തും. ഒന്നാലോചിച്ചാൽ ജീവിതം സുഖകരവും സുഗമവുമ
നരകയാതനകൾ
ഉച്ചഭക്ഷണത്തിനുവേണ്ടി ക്യാന്പിന്റെ ഗേറ്റിലെത്തിയപ്പോൾ ഞങ്ങൾക്കവിടെ അനന്തമായി കാത്തുനിൽക്കേണ്ടിവന്നു. ദേഹപരിശോധ
DRUM മാരോ DRUM!
1972ലെ ദീപാവലി ആഘോഷകാലം. സംഗീതസംവിധായകൻ ആർ.ഡി. ബർമനോടു സംസാരിക്കുകയാണ് സുഹൃത്തായ പത്രപ്രവർത്തകൻ: ""ശരിക്കും
വ്യക്തിജീവിതത്തിൽ എത്തിനോക്കരുത്
ഓസ്ട്രേലിയ സമൃദ്ധിയുടെ നാടാണ്. സാന്പത്തിക ഭദ്രതയാസ്വദിക്കുന്ന ജനത. വാർധക്യകാല സുരക്ഷയും വേണ്ടുവോളം. ജനജീവിതം ഏറ്
തിന്നാൻ ഒരിലയെങ്കിലും
എഷും ഞാനും ഒന്നിച്ചു ജോലിചെയ്തിരുന്നപ്പോഴൊക്കെ രാവിലത്തെ കാപ്പികുടി കഴിഞ്ഞ് തലയെണ്ണൽവരെയുള്ള അര മണിക്കൂർ സമയം ഒന
സാൾട്ട് ആൻഡ് പെപ്പറിനു രണ്ടാം ഭാഗവുമായി ബാബുരാജ്
ദോശ ചുട്ട കഥ പറഞ്ഞെത്തി 2011-ൽ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു സാൾട്ട് ആൻഡ് പെപ്പർ. ആസിഫ് അലി, ലാൽ, ബാബു രാജ്, ശ്വേത മ
വ്യാജന്മാർ കളംപിടിക്കുമ്പോൾ
കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത വെള്ളം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച കളക്ഷൻ നേടിയെടു
റീനയെന്ന മെലഡി
വേദിയിൽ ഒപ്പം പാടിയ ഗായികയുടെ സ്വരംകേട്ട് "സുശീലാമ്മ പക്കത്തായി വന്ത് പാടിയ മാതിരി' എന്നു സാക്ഷാൽ എസ്പിബി പറയണമെങ്കിൽ
ആ പാട്ട് എത്ര മനോഹരമ
മഹാമാരിയും പൗരസമൂഹവും
ഞങ്ങൾ താമസിക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഭാഗ്യവശാൽ കോവിഡിന്റെ വ്യാപനം ഉണ്ടായില്ല. ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്
ഒരു ചുംബനത്തിന്റെ വിലയെത്ര
സുന്ദരിയായ യുവതിയെ ഒരാൾ ചുംബിച്ചതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച കേസിന്റെ അപ്പീൽ ഹൈക്കോ ടതി ഡിവിഷൻബെഞ്ച് പരിഗണിക്കവെ മുതിർന്ന ജഡ്ജി സഹജഡ്ജി യോ
നല്ലകാര്യം ചീത്തക്കാര്യം
കൊലപാതകക്കേസിൽ പ്രതിയായ ആൾ കേസിന്റെ കാര്യം സംസാരിക്കുന്നതിന് അഭിഭാഷ കന്റെ ഓഫീസിലെത്തി.
വക്കീൽ: ചില നല്ല കാര്യങ്ങളും മോശം കാര്യങ്ങളും നിങ്ങ
ഒരു മോഷണത്തിന്റെ കഥ
""ഞാനൊരു മോഷണം നടത്തി'' എന്ന് ബാറ്റി എഷ് പറഞ്ഞു. സൂപ്പു ചെരുവവുമായി ഞങ്ങൾ ഭക്ഷണമുറിയിലേക്കു പോകുകയായിരുന്നു. അദ്ദേഹ
കോവിഡ് സാധ്യത പ്രമേഹ രോഗികളില്‍
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്. പകരാന്‍ സാധ്യ
ജാപ്പനീസ്
ചിക്കൻ കട്സു
ചേരുവകൾ
എല്ലും തൊലിയും നീക്കിയ
ചിക്കൻ ബ്രസ്റ്റ് പാതികൾ - അര ഇഞ്ച് കനമുള്ള നാലെണ്ണം
നാവിനും മനസിനും സന്തോഷം പകരാൻ സാജൻ ബേക്കറി
സാജൻ ബേക്കറി പൂർണമായും ഒരു കുടുംബ ചിത്രമാണ്. വലിയ ട്വിസ്റ്റോ ആക്ഷനോ കോമഡിയോ അങ്ങനൊന്നുമില്ലാതെ നമ്മുടെ ജീവിതത്
ആനന്ദം, ആശ്ലേഷം...
നടന്മാർ മാറി, സംഗീത സംവിധായകനും ഗായകനും മാറി... ഇതൊന്നും ആനന്ദ് എന്ന സിനിമയേയും അതിലെ പാട്ടുകളെയും ബാധിച്ചില്ല. അ
സ്വാദിഷ്ടഭോജനവും വിശിഷ്ട സേവനവും
പരിചരണത്തിനു നിൽക്കുന്ന ജീവനക്കാരാണ് ഓരോ ഭോജനശാലയുടെയും ജീവനാഡി. പ്രസന്നവദനരായി, കസ്റ്റമേഴ്സിനോടു കുശലം പറഞ്
വക്കീലിന്റെ ഒന്നൊന്നര ഉറപ്പ്!
കക്ഷി :"ശക്തമായ ഈ തെളിവുകൾ ഈ കേസിൽ എനിക്കെതിരെ യുള്ളതിനാൽ എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുക എന്നത് അത്ര എ
സ്ഥാനാർഥി സാറാമ്മയും മാമച്ചനും പിന്നെ...
പഞ്ചവടിപ്പാലം
1966-ൽ പുറത്തിറങ്ങിയ സ്ഥാനാർഥി സാറാമ്മയിൽ നിന്നാരംഭിച്ച് ഇന്നലകളിൽ വിസ്മയം സൃഷ്ടിച്ച വെള്ളിമ
ശ്രീനിവാസം ഭജേഹം!
ഒരാഴ്ച കടന്നുപോയിരിക്കുന്നു! വിധിയുടെ ക്രൂരത എത്ര കഠിനമെന്നുറപ്പിക്കുന്നുണ്ട് ഈ ഓർമക്കുറിപ്പുകൾ. ക്ലോക്ക് പിന്നോ
സത്യസന്ധത നിത്യജീവിതത്തിൽ
പാശ്ചാത്യ സംസ്കാരത്തിൽ പാലിക്കപ്പെടുന്ന സത്യസന്ധത നമ്മെ അദ്ഭുതപ്പെടുത്തും. ഒന്നാലോചിച്ചാൽ ജീവിതം സുഖകരവും സുഗമവുമ
നരകയാതനകൾ
ഉച്ചഭക്ഷണത്തിനുവേണ്ടി ക്യാന്പിന്റെ ഗേറ്റിലെത്തിയപ്പോൾ ഞങ്ങൾക്കവിടെ അനന്തമായി കാത്തുനിൽക്കേണ്ടിവന്നു. ദേഹപരിശോധ
DRUM മാരോ DRUM!
1972ലെ ദീപാവലി ആഘോഷകാലം. സംഗീതസംവിധായകൻ ആർ.ഡി. ബർമനോടു സംസാരിക്കുകയാണ് സുഹൃത്തായ പത്രപ്രവർത്തകൻ: ""ശരിക്കും
വ്യക്തിജീവിതത്തിൽ എത്തിനോക്കരുത്
ഓസ്ട്രേലിയ സമൃദ്ധിയുടെ നാടാണ്. സാന്പത്തിക ഭദ്രതയാസ്വദിക്കുന്ന ജനത. വാർധക്യകാല സുരക്ഷയും വേണ്ടുവോളം. ജനജീവിതം ഏറ്
തിന്നാൻ ഒരിലയെങ്കിലും
എഷും ഞാനും ഒന്നിച്ചു ജോലിചെയ്തിരുന്നപ്പോഴൊക്കെ രാവിലത്തെ കാപ്പികുടി കഴിഞ്ഞ് തലയെണ്ണൽവരെയുള്ള അര മണിക്കൂർ സമയം ഒന
സാൾട്ട് ആൻഡ് പെപ്പറിനു രണ്ടാം ഭാഗവുമായി ബാബുരാജ്
ദോശ ചുട്ട കഥ പറഞ്ഞെത്തി 2011-ൽ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു സാൾട്ട് ആൻഡ് പെപ്പർ. ആസിഫ് അലി, ലാൽ, ബാബു രാജ്, ശ്വേത മ
വ്യാജന്മാർ കളംപിടിക്കുമ്പോൾ
കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത വെള്ളം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച കളക്ഷൻ നേടിയെടു
റീനയെന്ന മെലഡി
വേദിയിൽ ഒപ്പം പാടിയ ഗായികയുടെ സ്വരംകേട്ട് "സുശീലാമ്മ പക്കത്തായി വന്ത് പാടിയ മാതിരി' എന്നു സാക്ഷാൽ എസ്പിബി പറയണമെങ്കിൽ
ആ പാട്ട് എത്ര മനോഹരമ
മഹാമാരിയും പൗരസമൂഹവും
ഞങ്ങൾ താമസിക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഭാഗ്യവശാൽ കോവിഡിന്റെ വ്യാപനം ഉണ്ടായില്ല. ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്
ഒരു ചുംബനത്തിന്റെ വിലയെത്ര
സുന്ദരിയായ യുവതിയെ ഒരാൾ ചുംബിച്ചതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച കേസിന്റെ അപ്പീൽ ഹൈക്കോ ടതി ഡിവിഷൻബെഞ്ച് പരിഗണിക്കവെ മുതിർന്ന ജഡ്ജി സഹജഡ്ജി യോ
നല്ലകാര്യം ചീത്തക്കാര്യം
കൊലപാതകക്കേസിൽ പ്രതിയായ ആൾ കേസിന്റെ കാര്യം സംസാരിക്കുന്നതിന് അഭിഭാഷ കന്റെ ഓഫീസിലെത്തി.
വക്കീൽ: ചില നല്ല കാര്യങ്ങളും മോശം കാര്യങ്ങളും നിങ്ങ
ഒരു മോഷണത്തിന്റെ കഥ
""ഞാനൊരു മോഷണം നടത്തി'' എന്ന് ബാറ്റി എഷ് പറഞ്ഞു. സൂപ്പു ചെരുവവുമായി ഞങ്ങൾ ഭക്ഷണമുറിയിലേക്കു പോകുകയായിരുന്നു. അദ്ദേഹ
കോവിഡ് സാധ്യത പ്രമേഹ രോഗികളില്‍
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്. പകരാന്‍ സാധ്യ
ജാപ്പനീസ്
ചിക്കൻ കട്സു
ചേരുവകൾ
എല്ലും തൊലിയും നീക്കിയ
ചിക്കൻ ബ്രസ്റ്റ് പാതികൾ - അര ഇഞ്ച് കനമുള്ള നാലെണ്ണം
നാവിനും മനസിനും സന്തോഷം പകരാൻ സാജൻ ബേക്കറി
സാജൻ ബേക്കറി പൂർണമായും ഒരു കുടുംബ ചിത്രമാണ്. വലിയ ട്വിസ്റ്റോ ആക്ഷനോ കോമഡിയോ അങ്ങനൊന്നുമില്ലാതെ നമ്മുടെ ജീവിതത്
ആനന്ദം, ആശ്ലേഷം...
നടന്മാർ മാറി, സംഗീത സംവിധായകനും ഗായകനും മാറി... ഇതൊന്നും ആനന്ദ് എന്ന സിനിമയേയും അതിലെ പാട്ടുകളെയും ബാധിച്ചില്ല. അ
സ്വാദിഷ്ടഭോജനവും വിശിഷ്ട സേവനവും
പരിചരണത്തിനു നിൽക്കുന്ന ജീവനക്കാരാണ് ഓരോ ഭോജനശാലയുടെയും ജീവനാഡി. പ്രസന്നവദനരായി, കസ്റ്റമേഴ്സിനോടു കുശലം പറഞ്
വക്കീലിന്റെ ഒന്നൊന്നര ഉറപ്പ്!
കക്ഷി :"ശക്തമായ ഈ തെളിവുകൾ ഈ കേസിൽ എനിക്കെതിരെ യുള്ളതിനാൽ എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുക എന്നത് അത്ര എ
വിശപ്പടക്കാനുള്ള സാഹസങ്ങൾ
""ഇതു തിന്നാൻ കൊള്ളാവുന്നതാണ്.’’ കളകൾ പറിച്ചുകൊണ്ട് മുട്ടിലിഴഞ്ഞു നടക്കുന്പോൾ ഒരു ചെക്കോസ്ലാവാക്യക്കാരൻ അച്ചൻ
സസ്പെൻസ് കഴിഞ്ഞു; സിജു വിൽസൺ വീരപുരുഷനായി
കഴിഞ്ഞ ആറു മാസമായി പത്തൊമ്പതാം നൂറ്റാണ്ടിലെ വീരപുരുഷനായുള്ള തയാറെടുപ്പിലായിരുന്നു. ഒരു യോദ്ധാവിന്റെ ശരീര ഭാഷയിലെ
വ്യാപാരത്തിലെ മര്യാദ
ഇവിടെ ഷോപ്പിംഗ് ഒരു രസമാണ്. ഇടപാടുകൾക്ക് ഒരു അയവുണ്ട്, മാന്യതയുണ്ട്. വാങ്ങാൻ വരുന്നവർ പലവിധമായ ദേശ, ഭാഷ, മത, സംസ്
വിശപ്പ്...വിശപ്പു മാത്രം!
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ദിവസത്തിൽ രണ്ടു പ്രാവശ്യം മറ്റു ബാരക്കുകളിൽനിന്നുള്ളവർ വന്ന് ഞങ്ങളുടെ സാധനങ്ങ
സ്വപ്നങ്ങളുടെ ചിറകിലേറി കാവ്യ പ്രകാശ്
മലയാള സിനിമയുടെ തിരിച്ചുവരവിന്റെ പാതയിൽ ഒപ്പം ചേർന്നു സഞ്ചരിക്കാനാവുന്നതിന്റെ ത്രില്ലിലാണ് നവാഗത സംവിധായിക കാവ
വൈവിധ്യങ്ങളുടെ കൂട്ടുകാരൻ
സംഗീതം. അറിയുംതോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്
ഹൃദയഹാരിയായ സൗഹൃദഭാവം
ദൈനംദിന ജീവിതത്തിന് ഒഴുക്കുകൊടുക്കാൻ പറ്റിയ നല്ല തൈലമാണു സൗഹൃദം. ഇതു വ്യക്തിപരമായ കൂട്ടുകെട്ടുകളിൽ മാത്രമല്ല, പൊ
ക്യാന്പിലെ ഒരു വിശുദ്ധവാരം
1942-ലെ ഹേമന്തം അവസാനിക്കുന്നതു ഭീമമായ മഞ്ഞുവീഴ്ചയോടെയാണ്. ഞങ്ങൾ അച്ചന്മാർക്ക് അതു ഭീകരമായ ഒന്നായിരുന്നു. നാസിപ്പോ
ഉല്ലാസം തേടി കടൽത്തീരത്തേക്ക്
ഓസ്ട്രേലിയയിൽ ചിലയിടങ്ങളിൽ നല്ല തണുപ്പും നല്ല ചൂടും അനുഭവപ്പെടുന്ന ഋതുക്കളാണ്. ചൂടുകാലത്ത് ഇവരുടെ ഇഷ്ടവിനോദങ്ങ
കുറുക്കന്റെ മാളത്തിൽ
ഞങ്ങൾ അതിവേഗം ഫാക്ടറിയിലേക്കു തിരിച്ചു. പക്ഷേ, ഭക്ഷണമില്ല; വിശ്രമവുമില്ല.
ഭക്ഷണമില്ലാത്തതിനാൽ കാവൽക്കാരും ക്ഷുഭ
Latest News
പോസ്റ്ററുകൾക്ക് പിന്നിൽ ഇരുട്ടിന്റെ സന്തതികൾ: വിമർശനവുമായി മന്ത്രി ബാലൻ
തമിഴ്നാട്ടിൽ കോണ്‍ഗ്രസിന് 25 സീറ്റ്
വോട്ട് ചെയ്തില്ലെങ്കിൽ വൈദ്യുതിയും വെള്ളവുമില്ല; പരസ്യ ഭീഷണിയുമായി ബംഗാൾ മന്ത്രി
മഞ്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
ഷാർജയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
Latest News
പോസ്റ്ററുകൾക്ക് പിന്നിൽ ഇരുട്ടിന്റെ സന്തതികൾ: വിമർശനവുമായി മന്ത്രി ബാലൻ
തമിഴ്നാട്ടിൽ കോണ്‍ഗ്രസിന് 25 സീറ്റ്
വോട്ട് ചെയ്തില്ലെങ്കിൽ വൈദ്യുതിയും വെള്ളവുമില്ല; പരസ്യ ഭീഷണിയുമായി ബംഗാൾ മന്ത്രി
മഞ്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
ഷാർജയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top