Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിജയം കൂട്ടുവിട്ട ജയ്ദേവ്
ചില പ്രതിഭകളുടെ വിധി അതാണ്. ആഘോഷിക്കപ്പെടാതെ എരിഞ്ഞടങ്ങുക...
ഒരേ ചിത്രത്തിലൂടെ എണ്ണംപറഞ്ഞ റൊമാന്റിക് ഡ്യുവറ്റും ഭജനും ഗസലും സമ്മാനിച്ച് പാട്ടുപ്രേമികളെ വിസ്മയിപ്പിച്ച സംഗീത സംവിധായകൻ... അദ്ദേഹത്തിന് കാലം കാത്തുവച്ചത് വിജയത്തിന്റെ വഴികളായിരുന്നില്ല...
ആലപിക്കപ്പെടാതെപോയൊരു സുന്ദരഗീതം- അതായിരുന്നു സംഗീതസംവിധായകൻ ജയ്ദേവ്. ഇങ്ങനെയല്ലാതെ ഏതുവിധമാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുക!
ജനുവരി ആറ്:
വിഖ്യാത ഗായിക ഉഷാ തിമോത്തി തന്റെ ഫേസ്ബുക്ക് ചുവരിൽ ഇങ്ങനെ എഴുതി-
സംഗീത സംവിധായകൻ ജയ്ദേവ്ജി എത്രത്തോളം പ്രതിഭാശാലി ആയിരുന്നുവോ അത്രതന്നെ നിർഭാഗ്യവാനുമായിരുന്നു. മുംബൈയിൽ വന്ന് അദ്ദേഹം എസ്.ഡി. ബർമന്റെ സഹായിയായി. അദ്ദേഹത്തിന്റെ കഴിവു കണ്ടാണ് നവ്കേതൻ, അഥവാ ദേവ് ആനന്ദ് സാഹബ് ഹം ദോനോ എന്ന ചിത്രം ഓഫർ ചെയ്തത്.
ആ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകളായി. പക്ഷേ അദ്ദേഹത്തിന്റെ ഭാഗ്യം തെളിഞ്ഞില്ല. ബർമൻ ദാ ദേവ് സാഹബിനോടു പറഞ്ഞു- നവ്കേതൻ എന്റെ വീടാണ്, ജയ്ദേവിന് ഇനിയൊരു സിനിമ കൊടുക്കരുത്. ജയ്ദേവ്ജിക്ക് വീടും കുടുംബവും ഉണ്ടായിരുന്നില്ല. ഒരു സുഹൃത്തിന്റെ വീട്ടിൽ പേയിംഗ് ഗസ്റ്റായാണ് അദ്ദേഹം ജീവിച്ചിരുന്നത്. രോഗബാധിതനായി മുംബൈയിലെ ഒരാശുപത്രിയിൽ കിടന്ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
സംസ്കാരച്ചടങ്ങിനുപോലും സിനിമാരംഗത്തെ ഒരാളും ഉണ്ടായിരുന്നില്ല. ഈ വരികളിൽ ഒരു നിസഹായ ജീവിതം ഒറ്റനോട്ടത്തിൽ കാണാം. ആശുപത്രിയിൽനിന്ന് ജയ്ദേവിന്റെ മൃതദേഹം നേരേ കൊണ്ടുപോയത് ശ്മശാനത്തിലേക്കായിരുന്നു എന്നറിയുന്പോൾ ഉള്ളിലെവിടെയോ ഒരു മുറിവു നീറുന്നില്ലേ? ആറാം തീയതി, ബുധനാഴ്ച അദ്ദേഹത്തിന്റെ ചരമവാർഷിക ദിനമായിരുന്നു.
എണ്ണംപറഞ്ഞ പാട്ടുകൾ
ഹിന്ദി സിനിമയിലെ ഏറ്റവും മികച്ച റൊമാന്റിക് സൂപ്പർഹിറ്റുകളിലൊന്ന്: അഭീ നാ ജാവോ ഛോട്കർ.. (മുഹമ്മദ് റഫി, ആഷാ ഭോസ്ലേ), അതിസുന്ദരമായ ഗസലുകളിലൊന്ന്: കഭീ ഖുദ് പേ കഭി ഹാലാത് പേ.. (മുഹമ്മദ് റഫി), ഹൃദയമുള്ള ഭജനുകളിലൊന്ന്: അല്ലാ തേരോ നാം.. (ലതാ മങ്കേഷ്കറും സംഘവും)- ഇവയെല്ലാം പിറവിയെടുത്തത് ജയ്ദേവിന്റെ ഈണത്തിലാണ്. മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹം മൂന്നുതവണ നേടി. അവാർഡുകൾ വിജയം ഉറപ്പിക്കുന്നില്ല എന്നതിനു തെളിവ്! ആഘോഷിക്കപ്പെടാത്ത മെലഡി മേക്കറായി അദ്ദേഹം ജീവിതം തള്ളിനീക്കി. എന്താവാം കാരണം? തീർച്ചയായും ആ കാരണങ്ങളിലൊന്ന് ഉഷാ തിമോത്തി എഴുതിയതായിരിക്കും.
ജീവിതത്തിന്റെ ആഴം
ഗാനരചയിതാവ് എന്നതിനേക്കാൾ കവിയാകാൻ ജനിച്ചയാളായിരുന്നു സാഹിർ ലുധിയാൻവി. തത്വചിന്തയുടെ പൂർണതയിലെത്താൻ അദ്ദേഹത്തിന് ഒട്ടൊന്നും പ്രയാസപ്പെടേണ്ടിവന്നിട്ടില്ല അല്ലാ തേരോ നാം എന്ന ഭജനിൽ. ജയ്ദേവ് അതിനു കൊടുത്ത ഈണമോ! എന്തൊരാഴമാണ് അതിന്! ഗൗഡ് സാരംഗ് രാഗത്തിൽ അധിഷ്ഠിതമായാണ് അദ്ദേഹമത് ഒരുക്കിയതെന്ന് സംഗീതരംഗത്തുള്ളവർ പറയുന്നു. എന്നാൽ അന്യസ്വരമായ തീവ്രമധ്യമം ഇടയ്ക്കിടെ സമർഥമായി ഉപയോഗിച്ചിട്ടുണ്ട് ജയ്ദേവ്. താളത്തിൽ ഒരു ബർമൻ സ്കൂളിന്റെ ഛായ കാണാമെന്നും വിദഗ്ധർ പറയുന്നു.
വളരെ കുറച്ചു സംഗീതോപകരണങ്ങൾ മാത്രമേ പാട്ടിൽ ഉപയോഗിച്ചിട്ടുള്ളൂ. അതത്ര അദ്ഭുതപ്പെടുത്തുന്നുമില്ല. ഇന്ത്യൻ ഫ്ളൂട്ട് മാത്രമാണ് എടുത്തുപറയേണ്ട ഒന്ന്. പെർക്കഷനാകട്ടെ, താളം എണ്ണിയെടുക്കാനുള്ള സൗകര്യത്തിനു മാത്രവും!
പാട്ടിലെ കോറസ് ആണ് സവിശേഷമായ മറ്റൊരു കാര്യം. അതൊരു സിംഗ്-അലോംഗ് കോറസ് ആണ്. അതായത് മുഖ്യ ഗായിക പാടുന്ന എല്ലാ വരികളും ഗായകസംഘം അതേപടി ആവർത്തിക്കുന്നുണ്ട്. ലതയുടെ സ്വരവും കോറസും ചേർന്ന് അത്രമാത്രം ദൈവികമായ അനുഭവമാണ് നൽകിയത്. പാട്ടിനുവേണ്ടി ജയ്ദേവ് തെരഞ്ഞെടുത്ത സ്വരങ്ങളും അപാരമായിരുന്നു. കേൾക്കുന്നവരെല്ലാം മൂളിനോക്കുന്ന ഒന്നായി അല്ലാ തേരോ നാം മാറി.
എം.എസിനെ കണ്ടുവച്ചു?
ഈ പാട്ടിറങ്ങിയസമയത്ത് സിനിമാവൃത്തങ്ങളിൽ ഒരു ചർച്ചയുണ്ടായിരുന്നു- ഇത് വിഖ്യാത സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മിയെക്കൊണ്ടു പാടിക്കണം എന്നുദ്ദേശിച്ച് ഒരുക്കിയ ഈണമായിരുന്നു എന്ന്. എം.എസ്. പാടി അനശ്വരമാക്കിയ രഘുപതി രാഘവ രാജാറാം അത്രയും ഹൃദയഹാരിയായിരുന്നല്ലോ. എന്നാൽ എം.എസിന്റെ ഭർത്താവിന് അവർ സിനിമയിൽ പാടുന്നതിനോടു യോജിപ്പില്ലായിരുന്നു. എം.എസിനു സ്വയവും അത്രയ്ക്കു താത്പര്യമില്ലായിരുന്നു.
ദേവ് ആനന്ദ് പറയുന്നു
ഞാൻ അഭിനയിച്ച കഥാപാത്രമായ ക്യാപ്റ്റൻ ആനന്ദിന്റെ ജീവിതവീക്ഷണം ഈ വരികൾ പാടിയപ്പോൾ ജനഹൃദയങ്ങളെ തൊട്ടു:
മേ സിന്ദഗീ കാ സാഥ് നിഭാതാ ചലാ ഗയാ...
സംഗീതസംവിധായകൻ ജയ്ദേവും ഗാനരചയിതാവ് സാഹിറും ഓരോ പാട്ടുകളും മാജിക് പോലെയാണ് നെയ്തെടുത്തത്. റഫിയും ലതയും ആഷയും അവയെ അനശ്വരങ്ങളാക്കി. അല്ലാ തേരോ നാം എന്ന പാട്ട് ദൈവവിശ്വാസം ഹൃദയങ്ങളിൽ ഉള്ളിടത്തോളം ജനങ്ങളുടെ ചുണ്ടുകളിലുണ്ടാകും.. പ്രണയം മരിക്കാത്തിടത്തോളം അഭീ നാ ജാവോ ഛോട്കർ ഏറ്റുപാടപ്പെടും.
(ദേവ് ആനന്ദിന്റെ ആത്മകഥ റൊമാൻസിംഗ് വിത്ത് ലൈഫിൽനിന്ന്)
വാസ്തവമാണത്. ജയ്ദേവ് എന്നും ഓർമിക്കപ്പെടുന്നതും ഈ പാട്ടുകൾകൊണ്ടാണ്.
ജീവിതരേഖ
നെയ്റോബിയിൽ 1918ൽ ജനിച്ച് ലുധിയാനയിൽ വളർന്ന ജയ്ദേവ് വർമ സിനിമാതാരമാകാൻ പതിനഞ്ചാം വയസിൽ ബോംബെയിലേക്ക് ഓടിപ്പോയയാളാണ്. ഏതാനും ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ചെറുപ്പംമുതൽക്കേ സംഗീതം പഠിച്ചിരുന്നു. അച്ഛന്റെ അസുഖം മൂലം ലുധിയാനയിലേക്കു തിരിച്ചുപോകാൻ സിനിമാരംഗം വിട്ടു. അദ്ദേഹത്തിന്റെ മരണശേഷം ലഖ്നോവിൽ ഉസ്താദ് അലി അക്ബർ ഖാനുകീഴിൽ വീണ്ടും സംഗീതപഠനം. അദ്ദേഹത്തിന്റെയും തുടർന്ന് എസ്.ഡി. ബർമന്റെയും അസിസ്റ്റന്റായി പ്രവർത്തിച്ചു.
ഹം ദോനോയിലെ പാട്ടുകളാണ് ജയ്ദേവിനെ വെള്ളിവെളിച്ചത്തിലേക്കു കൊണ്ടുവന്നത്. മുജെ ജീനേ ദോ, രേഷ്മ ഓർ ഷേര, പ്രേം പർബത്, ഗരോന്ദ എന്നിവയിലെ പാട്ടുകൾ അദ്ദേഹത്തിന്റെ പ്രതിഭ തെളിയിക്കുന്നവയായിരുന്നു. പിന്നീടുവന്ന മിക്ക ചിത്രങ്ങളും പാട്ടുകൾകൊണ്ടു ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്സ് ഓഫീസ് പരാജയങ്ങളായിരുന്നു. പുതുമുഖ ഗായകർക്ക് അവസരം നൽകാൻ മടികാണിക്കാതിരുന്ന ജയ്ദേവ് ലതാ മങ്കേഷ്കറുടെ പ്രിയപ്പെട്ട സംഗീതസംവിധായകരിൽ ഒരാളാണ്. അവിവാഹിതനായിരുന്നു. 1987 ജനുവരി ആറിന് 68-ാം വയസിൽ അന്തരിച്ചു.
ഹരിപ്രസാദ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top