Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കുറുക്കന്റെ മാളത്തിൽ
ഞങ്ങൾ അതിവേഗം ഫാക്ടറിയിലേക്കു തിരിച്ചു. പക്ഷേ, ഭക്ഷണമില്ല; വിശ്രമവുമില്ല.
ഭക്ഷണമില്ലാത്തതിനാൽ കാവൽക്കാരും ക്ഷുഭിതരായി. ആദ്യത്തെ വളവു തിരിഞ്ഞപ്പോൾതന്നെ അവർ ഞങ്ങളോടു നിൽക്കാൻ ആവശ്യപ്പെട്ടു.
"ഇവിടെവച്ചു നമ്മൾ ഭക്ഷണം കഴിക്കും. അതിൽ പങ്കുചേരാത്തവനെ വെടിവയ്ക്കും!’
എന്താ ചെയ്യുക! ഈ സമയത്ത് ഇവിടെ ഞങ്ങൾ നിൽക്കാൻ പാടുള്ളതല്ല. ഞങ്ങളുടെ മേലാളനായ മുഖ്യതടവുകാരൻ കാവൽക്കാരുമായി സംസാരിച്ചു. മുഖ്യതടവുകാരന് ’കുറുക്കന്റെ കളം’ എന്നറിയപ്പെടുന്ന കലവറയുടെ സൂക്ഷിപ്പുകാരനെ പരിചയമുണ്ട്. അവിടെയാണു കാരറ്റും അതുപോലെയുള്ള മറ്റുചില പച്ചക്കറികളും സൂക്ഷിക്കുന്നത്. ഞങ്ങൾ ആ കെട്ടിടത്തിനു പിന്നിൽ ഉച്ചസമയം ചെലവഴിക്കണമെന്ന് അയാൾ പറഞ്ഞു. വണ്ടിയും അവിടെ ഒളിപ്പിക്കാം.
കാവൽക്കാർ ഒടുവിൽ അതു സമ്മതിച്ചു. വണ്ടിയിൽ കുറെ കല്ലും മരക്കഷണങ്ങളും വാരിനിറച്ച് ദ്രുതഗതിയിൽ ഞങ്ങൾ അവിടെയെത്തി. അടിയന്തര ജോലിയാണെന്ന് എല്ലാവർക്കും തോന്നണം. അങ്ങനെ അവിടെ സുരക്ഷിതമായി എത്തിച്ചേർന്നു.
****
"കുറുക്കന്റെ കളം’ ഒരു നല്ല ഒളിസങ്കേതമാണ്. തറനിരപ്പിനു താഴെയാണ് ഈ വലിയ കളപ്പുരയുടെ താഴത്തെ നില. ഒരു വാതിൽ മാത്രം. ആരെങ്കിലും വരുന്നുണ്ടെങ്കിൽ ദൂരെനിന്നുതന്നെ കാണാം.
പലയിനം കിഴങ്ങുകൾ സംഭരിച്ചിരിക്കുകയാണു കളപ്പുരയിൽ. അവ ധാരാളമുണ്ടുതാനും. എല്ലാവരും കഴിയുന്നത്ര സൗകര്യപ്രദമായി ഇരുന്നു. തീ കൂട്ടിയതിനാൽ ചൂടുണ്ട്. കാട്ടുമൃഗങ്ങളെപ്പോലെ ഞങ്ങൾ പച്ചക്കറികൾ തിന്നാൻ തുടങ്ങി. എത്രനാൾ കൂടിയാണ് വയറിത്രയും നിറയുന്നത്!
എന്നാൽ, "പ്രേട്സിഫിക്സി’ലെ നാസി കാവൽക്കാരൻ ഞങ്ങൾ പതിവിലും നേരത്തെ ജോലി നിർത്തിയതായി മുകളിലേക്കു റിപ്പോർട്ടുചെയ്തു. ഞങ്ങളുടെ തലവനെ സ്ഥലം മാറ്റുകയും ചെയ്തു.
ആ ദിവസങ്ങളിൽ ബാറ്റി എഷിന്റെ ആരോഗ്യം ക്ഷയിക്കുന്നതായി കാണപ്പെട്ടു.
അദ്ദേഹം ഉൾപ്പെടുന്ന വിഭാഗത്തിന് കൂടുതൽ കഠിനമായ ജോലികളാണു ചെയ്യേണ്ടിയിരുന്നത്. മാത്രമല്ല, അവരുടെ ഉച്ചഭക്ഷണം ബാരക്കുകളിൽതന്നെ ആയിരുന്നതിനാൽ മറ്റെന്തെങ്കിലും കിട്ടാനുള്ള അവസരവും നഷ്ടപ്പെട്ടു.
അതുകൊണ്ടു പരമാവധി മുള്ളങ്കി സൂപ്പ് കുടിച്ചു തൃപ്തിപ്പെടാനും എന്റെ റൊട്ടിക്കഷണം വൈകുന്നേരം ബാറ്റിക്കു കൊടുക്കാനും ഞാൻ തയാറായി. വാന്പാക്കും ഇതുതന്നെ ചെയ്യുന്നുണ്ടായിരുന്നു. നാസിപ്പോലീസുകാരുടെ ബാരക്കുകൾ വൃത്തിയാക്കാൻ ചിലപ്പോഴൊക്കെ നിയോഗിക്കപ്പെട്ടിരുന്ന അദ്ദേഹം ഭാഗ്യവശാൽ കിട്ടുന്നവ കഴിച്ച് റൊട്ടി സ്റ്റോഫെൽസിനും ബ്രാഹ്മോണ്ടിനും കൊടുത്തിരുന്നു. പുറത്തുനിന്ന് എന്തെങ്കിലും ഭക്ഷണപദാർഥം അകത്തെത്തിക്കുക അസാധ്യമായിരുന്നു.
****
എങ്കിലും ഞാനൊരു തവണ അതും പരീക്ഷിച്ചു. ജോലി സ്ഥലത്തുനിന്ന് നന്നായി ചുട്ട രണ്ട് ഉരുളക്കിഴങ്ങുകൾ ഞാൻ കീശയിലാക്കി. വിശന്നുവലഞ്ഞ എഷ് രാവിലെ ജോലിക്കു പോകുന്നത് എന്റെ മനസിൽ നിറഞ്ഞുനിന്നിരുന്നു.
അന്നു വൈകുന്നേരം ഗേറ്റു കടന്നപ്പോൾ, പതിവുപോലെ താമസിച്ചാണു ഞങ്ങളുടെ വരവ്, ഒരു ഭീകരസ്വപ്നംപോലെ ദേഹപരിശോധന! ഓരോ ജോലിക്കാരനും പരിശോധനയ്ക്കായി വരിയിൽ നിൽക്കുകയാണ്. വാഹനത്തിന്റെ ചക്രങ്ങൾക്കിടയിലേക്ക് ഉരുളക്കിഴങ്ങ് എറിഞ്ഞുകളയാനാവുമോ എന്നു ഞാൻ നോക്കി. പറ്റില്ല, ഞങ്ങളെ അത്ര സൂക്ഷ്മമായി നിരീക്ഷിക്കുകയാണു പോലീസുകാർ. ഞാൻ തീർന്നതുതന്നെ.
പോലീസുകാരന്റെ കല്പന മുഴങ്ങി: ’ഓരോരുത്തരും കീശകൾ മറിച്ചുപിടിക്ക്!’
ഭാഗ്യം, ഞാൻ രക്ഷപ്പെട്ടു. അതേ നിമിഷം ക്യാന്പ് കമാൻഡർ വൈകുന്നേരത്തെ തലയെണ്ണലിനായി പ്രത്യക്ഷപ്പെട്ടു. അയാൾ പറഞ്ഞു: "പിരിച്ചുവിട്ടിരിക്കുന്നു.’
ഞങ്ങൾ അതിവേഗം തലയെണ്ണലിനായി നേരത്തെ എത്തിയിരുന്നവരുടെകൂടെ, ഞങ്ങളുടെ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചു.
****
മോണ്‍സിഞ്ഞോർ ഒറിഗർ ക്യാന്പിലെത്തിയിട്ടുണ്ടെന്ന് ബാറ്റി എഷ് എന്നെ അറിയിച്ചു. ആരോ അദ്ദേഹത്തോടു പറഞ്ഞ അറിവല്ലാതെ മറ്റൊന്നും എഷിനും അറിയില്ലായിരുന്നു. പിറ്റേ ഞായറാഴ്ച പുതുതായി വന്നവരുടെ ബാരക്കിലെത്തി മോണ്സിഞ്ഞോറിനെ കാണണമെന്നു ഞങ്ങൾ തീരുമാനിച്ചു.
പക്ഷേ, ഞായറാഴ്ച ഞങ്ങൾക്കു പോകാനൊത്തില്ല. ഞങ്ങൾക്ക് ഒരു ശിക്ഷ കിട്ടി. കിടക്കകൾ മടക്കിവച്ചതു ശരിയായില്ല എന്ന കുറ്റം ചുമത്തി മുറിയിലെ മുഖ്യതടവുകാരൻ ഞങ്ങളെ "സ്വർണഖനി’യിലേക്കയച്ചു. അതായത് ബക്കറ്റുകളിൽ കക്കൂസ് മാലിന്യങ്ങൾ കോരിനിറച്ച് ബാരക്കിനു മുന്‍പിലുള്ള വെളിന്പ്രദേശത്തു കമഴ്ത്തുക എന്ന ജോലി.
ഞങ്ങൾക്കു കൈപ്പിടിയില്ലാത്ത ബക്കറ്റുകൾ തരണമെന്ന് അയാൾ പ്രത്യേകം നിഷ്കർഷിച്ചിരുന്നു.
****
അക്കാലത്ത് "കൂത്തെലാൽ’ എന്നു പേരുള്ള ഒരു ലേപനം കാന്റീനിൽനിന്നു വിലയ്ക്കു വാങ്ങാമായിരുന്നു. വിദേശത്തുനിന്നു കൈക്കലാക്കിയ ഈ ലേപനം നാസികൾ ഇവിടെ വിറ്റു പണമുണ്ടാക്കി. പല ചർമരോഗങ്ങൾക്കും കൊതുകുകടിക്കും മുറിവിനും ചതവിനുമെല്ലാം അത് ഉപയോഗിച്ചിരന്നു.
ഒരു ദിവസം അയാൾ അത് റൊട്ടിയിൽ പുരട്ടുന്നതു ഞാൻ കണ്ടു. "ഇതിൽ കൊഴുപ്പുണ്ട്’ അയാൾ പറഞ്ഞു.
"ശരിയാണ്. പക്ഷേ, രോഗം ബാധിച്ചു ചത്ത മൃഗങ്ങളുടേതാണ്.’
ഒന്നും പറയേണ്ടിയിരുന്നില്ല എന്നെനിക്കു തോന്നി. കാരണം ഭക്ഷിച്ചതെല്ലാം അയാൾ പുറത്തിട്ടു!
മറ്റുള്ളവർക്ക് ഒരു കുലുക്കവുമില്ല. പക്ഷേ, അന്നേദിവസം തന്നെ ’കൂത്തെലാൻ’ ഭക്ഷിക്കുന്നതു വിലക്കിക്കൊണ്ട് കല്പന വന്നു.
ഞങ്ങളുടെ സ്നേഹിതൻ ലോറാംഗിന്റെ ഇടപെടൽമൂലം ഫാ. വാന്പാക്കിനു പുതിയൊരു ജോലികിട്ടി. മുള്ളങ്കികളും മറ്റും സൂക്ഷിച്ചിരുന്ന കുഴികൾ തുറന്ന് നല്ലതും ചീത്തയും വേർതിരിക്കുന്ന ജോലിയായിരുന്നു അത്. അച്ചൻ എനിക്ക് നല്ല ഇളം മുള്ളങ്കി തരും. ഞാൻ തീയിൽ ചുട്ടെടുത്ത ഉരുളക്കിഴങ്ങും.
ഞങ്ങളുടെ ഭക്ഷണക്രമത്തിൽ അവ വൈവിധ്യമുണ്ടാക്കി! പക്ഷേ, പിടിക്കപ്പെട്ടിരുന്നെങ്കിൽ, ഓർക്കാൻകൂടി വയ്യ അക്കാര്യം.
****
ലക്സംബർഗുകാരനായ 17 പോലീസുകാർ ക്യാന്പിൽ എത്തിയിട്ടുണ്ടെന്ന് മാർച്ച് അവസാനം ഒരു ശ്രുതി പരന്നു. ഹിറ്റ്ലറോട് വിശ്വസ്തത പ്രഖ്യാപിക്കാൻ അവർ തയാറായില്ല. അവരുടെ തലമുടി വടിച്ചിട്ടില്ല പോലും. അവർക്കു പ്രത്യേക നിയമങ്ങളാണ്. അവർ ഓരോ കൊന്ത ധരിച്ചിരുന്നുവത്രേ.
വാസ്തവത്തിൽ അവർ സ്വയം സന്നദ്ധരായി പട്ടാളസേവനത്തിനു വന്നവരായിരുന്നു. വളരെ നാളുകൾ കഴിഞ്ഞാണ് ഞങ്ങൾക്ക് അവരെ കാണാൻ കഴിഞ്ഞത്.
അവരുമായി എനിക്ക് അവിസ്മരണീയമായ ഒരു സൗഹൃദം സൃഷ്ടിക്കാൻ സാധിച്ചു. അവർക്കു വർഷത്തിൽ ഒരു കത്ത് എഴുതാനേ അനുവാദമുണ്ടായിരുന്നുള്ളു. അവരുടെ ബന്ധുമിത്രാദികളുമായി ഞങ്ങളുടെ രണ്ടാഴ്ചകളിൽ ഒരിക്കലുള്ള കത്തുകളിലൂടെ സംവദിക്കാനുള്ള ഒരു മാർഗം ഞങ്ങൾ കണ്ടുപിടിച്ചു. അവരുടെ പ്രത്യേക ആനുകൂല്യങ്ങൾ ഉപയോഗിച്ച് ഞങ്ങളുടെ വിശപ്പ് ശമിപ്പിക്കാൻ അവരും ശ്രമിച്ചു.
(തുടരും)
സ്ഥാനാർഥി സാറാമ്മയും മാമച്ചനും പിന്നെ...
പഞ്ചവടിപ്പാലം
1966-ൽ പുറത്തിറങ്ങിയ സ്ഥാനാർഥി സാറാമ്മയിൽ നിന്നാരംഭിച്ച് ഇന്നലകളിൽ വിസ്മയം സൃഷ്ടിച്ച വെള്ളിമ
ശ്രീനിവാസം ഭജേഹം!
ഒരാഴ്ച കടന്നുപോയിരിക്കുന്നു! വിധിയുടെ ക്രൂരത എത്ര കഠിനമെന്നുറപ്പിക്കുന്നുണ്ട് ഈ ഓർമക്കുറിപ്പുകൾ. ക്ലോക്ക് പിന്നോ
സത്യസന്ധത നിത്യജീവിതത്തിൽ
പാശ്ചാത്യ സംസ്കാരത്തിൽ പാലിക്കപ്പെടുന്ന സത്യസന്ധത നമ്മെ അദ്ഭുതപ്പെടുത്തും. ഒന്നാലോചിച്ചാൽ ജീവിതം സുഖകരവും സുഗമവുമ
നരകയാതനകൾ
ഉച്ചഭക്ഷണത്തിനുവേണ്ടി ക്യാന്പിന്റെ ഗേറ്റിലെത്തിയപ്പോൾ ഞങ്ങൾക്കവിടെ അനന്തമായി കാത്തുനിൽക്കേണ്ടിവന്നു. ദേഹപരിശോധ
DRUM മാരോ DRUM!
1972ലെ ദീപാവലി ആഘോഷകാലം. സംഗീതസംവിധായകൻ ആർ.ഡി. ബർമനോടു സംസാരിക്കുകയാണ് സുഹൃത്തായ പത്രപ്രവർത്തകൻ: ""ശരിക്കും
വ്യക്തിജീവിതത്തിൽ എത്തിനോക്കരുത്
ഓസ്ട്രേലിയ സമൃദ്ധിയുടെ നാടാണ്. സാന്പത്തിക ഭദ്രതയാസ്വദിക്കുന്ന ജനത. വാർധക്യകാല സുരക്ഷയും വേണ്ടുവോളം. ജനജീവിതം ഏറ്
തിന്നാൻ ഒരിലയെങ്കിലും
എഷും ഞാനും ഒന്നിച്ചു ജോലിചെയ്തിരുന്നപ്പോഴൊക്കെ രാവിലത്തെ കാപ്പികുടി കഴിഞ്ഞ് തലയെണ്ണൽവരെയുള്ള അര മണിക്കൂർ സമയം ഒന
സാൾട്ട് ആൻഡ് പെപ്പറിനു രണ്ടാം ഭാഗവുമായി ബാബുരാജ്
ദോശ ചുട്ട കഥ പറഞ്ഞെത്തി 2011-ൽ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു സാൾട്ട് ആൻഡ് പെപ്പർ. ആസിഫ് അലി, ലാൽ, ബാബു രാജ്, ശ്വേത മ
വ്യാജന്മാർ കളംപിടിക്കുമ്പോൾ
കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത വെള്ളം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച കളക്ഷൻ നേടിയെടു
റീനയെന്ന മെലഡി
വേദിയിൽ ഒപ്പം പാടിയ ഗായികയുടെ സ്വരംകേട്ട് "സുശീലാമ്മ പക്കത്തായി വന്ത് പാടിയ മാതിരി' എന്നു സാക്ഷാൽ എസ്പിബി പറയണമെങ്കിൽ
ആ പാട്ട് എത്ര മനോഹരമ
മഹാമാരിയും പൗരസമൂഹവും
ഞങ്ങൾ താമസിക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഭാഗ്യവശാൽ കോവിഡിന്റെ വ്യാപനം ഉണ്ടായില്ല. ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്
ഒരു ചുംബനത്തിന്റെ വിലയെത്ര
സുന്ദരിയായ യുവതിയെ ഒരാൾ ചുംബിച്ചതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച കേസിന്റെ അപ്പീൽ ഹൈക്കോ ടതി ഡിവിഷൻബെഞ്ച് പരിഗണിക്കവെ മുതിർന്ന ജഡ്ജി സഹജഡ്ജി യോ
നല്ലകാര്യം ചീത്തക്കാര്യം
കൊലപാതകക്കേസിൽ പ്രതിയായ ആൾ കേസിന്റെ കാര്യം സംസാരിക്കുന്നതിന് അഭിഭാഷ കന്റെ ഓഫീസിലെത്തി.
വക്കീൽ: ചില നല്ല കാര്യങ്ങളും മോശം കാര്യങ്ങളും നിങ്ങ
ഒരു മോഷണത്തിന്റെ കഥ
""ഞാനൊരു മോഷണം നടത്തി'' എന്ന് ബാറ്റി എഷ് പറഞ്ഞു. സൂപ്പു ചെരുവവുമായി ഞങ്ങൾ ഭക്ഷണമുറിയിലേക്കു പോകുകയായിരുന്നു. അദ്ദേഹ
കോവിഡ് സാധ്യത പ്രമേഹ രോഗികളില്‍
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്. പകരാന്‍ സാധ്യ
ജാപ്പനീസ്
ചിക്കൻ കട്സു
ചേരുവകൾ
എല്ലും തൊലിയും നീക്കിയ
ചിക്കൻ ബ്രസ്റ്റ് പാതികൾ - അര ഇഞ്ച് കനമുള്ള നാലെണ്ണം
നാവിനും മനസിനും സന്തോഷം പകരാൻ സാജൻ ബേക്കറി
സാജൻ ബേക്കറി പൂർണമായും ഒരു കുടുംബ ചിത്രമാണ്. വലിയ ട്വിസ്റ്റോ ആക്ഷനോ കോമഡിയോ അങ്ങനൊന്നുമില്ലാതെ നമ്മുടെ ജീവിതത്
ആനന്ദം, ആശ്ലേഷം...
നടന്മാർ മാറി, സംഗീത സംവിധായകനും ഗായകനും മാറി... ഇതൊന്നും ആനന്ദ് എന്ന സിനിമയേയും അതിലെ പാട്ടുകളെയും ബാധിച്ചില്ല. അ
സ്വാദിഷ്ടഭോജനവും വിശിഷ്ട സേവനവും
പരിചരണത്തിനു നിൽക്കുന്ന ജീവനക്കാരാണ് ഓരോ ഭോജനശാലയുടെയും ജീവനാഡി. പ്രസന്നവദനരായി, കസ്റ്റമേഴ്സിനോടു കുശലം പറഞ്
വക്കീലിന്റെ ഒന്നൊന്നര ഉറപ്പ്!
കക്ഷി :"ശക്തമായ ഈ തെളിവുകൾ ഈ കേസിൽ എനിക്കെതിരെ യുള്ളതിനാൽ എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുക എന്നത് അത്ര എ
സ്ഥാനാർഥി സാറാമ്മയും മാമച്ചനും പിന്നെ...
പഞ്ചവടിപ്പാലം
1966-ൽ പുറത്തിറങ്ങിയ സ്ഥാനാർഥി സാറാമ്മയിൽ നിന്നാരംഭിച്ച് ഇന്നലകളിൽ വിസ്മയം സൃഷ്ടിച്ച വെള്ളിമ
ശ്രീനിവാസം ഭജേഹം!
ഒരാഴ്ച കടന്നുപോയിരിക്കുന്നു! വിധിയുടെ ക്രൂരത എത്ര കഠിനമെന്നുറപ്പിക്കുന്നുണ്ട് ഈ ഓർമക്കുറിപ്പുകൾ. ക്ലോക്ക് പിന്നോ
സത്യസന്ധത നിത്യജീവിതത്തിൽ
പാശ്ചാത്യ സംസ്കാരത്തിൽ പാലിക്കപ്പെടുന്ന സത്യസന്ധത നമ്മെ അദ്ഭുതപ്പെടുത്തും. ഒന്നാലോചിച്ചാൽ ജീവിതം സുഖകരവും സുഗമവുമ
നരകയാതനകൾ
ഉച്ചഭക്ഷണത്തിനുവേണ്ടി ക്യാന്പിന്റെ ഗേറ്റിലെത്തിയപ്പോൾ ഞങ്ങൾക്കവിടെ അനന്തമായി കാത്തുനിൽക്കേണ്ടിവന്നു. ദേഹപരിശോധ
DRUM മാരോ DRUM!
1972ലെ ദീപാവലി ആഘോഷകാലം. സംഗീതസംവിധായകൻ ആർ.ഡി. ബർമനോടു സംസാരിക്കുകയാണ് സുഹൃത്തായ പത്രപ്രവർത്തകൻ: ""ശരിക്കും
വ്യക്തിജീവിതത്തിൽ എത്തിനോക്കരുത്
ഓസ്ട്രേലിയ സമൃദ്ധിയുടെ നാടാണ്. സാന്പത്തിക ഭദ്രതയാസ്വദിക്കുന്ന ജനത. വാർധക്യകാല സുരക്ഷയും വേണ്ടുവോളം. ജനജീവിതം ഏറ്
തിന്നാൻ ഒരിലയെങ്കിലും
എഷും ഞാനും ഒന്നിച്ചു ജോലിചെയ്തിരുന്നപ്പോഴൊക്കെ രാവിലത്തെ കാപ്പികുടി കഴിഞ്ഞ് തലയെണ്ണൽവരെയുള്ള അര മണിക്കൂർ സമയം ഒന
സാൾട്ട് ആൻഡ് പെപ്പറിനു രണ്ടാം ഭാഗവുമായി ബാബുരാജ്
ദോശ ചുട്ട കഥ പറഞ്ഞെത്തി 2011-ൽ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു സാൾട്ട് ആൻഡ് പെപ്പർ. ആസിഫ് അലി, ലാൽ, ബാബു രാജ്, ശ്വേത മ
വ്യാജന്മാർ കളംപിടിക്കുമ്പോൾ
കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത വെള്ളം കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മികച്ച കളക്ഷൻ നേടിയെടു
റീനയെന്ന മെലഡി
വേദിയിൽ ഒപ്പം പാടിയ ഗായികയുടെ സ്വരംകേട്ട് "സുശീലാമ്മ പക്കത്തായി വന്ത് പാടിയ മാതിരി' എന്നു സാക്ഷാൽ എസ്പിബി പറയണമെങ്കിൽ
ആ പാട്ട് എത്ര മനോഹരമ
മഹാമാരിയും പൗരസമൂഹവും
ഞങ്ങൾ താമസിക്കുന്ന വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഭാഗ്യവശാൽ കോവിഡിന്റെ വ്യാപനം ഉണ്ടായില്ല. ആദ്യഘട്ടത്തിൽ വിരലിലെണ്ണാവുന്
ഒരു ചുംബനത്തിന്റെ വിലയെത്ര
സുന്ദരിയായ യുവതിയെ ഒരാൾ ചുംബിച്ചതിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച കേസിന്റെ അപ്പീൽ ഹൈക്കോ ടതി ഡിവിഷൻബെഞ്ച് പരിഗണിക്കവെ മുതിർന്ന ജഡ്ജി സഹജഡ്ജി യോ
നല്ലകാര്യം ചീത്തക്കാര്യം
കൊലപാതകക്കേസിൽ പ്രതിയായ ആൾ കേസിന്റെ കാര്യം സംസാരിക്കുന്നതിന് അഭിഭാഷ കന്റെ ഓഫീസിലെത്തി.
വക്കീൽ: ചില നല്ല കാര്യങ്ങളും മോശം കാര്യങ്ങളും നിങ്ങ
ഒരു മോഷണത്തിന്റെ കഥ
""ഞാനൊരു മോഷണം നടത്തി'' എന്ന് ബാറ്റി എഷ് പറഞ്ഞു. സൂപ്പു ചെരുവവുമായി ഞങ്ങൾ ഭക്ഷണമുറിയിലേക്കു പോകുകയായിരുന്നു. അദ്ദേഹ
കോവിഡ് സാധ്യത പ്രമേഹ രോഗികളില്‍
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്. പകരാന്‍ സാധ്യ
ജാപ്പനീസ്
ചിക്കൻ കട്സു
ചേരുവകൾ
എല്ലും തൊലിയും നീക്കിയ
ചിക്കൻ ബ്രസ്റ്റ് പാതികൾ - അര ഇഞ്ച് കനമുള്ള നാലെണ്ണം
നാവിനും മനസിനും സന്തോഷം പകരാൻ സാജൻ ബേക്കറി
സാജൻ ബേക്കറി പൂർണമായും ഒരു കുടുംബ ചിത്രമാണ്. വലിയ ട്വിസ്റ്റോ ആക്ഷനോ കോമഡിയോ അങ്ങനൊന്നുമില്ലാതെ നമ്മുടെ ജീവിതത്
ആനന്ദം, ആശ്ലേഷം...
നടന്മാർ മാറി, സംഗീത സംവിധായകനും ഗായകനും മാറി... ഇതൊന്നും ആനന്ദ് എന്ന സിനിമയേയും അതിലെ പാട്ടുകളെയും ബാധിച്ചില്ല. അ
സ്വാദിഷ്ടഭോജനവും വിശിഷ്ട സേവനവും
പരിചരണത്തിനു നിൽക്കുന്ന ജീവനക്കാരാണ് ഓരോ ഭോജനശാലയുടെയും ജീവനാഡി. പ്രസന്നവദനരായി, കസ്റ്റമേഴ്സിനോടു കുശലം പറഞ്
വക്കീലിന്റെ ഒന്നൊന്നര ഉറപ്പ്!
കക്ഷി :"ശക്തമായ ഈ തെളിവുകൾ ഈ കേസിൽ എനിക്കെതിരെ യുള്ളതിനാൽ എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുക എന്നത് അത്ര എ
വിശപ്പടക്കാനുള്ള സാഹസങ്ങൾ
""ഇതു തിന്നാൻ കൊള്ളാവുന്നതാണ്.’’ കളകൾ പറിച്ചുകൊണ്ട് മുട്ടിലിഴഞ്ഞു നടക്കുന്പോൾ ഒരു ചെക്കോസ്ലാവാക്യക്കാരൻ അച്ചൻ
സസ്പെൻസ് കഴിഞ്ഞു; സിജു വിൽസൺ വീരപുരുഷനായി
കഴിഞ്ഞ ആറു മാസമായി പത്തൊമ്പതാം നൂറ്റാണ്ടിലെ വീരപുരുഷനായുള്ള തയാറെടുപ്പിലായിരുന്നു. ഒരു യോദ്ധാവിന്റെ ശരീര ഭാഷയിലെ
വ്യാപാരത്തിലെ മര്യാദ
ഇവിടെ ഷോപ്പിംഗ് ഒരു രസമാണ്. ഇടപാടുകൾക്ക് ഒരു അയവുണ്ട്, മാന്യതയുണ്ട്. വാങ്ങാൻ വരുന്നവർ പലവിധമായ ദേശ, ഭാഷ, മത, സംസ്
വിശപ്പ്...വിശപ്പു മാത്രം!
അങ്ങനെ ദിവസങ്ങൾ കടന്നുപോയി.
ദിവസത്തിൽ രണ്ടു പ്രാവശ്യം മറ്റു ബാരക്കുകളിൽനിന്നുള്ളവർ വന്ന് ഞങ്ങളുടെ സാധനങ്ങ
സ്വപ്നങ്ങളുടെ ചിറകിലേറി കാവ്യ പ്രകാശ്
മലയാള സിനിമയുടെ തിരിച്ചുവരവിന്റെ പാതയിൽ ഒപ്പം ചേർന്നു സഞ്ചരിക്കാനാവുന്നതിന്റെ ത്രില്ലിലാണ് നവാഗത സംവിധായിക കാവ
വൈവിധ്യങ്ങളുടെ കൂട്ടുകാരൻ
സംഗീതം. അറിയുംതോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്
ഹൃദയഹാരിയായ സൗഹൃദഭാവം
ദൈനംദിന ജീവിതത്തിന് ഒഴുക്കുകൊടുക്കാൻ പറ്റിയ നല്ല തൈലമാണു സൗഹൃദം. ഇതു വ്യക്തിപരമായ കൂട്ടുകെട്ടുകളിൽ മാത്രമല്ല, പൊ
ക്യാന്പിലെ ഒരു വിശുദ്ധവാരം
1942-ലെ ഹേമന്തം അവസാനിക്കുന്നതു ഭീമമായ മഞ്ഞുവീഴ്ചയോടെയാണ്. ഞങ്ങൾ അച്ചന്മാർക്ക് അതു ഭീകരമായ ഒന്നായിരുന്നു. നാസിപ്പോ
ഉല്ലാസം തേടി കടൽത്തീരത്തേക്ക്
ഓസ്ട്രേലിയയിൽ ചിലയിടങ്ങളിൽ നല്ല തണുപ്പും നല്ല ചൂടും അനുഭവപ്പെടുന്ന ഋതുക്കളാണ്. ചൂടുകാലത്ത് ഇവരുടെ ഇഷ്ടവിനോദങ്ങ
നാടകാന്തം സിനിമ
പ്രസിദ്ധ നാടകനടനും നർത്തകനുമായ
കൊച്ചിൻ ആന്റണി 55 കൊല്ലത്തെ
പരിചയസന്പത്തുമായി സിനിമാ
സംവിധാന ര
Latest News
പോസ്റ്ററുകൾക്ക് പിന്നിൽ ഇരുട്ടിന്റെ സന്തതികൾ: വിമർശനവുമായി മന്ത്രി ബാലൻ
തമിഴ്നാട്ടിൽ കോണ്‍ഗ്രസിന് 25 സീറ്റ്
വോട്ട് ചെയ്തില്ലെങ്കിൽ വൈദ്യുതിയും വെള്ളവുമില്ല; പരസ്യ ഭീഷണിയുമായി ബംഗാൾ മന്ത്രി
മഞ്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
ഷാർജയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
Latest News
പോസ്റ്ററുകൾക്ക് പിന്നിൽ ഇരുട്ടിന്റെ സന്തതികൾ: വിമർശനവുമായി മന്ത്രി ബാലൻ
തമിഴ്നാട്ടിൽ കോണ്‍ഗ്രസിന് 25 സീറ്റ്
വോട്ട് ചെയ്തില്ലെങ്കിൽ വൈദ്യുതിയും വെള്ളവുമില്ല; പരസ്യ ഭീഷണിയുമായി ബംഗാൾ മന്ത്രി
മഞ്ചേരിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
ഷാർജയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top