Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇർഷാദിനെ അടയാളപ്പെടുത്തി ജോ
ജോ എന്ന കഥാപാത്രമായി സഞ്ചരിക്കാൻ എനിക്കു വളരെ സമയം കിട്ടിയിരുന്നു. തിരക്കഥയിൽ എഴുതിവെച്ചിരുന്നതിനപ്പുറം ജോ ഇങ്ങനൊക്കെയായിരിക്കും എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. ഞാനത് സംവിധായകനോട് പറഞ്ഞു. അദ്ദേഹം അതിനെ സ്വീകരിച്ചുകൊണ്ട് തിരുത്ത് വേണ്ടപ്പോൾ പറയാം എന്നു പിന്തുണച്ചു. അതിനായാണ് ശരീരഭാഗം കുറച്ചതും താടിയും മുടിയും നീട്ടി വളർത്തിയതുമെല്ലാം.
നടന്നു നടന്നു നടനായ ആളെന്നാണ് ചിലച്ചിത്ര താരം ഇർഷാദിനെക്കുറിച്ച് സുഹൃത്തും സംവിധാകനുമായ പ്രിയനന്ദൻ പറഞ്ഞത്. പക്ഷേ, അതു പറഞ്ഞു പഴകിയൊരു പ്രയോഗമാണെന്നു അടയാളപ്പെടുത്തുകയാണ് ഇർഷാദ് തന്റെ സമീപകാല പ്രകടനങ്ങളിലൂടെ.
തിയറ്ററിലെത്തിയ ഓപറേഷൻ ജാവയിലെ പോലീസ് കഥാപാത്രത്തിനു ശേഷം പോയ വാരം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസായ, ഷാജി അസീസ് സംവിധാനം ചെയ്ത വൂൾഫ് എന്ന ചിത്രത്തിലൂടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തെയാണ് ഇർഷാദ് അവതരിപ്പിച്ചിരിക്കുന്നത്. നിഗൂഡതയേറിയ കഥാപാത്രത്തിനായി രൂപത്തിലും ഭാവത്തിലും പ്രകടനത്തിലും പുതിയൊരു ഭാവുകത്വം അയാൾ സൃഷ്ടിച്ചു. കഥാപാത്രത്തിന്റെ സംഭാഷണ അവതരണത്തിൽ പോലും കവിതാനുഭവം കൊണ്ടുവന്നു. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതോടെ ഇർഷാദിനെ തേടി അഭിനന്ദനങ്ങൾ ഏറെയെത്തുകയാണ്.
"കഴിഞ്ഞ 25 വർഷമായി സിനിമയെന്ന ജീവവായു ശ്വസിച്ചു ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ ഞാൻ ഇവിടെയുണ്ടായിരുന്നു. സിനിമയാണ് എന്റെ ചോരയെന്നു തിരിച്ചറിഞ്ഞുസംതൃപ്തിയോടെ സഞ്ചരിക്കുന്നു. ഇപ്പോൾ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനാകുന്നു. അതു പ്രേക്ഷകർ കണ്ടു നല്ലത് എന്നു പറയുന്പോൾ അഭിമാനമുണ്ട്.' ഇർഷാദ് മനസ് തുറക്കുന്നു...
വൂൾഫിനോട് ഇഷ്ടം
കോവിഡിന്റെ പ്രശ്നം രൂക്ഷമാകുന്ന സമയത്തും വൂൾഫ് ഒടിടി റിലീസ് ചെയ്തപ്പോൾ അതു പ്രേക്ഷകർ സ്വീകരിച്ചതിന്റെ സന്തോഷമുണ്ട്. വൂൾഫ് സംവിധാനം ചെയ്ത ഷാജി അസീസുമായി 20 വർഷമായുള്ള സൗഹൃദമുണ്ട്. പ്രിയനന്ദന്റെ നെയ്ത്തുകാരനിൽ പ്രീ പ്രൊഡക്ഷൻ ജോലികളിൽ ഞാനും ഷാജിയുമുണ്ടായിരുന്നു. പിന്നീട് അസിസ്റ്റന്റ് ഡയറക്്ടറായി ഷാജി എത്തുന്നത് ഞാൻ അഭിനയിച്ച നിലാമഴ എന്ന ടെവിലിഷൻ പരന്പരയിലാണ്. അന്നുമുതലുള്ള പരിചയവും സ്നേഹവുമാണ് ഞങ്ങളുടേത്. അദ്ദേഹം പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് വൂൾഫ്. അയാളുടെ തിരിച്ചു വരവിനൊപ്പം നിൽക്കുകയായിരുന്നു എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപൻ.
അതിനിടയിലാണ് അദ്ദേഹത്തിന്റെ തന്നെ ചെറുകഥയായ ചെന്നായയെ ആസ്പദമാക്കി വൂൾഫിനു തിരക്കഥ എഴുതിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇന്ദുഗോപൻ സംവിധായകൻ ഷാജിയോട് ഈ കഥ പറഞ്ഞത്. ഉടൻ ഷാജി ഫോണ്‍ വിളിച്ച് എന്നോടു കഥ പറഞ്ഞു. ജോയെ ഞാനാണ് അവതരിപ്പിക്കുന്നതെന്നു പറഞ്ഞു. അന്നു മുതൽ സിനിമയുടെ ഓരോ വളർച്ചയിലും ഞാനും ഒപ്പമുണ്ടായിരുന്നു. ആശയായി സംയുക്ത മേനോനും ചിത്രത്തിന്റെ ഭാഗമായി.
ജോ എന്ന കഥാപാത്രം
വളരെ അടരുകളുള്ള കഥാപാത്രമാണ് ജോ. ഇടുക്കിയിൽ നായാടി നടന്ന ജോയെ സൗത്ത് ആഫ്രിക്കക്കാരൻ കണ്ടുമുട്ടുകയും അവിടേക്ക് കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. അമ്മയെ അച്ഛൻ ചിട്ടിമെതിക്കുന്ന കണ്ടുവളർന്ന ഒരു ബാല്യവും നായാടി വളർന്ന ഒരു യൗവനവും അയാൾക്കുണ്ടായിരുന്നു. മൃഗങ്ങളെ കൊന്ന് അതിന്റെ മണം അനുഭവിക്കുകയും രക്തം രുചിക്കുകയും ചെയ്തിരുന്നു.
ആശ ക്ഷണിച്ചിട്ടാണ് അവർ ഇരുവരുടെയും ജിവിതത്തിലേക്ക് അയാൾ വന്നെത്തുന്നത്. എനിക്കു തോന്നുന്നു ലോകത്തിന്റെ വലിയ അനുഭവം അയാൾക്കുണ്ടെങ്കിലും ഒരു പ്രണയമില്ലാത്തയാളാകാം ജോ. യാത്രികനായ അയാളുടെ പ്രണയത്തിലേക്കുള്ള സഞ്ചാരമാകാം ആശയിലേക്ക് എത്തിച്ചത്.
ആശയേയും സഞ്ജയേയും കണ്ടപ്പോൾ അവരിലെ ഈഗോ എടുത്തുകളഞ്ഞാൽ അവർ സന്തോഷത്തോടെ ജീവിക്കുമെന്നു ജോ മനസിലാക്കിയിട്ടുണ്ടാം. അവരുടെ ജീവിതത്തിനു മാറ്റം സൃഷ്ടിച്ചാണ് അയാൾ മറയുന്നത്. ഇതു ഞാൻ വായിച്ചെടുക്കുന്നതാണ്. ഓരോ പ്രേക്ഷകരും അവരുടെ വീക്ഷണത്തിലാണ് വൂൾഫ് കാണുന്നത്. അവിടെ കഥയും നിർവചനങ്ങളും മാറാം. അത്തരത്തിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കാനായെന്നത് എനിക്കും ആനന്ദം നൽകുന്നു.
രൂപവും അവതരണവും
ജോ എന്ന കഥാപാത്രമായി സഞ്ചരിക്കാൻ എനിക്കു വളരെ സമയം കിട്ടിയിരുന്നു. തിരക്കഥയിൽ എഴുതിവെച്ചിരുന്നതിനപ്പുറം ജോ ഇങ്ങനൊക്കെയായിരിക്കും എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. ഞാനത് സംവിധായകനോട് പറഞ്ഞു. അദ്ദേഹം അതിനെ സ്വീകരിച്ചുകൊണ്ട് തിരുത്ത് വേണ്ടപ്പോൾ പറയാം എന്നു പിന്തുണച്ചു. അതിനായാണ് ശരീരഭാഗം കുറച്ചതും താടിയും മുടിയും നീട്ടി വളർത്തിയതുമെല്ലാം. അയാളുടെ വസ്ത്രധാരണത്തിൽ പോലും ഒരു പുതുമ കൊണ്ടുവരാൻ ശ്രമിച്ചു. ഒരു ട്രാവലറെ കാണുന്ന എന്ന പതിവു രൂപത്തിൽനിന്നു മാറി കോസ്റ്റ്യൂമിൽ വളരെ ബോധപൂർവമായ ശ്രമം നടത്തി. ഗ്രീനിഷ് കളറും ഡ്രസിംഗ് സ്റ്റൈലുമെല്ലാം അങ്ങനെ ഒരുക്കിയതാണ്. പരിമിതമായ സാഹചര്യങ്ങളിലും സൗകര്യങ്ങളിലും അത്രത്തോളം തയാറെടുപ്പു നടത്താൻ സാധിച്ചു.
സംഭാഷണ ശൈലിയുടെ പുതുമ
ഒരു വീട്ടിലും മൂന്നു കഥാപാത്രങ്ങളിലുമാണ് സിനിമ നിൽക്കുന്നത്. സൗത്ത് ആഫ്രിക്കയിലെ കാടുകളിലെ നായാട്ടിന്റെ ഫീലും ഭീകരതയും പ്രണയവുമെല്ലാം അനുഭവിപ്പിക്കേണ്ടത് സംഭാഷണങ്ങളിലൂടെയാണ്. അതുകൊണ്ടു തന്നെ ജോയുടേത് വളരെ നീളമേറിയ ഡയലോഗുകളാണ്. അതിനു കവിതാ ഭാഷയുടെ ഒരു ഭാവം കൊടുക്കാമെന്നത് എന്റെ അഭിപ്രായമായിരുന്നു. എന്നാൽ അതു കവിത ചൊല്ലുന്നതുപോലെയോ നാടകമോ ആയിത്തീരാതെ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. എന്റെ പതിവു ശൈലിയിൽ നിന്നുമാറി പുതുമ നൽകാൻ സാധിച്ചെന്നത് സന്തോഷമാണ്. അതു സംവിധായകന്റെയും സഹപ്രവർത്തകരുടേയും പിന്തുണയാലാണ് സാധ്യമാകുന്നത്.
തയാറെടുപ്പ്
മാനസികമായും ശാരീരികമായും തയാറെടുപ്പുണ്ടായിരുന്നു. ശരീര ഭാരം 12 കിലോയോളം കുറച്ചു. ജീവിതത്തിൽ ആദ്യമായി ചുരുട്ട് വലിക്കുന്നത് ഈ ചിത്രത്തിനു വേണ്ടിയാണ്. ഓപറേഷൻ ജാവയിലും സിഗരറ്റ് വലിക്കുന്ന കഥാപാത്രമാണ്. അതിന്റെ ഷൂട്ടിംഗ് സമയത്ത് സിഗരറ്റ് വലിച്ചു കഴിയുന്പോൾ പലപ്പോഴും അഭിനയിക്കാൻ പ്രയാസമായിരുന്നു. തലകറങ്ങുക, സംഭാഷണം മുറിഞ്ഞു പോകുന്നപോലെയുള്ള അസ്വസ്ഥത തോന്നിയിരുന്നു. വൂൾഫിൽ ചരുട്ടാണ് വലിക്കേണ്ടത്. അതുകൊണ്ടു തന്നെ ഷൂട്ട് തുടങ്ങുന്നതിനു രണ്ടു മാസം മുന്‍പ് മുതൽ സിഗരറ്റ് വലിച്ചു തുടങ്ങി. പെട്ടന്നു ചുരുട്ടു വലിക്കുന്പോൾ ശരീരം പ്രതികരിക്കുന്നത് ഒഴിവാക്കുന്നതിനായിരുന്നു ലക്ഷ്യം. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ നായിക സംയുക്ത എനിക്കു കുറച്ചു ജ്യൂസൊക്കെ തന്നയച്ചിരുന്നു. പുകവലിയുടെ കറയും കേടുമൊക്കെ ഇല്ലാതാകുന്നതിനായി. അത്തരത്തിൽ എന്റെ ശരീരത്തെ ബോധപൂർവം ഉപദ്രവിച്ചാണ് ജോ ആയി മാറിയത്.
നാഴികക്കല്ല്
25 വർഷ സിനിമ ജീവിതത്തിലെ നാഴികക്കല്ലാണ് ജോ എന്ന കഥാപാത്രമെന്നു പറയാനാണ് എനിക്കിഷ്ടം. പ്രേക്ഷകരുടെയും സുഹൃത്തുക്കളുടെയും ഭാഗത്തുനിന്നും മികച്ചതെന്നുള്ള പ്രതികരണം ലഭിക്കുന്നു. സിനിമ മേഖല വളരെ അനിശ്ചിതാവസ്ഥയിലാണ്. ഇനി എങ്ങനെയാണെന്നു ഒരു ധാരണയില്ല. ഈ ഒരു വിഷമ ഘട്ടത്തിലും മനസ് നിറയ്ക്കുകയാണ് ചിത്രത്തിന്റെ വിജയം.
പുതിയ പ്രോജക്ടുകൾ
ഫഹദ് ഫാസിലിന്റെ മാലിക്കിൽ ചെറുതെങ്കിലും ഒരു ശ്രദ്ധേയ വേഷമുണ്ട്. നടൻ അനൂപ് മേനോൻ സംവിധാനം ചെയ്ത കിംഗ് ഫിഷ്, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ രണ്ട് എന്ന ചിത്രത്തിലും ഒരോ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പുതിയ സിനിമകളുടെ ചർച്ചകളും ഒപ്പമുണ്ട്.
ലിജിൻ കെ ഈപ്പൻ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Latest News
ഇ.പി. ജയരാജൻ വിവാദം ബിരിയാണി ചെമ്പ് പോലെ: വി.എസ്. സുനിൽ കുമാർ
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
മണിപ്പുരില്‍ സൈനിക ക്യാന്പിന് നേരെ ആക്രമണം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
വോട്ടുകൾ പെട്ടിയിലായി; ഇനി കൂട്ടിക്കിഴിക്കലിന്റെ നാളുകൾ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top