Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഈ ദിവസം അപ്പന്
"മദേഴ്സ് ഡേ’ ഉണ്ടെങ്കിൽ "ഫാദേഴ്സ് ഡേ’ ഇല്ലാതിരിക്കുമോ? ഒരിക്കലും ഇല്ല. മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയായിരുന്നു "അമ്മ ദിനം’ എന്നാൽ അതിന്റെ തൊട്ടുപിന്നാലെ ഫാദേഴ്സ് ഡേയും വരുന്നു. അതായത് ജൂണ്‍ മാസത്തിലെ മൂന്നാം ഞായറാഴ്ച. ഇത്തവണ 20ാം തീയതി. മക്കൾക്കും പൊതുജനങ്ങൾക്കും പറ്റിയ ദിവസം.
ഒരു കുടുംബത്ത നല്ലനിലയിൽ പോറ്റിവളർത്താനും ഭാവി ശോഭനമാക്കാനും മക്കളെ നേർവഴിക്ക് നയിക്കാനും ആവശ്യമായതെല്ലാം കരുതലോടെ അപ്പന്മാർ ചെയ്യുന്നു. ഇതെല്ലാം നോക്കിയാൽ അപ്പന്മാർക്ക്് മുൻഗണന കൊടുക്കേണ്ടതാണ്. ഇതൊക്കെയാണ് ഒരുനല്ല കുടുംബനാഥൻ ചെയ്യുന്നത്. അവർ ഒരുകാര്യത്തിലും അമ്മമാരേക്കാൾ പുറകോട്ടല്ല. അപ്പന്മാരെ ആദരിച്ച്, അവരുമായി മക്കളുടെ അടുപ്പം ഒന്നുകൂടി ഉറപ്പിക്കാനുള്ള അവസരംകൂടിയാണ് പിതൃദിനം.
യൂറോപ്പിലെ കത്തോലിക്കാ രാജ്യങ്ങളിൽ വിശുദ്ധ യൗസേപ്പിന്റെ തിരുനാളായ മാർച്ച് 19 "സെന്റ് ജോസഫ് ഡേ’ എന്ന പേരിൽ ഇത് 14ാം നൂറ്റാണ്ട് മുതൽ കൊണ്ടാടുന്നുണ്ട്. പിതൃദിനത്തിന്റെ തുടക്കം അതായിരുന്നെന്നു പറയാം. പിന്നീട് സ്പെയിൻകാരും പോർച്ചുഗീസുകാരുമാണ് ഇത് ലാറ്റിൻ അമേരിക്കയിലേക്ക് കൊണ്ടുവന്നത്.
മൊണോങ്ക ഖനിയപകടത്തിൽ മരിച്ചവർക്കായി വെസ്റ്റ് വെർജീനിയിലെ ദേവാലയത്തിൽ നടത്തിയ ഓർമദിനം ഇതിന്റെ തുടക്കമായി പറയാം. എന്നാൽ അമേരിക്കൻ സിവിൽ വാർ പോരാളിയായിരുന്ന വില്യം ജാക്സന്റെ മകൾ സൊണോര സ്മാർട് ഡോഡ് ആണ് ഇപ്പോഴത്തെ രീതിയിലുള്ള ഫാദേഴ്സ് ഡേയുടെ സ്ഥാപക. മദേഴ്സ് ഡേ ആചരിക്കുന്നതപോലെ ഫാദേഴ്സ് ഡേയും ആചരിക്കണമെന്നായിരുന്നു സൊണോരയുടെ ആവശ്യം. ഇതിനായി അവൾ തെരഞ്ഞെടുത്തത് തന്റെ പിതാവിന്റെ ജന്മദിനമായിരുന്ന ജൂൺ അഞ്ചായിരുന്നു. 1910ൽ അമേരിക്കയിലെ പല സംഘടനകളും അത് അംഗീകരിക്കുകയും ആചരണം തുടരുകയും ചെയ്തു. ആഘോഷിക്കുന്ന തീയതികൾ എല്ലാം പലതായിരുന്നെങ്കിലും പിന്നീടത് ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയായി മാറി.
ആദ്യമൊക്കെ ഇതു പള്ളികളിൽ മാത്രമായിരുന്നു നടത്തിയിരുന്നത്. അങ്ങനെ പള്ളിയുടെയും പ്രാർഥനാഗ്രൂപ്പുകളുടെയും സഹായത്തോടെയാണ് ആദ്യത്തെ ’ഫാദേഴ്സ് ഡേ’ ആഘോഷിച്ചത്. പള്ളികളിൽ അപ്പന്മാർക്കുവേണ്ടിയുള്ള പ്രത്യേക കുർബാന നടത്താൻ തുടങ്ങി.
പിന്നീട് അമ്മദിനത്തിന്റേതുപോലെ പൊതുജനങ്ങളും ഇതിന് പ്രാധാന്യം കൊടുത്തുതുടങ്ങി. ഹാരി മീക് എന്ന ലയൺസ് ക്ലബ് അംഗം 1915ൽ ഇത് ഒരു അവധിദിവസം ആക്കിമാറ്റാൻ ശ്രമിച്ചു. പക്ഷേ എന്തുകൊണ്ടോ അത് നടന്നില്ല. കാരണം ജൂണിലെ മൂന്നാം ഞായറാഴ്ച ഒരു അവധിദിവസം തന്നെയാണല്ലോ. ആ കാലത്ത് മക്കൾ ചില ചട്ടങ്ങൾ പള്ളിയിൽ വരുന്പോൾ ശ്രദ്ധിക്കണമായിരുന്നു. എല്ലാ മക്കളും ഫാദേഴ്സ് ഡേയ്ക്ക് പള്ളിയിൽ വരുന്പോൾ ആണായാലും പെണ്ണായാലും ഒരു റോസാ പൂവ് ധരിക്കണമായിരുന്നു. ഇതിൽ അപ്പന്മാർ ഉള്ളവർ ചുവന്ന റോസും ഇല്ലാത്തവർ വെള്ള റോസുമാണ് ധരിക്കേണ്ടത്. അങ്ങിനെയൊക്കെ ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഈ കാര്യങ്ങൾ ഒന്നും ആരും നോക്കാറില്ല.
വീട്ടിൽതന്നെയായിരുന്ന് മക്കളെ വളർത്തുന്ന അപ്പന്മാരെ മാത്രമല്ല, നാടിനുവേണ്ടി മഞ്ഞും തണുപ്പും സഹിച്ച് പൊരുതുന്ന യോദ്ധാക്കളായ അപ്പന്മാരെയും വളരെയധികം ആദരവോടെ മാനിക്കുന്നുണ്ട്. പലയിടങ്ങളിലും പിതാക്കന്മാകർക്കുവേണ്ടി പൊതുയോഗങ്ങളും പരിപാടികളും നടത്തുന്നുണ്ട്.
കുടുംബാംഗങ്ങൾ ഒത്തുകൂടി വലിയ ആഘോഷങ്ങൾ നടത്തുകയും നാട്ടിൽ ഉള്ള അപ്പന്മാരെ ആദരിക്കുകയും ചെയ്യുന്നു. മാത്രമല്ല അപ്പന്മാരുടെ താത്പര്യങ്ങൾ അറിഞ്ഞ് സമ്മാനങ്ങളും നല്‍കും. ഇതിനിടയിൽ ഒരു തർക്കംവന്നു എന്തുകൊണ്ട് അപ്പന്മാർക്ക് മാത്രം? അപ്പന്മാരല്ലാത്ത പുരുഷന്മാരും ഉണ്ടല്ലോ. ഇവരെല്ലാം ഒത്തുകൂടി ’ഇന്റർനാഷണൽ മെൻസ് ഡേ’ എന്ന് പറഞ്ഞ ആഘോഷിക്കാൻ തുടങ്ങി.
അതുകൊണ്ട് ചിലയിടങ്ങളിൽ ’ഫാദേഴ്സ് ഡേ എന്നതിനു പകരം മെൻസ് ഡേ എന്നാണ് പറയാറ്. ഇതിനിടയിൽ ചിലർ ഈ അവസരം മുതലെടുത്ത് കുടിച്ച് മത്തരായ കറങ്ങിനടക്കാനും അപകടങ്ങൾ വരുത്തിവയ്ക്കാനും തുടങ്ങിയിട്ടുണ്ട്. ചില നാടുകളിൽ ഇത് ഞായറാഴ്ച അല്ലാത്ത ദിവസമായിരിക്കും ആഘോഷിക്കുന്നത്. എന്നാൽ അന്ന് ഒരു പൊതു അവധിദിവസമായി കണക്കാക്കുന്നില്ല.
ജർമ്മനിയിൽ ഇത് 18ാം നൂറ്റാണ്ട് മുതൽ ആഘോഷിക്കുന്നുണ്ട്. അന്നത്തെ അപ്പന്മാർ അധികംപേരും കൃഷിക്കാരായിരുന്നു. അന്ന് അവരെ നാല് ചക്രമുള്ള കസേരയിൽ ഇരുത്തി ഒരു മൈതാനത്തേക്ക് മക്കൾ തള്ളിക്കൊണ്ടുപോകും. ഒപ്പം പാട്ടും മേളവും ഒക്കെ കാണും. എന്നിട്ട് അവിടുത്തെ മേയർ ഒരു പ്രസംഗമൊക്കെ നടത്തി ഏറ്റവും അധികം മക്കളുള്ള ഒരപ്പന് സമ്മാനം കൊടുക്കും.പിന്നീട് ഈ പതിവ് മാറി.
മംഗോളിയയിൽ 2005 മുതൽ ഫാദേഴ്സ് ഡേ മെൻസ് അസോസിയേഷൻ ആക്കി മാറ്റി. അങ്ങനെ എല്ലാ പുരുഷന്മാർക്കും അപ്പനായാലും ഇല്ലങ്കിലും ആഘോഷിക്കാനുള്ള അവസരമായി മാറി.
തായ്വാനിലും ഇത് കേമമായിത്തന്നെ ആഘോഷിക്കുന്നുണ്ട്. പക്ഷേ ജൂൺമാസത്തിലെ മൂന്നാം ഞായറാഴ്ചയല്ലെന്ന് മാത്രം. അവരുടെ ഭാഗ്യ നന്പർ ആണ് 8. അതുകൊണ്ട് അവർ എട്ടാം മാസത്തിലെ എട്ടാം ദിവസം ബാ ബാ ഹോളി ഡേ എന്ന പേരിലാണ് പിതൃദിനം ആഘോഷിക്കുന്നത്.
ഇന്ത്യയിലും അന്തർദേശീയ പിതൃദിനം ആചരിക്കാറുണ്ട്. അങ്ങനെ ഈ "അപ്പന്മാരുടെ ദിനം’ ഏറെക്കുറെ മിക്ക നാടുകളിലേക്കും കൊണ്ടാടുന്നുണ്ട്. ചിലയിടത്ത് ദിവസം വേറെയായിരിക്കും. എന്നാൽ എല്ലാത്തിന്റെയും ഉദ്ദേശ്യം ഒന്നുതന്ന. അപ്പന്മാരോടുള്ള സ്നേഹവും ബഹുമാനവും ആദരവും പ്രകടമാക്കുന്ന ഒരു ദിനം.
മാതാപിതാക്കളെ ഉപേക്ഷിക്കുന്ന ഈ കാലഘട്ടത്തിൽ ഇത് ഒരു നല്ല ഓർമപ്പെടുത്തൽ ആയി മാറട്ടെ എന്ന് പ്രാർഥിക്കാം.
ഓമന ജേക്കബ്
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Latest News
അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി
വീട്ടുവളപ്പിൽ കഞ്ചാവ് ചെടികൾ; മലപ്പുറത്ത് വീട്ടുടമ അറസ്റ്റിൽ
കപ്പലിലെ 16 ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇറാൻ സ്ഥാനപതി
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം: 11,000 പേരെ ഒഴിപ്പിച്ചു
ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റു ചെയ്ത് ഇഡി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top