Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കുർബാനയിലെ പ്രാർഥനകൾക്കും സുറിയാനി ഈണം
സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാന പ്രാർഥനകൾക്കും ഗാനങ്ങളിലേതുപോലെ മൽപാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ സുറിയാനി തനിമയിൽ ഈണം (ചാന്റ്) പകർന്നു. ബിഷപ്പുമാരുടെ നിർദേശത്തിൽ ദീർഘകാലത്തെ സമർപ്പിതമായ ശ്രമത്തിലാണ് പ്രമുഖ ദൈവശാസ്ത്രജ്ഞനും സെമിനാരി പ്രഫസറും സുറിയാനി പണ്ഡിതനുമായ വെള്ളാനിക്കലച്ചൻ ഗദ്യരൂപത്തിലുള്ള പ്രാർഥനകൾ സുറിയാനി ഈണത്തിൽ ചാന്റുകളായി ഒരുക്കിയിരിക്കുന്നത്.
കുർബാനയിലെ എല്ലാ പ്രാർഥനകളുംഅർഥവും തനിമയും ഭക്തിയും നഷ്ടപ്പെടുത്താതെ ആലപിക്കാൻ സാധിക്കും വിധമുള്ളതാണ് ചാന്റുകൾ. ഗദ്യം ആലാപനമായി അർപ്പിക്കാൻ സാധിക്കുന്ന ആരാധനക്രമ ശൈലിയാണ് ചാന്റ്. കുർബാന ഗീതങ്ങൾപോലെ പ്രാർഥനാ ചാന്റുകളും ആത്മീയമായ അനുഭൂതി പകരുന്നു.
സീറോമലബാർ സഭയിൽ മുൻകാലത്തുണ്ടായിരുന്ന സുറിയാനി കുർബാനക്രമം മലയാളത്തിലാക്കാനുള്ള നടപടികൾ 1962ലാണ് തുടങ്ങിയത്. രണ്ടാം വത്തിക്കാൻ കൗണ്‍സിലിലുണ്ടായ പൊതുനിർദേശമായിരുന്നു ആരാധനാ ക്രമം പ്രാദേശിക ഭാഷയിലേക്ക് മാറ്റുകയെന്നത്. ഇതനുസരിച്ച് വിവിധ സഭകളിൽ എന്നതുപോലെ സീറോ മലബാർ സഭാ കുർബാനയും ഇതരതിരുക്കർമങ്ങളും സുറിയാനിയിൽനിന്ന് മലയാളത്തിലേക്ക് മാറ്റിത്തുടങ്ങുകയും ഘട്ടങ്ങളിലായി 1968 ൽ പൂർത്തിയാക്കുകയും ചെയ്തു.
സുറിയാനി ഭാഷയിലെ തിരുക്കർമങ്ങളിലെല്ലാം ഗദ്യത്തിലുള്ള പ്രാർഥനകൾക്കും ആലാപനരീതിയാണ് അനുവർത്തിച്ചുപോന്നത്. ഇത് മലയാളത്തിലായപ്പോൾ ഗീതങ്ങൾ ഏറെയും സുറിയാനി ഈണത്തിൽ തുടർന്നു. എന്നാൽ പ്രാർഥനകളിൽ സുറിയാനി ഈണം ഒഴിവാക്കിയെന്നു മാത്രമല്ല ഗദ്യപ്രാർഥനകൾ ചൊല്ലുന്നതിൽ തനതായി ഒരു രീതിയും ഇല്ലാതായി.
ഗീതങ്ങൾക്ക് പൊതുവായി സുറിയാനി ഈണമാണെങ്കിലും അതിന്റെ ആലാപനങ്ങളിൽ ഏകീകൃതമായ ഘടനയും രീതിയും ഭാവവും ഇപ്പോഴും നിലവില്ല. പൗരസ്ത്യസുറിയാനി രീതിയിലെ ആലാപനങ്ങൾക്ക് പൊതുവായുണ്ടായിരുന്ന ഈണം മലയാളത്തിലായപ്പോൾ പാരന്പര്യത്തിൽനിന്നു വ്യത്യസ്ത ശൈലികളിലേക്കു മാറി. കുർബാനയർപ്പണത്തിന്റെ ഈണത്തിന് ഏകീകൃതരീതി ഇല്ലാതെ വരുന്പോൾ അത് ഗായകസംഘത്തിനു മാത്രം പാടാൻ പറ്റുകയും സമൂഹം ബലിയിൽ പങ്കാളിത്തമില്ലാതെ നിൽക്കുകയും ചെയ്യേണ്ടിവരുന്ന സാഹചര്യത്തിനു മാറ്റമാണ് മൽപാൻ റവ.ഡോ മാത്യു വെള്ളാനിക്കലിന്റെ ഈ ഉദ്യമം.
രണ്ടാം വത്തിക്കാൻ കൗണ്‍സിൽ നിർദേശിക്കുന്നത് ആരാധനകളിൽ സംഗീത ഉപകരണങ്ങളുടെ ശബ്ദവും പ്രാർഥനകളുടെ ശബ്ദവും 30:70 അനുപാതത്തിൽ ആയിരിക്കണമെന്നാണ്. പലപ്പോഴും നൂതന ഉപകരണങ്ങളിൾ റിക്കാർഡ് ചെയ്തിരിക്കുന്ന മ്യൂസിക് പ്രാർഥനകളുടെ ശബ്ദത്തേക്കാൾ ഏറെ ഉയർന്നതാണ്. സമൂഹത്തിനെ ആലാപനത്തിൽ സഹായിക്കുക എന്നതാണ് ഗായകസംഘത്തിന്റെ ദൗത്യം എന്നത് വിസ്മരിക്കപ്പെട്ടു. ദൈവത്തെയും മനുഷ്യരെയും പരസ്പരം ഒന്നിപ്പിക്കുന്ന കുർബാന അനുഭവം കുടുംബ അനുഭവമായതിനാൽ എല്ലാവർക്കും ഒന്നുപോലെ പങ്കാളിത്തമുണ്ടാകണം. സഭയുടെ ഐക്യത്തിനും അത് സഹായിക്കും. അർപ്പണത്തിന്റെ ചൈതന്യവും ഭക്തിയും കുറയ്ക്കുംവിധം ഉപകരണ ശബ്ദം അധികരിക്കുന്പോൾ പങ്കാളിത്തം പ്രാർഥനകളിൽ കുറയും- വെള്ളാനിക്കലച്ചൻ അഭിപ്രായപ്പെട്ടു.
കാർമികനൊപ്പം വിശ്വാസികൾ ഒന്നടങ്കം അർപ്പിക്കുന്ന ആഘോഷമാണ് കുർബാന എന്നതിനാൽ എല്ലാവരുടെയും പങ്കാളിത്തമുണ്ടാവണം. കുർബാനയിലെ ഓരോ വാക്കിന്റെയും അർഥവും തനിമയും നഷ്ടപ്പെടാതെ ഭക്തിയോടെ ഘോഷിക്കപ്പെടാൻ ആലാപന രീതി സഹായകരമാണ്.
റവ.ഡോ വെള്ളാനിക്കൽ കുർബാനക്രമത്തിലെ പ്രാർഥനകൾക്ക് സുറിയാനി ചാന്റ് തയാറാക്കുകയും 2011ൽ സീറോ മലബാർ സഭാ ലിറ്റർജിക്കൽ കമ്മീഷനും തുടർന്ന് സിനഡും ഇതിന് അംഗീകാരം നൽകുകയും ചെയ്തു. റവ.ഡോ. മാത്യു വെള്ളാനിക്കലിനൊപ്പം സംഗീതജ്ഞൻ പി.ജെ. ആന്റണിയും ചേർന്ന് ആലാപനത്തിന് ഉതകുന്ന സ്വരചിഹ്നങ്ങളും തയാറാക്കിയിട്ടുണ്ട്. ഫാ. ജോസഫ് പത്തിലിന്റെ നേതൃത്വത്തിൽ ഗായകസംഘത്തെ പരിശീലിപ്പിച്ച് ആലാപനരീതിയിലെ വിശുദ്ധ കുർബാന സിനഡിൽ അർപ്പിക്കുകയും ചെയ്തു.
നിലവിലെ കുർബാനക്രമത്തിൽനിന്നും ഈ ക്രമത്തിന് അഞ്ചു മിനിറ്റിൽ കൂടുതൽ ദൈർഘ്യം വരില്ലെന്ന് റവ. ഡോ. വെള്ളാനിക്കൽ പറഞ്ഞു. പഴയനിയമ വായനകൾ ഉൾപ്പെടെ ആഘോഷമായ കുർബാനയാണെങ്കിൽ അതനുസരിച്ചുള്ള സമയവ്യത്യാസം വരും.
ആരാധനാക്രമത്തിന്റെ പ്രധാന ദൗത്യം ജനത്തെ ഒരുമിപ്പിക്കുക എന്നതാണ്. അവർ ഏകസ്വരത്തിലും സ്നേഹത്തിലും ഹൃദയ ഐക്യത്തിലും ആരാധനയിൽ ഒന്നായിത്തീരണം. ദൈവവുമായുള്ള സംഭാഷണമാണ് വിശുദ്ധ ബലിയർപ്പണം. വൈദികർ മാത്രമല്ല ശുശ്രൂഷികൾ ചൊല്ലേണ്ട പ്രാർഥനകൾക്കും ചാന്റുകൾ തയാറാക്കിയിട്ടുണ്ട്.
മൽപാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ
പ്രമുഖ ബൈബിൾ പണ്ഡിതനായ മൽപാൻ റവ. ഡോ. മാത്യു വെള്ളാനിക്കൽ (87) വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ 30 വർഷം പ്രഫസറായിരുന്നു. റോമിലെ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്ടറേറ്റു നേടി. പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ്, കാത്തലിക് ബിബ്ലിക്കൽ അസോസിയേഷൻ അംഗം, പൊന്തിഫിക്കൽ ബിബ്ലിക്കൻ കമ്മീഷൻ അംഗം, വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘം കണ്‍സൾട്ടർ, എക്യുമെനിക്കൽ ഡയലോഗ് കമ്മീഷൻ അംഗം, ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചെള്ളൂസ്, മാങ്ങാനം സ്പിരിച്വാലിറ്റി സെന്റർ ഡയറക്ടർ തുടങ്ങി വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റെജി ജോസഫ്
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top