Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മംഗളയാണ് കാട്ടിലെ താരം
അവശനിലയിൽ വനത്തിൽ കണ്ടെത്തിയ കടുവക്കുട്ടിയെ വനംവകുപ്പ് അധികൃതർ വളർത്തുന്ന കഥ...
വനംവകുപ്പ് രാപകൽ പരിപാലിക്കുന്ന കടുവാക്കുട്ടി മംഗള ഒരു വിസ്മയം തന്നെ. തള്ളക്കടുവ ഉപേക്ഷിച്ച് അവശനിലയിൽ വനത്തിൽ കണ്ടെത്തിയ കടുവാക്കുഞ്ഞിനെ വനപാലകർ മാസങ്ങളുടെ ശ്രമകരമായ പരിചരണത്തിലൂടെ വളർത്തി ഒത്ത മിടുക്കിയാക്കിയിരിക്കുന്നു.
2020 നവംബർ 12. കൊടും തണുപ്പും മഞ്ഞും കാറ്റുമുള്ള പ്രഭാതത്തിൽ കുമളി വനാന്തരത്തിലെ പൗരാണികമായ മംഗളാദേവിമലയിൽ മംഗളാദേവി ക്ഷേത്രത്തിനു സമീപത്തുനിന്നാണ് കടുവക്കുട്ടിയെ കണ്ടുകിട്ടിയത്. മംഗളാദേവിയിൽ നിന്നു ലഭിച്ചതിനാലാണ് ഇവൾക്ക് മംഗളയെന്ന ഓമനപ്പേരുണ്ടായത്.
പെരിയാർ ടൈഗർ റിസർവിൽ കടുവയും കാട്ടുപോത്തും കാട്ടാനകളും ഉൾപ്പെടെ ഒട്ടേറെ വന്യമൃഗങ്ങൾ വിഹരിക്കുന്നുണ്ട്. കൊടുംവനത്തിൽ കോച്ചിവിറയ്ക്കുന്ന തണുപ്പിൽ വാച്ചർമാരായ വിശ്വനും ബിജുമോനും നീങ്ങുന്പോൾ ആ ദിവസങ്ങളിൽ മലനിരകളിലെ ജീവജാലങ്ങളിൽ പതിവില്ലാത്ത ഒരു മാറ്റം ശ്രദ്ധിച്ചിരുന്നു. കാടിന്റെ ചലനങ്ങളിൽ നിന്നു വരെ ആവാസം നിരീക്ഷിക്കാൻ പരിചിതരായ വനപാലകർ മൃഗങ്ങളുടെ നീക്കങ്ങളിൽ വ്യത്യസ്തത നീരീക്ഷിച്ചു.
പക്ഷികളുടെ ശബ്ദങ്ങളിലും ഭീതികലർന്ന അസ്വാഭാവികത തോന്നിയതോടെ ഇരുവരും വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. മൃഗങ്ങളുടെയും പക്ഷികളുടെയും പതിവില്ലാത്ത നീക്കങ്ങളുടെ കാരണം തേടിയുള്ള അന്വേഷണത്തിലാണ് ഇരുവരും മംഗളാദേവി ക്ഷേത്ര പരിസരത്തിലെത്തിയത്. കോടമഞ്ഞിന്റെ പുതപ്പ് ഏതാനും നിമിഷം മാറി നിന്നപ്പോൾ ബിജുമോനാണ് ആ കാഴ്ച കാണാനിടയായത്. കണ്മുൻപിൽ മുരളുന്ന ഒരു കടുവക്കുഞ്ഞ്.
ഇരുവരുടെയും കാൽക്കീഴിലെ മണ്ണ് ഒലിച്ച പോകുന്നതു പോലെ ഭയം തരിപ്പായി സിരകളിലേക്ക് ഇരച്ചുകയറി. കടുവ കുഞ്ഞല്ലേ, തള്ളക്കടുവ തൊട്ടടുത്തുതന്നെയുണ്ടാവുക സ്വാഭാവികമാണ്. അമ്മക്കടുവയുടെ മുന്നിലെങ്ങാനും പെട്ടാൽ ജീവൻ പോകുമെന്നു തീർച്ച. വൈകാതെ വയർലസിൽ സന്ദേശം മേലുദ്യോഗസ്ഥർക്ക് കൈമാറിയപ്പോൾ മറുപടി ഉടനെത്തി. വളരെ സൂക്ഷിക്കണം, തള്ളക്കടുവ ഓടിയെത്താം. കാടുവാക്കുഞ്ഞിന്റെ ഫോട്ടോയും വീഡിയോയും ടൈഗർ റിസർവ് മേധാവിക്ക് വിശ്വനും ബിജുമോനും അയച്ചുകൊടുത്തു.
ഭയന്നിട്ടവാം ക്ഷേത്രത്തിനു താഴെയുള്ള കുളത്തിന്റെ വശത്തേക്ക് കടുവക്കുഞ്ഞ് മെല്ലെ നീങ്ങി. കരച്ചിലെന്നോ മുറുമ്മലെന്നോ പറയാവുന്ന വിധം ദൈന്യതയാർന്ന ശബ്ദം. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ എ.പി.സുനിൽ ബാബുവിന്റെ സന്ദേശത്തിനു പിന്നാലെ ഫീൽഡ് ഡയറക്ടർ കെ.ആർ.അനൂപ്, അസിസ്റ്റന്റ ഫീൽഡ് ഡയറക്ടർ മനു സത്യൻ, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ അനുരാജ്, റേഞ്ച് ഓഫീസർ അഖിൽ ബാബു എന്നിവർക്കൊപ്പം ടൈഗർ റിസർവ് മേധാവി എ.പി.സുനിൽ ബാബുവും മംഗളാ ദേവിമലയിലേക്കു കുതിച്ചു. കൂടെ ഒരു നിര വനപാലകരും. ഒളികാമറകൾ അടിയന്തരമായി പരിശോധിച്ചതിൽ മറ്റ് കടുവകളുടെ സാന്നിദ്ധ്യം കണ്ടതോടെ തള്ളക്കടുവ കുഞ്ഞിനെ ഉപേക്ഷിച്ചതാണെന്നു വനപാലകർ ഉറപ്പിച്ചു.
നിമിഷം വൈകാതെ കുഞ്ഞിക്കടുവയെ കൈയ്യിലെടുക്കാൻ നിർദേശം വന്നതോടെ വാച്ചർമാർ ഇവളെ കന്പിളിയിൽ പൊതിഞ്ഞെടുത്തു. രണ്ട് മാസമാണ് പ്രായമെന്നും കാഴ്ചക്കുറവും പിൻകാലുകൾക്ക് ബലക്ഷയവുമുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. ഈ സാഹചര്യത്തിലാവാം തള്ളക്കടുവ കുഞ്ഞിനെ ഉപേക്ഷിച്ചത്. അവശതയിലായ കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധ്യത തീരെ കുറവും.
അന്നു തുടങ്ങിയതാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അതിതീവ്രപരിചരണം. തെർമോക്കോളിൽ കൂടൊരുക്കി കന്പിളിയുടെ ചൂടു കൊടുത്തു. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ പാലും വിറ്റാമിനുകളും. ജനറേറ്ററിലും സോളാറിലും ബൾബ് പ്രകാശിപ്പിച്ച് ചൂടുനൽകി. വനപാലകൾ ഇവളെ നെഞ്ചോടു ചേർത്തു കിടത്തി ശരീരത്തിലെ ചൂടും പകർന്നുകൊണ്ടിരുന്നു. തള്ളക്കടുവയുടെ ചൂടിനു പകരം മനുഷ്യച്ചൂടിന്റെ കരുതൽ.
പിന്നീട് കൂടുതൽ പരിചരണങ്ങൾക്കായി മംഗളാദേവിയിൽ നിന്നും ആറ് കിലോമീറ്റർ താഴെ വനത്തിൽ മുള്ളുവേലിയിൽ സുരക്ഷിതമായ പ്രത്യേക കൂട്ടിലേക്ക് മംഗളയെ മാറ്റി. കുട്ടൻ, റോയി എന്നിവരെ പരിചരണത്തിനു നിയമിച്ചു. കുട്ടിക്കടുവയ്ക്ക് ഓടിക്കളിക്കാൻ വേണ്ടിടത്തോളം ഇടവും പരിശോധനയ്ക്ക് അനുരാജ്, ശ്യാം ചന്ദ്രൻ, സിബി, നിഷ എന്നീ ഡോക്ടർമാരും. സന്ദർശകർക്ക് കർക്കശമായ വിലക്കും ഏർപ്പെടുത്തി. വിദേശത്തുനിന്ന് മരുന്നും പ്രത്യേകം ആഹാരവും എത്തിച്ചായിരുന്നു പരിചരണം. പാലിനു പുറമേ മുടങ്ങാതെ മാംസവും. കണ്ണുതെളിയാൻ തുള്ളിമരുന്നും കാലിന് ചികിത്സയും നൽകി.
രണ്ടര കിലോമീറ്റർ ദൂരത്തിൽ ഒപ്റ്റിക്കൽ കേബിൾ വലിച്ച് വനപാലകരും ഡോക്ടർമാരും മംഗളയെ കാമറയിലൂടെ നിരീക്ഷിക്കുകയാണ്. മനുഷ്യസമീപ്യം പരമാവധി ഒഴിവാക്കിയുള്ള പരിചരണമാണ് നൽകിവരുന്നത്. പാലും മരുന്നും മാംസവും മറ്റും മുടക്കുന്നില്ല. കാഴ്ച ഏറെക്കുറെ വീണ്ടെടുക്കാനും കാലിലെ ബലക്ഷയം പരിഹരിക്കാനുമായിട്ടുണ്ട്.
കാട്ടിൽനിന്നു ലഭിക്കുന്പോൾ രണ്ട് കിലോയായിരുന്ന കുട്ടിക്കടുവയുടെ തൂക്കം എട്ട് മാസത്തിനുള്ളിൽ നാൽപ്പത് കിലോയിലധികമായി. അടുത്തയിടെ മംഗളയെ പതിനായിരം ചതുരശ്രയടി വിസ്തീർണമുള്ള കന്പിവേലികളാൽ ചുറ്റപ്പെട്ട വനപ്രദേശത്തേക്ക് മാറ്റിയിരിക്കുന്നു. ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടെ നിയമപ്രകാരമുള്ള സ്വയം ഇരതേടാനുള്ള പരിശീലനമാണ് ഇപ്പോൾ നല്കി വരുന്നത്. ഇരപിടിക്കാറാകുന്പോൾ മംഗളയെ വനത്തിലേക്ക് തുറന്നു വിടാനാണ് തീരുമാനം.
പ്രസാദ് സ്രാന്പിക്കൽ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
രാഹുൽ ഗാന്ധിക്കെതിരായ പരാമർശം: പി.വി.അൻവറിനെതിരെ കേസെടുക്കണമെന്ന് കോടതി
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
Latest News
രാഹുൽ ഗാന്ധിക്കെതിരായ പരാമർശം: പി.വി.അൻവറിനെതിരെ കേസെടുക്കണമെന്ന് കോടതി
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു
സ്വപ്നയ്ക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു
ഉയർന്ന ബോധത്തോടെ സമ്മതിദാനാവകാശം വിനിയോഗിക്കണം: മുഖ്യമന്ത്രി
വോട്ടെടുപ്പ് നില തത്സമയം അറിയാൻ വോട്ടർ ടേൺഔട്ട് ആപ്പ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top