Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു ചന്ദനമരം; വില അഞ്ചുകോടി രൂപ
ഒരു ചന്ദനമരത്തിന് അഞ്ചു കോടി രൂപ വില. അതെ, മറയൂർ കാടുകളിലെ ഏറ്റവും വലിയ ചന്ദനത്തിന്റെ മതിപ്പുവില അഞ്ചു കോടിയാണ്. ഒരു കോടിയ്ക്കു മുകളിൽ വിലയുള്ള ചന്ദനമരങ്ങൾ മറയൂരിൽ പലതാണെന്നിരിക്കെ മരങ്ങളുടെ മൂല്യം അളന്നാൽ കേരളത്തിൽ ഏറ്റവും വിലപിടിച്ച സ്ഥലമാണ് മറയൂർ.
മൂന്നാർ മലഞ്ചെരുവുകളിലൂടെയുള്ള യാത്രയിൽ മറയൂർ റോഡിന്റെ വശങ്ങളിൽ നിൽക്കുന്ന ചന്ദനവനം നൽകുന്ന തണലും കുളിർമയും കാഴ്ചയും വ്യത്യസ്തമായ അനുഭവമാണ്. വിലയും നിലയും ഏറെയായതിനാലാണ് ചന്ദനത്തിന് രാജകീയമരം എന്ന വിശേഷണമുള്ളത്.
ഓരോ ചന്ദനമരത്തിനും എണ്ണവും അളവും കുറിച്ച് വനപാലകർ രാവും പകലും നിരീക്ഷണം നടത്തുന്ന ഫോറസ്റ്റ് ഡിവിഷനാണ് മറയൂർ. 15 ചതുരശ്ര കിലോമീറ്ററിൽ സംരക്ഷിക്കപ്പെടുന്നത് 56,800 ചന്ദനമരങ്ങളാണ്.
ലക്ഷണമൊത്ത ഒരു കിലോ ചന്ദനത്തടിക്കു 16,000 രൂപയാണ് വില. തടി മാത്രമല്ല തൊലിയ്ക്കും വേരിനും വിലയുള്ള മരമാണ് ചന്ദനം. തൊലിക്കു കിലോയ്ക്ക് 250 രൂപയാണ് നടപ്പുവില.
കേരളത്തിലെ ഏക ചന്ദന ഡിപ്പോ സ്ഥിതി ചെയ്യുന്ന മറയൂർ ഡിവിഷൻ നിതാന്ത ജാഗ്രതയിലാണ്. 12 അടി ഉയരമുള്ള മതിലിനുള്ളിലാണ് സിസിടിവി ക്യാമറ നിരീക്ഷണമുള്ള ചന്ദനം സൂക്ഷിക്കുന്ന ഗോഡൗണ്‍. മൂന്നു ഗോഡൗണുകളിലായി സൂക്ഷിക്കാൻ കഴിയുന്നത് 500 ടണ്‍ ചന്ദനം. ഉണങ്ങിയതും മൃഗങ്ങൾ കുത്തിമറിക്കുന്നതുമായ മരങ്ങളും കാറ്റത്ത് ഒടിഞ്ഞ ശിഖിരങ്ങളും ചന്ദന ഡിപ്പോയിൽ ശേഖരിക്കും.
ഫോറസ്റ്റ് കോഡിൽ ചന്ദനമരം എടുക്കുന്നതിനു പ്രത്യേക നടപടിക്രമം ഉണ്ട്. ഏതു സ്ഥലത്തുനിന്നാണ് മരം എടുക്കുന്നതെന്ന് റേഞ്ച് ഓഫിസറും ഡിഎഫ്ഒയും രേഖപ്പെടുത്തണം. ഫീൽഡിൽ പോകുന്പോൾ ഒന്നിലേറെ ജീവനക്കാരുണ്ടാവണം. എങ്ങനെ മരം മുറിക്കണം, എപ്പോൾ മുറിക്കണം, ഏതു ഭാഗങ്ങളെല്ലാം ഉപയോഗിക്കണം എന്നെല്ലാം രേഖപ്പെടുത്തും. എല്ലാ ചന്ദന മരവും മൂന്നു വർഷം കൂടുന്പോൾ നന്പർ ചെയ്യും.
ചന്ദനമരം പൂർണ വളർച്ച എത്തണമെങ്കിൽ 15 വർഷം മുതൽ 30 വർഷം വരെയെടുക്കും. മറ്റിടങ്ങളിലെ ചന്ദന മരങ്ങളെക്കാൾ മറയൂർ ചന്ദന മരത്തിൽ കാതലും എണ്ണയും കൂടുതലാണ്. 50 സെന്റീമീറ്റർ ചുറ്റളവുള്ള മരമാണ് വനംവകുപ്പിന്റെ വിലയിരുത്തലിൽ വളർച്ചയെത്തിയത്. മഴനിഴൽ പ്രദേശമായ മറയൂരിലെ വരണ്ട കാലാവസ്ഥയാണ് നന്നായി കാതൽ ഉണ്ടാവാൻ കാരണം. ഒരു വർഷം ശരാശരി ഒരു സെന്റീമീറ്റർ മാത്രമാണ് ചന്ദന മരത്തിന്റെ വളർച്ച.
വ്യക്തികൾക്കു ചന്ദനം വളർത്തി വനംവകുപ്പിനു വിൽക്കാൻ അനുമതിയായതോടെ മറയൂർ കാടുകളിൽ ശേഖരിക്കുന്ന വിത്ത് ശേഖരിച്ച് ഉൽപാദിപ്പിക്കുന്ന ചന്ദന തൈകൾ മറയൂർ നാച്ചിവയൽ ഫോറസ്റ്റ് സ്റ്റേഷനു സമീപം വിൽപനയ്ക്കുണ്ട്. ഒരെണ്ണത്തിന് 75 രൂപ നിരക്കിൽ അയ്യായിരത്തോളം തൈകളാണ് ഈ സീസണിൽ വിറ്റുപോയത്.
സ്വകാര്യവ്യക്തികളുടെ പുരയിടത്തിൽ ചന്ദനമരങ്ങൾ ഉണ്ടെങ്കിൽ മരത്തിനും സ്ഥലത്തിനും സർക്കാർ ബാധ്യതയില്ലാത്ത സാഹചര്യത്തിൽ ഉടമയ്ക്ക് സർക്കാർ പണം നൽകും. തഹസിൽദാർ തസ്തികയിൽ കുറയാത്ത ഉദ്യോഗസ്ഥൻ സർക്കാർഭൂമിയല്ലെന്നും ബാധ്യതയില്ലെന്നും സാക്ഷ്യപത്രം നൽകിയാൽ പണം ലഭിക്കും.
ഇപ്പോഴത്തെ നിയമം അനുസരിച്ച് മരം ഭീഷണിയിലോ ചരിഞ്ഞുവീണ നിലയിലോ ആണെങ്കിൽ വിൽക്കാം. വീടിന്റെ പുനർനിർമാണത്തിനും മതിൽക്കെട്ട് തുടങ്ങിയ കാര്യങ്ങൾക്കും ചന്ദനം വിൽക്കാം. ഇതിന് പ്രദേശത്തിന്റെ ചുമതലയുള്ള ഡിഎഫ്ഒ യുടെ അനുമതി വാങ്ങണം. വനംവകുപ്പ് മരത്തിന്റെ വേരടക്കം എടുത്ത് രേഖ തയാറാക്കി മയൂരിലേക്ക് കൊണ്ടുവരും. മറ്റു മരങ്ങളെ പോലെ ക്യുബിക് അടിയിലോ,ക്യുബിക് മീറ്റർ അല്ല മറിച്ച് കിലോഗ്രാമിൽ ആണ് ചന്ദന മരത്തിന്റെ തൂക്കം കണക്കാക്കുന്നത്.
ചന്ദനം 15 വിഭാഗങ്ങളായി തരംതിരിച്ചാണ് ലേലം നടത്തുക. ഫസ്റ്റ് ക്ലാസ് കിലോയ്ക്ക് 16,000രൂപയും സെക്കൻഡ് ക്ലാസിനു 14,000 രൂപയുമാണ് വില. ഇതിനൊപ്പം 23 ശതമാനം നികുതിയുണ്ട്. 2012വരെ മരത്തിന്റെ 70 ശതമാനം വില ഉടമസ്ഥനും ബാക്കി സർക്കാരിനുമായിരുന്നു.
ഇപ്പോൾ, സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്ന് ചന്ദനം ശേഖരിച്ച് മറയൂരിൽ കൊണ്ടുവന്ന് ചെത്തിയൊരുക്കി ലേലത്തിൽ വെച്ച് വാങ്ങിയവർക്കു വിട്ടു നൽകുന്നതുവരെയുള്ള ചെലവു മാത്രം കുറവു ചെയ്തു ബാക്കി തുക മുഴുവൻ ഉടമസ്ഥനു നൽകും.ഇത്തരത്തിൽ മരത്തിന്റെ വിലയുടെ 95 ശതമാനംവരെ ഉടമയ്ക്ക് കിട്ടാം. സ്വകാര്യ ഭൂമിയിൽനിന്നും ഡിപ്പോയിലേക്കു ചന്ദനമരം വരുന്നുണ്ട്. ഒന്നരവർഷം മുൻപ് മറയൂരിലെ സ്വകാര്യ വ്യക്തിയുടെ ചന്ദന മരത്തിനു 34 ലക്ഷം രൂപ വില ലഭിച്ചു. ലേലം ചെയ്യുന്പോൾ ഉടമയ്ക്കു ട്രഷറി വഴിയാണ് പണം നൽകുക.
മണ്ണും കാലാവസ്ഥയും മറയൂർ ചന്ദനത്തിന്റെ പ്രത്യേകത വർധിപ്പിക്കുന്ന ഘടകങ്ങളാണ്. മറയൂരിൽ മഴ കുറവാണ്. ഭൂമിയുടെ ചെരിവും പ്രത്യേകതയാണ്. സമുദ്രനിരപ്പിൽനിന്ന് 580 മീറ്റർ ഉയരത്തിൽ 64 ചതുരശ്ര കിലോമീറ്ററാണ് മറയൂർ ഡിവിഷൻ.
സുക്ഷമതയോടെയും വൈദഗ്ധ്യത്തോടെയമാണ് ചന്ദന മരം ചെത്തിയൊരുക്കുന്നത്. പിഴുതെടുക്കുന്നത് എത്ര വലിയ മരമാണെങ്കിലും ഒരു മീറ്റർ നീളത്തിലാണ് കഷ്ണങ്ങളാക്കുന്നത്. ചെത്തിയൊരുക്കുന്ന പണിപ്പുരയിലേക്കും സൂക്ഷിക്കുന്ന ഗോഡൗണിലേക്കും ആർക്കും പ്രവേശനമില്ല. വനംവകുപ്പിന്റെ പണിപുരയിൽ ചന്ദനം ചെത്തിയൊരുക്കലിന്റെ ശിൽപികൾ മുതുവാൻമാരും പരിചിതരായ ഗ്രാമവാസികളുമാണ്.
എന്നാൽ കാട്ടിൽ നിന്ന് തരിപോലും നഷ്ടപ്പെടാതെ ചന്ദനം പിഴുതെടുക്കാൻ വിദഗ്ധർ മലപ്പുലയരാണ്. മുറിക്കുന്പോൾ അറക്കപ്പൊടിപോലും നഷ്ടപ്പെടാതിരിക്കാൻ ചാക്ക് വിരിച്ച് അതും ശേഖരിക്കും.
ജിതേഷ് ചെറുവള്ളിൽ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top