Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
എല്ലാം ശരിയാകും
കുടുംബപ്രേക്ഷകരുടെ സംവിധായകനാണ് ജിബു ജേക്കബ്. ഛായാഗ്രാഹകനായി തുടക്കം കുറിച്ച് പിന്നീട് ഹിറ്റ് സിനിമകളുടെ അമരക്കാരനായി അദ്ദേഹം മാറി. മലയാളി പ്രേക്ഷകരുടെ ഇഷ്ടസിനിമ വെള്ളിമൂങ്ങയിലൂടെയാണ് ജിബു ജേക്കബ് സംവിധാന രംഗത്ത് തുടക്കം കുറിക്കുന്നത്. തുടർന്ന് മുന്തിരിവള്ളികൾ തളിർക്കുന്പോൾ, ആദ്യരാത്രി എന്നീ ചിത്രങ്ങളും. കുടുംബ പ്രേക്ഷകരുടെ ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ സിനിമകളുടെ ആകർഷണ ഘടകം.
വെള്ളിമൂങ്ങയിൽ കൗശലക്കാരനായ രാഷ്്ട്രീയക്കാരൻ മാമച്ചന്റെ കഥയാണ് പറഞ്ഞതെങ്കിൽ മുന്തിരിവള്ളികൾ തളിർക്കുന്പോൾ എന്ന ചിത്രത്തിൽ പ്രണയം പുനർജനിക്കുന്ന കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പമാണ്് പറഞ്ഞത്. വളരെ വ്യത്യസ്തമായ ബ്രോക്കറിന്റെ ജീവിതമായിരുന്നു ആദ്യരാത്രിയുടേത്. ഇപ്പോൾ രാഷ്്ട്രീയക്കാരുടെ കുടുംബ ബന്ധങ്ങളിലൂടെ പുതിയൊരു കഥ പറയുകയാണ് ഈ സംവിധായകൻ. ജിബു ജേക്കബിന്റെ നാലാം ചിത്രം എല്ലാം ശരിയാകും ഉടൻ തിയറ്ററിലേക്കെത്തുകയാണ്...
സിനിമാ മേഖലയെ സംബന്ധിച്ച് എല്ലാം ശരിയായി വരുന്ന സമയമാണ്. ഈ സാഹചര്യത്തിൽ എല്ലാം ശരിയാകും എന്ന സിനിമ എന്താണ് പറയുന്നത്..
ഒരു തികഞ്ഞ കുടുംബ ചിത്രമാണ് എല്ലാം ശരിയാകും. രാഷ്ട്രീയക്കാരുടെ കുടുംബങ്ങളിൽ നടക്കുന്ന സംഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. കേരളത്തിലെ രണ്ടു പ്രമുഖ രാഷ്ട്രീയ പാർട്ടികളിലുള്ള രണ്ടു കുടുംബങ്ങളിൽ നടക്കുന്ന കഥയാണിത്. ചെറിയ സ്ക്രീനിൽ നിന്നും വലിയ തിരശീലയിലേക്കു സിനിമ വീണ്ടും എത്തിത്തുടങ്ങിയിരിക്കുന്നു. അതിന്റെ തുടക്കത്തിൽ എത്തുന്ന ചിത്രം എന്നത് വലിയ സന്തോഷം നൽകുന്നു.
എല്ലാം ശരിയാകും എന്നത് സർവസാധാരണമായി നമ്മൾ എല്ലാവരും പറയുന്നതാണ്. അത് ഞങ്ങളുടെ സിനിമയുടെ പേരായി മാറിയത് സ്വാഭാവികമായി സംഭവിച്ചതാണ്. ഈ പേര് ഇതുവരെ മറ്റൊരു സിനിമയ്ക്കും ഉപയോഗിച്ചില്ല എന്നതാണ് കൗതുകം.
ആസിഫ് അലി- രജീഷ വിജയൻ ഹിറ്റ് വീണ്ടും വെള്ളിത്തിരയിലേക്ക്?
ഒരു യുവജന പ്രസ്ഥാനത്തിന്റെ നേതാവായ ചെറുപ്പക്കാരന്റെ കഥയാണ് എല്ലാം ശരിയാകും. അതിന് ഏറ്റവും നല്ല തെരഞ്ഞെടുപ്പായിരുന്നു ആസിഫ് അലി. എന്റെ ആദ്യ ചിത്രം വെള്ളിമൂങ്ങയിൽ ആസിഫ് അതിഥി വേഷത്തിൽ എത്തിയിരുന്നു. നമുക്കൊരു സിനിമ ചെയ്യണം എന്ന് ആസിഫ് പലപ്പോഴും പറയുമായിരുന്നു. ഈ കഥ എത്തിയപ്പോൾ ആസിഫിനോട് കഥ പറഞ്ഞു. കോവിഡിനു മുന്‍പ് പ്ലാൻ ചെയ്ത ചിത്രമായിരുന്നു.
അനുരാഗകരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ ഹിറ്റ് കോന്പിനേഷനായി മാറിയതാണ് ആസിഫും രജീഷ വിജയനും. മികച്ച അഭിനേത്രി എന്ന പ്രശംസ നേടിയ നായികയാണ് രജീഷ. ഏറ്റവും അനുയോജ്യമായ കഥാപാത്രങ്ങൾ എന്നു വന്നപ്പോഴായിരുന്നു ഹിറ്റ് കോന്പോയെ തെരഞ്ഞെടുത്തത്. ചിത്രത്തിൽ ഇവർക്കൊപ്പം വളരെ ശ്രദ്ധേയ കഥാപാത്രമായി സിദ്ധിഖും എത്തുന്നു.
കോവിഡ് വെല്ലുവിളിയിലുള്ള സിനിമ നിർമാണം എങ്ങനെ
2020 വർഷാരംഭത്തിൽ ഷൂട്ടിംഗ് തീരുമാനിച്ചിരുന്ന ചിത്രമായിരുന്നു എല്ലാം ശരിയാകും. പിന്നീട് കോവിഡിന്റെ വരവോടെ ചിത്രം വൈകി. പോയ വർഷം ഡിസംബറിലാണ് ഷൂട്ടിംഗ് നടത്തുന്നത്. വളരെ വെല്ലുവിളികളിലൂടെയായിരുന്നു ചിത്രീകരണം പൂർത്തിയാക്കിയത്. ആൾക്കൂട്ടം ആവശ്യമുള്ള ചിത്രമായിരുന്നു ഇത്.
കോവിഡിന്റെ പ്രശ്നങ്ങൾക്കിടയിലും അണിയറ പ്രവർത്തകരെല്ലാം ഒന്നിച്ചുനിന്നാണ് സിനിമ പൂർത്തിയാക്കിയത്. പിന്നീട് പോസ്റ്റ് പ്രൊഡക്ഷൻ സമയത്താണ് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നത്. ഇപ്പോൾ ചിത്രം തിയറ്ററിലെത്തുന്നത് അധിക സന്തോഷം നൽകുന്നു. ഒടിടി പ്ലാറ്റ്ഫോമിൽ അല്ല പ്രേക്ഷകർ തിയറ്ററിൽ കാണേണ്ട ഒരു ചിത്രം തന്നെയായിരിക്കണം എല്ലാം ശരിയാകും എന്നു ചിന്തിച്ചിരുന്നു.
വെള്ളിമൂങ്ങയ്ക്കു ശേഷം വീണ്ടുമൊരു രാഷ്്ട്രീയ പശ്ചാത്തലത്തിലുള്ള ചിത്രം
വെള്ളിമൂങ്ങ ഒരു ആക്ഷേപ ഹാസ്യ ചിത്രമായിരുന്നു. അതിൽ കൗശലക്കാരനായ ഒരു രാഷ്ട്രീയക്കാരനെയാണ് കാണുന്നത്. അതിൽ നിന്നും വിഭിന്നമായി എല്ലാം ശരിയാകും രാഷ്ട്രീയക്കാരുള്ള കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. അതിന്റെ പോസിറ്റീവും നെഗറ്റീവുമായുള്ള കാര്യങ്ങളാണ് പറഞ്ഞു പോകുന്നത്.
മമ്മൂട്ടിയെ നായകനാക്കി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിനു ശേഷം രാഷ്ട്രീയക്കാരനായ ഒരാളുടെ വ്യക്തിജീവിതത്തിലേക്കും അയാളുടെ കുടുംബത്തിലേക്കും നോട്ടം പതിപ്പിച്ചുള്ള കാഴ്ചയാണ് ഈ ചിത്രം.
ഒൗസേപ്പച്ചന്റെ സംഗീതം ശ്രദ്ധാകേന്ദ്രമായത് എങ്ങനെയാണ്?
ഞാനും തിരക്കഥാകൃത്ത് ഷാരിസ് മുമ്മദും തമ്മിലുള്ള ചർച്ചാ വേളയിലാണ് സംഗീത സംവിധാനം ഒൗസേപ്പച്ചൻ ചെയ്താൽ നന്നാകുമെന്നുള്ള തീരുമാനമുണ്ടാകുന്നത്. വളരെ സീനിയറായ സംഗീത സംവിധായകനാണ് അദ്ദേഹം. നമ്മൾ സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ.
ഒരു ഭയത്തോടെയാണ് അദ്ദേഹത്തെ ഞാൻ സമീപിച്ചത്. ഫോണിൽ സംസാരിച്ചതിനു ശേഷം നേരിട്ട് ചെന്നു കഥ പറയുന്പോൾ ഞങ്ങളിൽ ഒരാളായി അദ്ദേഹം മാറുകയായിരുന്നു. പുതിയ കാലത്തിന്റെ സംഗീതമൊരുക്കുന്ന ശൈലിയിൽനിന്നും മാറി ഒരാഴ്ച അദ്ദേഹത്തിനൊപ്പം ഞങ്ങളുടെ ടീം ചെലവഴിച്ചു.
അദ്ദേഹത്തിന്റെ നിത്യഹരിത ഗാനങ്ങളുടെ അനുഭവങ്ങളൊക്കെ പങ്കുവച്ചായിരുന്നു കന്പോസിംഗ്. എനിക്കു തോന്നുന്നു, മലയാള സിനിമയിൽ ഏറ്റവും നന്നായി കുടുംബ ജീവിതം നയിച്ച് സംഗീതവും ഒപ്പം കൊണ്ടുപോകുന്ന ഒരാളാണ് ഒൗസേപ്പച്ചൻ. അദ്ദേഹത്തിന്റെ വീട്ടിൽത്തന്നെയാണ് സ്റ്റുഡിയോയും.
സംഗീതമൊരുക്കുന്ന നിമിഷങ്ങളെല്ലാം കുടുംബത്തിനൊപ്പമെന്ന പോലെയാണ് നമുക്കും തോന്നുന്നത്. ഇത്ര സീനിയറായ ഒരു സംഗീത സംവിധായകനാണെങ്കിലും ആദ്യ സിനിമ ചെയ്യുന്ന ത്രില്ലിലാണ് അദ്ദേഹം ഓരോ പാട്ടും ഒരുക്കുന്നത്. അദ്ദേഹത്തിന്റെ എനർജി ലെവലിലേക്ക് നമ്മൾ എത്താനാണ് പാടുപെടുന്നത്.
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Latest News
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
പയ്യോളിയിൽ റെയിൽവേ ഗേറ്റിനു സമീപം ചിതറിയ നിലയിൽ മൃതദേഹം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top