Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കിളിമഞ്ജാരോയിൽ തീരുന്നില്ല മിലാഷയുടെ സ്വപ്നം
കിളിമഞ്ജാരോ പർവതം കീഴടക്കിയ ആദ്യവനിതയോ പ്രഥമ മലയാളി വനിതയോ അല്ലങ്കിലും മിലാഷ ജോസഫ് എന്ന 29-കാരിയുടെ പർവതാരോഹണത്തിന് തിളക്കമേറെയുണ്ട്. ആകാശത്തോളം മോഹിച്ചാൽ കുന്നോളം കിട്ടുമെന്നാണ് പഴഞ്ചൊല്ല്. തിളങ്ങുന്ന പർവതമെന്ന് അർഥമുള്ള കിളിമഞ്ജാരോ ലോകത്തിലെ ഏഴു അഗ്നിപർവത ശൃംഗങ്ങളിലുൾപ്പെട്ടതാണ്.
ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്നിപർവതത്തിന്റെ നിറുകയിൽ മാതൃരാജ്യത്തിന്റെ പതാക പാറിച്ചതിനെ അഭിമാന നിമിഷം എന്ന വാക്കിൽ ഒതുക്കിയെങ്കിലും ഇതിനു പിന്നിൽ കഠിനാധ്വാനത്തിന്റെ ഒരു മഹാമേരുതന്നെയുണ്ട്.
വിദേശത്തു ഉപരിപഠനം നടത്തി വ്യത്യസ്ത മേഖലകളിലേക്കു തന്റെ പ്രവർത്തനങ്ങളെ എത്തിക്കണമെന്നുമുള്ള ചിന്ത മിലാഷയുടെ മനസിൽ ഏറെക്കാ ലമായുണ്ട്. വ്യത്യസ്തമായ ഒരു മേഖലയിലേക്ക് പോകണമെന്ന ചിന്തയാണ് ട്രക്കിംഗിലേക്കും സഞ്ചാരത്തിലേക്കും കാൽവയ്ക്കാൻ പ്രേരിപ്പിച്ചത്. ജീവിതം കഠിനാധ്വാനത്തിന്റെതും നിശ്ചയദാർഢ്യത്തിന്റെതുമാണെന്ന തിരിച്ചറിവുകൂടിയാണ് അഗ്നിപർവത ശൃംഗങ്ങൾ കീഴടക്കാനെടുത്ത തീരുമാനം.
അയൽലണ്ടിൽനിന്ന് ആഫ്രിക്കയിലേക്കു പോകാൻ മിലാഷയെ പ്രചോദിപ്പിച്ചതും ഇതുതന്നെയാണ്. അങ്ങനെ ആഗ്രഹം സാക്ഷാത്കരിക്കാൻ കിളിമഞ്ജാരോയിലേക്കു തന്നെ പുറപ്പെട്ടു. അഞ്ചുദിവസം കൊണ്ടാണ് മിലാഷ കിളിമഞ്ജാരോ കയറിയത്. നവംബർ ആറിനു രാവിലെ 8.23നു കൊടുമുടിയിൽ ഇന്ത്യൻ ദേശീയപതാക പാറിച്ചു. അഡ്വഞ്ചർ ഹീറോ എന്ന ഏജൻസി വഴിയായിരുന്നു യാത്ര.
യാത്രയിൽ കൂട്ടുണ്ടായിരുന്നത് മൂന്നു പോർട്ടർമാരും ഒരു പാചകക്കാരനും ഇമ്മാനുവേൽ എന്ന ഗൈഡും ഒപ്പം തളരാത്ത ആത്മവിശ്വാസവും. പോർട്ടർമാരും പാചകക്കാരനും ഗൈഡും ഉണ്ടെങ്കിൽ മാത്രമേ കിളിമഞ്ജാരോ കയറാൻ അനുമതി ലഭിക്കൂ. ഏഴു വഴികളാണ് ഈ മലമുകളിലേക്കുള്ളത്. അതിൽ ഏറ്റവും സമയക്കുറവുള്ള മറാംഗു വഴിയാണ് തെരഞ്ഞെടുത്തത്.
കൃത്യമായ മുന്നൊരുക്കങ്ങൾ ആവശ്യമായിരുന്നു. യാത്രയുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയാണ് താൻസാനിയയിൽ തങ്ങിയത്. കൃത്യമായ പരിശീലനവും നടത്തി. മുന്നൊരുക്കമായി നാലുലിറ്റർ വരെ ഭാരവുമായി ദിവസേന പത്തുകിലോമീറ്ററോളം നടന്നു. കൂടാതെ ശരീരത്തിനും മനസിനും ബലമേകുന്ന വ്യായാമങ്ങളും ചെയ്തു. ആഫ്രിക്കൻ രീതിയിലുള്ള ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. മുൻപ് പ്രമുഖ മലനിരകളൊന്നും കയറിയിട്ടില്ലെന്ന പരിചയക്കുറവൊന്നും മിലാഷയെ തളർത്തിയില്ല.
യാത്രയുടെ ഭാഗമായി താൻസാനിയയിലെ മോഷി എന്ന സ്ഥലത്ത് നവംബർ ഒന്നിനെത്തി. കേരളപ്പിറവി ദിനത്തിൽ തന്നെ പർവതമുകളിലേക്കുള്ള യാത്രയുടെ ആരംഭവുമായിയെന്നതു യാദൃച്ഛികം. മോഷിയിൽ വച്ചാണ് ഇതിനായുള്ള പരിശോധനകൾ നടത്തിയത്. യാത്രയ്ക്കുള്ള നിർദേശങ്ങൾ ഏജൻസിയും ഗൈഡുകളും നല്കിയതും അവിടെ വച്ചുതന്നെ. ആ ഒരു രാത്രി സ്വപ്നസമാനമായിരുന്നു. ഒരു വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ആദ്യപടി യാഥാർഥ്യമാകാൻ പോകുന്നതിന്റെ ആവേശവും ആകാംക്ഷയും. അന്ന് ശാന്തമായി ഉറങ്ങി. പിറ്റേന്ന് ഒരുദിനം കൂടി അവിടെ ചെലവഴിച്ചു-യാത്രയ്ക്കു മുന്നോടിയായുള്ള ഒരു റിലാക്സേഷൻ.
നവംബർ മൂന്നിന് കിളിമഞ്ജാരോയുടെ വാതിൽ എന്നറിയപ്പെടുന്ന മറാംഗുഗേറ്റിലേക്ക്. അവിടെ നിന്നും മൻഡാറഹട്ട്. മലകയറ്റം ഇവിടെ നിന്നാണ് ആരംഭിച്ചത്. നാലിന് മൻഡാറ ഹട്ടിൽ നിന്നും ഹൊറോബോ ഹട്ട്. അഞ്ചിന് കിബോയിലേക്ക്. ആറിനാണ് കിബോയിലെ ഉയർന്ന മേഖലയായ ഉഹ്റുവിലെത്തിയത്. അവിടെ ദേശീയപതാക പാറിച്ചപ്പോൾ അഭിമാനവും ആഹ്ലാദവും കൊണ്ട് കണ്ണുകൾ നിറഞ്ഞു.
കാലാവസ്ഥയുടെ മാറ്റങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. നവംബർ മാസം ടാൻസാനിയൻ മേഖലയിൽ മഴയുടെ സീസണാണ്. പക്ഷേ, യാത്രയിൽ മഴ തടസമായില്ലെന്നത് ഭാഗ്യമായി. ഉയരം കയറുന്തോറും ഓക്സിജൻ അളവ് കുറയുന്നതു പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരുന്നു. കാലാവസ്ഥ മോശമായതിനാലുള്ള ചെറിയ തടസങ്ങൾ ഒഴിച്ചാൽ യാത്രയിൽ ആരോഗ്യപ്രശ്നങ്ങൾ കാര്യമായി അലട്ടിയില്ലെന്നതും ആശ്വാസം പകർന്നു.
അവസാന പോയിന്റായ ഉഹ്റുവിലേക്കുള്ള യാത്രയ്ക്കു മുന്നേയുള്ള സ്റ്റേഷൻ ആയ കിബുഹട്ടിൽ നിന്നും തണുപ്പ് കൂടിക്കൂടി വന്നു. ഒപ്പം മഞ്ഞുവീഴ്ചയും. അവയൊക്കെ തരണം ചെയ്ത് മലമുകളിലെത്തി. മോഷിയിൽ തിരിച്ചെത്തി ആരുഷ ദേശീയോദ്യാനത്തിൽ സഫാരിയും നടത്തി.
മാരാരിക്കുളം ചൊക്കം തറയിൽ റിട്ട. ഗവ. ഐടിഐ പ്രിൻസിപ്പൽ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബി ജോസഫിന്റെയും മകളായ മിലാഷയുടെ സ്കൂൾ പഠനം കൊല്ലം ടികഐം സെന്റിനറി പബ്ലിക്സ്കൂളിലായിരുന്നു. ആലപ്പുഴ യുടിഐയിൽ നിന്നും ബിബിഎയും നേടി. അയർലൻഡിലെ ഡബ്ലിൻ ബിസിനസ് സ്കൂളിൽ നിന്നും എംബിഎയും ഐസിഡി ബിസിനസ് സ്കൂളിൽ നിന്നും എംഎ അക്കൗണ്ടിംഗ് ആൻഡ് ഫിനാൻസും കരസ്ഥമാക്കി അസിസ്റ്റന്റ് ഫിനാൻസ് കണ്‍ട്രോളറായി അയർലണ്ടിൽ ജോലി നേടി. സഹോദരൻ ഓട്ടോമൊബൈൽ എൻജിനീയറായ മഖിലേഷ് ജോസഫ്.
വിദേശത്തെ താമസത്തിനിടയിലാണ് പർവതാരോഹണമെന്ന ചിന്ത മിലാഷയിൽ രൂഢമൂലമായത്. ഏഴ് അഗ്നിപർവതങ്ങളും ഏഴുപർവതങ്ങളും ആരോഹണം ചെയ്ത ഗിന്നസ് റിക്കാർഡ് ജേതാവായ ബംഗളൂരു സ്വദേശി സത്യരൂപ് സിദ്ധാന്തയാണ് ഇക്കാര്യത്തിലെ മാതൃക. ഏഴ് അഗ്നിപർവതശൃംഗങ്ങളും കയറണമെന്ന മോഹമുള്ള മിലാഷയുടെ അടുത്ത ലക്ഷ്യം ഇറാനിലെ 5610 മീറ്റർ ഉയരമുള്ള ദാമാവന്ത് പർവതമാണ്.
വി.എസ്. ഉമേഷ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Latest News
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
മണിപ്പുരിൽ ഈസ്റ്റർ അവധി; പ്രവൃത്തി ദിനമാക്കിയ തീരുമാനം പിൻവലിച്ചു
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top