Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു താത്വിക അവലോകനം എന്റെ ധൈര്യം: അഖിൽ മാരാർ
രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലുള്ള ഒരു താത്വിക അവലോകനം പ്രേക്ഷകർ ഏറ്റെടുക്കുന്പോൾ ആനന്ദത്തിലാണ് സംവിധായകൻ അഖിൽ മാരാർ. തന്റെ ആദ്യ ചിത്രം സമകാലിക സംഭവങ്ങളെ കോർത്തിണക്കി രസകരമാംവിധം അവതരിപ്പിക്കാൻ ഈ കലാകാരനു സാധിച്ചു. വലിയ താരനിരയിൽ ഒരുക്കിയ സിനിമ തന്റെ ധൈര്യം തന്നെയാണെന്നു സംവിധായകൻ തുറന്നു പറയുന്നു...
ആദ്യ സിനിമ തിയറ്ററിൽ
ഈ വർഷം ജനുവരി ഒന്നിനാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. വർഷാവസാനം ചിത്രം തിയറ്ററിലെത്തിയതിന്റെ സന്തോഷമുണ്ട്. വർഷങ്ങളായി സിനിമയ്ക്കു പിന്നാലെ നടന്നതിന്റെ ഫലമാണ് ഈ വിജയം. ഹാസ്യ പശ്ചാത്തലത്തിലുള്ള കഥയാകുന്പോൾ അതിന്റെ പേര് പ്രേക്ഷകർക്ക് വളരെ വേഗത്തിൽ മനസിലാകണമെന്നു ചിന്തിച്ചിരുന്നു. സന്ദേശം എന്ന ചിത്രത്തിലെ ശങ്കരാടിയുടെ വാചകം അങ്ങനൊണ് കടംകൊള്ളുന്നത്.
മറ്റിടങ്ങളേക്കാൾ രാഷ്ട്രീയം ജീവിതവുമായി വളരെ ഇഴുകിച്ചേർന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു ഇവിടെ വളരെ പ്രസക്തിയുണ്ട്. എന്നാൽ അത്തരത്തിലുള്ള സിനിമകൾ വളരെ വിരളമാണ്. സന്ദേശം എന്ന ചിത്രമാണ് ആ വിഭാഗത്തിൽ ക്ലാസിക്കായിട്ടുള്ളത്. പല രാഷ്ട്രീയചിത്രങ്ങളിലും ഒരാളുടെ കഥയോ ഒരു സംഭവത്തിന്റെ ദൃശ്യാവിഷ്കാരമോ മാത്രമാണുള്ളത്. ചിലതിൽ രാഷ്ട്രീയ ആക്ഷേപ ഹാസ്യം പരാമർശിച്ചു എന്നു മാത്രം.
ഇവിടെ സിനിമകളിലും ചാനലുകളിലും രാഷ്ട്രീയ ആക്ഷേപത്തിനു ഇടം സൃഷ്ടിക്കുന്പോൾ നമ്മുടെ നേതാക്കന്മാർ അസ്വസ്ഥരാകുന്നില്ല. അവർ ജനാധിപത്യ ബോധത്തോടെ അത് സ്വീകരിക്കുകയാണ്.
സിനിമ പശ്ചാത്തലം
കഴിഞ്ഞ അഞ്ചു വർഷങ്ങളായി നമുക്കു പരിചിതമായ സംഭവങ്ങളെയാണ് ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വലിയ താരനിരയിലാണ് ആദ്യ സിനിമ ചെയ്യുന്നത് എന്ന ടെൻഷൻ എനിക്കില്ലായിരുന്നു. ചിത്രത്തിൽ വലിയ താരനിരയും മുഴുനീള സംഭാഷണവുമുള്ള സീനായിരുന്നു ആദ്യം ചിത്രീകരിച്ചത്.
അത് വളരെ എളുപ്പം ചെയ്യാൻ സാധിച്ചു. ജോജുവും ഷമ്മി തിലകനുമൊക്കെയു ള്ള വലിയ താരനിര ചിത്രത്തിന്റെ ഭാഗമായെത്തി. ചിത്രീകരണത്തിനു കോവിഡ് വലിയ വെല്ലുവിളിയായിരുന്നു. വലിയ ആൾക്കൂട്ട സീനുകൾ വരേണ്ടയിടത്തു കോവിഡിന്റെ പരിമിതി കാരണം പല വിട്ടുവീഴ്ചയും ചെയ്യേണ്ടി വന്നു.
സിനിമ സഞ്ചാരം
കൊട്ടാരക്കരയാണ് എന്റെ സ്വദേശം. കോളജ് പഠനത്തിനു ശേഷം കുറച്ചുനാൾ ജോലി ചെയ്തിരുന്നു. സ്കൂൾ പഠനകാലത്ത് നാടകം എഴുതുമായിരുന്നു. പിന്നീടാണ് സിനിമയ്ക്കായി എഴുതുന്നത്. ആദ്യം കാണാൻ പോകുന്നത് ശ്രീനിവാസൻ സാറിനെയായിരുന്നു. അവിടെനിന്നും സിനിമയ്ക്കു പിന്നാലെയായിരുന്നു തുടർന്നുള്ള സഞ്ചാരം. ഒരു ചിത്രത്തിൽ സംവിധാന സഹായിയായി പ്രവർത്തിച്ചു. എഴുത്തിനോട് വളരെ താല്പര്യമുണ്ട്.
ഒരു ടീമിനെ നിയന്ത്രിക്കാനുള്ള കമാൻഡിംഗ് കപ്പാസിറ്റിയുണ്ട്. അത് കോളജ് കാലത്തുള്ള പ്രവർത്തനവും രാഷ്ട്രീയ ഇടപെടലും നൽകിയിട്ടുള്ളതാണ്. ഒപ്പം വിഷ്വലൈസ് ചെയ്യാനുള്ള കഴിവുമുണ്ടായിരുന്നു. പല മേഖലയിലൂടെയുള്ള യാത്രയാണ് ഓരോ പാഠങ്ങളിലൂടെ സിനിമ സംവിധായകനായി മാറ്റിയെടുക്കുന്നത്.
പുതിയ പ്രോജക്ടുകൾ
വർഷങ്ങളായുള്ള ആഗ്രഹമാണ് എന്നെ സംവിധായകനാക്കുന്നത്. ഇനി തുടർന്നും സിനിമയുമായി സഞ്ചരിക്കാനാണ് ആഗ്രഹം. തിടുക്കപ്പെട്ട് സിനിമ ചെയ്യാതെ പ്രേക്ഷകർ ഓർത്തിരിക്കുന്ന സിനിമകൾ ചെയ്യണം. മൂന്നു പ്രോജക്ടുകളുടെ ചർച്ച നടക്കുന്നുണ്ട്.
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
ഗസല്‍- സ്നേഹം നിറഞ്ഞൊരു കത്ത്
ഗസലുകളൊന്നും കേള്‍ക്കാത്തവര്‍ പോലും ചിട്ടി ആയീ ഹേ എന്ന സുന്ദരഗാനം
കേട്ടിരിക്കും. കണ്ണുനിറയ്ക്കുന്ന, സ്നേഹം തുളുമ
വിശുദ്ധ ചാൾസ് ദെ ഫുക്കോ ആത്മീയതയുടെ ആചാര്യൻ
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരു
പ്രഥമ സൂപ്പർ ബസാറിന്റെ ഉദയവും പതനവും
യുദ്ധകാലത്ത് വിലക്കയറ്റവും ക്ഷാമവും എങ്ങനെ പിടിച്ചുനിർത്താമെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആലോചന
ദേശീയ മുന്നേറ്റങ്ങൾക്ക് കരുത്തു പകർന്ന സെന്റ് സ്റ്റീഫൻസ് കോളജ്
സ്വാതന്ത്ര്യ സമര കാലത്തെ ശ്രദ്ധേയ ഇടപെടലുകൾ ഉൾപ്പടെ തലസ്ഥാന നഗരത്തിന്റെ ചരിത്ര സ്മൃതികളിൽ അവിസ്മരണീയ സ്ഥാനമുണ്ട
സിനിമാക്കഥ പറയുന്ന വൈദികൻ
വരയൻ എന്ന ചിത്രം റിലീസിനൊരുങ്ങുന്പോൾ അതിന്റെ പിന്നണിയിൽ ഒരു വൈദികന്റെ തൂലികയുമുണ്ട്. കൊല്ലം അഞ്ചൽ ആശ്രമത്തിലെ
സിനിമയാണ് സാറേ... ഇവന്റെ മെയിൻ!
ആദ്യ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം കൈ നിറയെ ചിത്രങ്ങളാണ് നസ്ലെൻ അഭിനയിച്ച് വെള്ളിത്തിരയിലെത്തുന്നത്.
<
മായാ ശിവ സംവിധാനത്തിൽ വീണ്ടും വനിതാ സാന്നിധ്യം
സിനിമാ സംവിധാന രംഗത്ത് പുതിയൊരു വനിതാ സാന്നിധ്യം. അഭിഭാഷക രംഗത്തുനിന്നും സംവിധായികയുടെ നിരയിലേക്ക് വീണ്ടും എത്തുക
ഉത്തമ നാടകത്തിന് ഉഴിഞ്ഞുവച്ച ജീവിതം
മലയാള സംഗീതനാടകങ്ങളുടെ സ്രഷ്ടാക്കളിൽ പ്രധാനിയായ അന്തപ്പൻ മാസ്റ്റർ എന്ന വി.എസ്. ആൻഡ്രൂസിന്റെ 150-ാം ജന്മദിനമാണ് വ്
അരുതേ, ഉദരം കൊലക്കളമാക്കരുതേ
കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ കാട്ടിൽ പെറ്റമ്മ ഉപേക്ഷിച്ചു കളഞ്ഞ നവജാതശിശുവിനെ തെരുവുനായകൾ കടിച്ചുകീറിക്കെ
അക്ഷരവേരുകൾ പടർത്തിയ പുസ്തകശാല
തലസ്ഥാന നഗരിയിൽ ദശാബ്ദങ്ങളുടെ ചരിത്രം പേറി നിൽക്കുന്ന വിഖ്യാതമായ ഒരു ലൈബ്രറിയുടെകൂടി കഥയിലേക്കാണ് ഇത്തവണയും ഡൽ
ജലജ ലോറിവളയം പിടിച്ചു കാഷ്മീർ വരെ
കോട്ടയത്തു നിന്നു കാശ്മീരിലേക്ക് 23 ദിവസം ദീർഘിച്ച ലോറി ഓട്ടം. ഇത്രയും ദിവസം വളയിട്ട കൈകളാണ് വളയം പിടിച്ചതെന്നറിയ
ഞാൻ മലയാളിയാണ്... കലേഷ് രാമാനന്ദ്
വിനീത് ശ്രീനിവാസ് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഹൃദയത്തിൽ "അച്ഛനും അമ്മയും സമാധാനമായിട്ടിരിക്കണം’ എന്നു പ
അക്ഷരങ്ങളുടെ അമൂല്യ ഖനിയായി ഹർദയാൽ ലൈബ്രറി
ചരിത്ര ശേഷിപ്പുകളുടെ അപാര വിസ്മയങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഇടമാണ് പുരാന ഡൽഹിയിലെ ചാന്ദ്നി ചൗക്ക്. മുഗൾ ഭരണകാലം മുത
അയ്യർ വീണ്ടും...
പിറകിൽ കൈ കെട്ടി നിൽക്കുന്ന സേതുരാമയ്യരുടെ ട്രേഡ് മാർക്കിലാണ് മമ്മൂട്ടി ഇത്തവണയും എത്തുന്നത്. മുൻ ചിത്രങ്ങളിൽ കൊ
ഫാദർ സ്റ്റു life on the screen
റിംഗുകളിൽ എതിരാളികളെ വീഴ്ത്തി ഏറ്റുവാങ്ങിയ വിജയകീരീടങ്ങൾ മാറ്റിവച്ച് അപൂർവ ദൈവാനുഭവത്തിലൂടെ കത്തോലിക്കാ പു
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
ഗസല്‍- സ്നേഹം നിറഞ്ഞൊരു കത്ത്
ഗസലുകളൊന്നും കേള്‍ക്കാത്തവര്‍ പോലും ചിട്ടി ആയീ ഹേ എന്ന സുന്ദരഗാനം
കേട്ടിരിക്കും. കണ്ണുനിറയ്ക്കുന്ന, സ്നേഹം തുളുമ
വിശുദ്ധ ചാൾസ് ദെ ഫുക്കോ ആത്മീയതയുടെ ആചാര്യൻ
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരു
പ്രഥമ സൂപ്പർ ബസാറിന്റെ ഉദയവും പതനവും
യുദ്ധകാലത്ത് വിലക്കയറ്റവും ക്ഷാമവും എങ്ങനെ പിടിച്ചുനിർത്താമെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആലോചന
ദേശീയ മുന്നേറ്റങ്ങൾക്ക് കരുത്തു പകർന്ന സെന്റ് സ്റ്റീഫൻസ് കോളജ്
സ്വാതന്ത്ര്യ സമര കാലത്തെ ശ്രദ്ധേയ ഇടപെടലുകൾ ഉൾപ്പടെ തലസ്ഥാന നഗരത്തിന്റെ ചരിത്ര സ്മൃതികളിൽ അവിസ്മരണീയ സ്ഥാനമുണ്ട
സിനിമാക്കഥ പറയുന്ന വൈദികൻ
വരയൻ എന്ന ചിത്രം റിലീസിനൊരുങ്ങുന്പോൾ അതിന്റെ പിന്നണിയിൽ ഒരു വൈദികന്റെ തൂലികയുമുണ്ട്. കൊല്ലം അഞ്ചൽ ആശ്രമത്തിലെ
സിനിമയാണ് സാറേ... ഇവന്റെ മെയിൻ!
ആദ്യ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം കൈ നിറയെ ചിത്രങ്ങളാണ് നസ്ലെൻ അഭിനയിച്ച് വെള്ളിത്തിരയിലെത്തുന്നത്.
<
മായാ ശിവ സംവിധാനത്തിൽ വീണ്ടും വനിതാ സാന്നിധ്യം
സിനിമാ സംവിധാന രംഗത്ത് പുതിയൊരു വനിതാ സാന്നിധ്യം. അഭിഭാഷക രംഗത്തുനിന്നും സംവിധായികയുടെ നിരയിലേക്ക് വീണ്ടും എത്തുക
ഉത്തമ നാടകത്തിന് ഉഴിഞ്ഞുവച്ച ജീവിതം
മലയാള സംഗീതനാടകങ്ങളുടെ സ്രഷ്ടാക്കളിൽ പ്രധാനിയായ അന്തപ്പൻ മാസ്റ്റർ എന്ന വി.എസ്. ആൻഡ്രൂസിന്റെ 150-ാം ജന്മദിനമാണ് വ്
അരുതേ, ഉദരം കൊലക്കളമാക്കരുതേ
കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ കാട്ടിൽ പെറ്റമ്മ ഉപേക്ഷിച്ചു കളഞ്ഞ നവജാതശിശുവിനെ തെരുവുനായകൾ കടിച്ചുകീറിക്കെ
അക്ഷരവേരുകൾ പടർത്തിയ പുസ്തകശാല
തലസ്ഥാന നഗരിയിൽ ദശാബ്ദങ്ങളുടെ ചരിത്രം പേറി നിൽക്കുന്ന വിഖ്യാതമായ ഒരു ലൈബ്രറിയുടെകൂടി കഥയിലേക്കാണ് ഇത്തവണയും ഡൽ
ജലജ ലോറിവളയം പിടിച്ചു കാഷ്മീർ വരെ
കോട്ടയത്തു നിന്നു കാശ്മീരിലേക്ക് 23 ദിവസം ദീർഘിച്ച ലോറി ഓട്ടം. ഇത്രയും ദിവസം വളയിട്ട കൈകളാണ് വളയം പിടിച്ചതെന്നറിയ
ഞാൻ മലയാളിയാണ്... കലേഷ് രാമാനന്ദ്
വിനീത് ശ്രീനിവാസ് പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഹൃദയത്തിൽ "അച്ഛനും അമ്മയും സമാധാനമായിട്ടിരിക്കണം’ എന്നു പ
അക്ഷരങ്ങളുടെ അമൂല്യ ഖനിയായി ഹർദയാൽ ലൈബ്രറി
ചരിത്ര ശേഷിപ്പുകളുടെ അപാര വിസ്മയങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഇടമാണ് പുരാന ഡൽഹിയിലെ ചാന്ദ്നി ചൗക്ക്. മുഗൾ ഭരണകാലം മുത
അയ്യർ വീണ്ടും...
പിറകിൽ കൈ കെട്ടി നിൽക്കുന്ന സേതുരാമയ്യരുടെ ട്രേഡ് മാർക്കിലാണ് മമ്മൂട്ടി ഇത്തവണയും എത്തുന്നത്. മുൻ ചിത്രങ്ങളിൽ കൊ
ഫാദർ സ്റ്റു life on the screen
റിംഗുകളിൽ എതിരാളികളെ വീഴ്ത്തി ഏറ്റുവാങ്ങിയ വിജയകീരീടങ്ങൾ മാറ്റിവച്ച് അപൂർവ ദൈവാനുഭവത്തിലൂടെ കത്തോലിക്കാ പു
ഓരോ നൻമയും സ്വർഗീയ നിക്ഷേപം
കല്യാണപ്പന്തലിലെ എച്ചിലിലകൾ ശേഖരിച്ച് അതിൽ അവശേഷിച്ചവ ഭക്ഷിക്കാൻ കൊതിച്ചെത്തിയ ഒരു അമ്മയുടെയും മൂന്നു കുഞ്ഞു മ
മറ്റൊരു അനശ്വര കുടീരം
അതുല്യ പ്രണയത്തിന്റെ സ്നേഹസ്മരണ എന്നാൽ ലോകാദ്ഭുതങ്ങളിൽ ഇടം പിടിച്ച താജ്മഹൽ ആണ് ആദ്യം ഓർമയിൽ വരിക. എന്നാൽ, ഷാജഹാ
പത്രോസിന്റെ നിലയ്ക്കാത്ത ഓട്ടം
പകലും രാത്രിയും പത്രോസിന് ഉറങ്ങാനായില്ല. ഹൃദയം തേങ്ങുന്നതിനൊപ്പം മനസിൽ നിരാശയുടെ ഇരുൾ പരന്നിരുന്നു. സ്നേഹിതനു
സെല്ലുലോയിഡിലെ ഹോശാന ഗാനങ്ങൾ
കർത്താവേ രക്ഷിക്കേണമേ... എന്ന നിലവിളി എല്ലാക്കാലത്തുമുള്ള മനുഷ്യരുടെ രോദനമായിരുന്നു. ക്രൂശാരോഹണത്തിനു ദിവസങ്ങൾ
സിസ്റ്റർ റാണി മരിയ
ഒരു സ്ത്രീയായി, ഒരു കത്തോലിക്കാ സന്യാസിനിയായി കനിവോടും സുകൃതത്തോടും സഹാനുഭൂതിയോടുംകൂടി തന്റെ തന്റെ ചുറ്റുമുള്
പാട്ടിൽ ചിരിച്ച നന്ത്യാർവട്ടപ്പൂക്കൾ
കാറ്റിൻ ചിലന്പൊലിപോലെ ഈണങ്ങൾ സമ്മാനംനൽകിയ പ്രിയ സംഗീത സംവിധായകൻ അർജുനൻ മാസ്റ്റർ ഓർമയായിട്ട് ബുധനാഴ്ച രണ്ടു വ
അയൽവാസിയെ അന്യനായി കാണരുത്
പാപപ്പരിഹാരാർത്ഥം നടത്തുന്ന തീർഥാടനങ്ങളും പ്രാർഥനകളും നല്ലതുതന്നെ. അയൽപക്കത്തു കഴിയുന്ന രോഗികളെയും നിരാശര
ഈസ്റ്റർ സ്പെഷൽ
പെസഹാ അപ്പം
അരിപ്പൊടി-ഒരു കിലോ
ഉഴുന്ന്-250 ഗ്രാം
വെളുത്തുള്ളി- വലിയ രണ്ടു കുടം
അനുഭവങ്ങൾ കരുത്ത്: രതീഷ് റാം
ഛായാഗ്രഹണ രംഗത്ത് പുതിയ സാന്നിധമാണ് രതീഷ് റാം. കാമറാമാനായ ഷാജി കുമാറിനോടൊപ്പമായിരുന്നു ഛായാഗ്രഹണത്തിൽ രതീഷ് പ്രവർത
ഒടിടി ആഘോഷം
തിയറ്ററിനു പിന്നാലെ ഒടിടി പ്ലാറ്റ്ഫോമുകളിലും ആഘോഷ നാളുകളാണ്. ഡയറക്്ട് റിലീസ് സിനിമകളും തിയറ്ററിൽ വലിയ വിജയം നേ
Latest News
പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
സംസ്ഥാനത്തു കനത്ത മഴയ്ക്കു ശമനം
പെട്രോൾ വില കുറവ് പ്രാബല്യത്തിൽ വന്നു
കാറുകൾക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ
വായ്പാ വ്യവസ്ഥയിൽ 40,000 ടൺ ഡീസൽകൂടി
Latest News
പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
സംസ്ഥാനത്തു കനത്ത മഴയ്ക്കു ശമനം
പെട്രോൾ വില കുറവ് പ്രാബല്യത്തിൽ വന്നു
കാറുകൾക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ
വായ്പാ വ്യവസ്ഥയിൽ 40,000 ടൺ ഡീസൽകൂടി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top