Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കൂട്ടുകെട്ടിന്റെ സിനിമാക്കഥ
കർണൻ നെപോളിയൻ ഭഗത് സിംഗ് വെള്ളിയാഴ്ച തിയറ്ററിലെത്തുന്പോൾ സ്വപ്നങ്ങൾക്കു നിറച്ചാർത്തണിഞ്ഞതിന്റെ നിർവൃതിയിലാണ് നവാഗത സംവിധായകൻ ശരത് ജി. മോഹനനും യുവനടൻ ധീരജ് ഡെന്നിയും. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം തരംഗം സൃഷ്ടിച്ചിരുന്നു. സിനിമയെന്ന സ്വപ്നം കണ്ടു ജീവിച്ച ശരത് ജി. മോഹനും മലയാളത്തിന്റെ നായകനിരയിലേക്കു പുതിയ പ്രതീക്ഷയായി മാറിയ ധീരജും ആദ്യമായി ഒന്നിക്കുന്പോൾ പുതിയൊരു കാഴ്ചാനുഭവം തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയതു ആദ്യ ചിത്രവുമായി തങ്ങൾ പ്രേക്ഷകർക്കു മുന്നിലേക്കെത്തിക്കുന്പോൾ ഈ കൂട്ടുകെട്ടിന് പറയാനേറെ വിശേഷങ്ങളുണ്ട്...
ഹിറ്റ് ഡയലോഗിൽ നിന്നും പേര്
ശരത്: ഒരു സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് പേര്. പ്രേക്ഷകരിൽ വളരെ വേഗത്തിൽ പ്രതിഷ്ഠിക്കുന്നതാവണം പേരെന്ന് ചിന്തിച്ചിരുന്നു. കർണൻ നെപോളിയൻ ഭഗത് സിംഗ് എന്ന പേര് പ്രേക്ഷകർക്ക് വളരെ പരിചിതവും ഒപ്പം പൃഥ്വിരാജിന്റെ ഡയലോഗിലൂടെ വളരെ ഹിറ്റായതുമാണ്. ഈ മൂന്നു പേരുടെ ജീവിതങ്ങൾക്കും സിനിമയിൽ കഥാപാത്രങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമായി ബന്ധമുണ്ട്. തോറ്റുപോയവരാണെങ്കിലും ചരിത്രത്തിൽ ഇടം നേടിയ മൂന്നു പോരാളികളാണ് ഇവർ. കഥയിൽ അതിനു പ്രാധാന്യമുണ്ടെന്നു തോന്നിയപ്പോഴാണ് ഇങ്ങനെ ഒരു പേരു തെരഞ്ഞെടുത്തത്.
സിനിമയിലേക്കുള്ള യാത്ര
ശരത്: പത്രപ്രവർത്തനത്തിൽ നിന്നാണ് സിനിമാ ലോകത്ത് എത്തുന്നത്. 2016ൽ പോളേട്ടന്റെ വീട് എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയിരുന്നു. പിന്നീട് പ്രൊഡക്ഷൻ കണ്‍ട്രോളറായിരുന്ന സജി, വിജയൻ എന്നിവരിലൂടെയാണ് നിർമാതാവ് മോനു പഴേടയത്തിനെ കാണുന്നതും ഈ ചിത്രം സാധ്യമാകുന്നതും. നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ കുടുംബാന്തരീഷത്തിൽ ആരംഭിക്കുന്ന കഥ പിന്നീട് ഒരു ക്രൈം മൂഡിലേക്ക് എത്തുകയാണ്. ചിത്രത്തിൽ നായക കഥാപാത്രത്തിന്റെ ആകാര മികവിനു പ്രാധാന്യമുണ്ട്. അതിനു പുതുമ വേണമെന്നും തോന്നി. പ്രണയവും സൗഹൃദവും ക്രൈം മൂഡിലേക്കെത്തി വിവിധ ഇമോഷനിലൂടെയാണ് ആ കഥാപാത്രം സഞ്ചരിക്കുന്നത്. ആ അന്വേഷണമാണ് ധീരജിലേക്കെത്തുന്നത്. ധീരജിന്റെ മുൻ സിനിമകൾ ഞാൻ കണ്ടിട്ടുണ്ടായിരുന്നു.
ധീരജ്: കൽക്കി, ഇടക്കാട് ബെറ്റാലിയൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷം പ്രേക്ഷകർക്ക് എന്നെ പരിചിതനായിക്കിയിട്ടുണ്ട്. ക്യാരക്ടർ വേഷമാകുന്പോൾ നമ്മൾ കൂളാണ്. വലിയ ടെൻഷനൊന്നും വേണ്ട. നായകനാകുന്പോൾ ഒരു സിനിമയുടെ ബ്രാൻഡിംഗായി മാറുകയാണ്. സിനിമയുടെ മുഴുവൻ യാത്രയിലും നമ്മളും ഭാഗമായി മാറുന്നു. അഭിനയം സിനിമയുടെ ഒരു ഘടകം മാത്രമാണെന്നും വലിയൊരു കൂട്ടായ്മയുടെ ഒന്നിച്ചുള്ള യാത്രയാണ് നല്ലൊരു സിനിമയായി മാറുന്നതെന്നും പഠിച്ചത് കർണൻ നെപോളിയൻ ഭഗത് സിംഗിലൂടെയാണ്. നമ്മുടെ പ്രഗത്ഭരായ താരങ്ങൾ ഇന്നവർ നേടിയെടുത്ത പ്രേക്ഷക സ്വീകാര്യതയിലേക്ക് എങ്ങനെ എത്തിച്ചേർന്നുവെന്നുള്ള തിരിച്ചറിയുന്നത് ഈ യാത്രയിലാണ്. ചെറിയ വേഷമെന്നോ നാകനെന്നോ എന്നതിനപ്പുറം ഞാൻ ഭാഗമാകുന്ന സിനിമയുടെ തിരക്കഥ പൂർണമായി വായിക്കാൻ ശ്രമിക്കും. അപ്പോഴാണ് സിനിമയിൽ നമ്മളും മുഴുവനായി എത്തുന്നത്. ഈ ചിത്രത്തിൽ പല ഷേഡിലൂടെയാണ് കഥാപാത്രം മുന്നോട്ട് പോകുന്നത്. എനിക്കുണ്ടാകുന്ന ഓരോ സംശയവും മാറ്റി ആത്മവിശ്വാസം തരുന്നതിൽ സംവിധായകൻ ശരത്തിന്റെ ഇടപെടൽ വലിയതായിരുന്നു.
ഞങ്ങൾക്കിടയിലെ മാനസിക ഐക്യം
ശരത്: ചിത്രത്തിന്റെ രചനയും ഞാൻ നിർവഹിച്ചിരുന്നതുകൊണ്ട് ഓരോ സീനിലും ഞാൻ പറഞ്ഞുകൊടുക്കുന്നത് കൃത്യമായി പകരാൻ ധീരജിനു സാധിച്ചു. വളരെ ശക്തമായ മാനസിക ഐക്യം ഞങ്ങളിലുണ്ടായി. കഥാപാത്രത്തിന്റെ ഓരോ മാനറിസവും ചോദിച്ച് മനസിലാക്കിയുള്ള ഗൃഹപാഠം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. പ്രീപ്രൊഡക്ഷന് നാലു മാസത്തോളം സമയം ലഭിച്ചു. ആ സമയത്ത് അണിയറ പ്രവർത്തകർ എല്ലാവരും തിരക്കഥ ശരിക്കും മനസിലാക്കി. ഷൂട്ടിംഗിലേക്കെത്തിയപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ഓരോരുത്തർക്കും വ്യക്തമായിരുന്നു. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് പ്രശാന്ത് കൃഷ്ണയാണ്. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രകളും തയാറെടുപ്പും സിനിമയ്ക്കു വളരെ ഗുണകരമായി. ഉണ്ണി മേനോനും ഹരിശങ്കറും പാടിയ പാട്ടുകൾ പ്രേക്ഷകർ ഏറ്റെടുത്തതും വളരെ ആനന്ദം നൽകുന്നു. രഞ്ജിൻ രാജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദും ഹരിനാരായണനുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
ധീരജ്: നാട്ടിൻപുറത്തുകാരനായ ഒരു കഥാപാത്രമാണ് എന്റേത്. എസ്ഐ ടെസ്റ്റ് കഴിഞ്ഞ് നിൽക്കുന്നയാളാണ്. അയാളുടെ പ്രണയവും സൗഹൃദവുമൊക്കെയുള്ള കഥാഗതി രണ്ടാം ഭാഗത്തിലെത്തിലെത്തുന്പോൾ ഇൻവെസ്റ്റിഗേഷൻ മൂഡിലേക്ക് മാറുന്നു. ത്രില്ലർ മൂഡിലേക്കെത്തുന്പോൾ കഥാപാത്രവും സീരിയസാകുന്നു. ഫസ്റ്റ് ഹാഫും സെക്കൻഡ് ഹാഫും ഇടകലർന്നായിരുന്നു ഷൂട്ടിംഗ് സമയത്ത് ചിത്രീച്ചത്. അപ്പോൾ കഥാപാത്രത്തിന്റെ മാറ്റം കണ്ഫ്യൂഷൻ വരാം. അതിനു ഞാൻ കണ്ടെത്തിയ മാർഗം, രണ്ടു ഭാഗത്തിനായി രണ്ടു വാച്ചാണ് കൈയിൽ കെട്ടിയത്. എപ്പോഴെങ്കിലും സംശയം തോന്നിയാലും വാച്ച് കാണുന്പോൾ ഞാൻ കഥാപാത്രത്തിന്റെ മൂഡിലേക്ക് കൃത്യമായി എത്തും. അഭിനയം എന്നത് നമ്മുടേതായ തയാറെടുപ്പും പ്രയത്നവും വേണ്ട സംഗതിയാണെന്നുള്ള തിരിച്ചറിവ് ഈ യാത്രയാണ് നൽകിയത്. സംഭാഷണങ്ങൾ കാണാതെ പഠിക്കാൻ ശ്രമിക്കുന്നയാളാണ് ഞാൻ. സംഭാഷണങ്ങളിലെ വ്യത്യസ്തമായ മോഡുലേഷനിൽനിന്നും നമുക്ക് ആവശ്യമുള്ളതിനെ കൃത്യമായി കണ്ടെത്തുന്നതിന് ആ പഠനം വളരെ സഹായിക്കുന്നുണ്ട്. ശരത് എന്റെ മുതിർന്ന സഹോദരനെ പോലെയാണ്. സിനിമകളുടെ തെരഞ്ഞെടുപ്പിലൊക്കെ അദ്ദേഹം എന്റെ മാർഗനിർദേശകനാണ്.
പിന്നിട്ട പാതകൾ
ശരത്: വലിയ സ്വപ്നങ്ങൾ കാണുന്പോൾ വലിയ പ്രതിസന്ധികളുണ്ടാകും. അത് നമുക്ക് മുന്നിലേക്കുള്ള ഉൗർജമാണ്. വളരെ കാലം സിനിമയുടെ പിന്നാലെ അലഞ്ഞതിന്റെ ഫലം തന്നെയാണ് കർണൻ നെപോളിയൻ ഭഗത് സിംഗ്. ഒരു നിർമാതാവ് നമ്മളെ വിശ്വസിക്കുന്പോൾ അതിന്റെ ഉത്തരവാദിത്വം കൃത്യമായി എന്റെ ഭാഗത്തുനിന്നുമുണ്ടാകണം. എന്റെ സൗഹൃദ ബന്ധം തന്നെയാണ് സിനിമയിലുമുണ്ടായിരുന്നത്. അത് എനിക്കു കൂടുതൽ ഉൗർജം നൽകി. കോവിഡ് പ്രതിസന്ധി വെല്ലുവിളി സൃഷ്ടിച്ചെങ്കിലും ആ കാത്തിരിപ്പിനും വളരെ മധുരമുണ്ടായിരുന്നു. ചിത്രം വെള്ളിയാഴ്ച തിയറ്ററിലെത്തുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് ഞാനും ധീരജും അണിയറ പ്രവർത്തകരും.
ധീരജ്: എൻജിനിയറിംഗ് പഠനം കഴിഞ്ഞ് ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ചാണ് ഞാൻ സിനിമയിലെത്തുന്നത്. 2012 ൽ എങ്ങനെ ത ുടങ്ങും എന്ന ഷോർട്ട് ഫിലിമാണ് ആദ്യം ചെയ്യുന്നത്. അപ്പോഴേക്കും നിവിൻ തട്ടത്തിൻ മറയത്ത് ചെയ്ത താരമായി മാറി. ടോവിനോ ചെറിയ വേഷങ്ങൾ ചെയ്തു കയറിവരുന്ന സമയമാണ്. നിവിൻ എന്റെ അച്ഛന്റെ ചേട്ടന്റെ മകനും ടോവിനോ അമ്മയുടെ ചേട്ടന്റെ മകനുമാണ്. സിനിമയിലേക്കെത്തുക എന്ന ആഗ്രഹത്തെക്കുറിച്ച് അവരോടൊക്കെ സംസാരിച്ചിട്ടുണ്ട്. ആഗ്രഹങ്ങൾക്കായി ശ്രമിക്കാനാണ് അവരും പിന്തുണ നൽകിയത്. ഓഡീഷനിലൂടെ വൈ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്. പിന്നീട് ഹിമാലയത്തിലെ കശ്മലൻ, വാരിക്കുഴിയിലെ കൊലപാതകം, കൽക്കി, ഇടക്കാട് ബെറ്റാലിയൻ, മൈക്കിൾസ് കോഫി ഹൗസ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നിവിൻ സിനിമ മേഖലയിലുണ്ടായിരുന്നിട്ടും തന്റേതായ പരിശ്രമത്തിലൂടെയാണ് ടോവിനോ സിനിമയിലെത്തുന്നത്. അതു ഞാൻ വളരെ ബഹുമാനത്തോടെ കാണുന്ന സംഗതിയാണ്. അതുകൊണ്ടുതന്നെ നമ്മുടേതായ പരിശ്രമങ്ങളാണ് നമ്മളെ നിലനിർത്തുന്നത് എന്നെനിക്കറിയാം. അവർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചാൽ അതു വളരെ സന്തോഷത്തോടെയാണ് ഞാൻ സ്വീകരിക്കുന്നത്. ടോവിനോയ്ക്കൊപ്പം കൽക്കിയിലും ഇടക്കാട് ബെറ്റാലിയനിലും ഒന്നിച്ച് കാമറയ്ക്കു മുന്നിലെത്തിയിരുന്നു.
പുതിയ പ്രതീക്ഷകൾ
ശരത്: എഴുത്തിനോടുള്ള ഇഷ്ടമാണ് പത്രപ്രവർത്തന രംഗത്തു നിൽക്കുന്പോൾ സൗഹൃദങ്ങൾ സൃഷ്ടിക്കുന്നതും സിനിമാമേഖലയിലേക്ക് എത്തിച്ചതും. പുസ്തകങ്ങൾ വായിക്കാനും സിനിമ കാണുന്നതും അതിനു ചാലശക്തിയായി. അവിടെനിന്നാണ് സംവിധായകനായി പ്രേക്ഷകരുടെ മുന്നിലേക്ക് ആദ്യം ചിത്രമെത്തിക്കാനുള്ള ധൈര്യം പകരുന്നത്. ഇപ്പോൾ രണ്ട് പ്രോജക്ടിനുള്ള എഴുത്ത് പൂർത്തിയായി.
ധീരജ്: ഒരു തമിഴ് പ്രോജക്ടിനായുള്ള ഒരുക്കത്തിലാണ്. അതിൽ താടിയും മുടിയും വളർത്തിയുള്ള മേക്കോവറിലാണ് എത്തുന്നത്. വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഫെബ്രുവരിയി ഷൂട്ടിംഗ് ആരംഭിക്കും. മലയാളത്തിലുള്ള സിനിമകളുടെ ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
പടപടേ പരാഗ്
Latest News
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
പടപടേ പരാഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top