Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സിസ്റ്റർ റാണി മരിയ
ഒരു സ്ത്രീയായി, ഒരു കത്തോലിക്കാ സന്യാസിനിയായി കനിവോടും സുകൃതത്തോടും സഹാനുഭൂതിയോടുംകൂടി തന്റെ തന്റെ ചുറ്റുമുള്ള ലോകത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരവനിതയുടെ കർമ ജീവിതത്തെയാണ് സിനിമയിൽ ദൃശ്യവൽക്കരിക്കുന്നത്.
നിശബ്ദരാക്കപ്പെട്ട ഒരു പറ്റം ജീവിതങ്ങളുടെ മോചനത്തിനും ഉന്നമനത്തിനുമായി ജീവിച്ചുവരവേ രക്തസാക്ഷിത്വം വരിച്ച സിസ്റ്റർ റാണി മരിയ. ക്ഷമയുടെ മധ്യസ്ഥയായി വിശേഷിപ്പിക്കാവുന്ന ആ കന്യാസ്ത്രീയുടെ പുണ്യജീവിതം കാഴ്ചാനുഭവമായി വെള്ളിത്തിരയിലേക്ക്. പെരുന്പാവൂർ പുല്ലുവഴിയിലെ ഒരു സാധാരണ കത്തോലിക്കാ കുടുംബത്തിൽനിന്നും ദൈവവിളി സ്വീകരിച്ച് ക്ലാരിസ്റ്റ് സന്യാസിനിയായി മധ്യപ്രദേശിലെ ഇൻഡോറിലെത്തി ചൂഷണത്തിലും അടിച്ചമർത്തലുകൾക്കും വിധേയമാക്കപ്പെട്ട പിന്നോക്ക ജനതയുടെ രക്ഷകയായിരുന്നു സിസ്റ്റർ റാണി മരിയ.
ഒടുവിൽ ഒരു വാടകക്കൊലയാളിയുടെ കഠാര നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി ജീവൻ വെടിഞ്ഞ് സ്വർഗം പ്രാപിച്ചപ്പോഴും കാരുണ്യം നിറഞ്ഞ ആ മനസ് ദൈവസന്നിധിയിൽ നിരന്തരം മാധ്യസ്ഥ്യം വഹിച്ച് ഇന്നും അനേകർക്ക് സൗഖ്യം പ്രദാനം ചെയ്യുന്നു. ആ ത്യാഗ പൂർണമായ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുകയാണ് മലയാളി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധായകൻ ഡോ. ഷെയ്സണ്‍ പി. ഒൗസേഫ്.
കർമ നിരത ജീവിതം
ആത്മീയവും ഭൗതികവുമായി സുവിശേഷത്തിന്റെ പൂർത്തീകരണമായിരുന്നു സിസ്റ്ററിന്റെ ജീവിതം. എറണാകുളം ജില്ലയിൽ പുല്ലുവഴി വട്ടാലിൽ പരേതരായ പൈലി- ഏലീശ ദന്പതികളുടെ ഏഴു മക്കളിൽ ഒരാളായിരുന്നു സിസ്റ്റർ റാണി മരിയ.
പത്താം ക്ലാസ് പരീക്ഷാഫലം അറിഞ്ഞയുടനെയാണ് മേരിക്കുഞ്ഞ് എന്നു വിളിപ്പേരുള്ള റാണി മരിയ മഠത്തിൽ ചേരാനുള്ള ആഗ്രഹം വീട്ടിലറിയിക്കുന്നത്. മാതാപിതാക്കൾ ആദ്യം വിസമതിച്ചെങ്കിലും പിന്നീട് ദൈവഹിതം മനസിലാക്കി മകൾക്കൊപ്പം നിന്നു. നോവിഷ്യേറ്റ് കഴിഞ്ഞ് സഭാവസ്ത്ര സ്വീകരണത്തിന് ഒരു വർഷത്തിനു ശേഷമാണ് വടക്കേ ഇന്ത്യയിൽ മിഷനിലേക്കുള്ള യാത്ര തിരിക്കുന്നത്. ആദ്യം ബിജ്നോറിലായിരുന്നു സേവനം.
അവിടെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം തൊട്ടറിഞ്ഞു. നാട്ടിലെത്തുന്പോഴും തന്റെ മക്കൾ അവിടെയാണെന്ന് സിസ്റ്റർ പറയും. അവർക്കായി വസ്ത്രങ്ങളും സമ്മാനങ്ങളും ശേഖരിച്ചാണ് മടക്കം. തന്റെ കർമ മണ്ഡലത്തെ തിരിച്ചറിഞ്ഞ സിസ്റ്റർ റാണി മരിയ ഇൻഡോറിലെ സാധാരണക്കാരുടെ ശബ്ദമായി. വെല്ലുവിളികളെ സധൈര്യം നേരിട്ടു. ജന്മികളുടെ ചൂഷണത്തിനു വിധേയരാക്കപ്പെട്ട സാധാരണക്കാരായ കർഷർക്കായി സിസ്റ്റർ ശബ്ദമായി. അതു തന്നെയായിരുന്നു 41-ാം വയസിൽ രക്തസാക്ഷിത്വത്തിലേക്ക് അവരെ നയിച്ചതും.
54 തിരുമുറിവുകൾ
ഇൻഡോറിലെ പഞ്ചായത്ത് അംഗങ്ങളായ ജന്മികൾ നാട്ടുരാജാക്കന്മാരെപോലെ നാട്ടിലെ നീതിയും നിയമം തങ്ങളുടേതാക്കി മാറ്റി. കൊള്ളപ്പലിശക്ക് പണം കടം കൊടുത്ത് പണം തിരികെ കൊടുക്കാത്തവരെ അടിമകളായി പിടിച്ചുകെട്ടി. സർക്കാരിൽനിന്നും സാധാരണക്കാർക്ക് അനുവദിക്കുന്ന ആനൂകൂല്യങ്ങളും സാന്പത്തിക സഹായങ്ങളും പഞ്ചായത്ത് അംഗങ്ങൾ പോക്കറ്റിലാക്കി തുച്ഛമായത് നൽകും. ചെറിയ വിഹിതം ലഭിക്കുന്പോൾ നിരക്ഷരരായ നാട്ടുകാർ പഞ്ചായത്ത് അംഗങ്ങൾ സ്വന്തം നിലയിൽ തങ്ങളെ സഹായിക്കുകയാണെന്ന് കരുതി.
തട്ടിപ്പ് മനസിലാക്കിയ സിസ്റ്റർ റാണി മരിയ പണം നേരിട്ട് ഗ്രാമീണർക്ക് നൽകണമെന്ന ആവശ്യവുമായി അധികാരികളെ സമീപിച്ചു. പരിഹാസത്തോടെയാണ് അവർ സിസ്റ്ററിനെ മടക്കി അയച്ചത്. അവഹേളിക്കപ്പെട്ടെങ്കിലും വീണ്ടും അധികാരികളെ സമീപിച്ചു. രക്തസാക്ഷിത്വത്തിന് ഏതാനും മാസം മുന്‍പ് ഇതേ ആവശ്യത്തിനായി ഒരിക്കൽക്കൂടി സിസ്റ്റർ അധികാരികളെ സമീപിച്ചു. കഴുത്തിലുണ്ടായിരുന്ന ജപമാലയിലെ കുരിശുരൂപത്തിൽ പിടിച്ചുകൊണ്ട് സിസ്റ്റർ പറഞ്ഞു ’ഞങ്ങളുടെ മാതാപിതാക്കൾ വീട്ടിൽനിന്നും തള്ളിക്കളഞ്ഞതുകൊണ്ടല്ല ഇവിടേക്ക് വന്നിരിക്കുന്നത്. ഈ പാവങ്ങളോട് കരുണ കാട്ടണം.’
ആ അപേക്ഷ തള്ളിക്കളയാൻ ഉദ്യോഗസ്ഥർക്കായില്ല. ഗ്രാമത്തിന്റെ ചരിത്രത്തിൽ ആദ്യമായി കർഷകർക്ക് അനുവദിച്ച ഗ്രാന്റ് നേരിട്ട് ലഭിച്ചു. സിസ്റ്റർ റാണി മരിയ ജീവിച്ചിരുന്നാൽ തങ്ങളുടെ അപ്രമാദിത്തം നഷ്ടമാകുമെന്ന് മനസിലാക്കിയ ജന്മിമാർ സമന്ദർ സിംഗ് എന്ന വാടകകൊലയാളിയെ കണ്ടത്തി. പുല്ലുവഴിയിലേക്ക് അവധിക്കു വരുന്നതിനായി ഉദയനഗറിൽനിന്ന് ഇൻഡോറിലേക്ക് ബസ് മാർഗം യാത്ര തിരിച്ചതായിരുന്നു സിസ്റ്റർ. യാത്രാമധ്യേ ബസിൽവെച്ച് സിസ്റ്റർ റാണി മരിയയുടെ നേരെ സമന്ദർ സിംഗ് ആയുധം ഉയർത്തി. 54 തവണ കഠാര ആ ശരീരത്തിൽ ആഴ്ന്നിറങ്ങി.
ഘാതകൻ കുടുംബാംഗം
വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവിയിലേക്കുള്ള നാൾവഴികൾക്കിടയിൽ ഘാതകൻ കുടുംബാംഗമായി മാറിയെന്ന അത്യപൂർവ ചരിത്രമാണ് സിസ്റ്റർ റാണി മരിയയുടേത്. ഇൻഡോർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന സമന്ദർ സിംഗിനെ സന്ദർശിക്കാൻ ഫാ. മൈക്കിൾ പുറാട്ടുകര സിഎംഐ എന്ന സ്വാമിയച്ചൻ പലപ്രാവശ്യമെത്തി. ജയിലിൽനിന്ന് ഇറങ്ങിയാൽ തന്നെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിച്ചവരെ കൊന്നതിനു ശേഷം ആത്മഹത്യ ചെയ്യുമെന്ന തീരുമാനത്തിൽ കഴിഞ്ഞിരുന്ന സമന്ദർ സിംഗിനെ സ്വാമിയച്ചൻ മാനസാന്തരത്തിലേക്ക് നയിച്ചു.
ഘാതകനെ കാണാൻ സിസ്റ്ററിന്റെ മാതാപിതാക്കളും സഹോദരങ്ങളും ജയിലിൽ എത്തി. അയാളുടെ ശിക്ഷയിൽ ഇളവു നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ഗവർണറേയും സമീപിച്ചു. അങ്ങനെ സമന്ദർസിംഗിന്റെ ജയിൽ മോചനം വേഗത്തിലായി. ഇത്തരമൊരു സംഭവം മധ്യപ്രദേശിൽ ആദ്യമായിരുന്നു. മകനായും സഹോദരനായും സമന്ദർ സിംഗിനെ സിസ്റ്ററിന്റെ കുടുംബം സ്വീകരിച്ചു. ലോകത്തിനുമുന്പിൽ ക്ഷമിക്കുന്ന സ്നേഹത്തിന്റെ പ്രതീകമായി മാറിയ സിസ്റ്ററിന്റെ അമ്മയുടെ ശവമഞ്ചം വഹിക്കാനും ജന്മം നൽകിയ മക്കളോടൊപ്പം അവർ സ്വീകരിച്ച ആ ഇളയ മകനുമുണ്ടായിരുന്നു.
ഫേസ് ഓഫ് ദ ഫേസ്ലെസ്
ഇൻഡോറിൽ രക്തസാക്ഷിത്വം വരിച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതം ഒരു മുഴുനീള ഫീച്ചർ സിനിമയായിട്ടാണ് ഡോ. ഷെയ്സണ്‍ പി ഒൗസേഫ് ഒരുക്കുന്നത്. ഫേസ് ഓഫ് ദ ഫേസ്ലെസ് എന്നു പേരിട്ടിരിക്കുന്ന സിനിമ സിസ്റ്റർ റാണി മരിയയുടെ നാടായ പുല്ലുവഴിയിലും കർമ ഭൂമിയായ ഇൻഡോറിലുമായിട്ടാണ് ചിത്രീകരിക്കുന്നത്. നിരവധി പ്രമുഖ കലാകാരന്മാരാണ് ചിത്രത്തിൽ സഹകരിക്കുന്നത്.
കഴിഞ്ഞ 20 വർഷത്തിനുള്ളിൽ മുപ്പത്തഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചു വ്യത്യസ്തങ്ങളായ വിഷയങ്ങളെ കുറിച്ചു ഡോക്യുമെന്ററികൾ ഒരുക്കി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള ചലച്ചിത്രകാരനാണു ഡോ. ഷെയ്സണ്‍ പി ഒൗസേഫ്. മുംബൈ സെന്റ് സേവ്യർ കോളജിലെ ഫിലിം, ടെലിവിഷൻ പ്രൊഡക്ഷൻ ഡിപാർട്ട്മെന്റിൽ കോഴ്സ് മേധാവിയായി പ്രവർത്തിക്കുന്ന ഷെയ്സണ്‍ ചാലക്കുടിക്കടുത്ത് കുറ്റിച്ചിറ മോതിരക്കണ്ണി പെരുന്പള്ളിക്കാടൻ കുടുംബാംഗമാണ്.
വിദ്യാഭ്യാസത്തിനു ശേഷം ഡോക്യുമെന്ററി ഫിലിം മേക്കിംഗ് തന്റെ കർമരംഗമായി തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ പഠനങ്ങളും വിവര ശേഖരണത്തോടും രണ്ടു വർഷത്തെ തിരക്കഥ രൂപീകരണത്തോടും കൂടെയാണ് ഡോ. ഷെയ്സണ്‍ ഫേസ് ഓഫ് ദ ഫേസ് ലെസ് ഒരുക്കുന്നത്.
സമൂഹത്തിന്റെ നീതിക്കുവേണ്ടി പോരാടിയ ജീവിതമാണ് സിസ്റ്റർ റാണി മരിയയുടേത്. അതിൽ അസ്വസ്ഥരായ ഇരുണ്ട ശക്തികളുടെ കയ്യിലെ ഒരു യന്ത്രം മാത്രമായിരുന്നു സിസ്റ്ററിന്റെ ഘാതകനായ സമന്ദർ സിംഗ്. നമുക്കിടയിൽ ഇന്നും ആ ശക്തി തുടരുന്നുണ്ട്. അത് ഈ ചിത്രത്തിലൂടെ വെളിച്ചത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
ഒരു കന്യാസ്ത്രീയുടെ ജീവിതം മാത്രമല്ല, ഒരു സ്ത്രീയായി, ഒരു യോഗിനിയായി കനിവോടും സുകൃതത്തോടും സഹാനുഭൂതിയോടുംകൂടി തന്റെ തന്റെ ചുറ്റുമുള്ള ലോകത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരവനിതയുടെ കർമ ജീവിതത്തെയാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അതിനായി ഏറ്റവും മികച്ച ടീമിനെ എനിക്ക് ലഭിച്ചു. മലയാളത്തിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രത്തിലൂടെ ക്ഷമിക്കുന്പോഴും സ്നേഹിക്കുന്പോഴും അത്ഭുതങ്ങൾ സംഭവിക്കുമെന്നുള്ള വലിയ സന്ദേശം ലോകത്തെ ഓർമിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകൻ പറയുന്നു.
ഈ പാട്ടു ശരിയാവില്ലെന്ന് രാജേഷ് ഖന്ന, ആവുമെന്ന് ബർമൻ!
ഒരു ശരാശരി നിലവാരത്തിലുള്ള കഥപറയുന്ന സിനിമയെ വൻ വിജയമാക്കിയ സംഗീതം. അതിശയോക്തിയല്ല. അങ്ങനെയും സിനിമകളുണ്ട്
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
സിനിമയെ തൊട്ടറിയുന്ന പെൺ സാന്നിധ്യം
നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതി
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി.
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം
നാടകംപോലെ വീട് സംവിധാനം, നിർമാണം ചെല്ലപ്പൻ
സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാ
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
ഈ പാട്ടു ശരിയാവില്ലെന്ന് രാജേഷ് ഖന്ന, ആവുമെന്ന് ബർമൻ!
ഒരു ശരാശരി നിലവാരത്തിലുള്ള കഥപറയുന്ന സിനിമയെ വൻ വിജയമാക്കിയ സംഗീതം. അതിശയോക്തിയല്ല. അങ്ങനെയും സിനിമകളുണ്ട്
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
സിനിമയെ തൊട്ടറിയുന്ന പെൺ സാന്നിധ്യം
നിരവധി വനിതകൾ ഇന്നു സംവിധാന മേഖലയിലേക്ക് എത്താൻ തയാറെടുക്കുകയാണ്. കണ്ണും കാതും തുറന്നിരിക്കുന്ന പുതിയകാലം അതി
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി.
അവൾ വിളക്കാകട്ടെ, വെളിച്ചം പകരട്ടെ
ഭർതൃവീട്ടിലെ ക്രൂരപീഡനത്തിനിരയായി ആത്മഹത്യ ചെയ്ത വിസ്മയ കേരളത്തിന്റെ കണ്ണീരോർമയാണ്. ആ കേസിൽ വിധി വന്ന ദിവസം
നാടകംപോലെ വീട് സംവിധാനം, നിർമാണം ചെല്ലപ്പൻ
സ്റ്റേജിൽ രംഗപടമൊരുക്കുന്ന അതേ ചാരുതയിലാണ് നാടകകലാകാരൻ ആശ്രമം ചെല്ലപ്പൻ തനിയെ വീടു പണി തീർത്തത്. കെട്ടിട നിർമാ
ട്രോജനുമായി ഡോക്ടർ ജിസ് തോമസ്
“സുഹൃത്തുക്കളായ നാലു ചെറുപ്പക്കാരിൽ ഒരാളുടെ കല്യാണത്തിനു മറ്റു മൂന്നു പേരും ചേർന്നു ഹർത്താൽ ദിനത്തിൽ കൊച്ചിയിൽനി
വെള്ളിത്തിരയിലെ കയ്യൊപ്പ്
മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ അനീസ് സലീമിന്റെ ദി സ്മാൾ ടൗണ്‍ സീ എന്ന നോവലിനെ ആസ്പദമാക്കിയാണ് കാസിമിന്റെ കട
സംഗീത ജീവിതം
മരത്തടിയിൽ മഴുകൊള്ളുന്ന ശബ്ദത്തിൽ സംഗീതം കണ്ടെത്തിയയാൾ.. പക്കമേളക്കാർക്കു നടുവിലിരുന്ന് കച്ചേരികൾ നടത്തുന്നത് സദാ സ്വപ്നംകണ്ടയാൾ... കർണാടക സംഗീതത്ത
നോട്ടു ബുക്കിനും സ്കൂൾ ബാഗിനും യാചിക്കുന്നവർ
ഈ പെരുമഴക്കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളുമായി വിവിധ കോളനികളിൽ സന്ദർശനത്തിനെത്തിയപ്പോഴാണ് ദരിദ്രരായ കുട്ട
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക്
ഗസല്‍- സ്നേഹം നിറഞ്ഞൊരു കത്ത്
ഗസലുകളൊന്നും കേള്‍ക്കാത്തവര്‍ പോലും ചിട്ടി ആയീ ഹേ എന്ന സുന്ദരഗാനം
കേട്ടിരിക്കും. കണ്ണുനിറയ്ക്കുന്ന, സ്നേഹം തുളുമ
വിശുദ്ധ ചാൾസ് ദെ ഫുക്കോ ആത്മീയതയുടെ ആചാര്യൻ
ചാൾസ് ഒരു സൈനികനും പര്യവേക്ഷകനും എഴുത്തുകാരനും ചിന്തകനും മിഷനറിയും താപസനും രക്തസാക്ഷിയുമായിരുന്നു. സഹാറൻ മരു
പ്രഥമ സൂപ്പർ ബസാറിന്റെ ഉദയവും പതനവും
യുദ്ധകാലത്ത് വിലക്കയറ്റവും ക്ഷാമവും എങ്ങനെ പിടിച്ചുനിർത്താമെന്ന അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആലോചന
ദേശീയ മുന്നേറ്റങ്ങൾക്ക് കരുത്തു പകർന്ന സെന്റ് സ്റ്റീഫൻസ് കോളജ്
സ്വാതന്ത്ര്യ സമര കാലത്തെ ശ്രദ്ധേയ ഇടപെടലുകൾ ഉൾപ്പടെ തലസ്ഥാന നഗരത്തിന്റെ ചരിത്ര സ്മൃതികളിൽ അവിസ്മരണീയ സ്ഥാനമുണ്ട
സിനിമാക്കഥ പറയുന്ന വൈദികൻ
വരയൻ എന്ന ചിത്രം റിലീസിനൊരുങ്ങുന്പോൾ അതിന്റെ പിന്നണിയിൽ ഒരു വൈദികന്റെ തൂലികയുമുണ്ട്. കൊല്ലം അഞ്ചൽ ആശ്രമത്തിലെ
സിനിമയാണ് സാറേ... ഇവന്റെ മെയിൻ!
ആദ്യ ചിത്രം തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം കൈ നിറയെ ചിത്രങ്ങളാണ് നസ്ലെൻ അഭിനയിച്ച് വെള്ളിത്തിരയിലെത്തുന്നത്.
<
മായാ ശിവ സംവിധാനത്തിൽ വീണ്ടും വനിതാ സാന്നിധ്യം
സിനിമാ സംവിധാന രംഗത്ത് പുതിയൊരു വനിതാ സാന്നിധ്യം. അഭിഭാഷക രംഗത്തുനിന്നും സംവിധായികയുടെ നിരയിലേക്ക് വീണ്ടും എത്തുക
ഉത്തമ നാടകത്തിന് ഉഴിഞ്ഞുവച്ച ജീവിതം
മലയാള സംഗീതനാടകങ്ങളുടെ സ്രഷ്ടാക്കളിൽ പ്രധാനിയായ അന്തപ്പൻ മാസ്റ്റർ എന്ന വി.എസ്. ആൻഡ്രൂസിന്റെ 150-ാം ജന്മദിനമാണ് വ്
അരുതേ, ഉദരം കൊലക്കളമാക്കരുതേ
കോട്ടയം മെഡിക്കൽ കോളജിനു സമീപത്തെ കാട്ടിൽ പെറ്റമ്മ ഉപേക്ഷിച്ചു കളഞ്ഞ നവജാതശിശുവിനെ തെരുവുനായകൾ കടിച്ചുകീറിക്കെ
അക്ഷരവേരുകൾ പടർത്തിയ പുസ്തകശാല
തലസ്ഥാന നഗരിയിൽ ദശാബ്ദങ്ങളുടെ ചരിത്രം പേറി നിൽക്കുന്ന വിഖ്യാതമായ ഒരു ലൈബ്രറിയുടെകൂടി കഥയിലേക്കാണ് ഇത്തവണയും ഡൽ
Latest News
സൗരവ് കേരള ബ്ലാസ്റ്റേഴ്സിൽ
ലൈഫ്മിഷന് വിവാദത്തില്‍ ആര്‍ക്കെന്ത് ഗുണമുണ്ടായി?: കെ.ടി. ജലീൽ
ഉടന്‍ മുംബൈയിലേക്ക് മടങ്ങുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ
ക്ലിഫ് ഹൗസില്‍ സ്വപ്ന നിത്യ സന്ദര്‍ശകയായിരുന്നു: മാത്യു കുഴൽനാടൻ
സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് വി. ജോയ്
Latest News
സൗരവ് കേരള ബ്ലാസ്റ്റേഴ്സിൽ
ലൈഫ്മിഷന് വിവാദത്തില്‍ ആര്‍ക്കെന്ത് ഗുണമുണ്ടായി?: കെ.ടി. ജലീൽ
ഉടന്‍ മുംബൈയിലേക്ക് മടങ്ങുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ
ക്ലിഫ് ഹൗസില്‍ സ്വപ്ന നിത്യ സന്ദര്‍ശകയായിരുന്നു: മാത്യു കുഴൽനാടൻ
സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് വി. ജോയ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top