Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മായ്ച്ചാലും മായാത്ത ഗാന്ധി സ്മൃതികൾ
1948 ജനുവരി 30. ബിർള ഭവനിലെ മുറിയിൽ നിന്ന് പുറത്തെ വിശാലമായ ഉദ്യാനത്തിലേക്ക് മഹാത്മജി നടന്നിറങ്ങി. നാഥുറാം വിനായക് ഗോഡ്സേ എന്ന ഘാതകന്റെ തോക്കിൻ മുനയിലേക്കുള്ള യാത്രയുടെ തൊട്ടു മുൻപുള്ള നിമിഷങ്ങൾ. അന്ന് ഗാന്ധിജി അവസാനമായി നടന്ന അതേ വഴിയിൽ ഇന്ന് കോണ്‍ക്രീറ്റ് കൊണ്ടുള്ള പാദങ്ങൾ നിർമിച്ചിട്ടുണ്ട്. ഗാന്ധിജി അന്നു താമസിച്ചിരുന്ന മുറിയുടെ മുന്നിൽ നിന്ന് വെടിയേറ്റ വീണ സ്ഥലം (മാർട്ടിയേഴ്സ് കോളം) വരെയുള്ളിടത്ത് ഈ പാദരൂപങ്ങളുണ്ട്. ജീവിതത്തിലെ അവസാനത്തെ 144 ദിവസങ്ങൾ മഹാത്മാ ഗാന്ധി ചെലവഴിച്ചത് ബിർള ഭവനിലായിരുന്നു.
ഇന്ന് ഡൽഹിയിലെ ബിർളാ ഭവൻ ഗാന്ധി സ്മൃതിയെന്നാണ് അറിയപ്പെടുന്നത്. ഗാന്ധിജിയുടെ സ്മരണ ജ്വലിച്ചു നിൽക്കുന്ന തലസ്ഥാനത്തെ രണ്ടു പ്രധാന സ്മാരകങ്ങളിൽ ഒന്നാണിത്. മഹാത്മാവ് അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ട് ആണ് മറ്റൊരു സ്മൃതി കുടീരം. ടാബ്ലോകൾ, ഫോട്ടോകൾ, പ്രതിമകൾ, പുസ്തകങ്ങൾ തുടങ്ങി ഗാന്ധി സ്മരണ ഉണർത്തുന്ന നിരവധി ഓർമപ്പതിപ്പുകൾ ബിർള ഭവനിലുണ്ട്. ഗാന്ധിജി താമസിച്ചിരുന്ന വെള്ള ചുവരുകളുള്ള മുറിയിൽ അദ്ദേഹത്തിന്റെ വട്ടക്കണ്ണടയും ഉൗന്നു വടിയും ഉപയോഗിച്ചിരുന്ന സ്വകാര്യ സാമഗ്രികളും സൂക്ഷിച്ചിട്ടുണ്ട്.
ഗാന്ധി സ്മൃതിയിലെ ഏറ്റവും വിശേഷപ്പെട്ട സ്ഥലം വിശാലമായ ഉദ്യാനമാണ്. ഇവിടെയെത്തുന്ന സന്ദർശകർ ഉദ്യാനത്തിലൂടെ സാവകാശം നടന്ന് ഗാന്ധിജി വെടിയേറ്റു വീണ മാർട്ടിയേഴ്സ് കോളത്തിനരികിലേക്കെത്തുന്നു. രക്തസാക്ഷിത്വ സ്മരണയ്ക്കായി ഒരു സ്തൂപം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഗാന്ധിജി നടന്നു നീങ്ങിയ അതേ വഴിത്താരയിൽ സ്ഥാപിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് പാദരൂപങ്ങൾക്കരികിലൂടെയാണ് ഒട്ടുമിക്ക സന്ദർശകരും നടന്നു നീങ്ങാറുള്ളത്. തളംകെട്ടി നിൽക്കുന്ന മൗനവും സമാനതകളില്ലാത്ത ശാന്തതയുമാണ് ഉദ്യാനത്തിന്റെ മറ്റൊരു പ്രത്യേകത.
മാർട്ടിയേഴ്സ് കോളത്തിനരികിൽ നിന്നു തിരികെ ബിർള ഭവനിലേക്ക് കടക്കുന്പോൾ ആറു വർഷങ്ങൾ മുൻപ് വരെ ഒരു വിശേഷ കാഴ്ചയുണ്ടായിരുന്നു. അവിടെയൊരു മൂലയിൽ ഒരു ചുവന്ന പോസ്റ്റ് ബോക്സും ഗാന്ധിജിക്ക് കത്തുകളെഴുതാനുള്ള പോസ്റ്റ് കാർഡുകളും പേനയും വെച്ചിട്ടുണ്ടായിരുന്നു. സന്ദർശകർ ഗാന്ധിജിക്ക് കത്തുകളെഴുതുന്ന പതിവ് 2016ലാണ് നിന്നുപോയത്. ഗാന്ധിജിക്ക് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു ലഭിച്ച കത്തുകളും നിരവധി പോസ്റ്റ് കാർഡുകളും മുൻപ് ഇവിടെ പ്രദർശിപ്പിച്ചിരുന്നു. അതിൽ പല പോസ്റ്റ്കാർഡുകളിലും ഗാന്ധിജി എവിടെയാണ് അവിടേക്ക് (മഹാത്മാ ഗാന്ധി ജഹാം ഹോ വഹാം) എന്നാണ് വിലാസം എഴുതിയിരുന്നത്.
ബിർള ഭവന്റെ അറ്റകുറ്റ പണികൾ നടന്ന സമയത്താണ് ഈ വ്യത്യസ്ത അനുഭവത്തിന് തിരശീല വീണത്. 2014 വരെ ഒരു തികഞ്ഞ ഗാന്ധിയനെയായിരുന്നു ഗാന്ധി സ്മൃതിയുടെ ചെയർമാനാക്കിയിരുന്നത്. എന്നാൽ, ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ആ പതിവു തെറ്റി.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സംവിധാനമാണ് ഗാന്ധിസ്മൃതി. ബിജെപി സർക്കാർ അധികാരത്തിലെത്തിയതോടെ മന്ത്രാലയം നേരിട്ട് നടത്തിപ്പ് കാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി. ഗാന്ധി സ്മൃതിയിലെ മെമ്മോറിയൽ ഗാലറിയിലെ എല്ലാ വിവരങ്ങളും ഡിജിറ്റലൈസ് ചെയ്യണമെന്ന് മന്ത്രാലയം നിർദേശം നൽകി. കൂടാതെ മറ്റ് നിരവധി മാറ്റങ്ങളും കൊണ്ടുവന്നു. പ്രധാന ഗാലറിയിലുണ്ടായിരുന്ന ആറോളം വലിയ ഫോട്ടോ കൊളാഷുകളുടെ പാനലുകളും പുസ്തകങ്ങളും നീക്കം ചെയ്തു.
വിഖ്യാത ഫോട്ടോഗ്രാഫർ ഹെന്റ്റി കാർട്ടിയർ പകർത്തിയ ഗാന്ധിജിയുടെ അന്ത്യ നിമിഷങ്ങൾ ഉൾപ്പടെയുള്ള ചിത്രങ്ങളായിരുന്നു ഈ പാനലിൽ ഉണ്ടായിരുന്നത്. ഗാന്ധിജി കൊല്ലപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന മറ്റൊരു പാനലും നീക്കം ചെയ്തു. ഇതിൽ ഗോഡ്സേ ഗാന്ധിജിയെ വധിക്കാൻ ഉപയോഗിച്ച പിസ്റ്റൾ ഉൾപ്പടെ ഉണ്ടായിരുന്നു. ഗോഡ്സേയുടെ പോക്കറ്റ് വാച്ച്, ഗാന്ധി വധത്തെക്കുറിച്ചുള്ള വാർത്തകൾ അച്ചടിച്ചു വന്ന പത്രങ്ങളുടെ പകർപ്പുകൾ എന്നിവയും നീക്കം ചെയ്തു. ഗാന്ധി വധത്തെയും ഘാതകനെയും കുറിച്ചുള്ള ചരിത്രം മായ്്ച്ചു കളയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത് എന്നാരോപിച്ച് ഇതിനെതിരേ വിവിധ സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ ശബ്ദം ഉയർത്തിയിരുന്നു.
സെബി മാത്യു
മലയാള സിനിമയുടെ കുതിപ്പും കിതപ്പും
മലയാള സിനിമ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. 2023 പകുതിയോട് അടുക്കുന്പോൾ തിയറ്ററുകളിലും ഒടിടി പ്ലാറ്റ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സംവിധായകന്
ബർണദേത്തിന്റെ ഗാഥ
ഒന്നാം ലോകയുദ്ധത്തിൽ ജർമൻ സൈനികനായിരുന്നു യഹൂദനായ ഫ്രാൻസ് വെർഫൽ. യുദ്ധാനന്തരം ജർമൻ സാഹിത്യലോകത്ത് അറിയപ്പെടു
ഓർമകളിൽ നിറഞ്ഞ് കെ.കെ...
അയാൾ എക്കാലവും ജീവിക്കും- സംഗീതസംവിധായകൻ ജീത് ഗാംഗുലി പറയുന്നത് ഏറ്റവും അടുത്ത സുഹൃത്തായിരുന്ന കെ.കെ എന്ന കൃഷ്ണകുമ
പൂരം കാണാൻ വന്ന പൊൻകുന്നം വർക്കി
പള്ളിയെയും പുരോഹിതരെയും ആക്ഷേപിച്ചും വിമർശിച്ചും ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുള്ള വ്യക്തിയാണ് പൊൻകുന്നം വർ
കളങ്കത്തേക്കാൾ കറുപ്പുള്ള സുലേഖ
കഴ്സണ് പ്രഭുവിന്റെ ബംഗാൾ വിഭജനത്തോടെയാണ് ബ്രിട്ടീഷ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് പ്രചാരം ലഭിക്കുന്നത്. ഗാന്ധിജ
ആസ്വാദ്യകരമാവണം സിനിമ
രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണിൽ തിയറ്ററുകളിലെത്തും. ദിലീഷ് പോ
സംഗീത ഇതിഹാസം ഇളയരാജ
മാന്ത്രികസംഗീതംകൊണ്ട് തെന്നിന്ത്യയെ മുഴുവൻ കീഴടക്കിയ ഇളയരാജയ്ക്ക് എണ്‍പതിന്റെ തിരുമധുരം. തമിഴ്നാട്ടിലെ തേനി പണ്
മലയാളി നഴ്സ് ഗാനരചനയിലേക്ക്
മലയാളി നഴ്സ് ജിൻസി ഗാനരചനയും സംഗീതവും നിർവഹിച്ച “1982 അന്പരിശിൻ കാതൽ”
തമിഴ് സിനിമ റിലീസ് ചെയ്തു. പോണ്ടിച്ചേരി
ബെൻഹറിന്റെ ചലച്ചിത്രാവതാരങ്ങൾ
1860കളിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ ഏബ്രഹാം ലിങ്കന്റെ യൂണിയൻ സേനയിൽ ജനറലായിരുന്ന ല്യൂ വാലസ് എഴുത്തുകാരൻകൂടി
നിന്നെ കാണുന്പോൾ വിടരുന്ന കവിത!
ആളുകൾക്ക് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു- ബോബി എന്ന സിനിമ എന്നെ ഒരു അഭിനേതാവായി അവതരിപ്പിക്കാൻ നിർമിച്ചതാണെന്ന്.
ദിനപത്രങ്ങളുടെ പ്രസക്തി കുറയുന്നില്ല
ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരത്തിലും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയുന്നതായി തോന്നുന്നില്ല. സ്കൂൾ പഠനകാ
ചരിത്രവിരോധികൾ നിലംപതിപ്പിച്ച സെനറ്റ് ഹാൾ
ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിൽ നവോത്ഥാന വിപ്ലവത്തിന്റെ ജ്വാലകൾ ആളിപ്പടർന്നത് ബംഗാളിൽനിന്നായിരുന്നു. അതിന് കളമ
വീടൊന്ന്, ജീവിതം പലത്
ഒരേ വീട്ടിൽ രണ്ടു കഞ്ഞിയെന്ന് കേൾക്കാറുണ്ട്, കണ്ടിട്ടുമുണ്ട്. ഒരു വീട്ടിൽ മൂന്നു കഞ്ഞി എന്ന സാഹചര്യം ഒരു സന്പന്ന ഭവനത്
സന്തോഷദ്വീപിൽ ഗിന്നസ് പക്രു
അജയ് കുമാർ എന്ന നടനെക്കുറിച്ചു അധികമാരും അറിയാനിടയില്ല. എന്നാൽ ഗിന്നസ് പക്രു എന്നു പറഞ്ഞാൽ അറിയാത്തവരായി ആരുമു
നീരജ - ഒറ്റയ്ക്കാകുന്ന സ്ത്രീകളിൽ ഒരാൾ
മധുരത്തിനുശേഷം ശ്രുതി രാമചന്ദ്രന് നായികയായ നീരജ തിയറ്ററുകളിലേക്ക്. ജീവിതപങ്കാളിയെ നഷ്ടമായ സ്ത്രീയുടെയും പുരുഷന
ലോകം മറക്കാത്ത പാട്ടിന്റെ ദൃശ്യവിസ്മയം
ആൽപ്സ് പർവതശിഖരങ്ങളുടെ ഓരത്ത് സാൽസ്ബർഗ് എന്ന ഓസ്ട്രിയൻ പട്ടണം പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ്. സംഗീത ചക്രവർത്
സ്റ്റാൻ എന്ന വൈറൽ റാപ്പർ
ഇതൊക്കെ പാട്ടാണോ' എന്നു നെറ്റിചുളിക്കും ഒരുതലമുറ മുന്പുള്ളവർ. വായിൽതോന്നുന്നത് വിളിച്ചുപറഞ്ഞാൽ പാട്ടാകുമോ എന്നാ
തേക്കിൻകാട്ടിൽ കടമറ്റത്തു കത്തനാർ
വിഷക്കാറ്റ് എന്ന നാടകം ഞാനെഴുതിയത് 1965 ലാണ്. ഇതേ കാലത്താണ് തൃശൂർ തേക്കിൻകാട് മൈതാനത്ത് കലാനിലയം കൃഷ്ണൻനായരുടെ ഉ
മഹാനഗരിയിലെ ബേക്കറി പെരുമ
എണ്ണ, തീ എന്നിവയുടെ നേരിട്ടുള്ള സ്പർശമില്ലാത്ത പാചകവിദ്യയായ ബേക്കിംഗ് ഇന്ത്യയിലെത്തിച്ചത് യൂറോപ്യൻമാരാണെന്നാണ് വ
മലയാള സിനിമയുടെ കുതിപ്പും കിതപ്പും
മലയാള സിനിമ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. 2023 പകുതിയോട് അടുക്കുന്പോൾ തിയറ്ററുകളിലും ഒടിടി പ്ലാറ്റ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സംവിധായകന്
ബർണദേത്തിന്റെ ഗാഥ
ഒന്നാം ലോകയുദ്ധത്തിൽ ജർമൻ സൈനികനായിരുന്നു യഹൂദനായ ഫ്രാൻസ് വെർഫൽ. യുദ്ധാനന്തരം ജർമൻ സാഹിത്യലോകത്ത് അറിയപ്പെടു
ഓർമകളിൽ നിറഞ്ഞ് കെ.കെ...
അയാൾ എക്കാലവും ജീവിക്കും- സംഗീതസംവിധായകൻ ജീത് ഗാംഗുലി പറയുന്നത് ഏറ്റവും അടുത്ത സുഹൃത്തായിരുന്ന കെ.കെ എന്ന കൃഷ്ണകുമ
പൂരം കാണാൻ വന്ന പൊൻകുന്നം വർക്കി
പള്ളിയെയും പുരോഹിതരെയും ആക്ഷേപിച്ചും വിമർശിച്ചും ചെറുകഥകളും ലേഖനങ്ങളും എഴുതിയിട്ടുള്ള വ്യക്തിയാണ് പൊൻകുന്നം വർ
കളങ്കത്തേക്കാൾ കറുപ്പുള്ള സുലേഖ
കഴ്സണ് പ്രഭുവിന്റെ ബംഗാൾ വിഭജനത്തോടെയാണ് ബ്രിട്ടീഷ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് പ്രചാരം ലഭിക്കുന്നത്. ഗാന്ധിജ
ആസ്വാദ്യകരമാവണം സിനിമ
രക്ഷാധികാരി ബൈജുവിനു ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണിൽ തിയറ്ററുകളിലെത്തും. ദിലീഷ് പോ
സംഗീത ഇതിഹാസം ഇളയരാജ
മാന്ത്രികസംഗീതംകൊണ്ട് തെന്നിന്ത്യയെ മുഴുവൻ കീഴടക്കിയ ഇളയരാജയ്ക്ക് എണ്‍പതിന്റെ തിരുമധുരം. തമിഴ്നാട്ടിലെ തേനി പണ്
മലയാളി നഴ്സ് ഗാനരചനയിലേക്ക്
മലയാളി നഴ്സ് ജിൻസി ഗാനരചനയും സംഗീതവും നിർവഹിച്ച “1982 അന്പരിശിൻ കാതൽ”
തമിഴ് സിനിമ റിലീസ് ചെയ്തു. പോണ്ടിച്ചേരി
ബെൻഹറിന്റെ ചലച്ചിത്രാവതാരങ്ങൾ
1860കളിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ ഏബ്രഹാം ലിങ്കന്റെ യൂണിയൻ സേനയിൽ ജനറലായിരുന്ന ല്യൂ വാലസ് എഴുത്തുകാരൻകൂടി
നിന്നെ കാണുന്പോൾ വിടരുന്ന കവിത!
ആളുകൾക്ക് ഒരു തെറ്റിദ്ധാരണയുണ്ടായിരുന്നു- ബോബി എന്ന സിനിമ എന്നെ ഒരു അഭിനേതാവായി അവതരിപ്പിക്കാൻ നിർമിച്ചതാണെന്ന്.
ദിനപത്രങ്ങളുടെ പ്രസക്തി കുറയുന്നില്ല
ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരത്തിലും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയുന്നതായി തോന്നുന്നില്ല. സ്കൂൾ പഠനകാ
ചരിത്രവിരോധികൾ നിലംപതിപ്പിച്ച സെനറ്റ് ഹാൾ
ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിൽ നവോത്ഥാന വിപ്ലവത്തിന്റെ ജ്വാലകൾ ആളിപ്പടർന്നത് ബംഗാളിൽനിന്നായിരുന്നു. അതിന് കളമ
വീടൊന്ന്, ജീവിതം പലത്
ഒരേ വീട്ടിൽ രണ്ടു കഞ്ഞിയെന്ന് കേൾക്കാറുണ്ട്, കണ്ടിട്ടുമുണ്ട്. ഒരു വീട്ടിൽ മൂന്നു കഞ്ഞി എന്ന സാഹചര്യം ഒരു സന്പന്ന ഭവനത്
സന്തോഷദ്വീപിൽ ഗിന്നസ് പക്രു
അജയ് കുമാർ എന്ന നടനെക്കുറിച്ചു അധികമാരും അറിയാനിടയില്ല. എന്നാൽ ഗിന്നസ് പക്രു എന്നു പറഞ്ഞാൽ അറിയാത്തവരായി ആരുമു
നീരജ - ഒറ്റയ്ക്കാകുന്ന സ്ത്രീകളിൽ ഒരാൾ
മധുരത്തിനുശേഷം ശ്രുതി രാമചന്ദ്രന് നായികയായ നീരജ തിയറ്ററുകളിലേക്ക്. ജീവിതപങ്കാളിയെ നഷ്ടമായ സ്ത്രീയുടെയും പുരുഷന
ലോകം മറക്കാത്ത പാട്ടിന്റെ ദൃശ്യവിസ്മയം
ആൽപ്സ് പർവതശിഖരങ്ങളുടെ ഓരത്ത് സാൽസ്ബർഗ് എന്ന ഓസ്ട്രിയൻ പട്ടണം പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമാണ്. സംഗീത ചക്രവർത്
സ്റ്റാൻ എന്ന വൈറൽ റാപ്പർ
ഇതൊക്കെ പാട്ടാണോ' എന്നു നെറ്റിചുളിക്കും ഒരുതലമുറ മുന്പുള്ളവർ. വായിൽതോന്നുന്നത് വിളിച്ചുപറഞ്ഞാൽ പാട്ടാകുമോ എന്നാ
തേക്കിൻകാട്ടിൽ കടമറ്റത്തു കത്തനാർ
വിഷക്കാറ്റ് എന്ന നാടകം ഞാനെഴുതിയത് 1965 ലാണ്. ഇതേ കാലത്താണ് തൃശൂർ തേക്കിൻകാട് മൈതാനത്ത് കലാനിലയം കൃഷ്ണൻനായരുടെ ഉ
മഹാനഗരിയിലെ ബേക്കറി പെരുമ
എണ്ണ, തീ എന്നിവയുടെ നേരിട്ടുള്ള സ്പർശമില്ലാത്ത പാചകവിദ്യയായ ബേക്കിംഗ് ഇന്ത്യയിലെത്തിച്ചത് യൂറോപ്യൻമാരാണെന്നാണ് വ
ഒരു ഗണപതിക്കഥയുമായി ചാള്‍സ് എന്റര്‍പ്രൈസസ്
സുഭാഷ് ലളിത സുബ്രഹ്മണ്യന്റെ സിനിമായാത്രകളുടെ തുടക്കം ഷോര്‍ട്ട് ഫിലിംസിലും മ്യൂസിക് പ്രമോസിലുമാണ്. സിനിമയ്ക്കു പിന്നാ
മോഹൻലാൽ എന്ന വിസ്മയം
1972. തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ ഹൈസ്കൂളിൽ യുവജനോത്സവത്തിന്റെ ഭാഗമായി നാടക മത്സരം നടക്കുകയാണ്. നർമ സാഹി
അമൂല്യമാണ് ഇവരുടെ സേവനം
ഓരോ ആരോഗ്യപ്രവർത്തകനും സേവനകാലത്ത് എത്രയോ ലക്ഷം രോഗികൾക്കാണ് രക്ഷകരായി മാറുന്നത്. സ്വന്തം കുടുംബാംഗങ്ങളെയല്
നിങ്ങൾക്കുമാകാം സംഗീതജ്ഞൻ!
ഭക്ഷണം എല്ലാവർക്കും കഴിക്കണം. വാങ്ങിക്കഴിക്കുന്നവരും ഉണ്ടാക്കി കഴിക്കുന്നവരും ഉണ്ട്. ബ്രാൻഡഡും നാടനുമുണ്ട്. സ്വന്തം ഇ
മാനം തെളിഞ്ഞു
ഞാൻ നാടകരംഗത്ത് സജീവമാകുന്നത് ഇരുപത്തിനാലാം വയസിലാണെങ്കിലും ഇരുപതാം വയസിൽതന്നെ ചെറുകഥകളും വിനോദ ഭാവനകളും എ
രുചിയുടെ സ്മരണകൾ ഇരന്പും തെരുവുകൾ
ലോകത്ത് പാചകകലയുടെ തലസ്ഥാനം എന്നൊരു വിളിപ്പേര് വീണുകിട്ടിയ നഗരം പാരീസാണ്. അവിടത്തെ പല തെരുവുകളും പേരെടുത്ത പാ
മരണം തോറ്റു, മാത്യു നേടി
സ്വന്തം വീട്ടിലോ നാട്ടിലോ ജീവനൊടുക്കിയാൽ അത് വീട്ടുകാർക്കു മാനക്കേടാകാതിരിക്കാനാണ് എറണാകുളത്തുപോയി ഏതു വിധേന
പരമരഹസ്യമായി എഴുതിയ നാടകം
1952 ൽ ബ്രദർ ജോസഫ് വടക്കന്റെ നേതൃത്വത്തിൽ ഫാദർ സഖറിയാസ് വാഴപ്പിള്ളിയുടെ പിന്തുണയിലും ഫാദർ ജേക്കബ് ചെമ്മണ്ണൂരിന്
ഭാർഗവീനിലയം വീണ്ടും തുറന്ന് ആഷിഖ് അബു
റീമേക്കുകൾ അടിതെറ്റുന്ന കാലത്ത് ക്ലാസിക് സിനിമയുടെ റീമേക്കുമായി ഇത്തവണയെത്തുന്നത് ആഷിഖ് അബുവാണ്. വൈക്കം മുഹമ്മദ
മങ്ങാതെ മായാതെ രവിവർമ ചിത്രങ്ങൾ
രാജാ രവിവർമയുടെ അമൂല്യമായ സൃഷ്ടികളാണ് തിരുവനന്തപുരത്തെ ശ്രീചിത്രാ ആർട്ട് ഗാലറിയിലുള്ളത്. രാജാക്കന്മാർക്കിടയിലെ ച
Latest News
പി.എം. ആര്‍ഷോ "തോറ്റു': വിവാദമായതോടെ മാർക്ക് ലിസ്റ്റ് തിരുത്തി കോളജ് അധികൃതർ
പോലീസുകാർ സ്റ്റേഷനിൽ ഇരിക്കണ്ട, നഗരത്തിൽ ഇറങ്ങിക്കോ; കണ്ണൂരിൽ സുരക്ഷ കർശനമാക്കി കമ്മീഷ്ണർ
കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും
എസി കോച്ചില്‍ പുക; ഒഡീഷയില്‍ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി
ഒടിടിയിൽ പ്രതിഷേധം; സിനിമ തീയറ്ററുകൾ നാളെയും മറ്റന്നാളും അടച്ചിടും
Latest News
പി.എം. ആര്‍ഷോ "തോറ്റു': വിവാദമായതോടെ മാർക്ക് ലിസ്റ്റ് തിരുത്തി കോളജ് അധികൃതർ
പോലീസുകാർ സ്റ്റേഷനിൽ ഇരിക്കണ്ട, നഗരത്തിൽ ഇറങ്ങിക്കോ; കണ്ണൂരിൽ സുരക്ഷ കർശനമാക്കി കമ്മീഷ്ണർ
കണിച്ചാർ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കും
എസി കോച്ചില്‍ പുക; ഒഡീഷയില്‍ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി
ഒടിടിയിൽ പ്രതിഷേധം; സിനിമ തീയറ്ററുകൾ നാളെയും മറ്റന്നാളും അടച്ചിടും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top