Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇന്ത്യൻ സമര ചരിത്രങ്ങളിൽ ലെനിന്റെ അടയാളം
റഷ്യൻ കമ്യൂണിസ്റ്റ് നേതാവായിരുന്ന വ്ളാദിമിർ ലെനിന്റെ പൂർണകായ പ്രതിമയുള്ള അപൂർവ ഇന്ത്യൻ നഗരങ്ങളിലൊന്നാണ് ഡൽഹി. തന്റെ വ്യക്തിത്വത്തിന്റെ അടയാളം തന്നെയായി മാറിയ ത്രീ പീസ് സ്യൂട്ടിൽ പാന്റ്സിന്റെ പോക്കറ്റിൽ കൈയിട്ടു നിൽക്കുന്ന ലെനിന്റെ വെങ്കല പ്രതിമ ഡൽഹി നെഹ്റു പാർക്കിലാണുള്ളത്.
1987 നവംബർ ഒന്നിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തിൽ സോവിയറ്റ് യൂണിയൻ പ്രീമിയർ ആയിരുന്ന നിക്കോളായ് റിസ്ഹ്കോവ് ആണ് ഡൽഹിയിൽ ലെനിന്റെ പ്രതിമ അനാച്ഛാദാനം ചെയ്തത്. ആ സമയത്ത് ഇന്ത്യക്കാരും സോവിയറ്റ് യൂണിയൻ സ്വദേശികളുമായി നൂറു കണക്കിനു വിദ്യാർഥികളാണ് ഇരു രാജ്യങ്ങളുടേയും പതാകയുമേന്തി നെഹ്റു പാർക്കിൽ അണിനിരന്നത്.
നിലവിൽ ഡൽഹിയിലും കൊൽക്കത്തയിലും വിജയവാഡയിലും മാത്രമാണ് ഇന്ത്യയിൽ ലെനിന്റെ പ്രതിമയുള്ളത്. ത്രിപുരയിൽ 2018ൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ ലെനിന്റെ പ്രതിമ തകർത്തു താഴെയിട്ടിരുന്നു.
പാർക്കിനുള്ളിലെ ചുവന്ന പൂക്കളുടെയും പച്ചപ്പിന്റെയും നടുവിൽ ഒരു കൈ പോക്കറ്റിലിട്ട് തല ഉയർത്തി ആകാശം നോക്കി നിൽക്കുകയാണ് ലെനിന്റെ പൂർണ രൂപം. മറ്റു വിശേഷണങ്ങളൊന്നും തന്നെയില്ലാതെ ലെനിൻ എന്നു മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയിരിക്കുന്നു. വിപ്ലവ നേതാവിനെക്കുറിച്ചുള്ള ചരിത്രബോധം ഓരോ സന്ദർശകന്റെയും ഉള്ളിലുണ്ടാകുമെന്ന ദീർഘ വീക്ഷണമാകും മറ്റൊരു വിശേഷണവും ഇല്ലാതെ ലെനിൻ എന്ന പേരിൽ ഒതുക്കി നിർത്താൻ അന്ന് അധികൃതരെ പ്രേരിപ്പിച്ചിരിക്കുക.
ഡൽഹിയിൽ തല ഉയർത്തി നിൽക്കുന്ന ലെനിൻ പ്രതിമ 1987ൽ ഇന്ത്യയും സോവിയറ്റ് യൂണിയനുമായി ഉണ്ടായിരുന്ന ഉൗഷ്മള നയതന്ത്ര ബന്ധത്തിന്റെ തെളിവാണ്. സോവിയറ്റ് യൂണിയനിലെ തൊഴിലാളി വർഗ സമര ചരിത്രങ്ങളിലും ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും പങ്കുണ്ടായിരുന്നു.
ബ്രിട്ടീഷുകാർക്കെതിരേ പോരാടിയിരുന്ന ഇന്ത്യയിലെ സോഷ്യലിസ്റ്റ് നേതാക്കളെയും നിരവധി സ്വാതന്ത്ര്യ സമര സേനാനികളെയും ലെനിന്റെ ആശയങ്ങൾ ഏറെ സ്വാധീനിച്ചിരുന്നു. ലെനിൻ ആകട്ടെ ഇന്ത്യയിലെ ഇടതു നേതാക്കൾക്കു പുറമേ ഇവരെല്ലാവരുമായും അടുപ്പും പുലർത്തുകയും ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. 1917ൽ ലെനിന്റെ നേതൃത്വത്തിൽ നടന്ന ബോൾഷെവിക് വിപ്ലവം ഇന്ത്യൻ സമര നായകരിൽ കാര്യമായി സ്വാധീനം ചെലുത്തി.
റഷ്യയിലെ അക്കാലത്തെ വികസന മുന്നേറ്റങ്ങൾ ഖദർ മുന്നേറ്റം, ഖിലാഫത്ത് സമരം തുടങ്ങി കൊളോണിയൽ ഇന്ത്യയിലെ നിരവധി സമരങ്ങളെയും കാര്യമായി സ്വാധീനിച്ചിരുന്നു. റഷ്യന്‍ വിപ്ലവത്തിൽ നിന്ന് ഉൗർജം കൊള്ളുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ബ്രിട്ടീഷുകാരും ഭയപ്പെട്ടു തുടങ്ങി. അതോടൊപ്പം ഐറിഷ് സ്വാതന്ത്ര്യ സമരത്തിന്റെ സ്വാധീനവും ഇവിടെ പ്രതിഫലിച്ചിരുന്നു. അതോടെ, ബ്രിട്ടീഷുകാർ വ്യാപകമായി ലെനിനെക്കുറിച്ച് കിംവദന്തികളും നുണകളും പ്രചരിപ്പിക്കാൻ തുടങ്ങി.
ബംഗാളിലെ വിപ്ലവ മുന്നേറ്റങ്ങളായ യുഗന്ദറിന്റെയും അനുശീലന്റെയും പ്രവർത്തകർ ലെനിനെ ഉദ്ധരിച്ചു വിപ്ലവ മുദ്രാവാക്യങ്ങൾ മുഴക്കി. വടക്കേ ഇന്ത്യയിൽ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി ഉദയം ചെയ്തു. ധീര പോരാളികളായ ഭഗത് സിംഗിനെയും ചന്ദ്രശേഖർ ആസാദിനെയും ലെനിനും അദ്ദേഹത്തിന്റെ ആശയങ്ങളും ആഴത്തിൽ സ്വാധീനിച്ചിരുന്നു.
ഇവർ പിന്നീട് ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമിയെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷനാക്കി മാറ്റി. 1930 ജനുവരി 21ന് ഭഗത് സിംഗും കൂട്ടാളികളും ബ്രിട്ടീഷ് കോടതിയിൽ വെച്ച് റഷ്യയിലേക്ക് ഒരു ടെലിഗ്രാം സന്ദേശം അയക്കണമെന്ന് അവശ്യപ്പെട്ടു. മഹാനായ ലെനിനിന് വിപ്ലവ അഭിവാദ്യങ്ങൾ എന്നായിരുന്നു ആ ടെലിഗ്രാം.
സ്വാതന്ത്ര്യ സമര നേതാക്കൾക്കു പുറമേ ഇന്ത്യൻ സാഹിത്യ രംഗത്തെയും ലെനിൻ ആഴത്തിൽ സ്വാധീനിച്ചിരുന്നു. അല്ലാമ ഇഖ്ബാൽ, ഹസ്രത് മൊഹാനി, സുബ്രഹ്മണ്യ ഭാരതി, പ്രേം ചന്ദ്, സൂര്യകാന്ത് ത്രിപാഠി തുടങ്ങി നിരവധി കവികളും എഴുത്തുകാരും ലെനിന്റെ ആശയങ്ങളിൽ ആകൃഷ്ടരായി. 1970ൽ ഇന്ത്യൻ തപാൽ വകുപ്പ് ലെനിന്റെ ജൻമദിനത്തിൽ ചിത്രം പതിച്ച സ്റ്റാന്പ് പുറത്തിറക്കി.
1970 ഏപ്രിൽ 22ന് ഡൽഹി വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച വിപുലമായ ചടങ്ങിലായിരുന്നു സ്റ്റാന്പ് പ്രകാശിപ്പിച്ചത്. അന്ന് ലെനിനെക്കുറിച്ചുള്ള സിംപോസിയവും പ്രഭാഷണങ്ങളും ഉൾപ്പെടുത്തി വലിയൊരു ചടങ്ങാണ് ഇന്ത്യൻ സർക്കാർ സംഘടിപ്പിച്ചത്. ഇന്ത്യയുടെ പ്രഥമ വിദേശകാര്യ സെക്രട്ടറിയായിരുന്ന കെ.പി.എസ്. മേനോനും സാഹിത്യ അക്കാഡമി സെക്രട്ടറിയായിരുന്നു സുനിതി കുമാർ ചാറ്റർജിയുമാണ് മുഖ്യ പ്രഭാഷണങ്ങൾ നടത്തിയത്.
അതേവർഷം ഓഗസ്റ്റ് 23, 24 തീയതികളിൽ ലെനിന്റെ സ്മരണാർഥം സാഹിത്യ അക്കാഡമി ദേശീയ, സംസ്ഥാന തലങ്ങളിൽ സെമിനാറുകളും സംഘടിപ്പിച്ചു. ലെനിന്റെ നൂറാം ജന്മദിനത്തിൽ കൊൽക്കത്ത നാഷണൽ ലൈബ്രറി ഓഡിറ്റോറിയത്തിലും വലിയ ചടങ്ങുകൾ നടത്തിയിരുന്നു. നൂറാം ജന്മവാർഷികത്തിലും ലെനിനോടുള്ള ആദരസൂചകമായി തപാൽ വകുപ്പ് പ്രത്യേക സ്റ്റാന്പ് പുറത്തിറക്കിയിരുന്നു.
സെബി മാത്യു
തമിഴിൽ തിളങ്ങി, മലയാളത്തിന് അഭിമാനം
മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ഇന്നു മികച്ച പരിഗണന ലഭിക്കുന്നുണ്ട്. നമ്മുടെ സിനിമ എല്ലാവരും ശ്രദ്ധിക്കുന
മാറുന്ന കാലാവസ്ഥയും കേരളവും
നിശ്ചിതതോതിൽ കൃത്യതയോടെ പെയ്തിരുന്ന മഴയായിരുന്നു കേരളത്തിന്റെ കരുതൽ. ഇപ്പോഴാവട്ടെ സംസ്ഥാനത്തിന് ആശങ്കയാ
പുരസ്കാരങ്ങൾ ഉത്തരവാദിത്വമാണ്
തിരക്കഥ വായിച്ചതിനുശേഷം സംവിധായകനോട് സംസാരിക്കുന്പോൾ നമ്മുടെ മനസിൽ ഓരോ സീനിന്റെയും വിഷ്വൽ പ്ലാൻ ചെയ്യും. വിഷ്
വിശുദ്ധ മദർ തെരേസയുടെ ലാളിത്യം
എല്ലാവരുടെയും ജീവിതങ്ങൾക്ക് നിയതമായ ലക്ഷ്യവും ധർമവുമുണ്ട്. ദൈവികമായ ദൗത്യം ഓരോ വ്യക്തിയിലും നിക്ഷിപ്തവുമാണ്.
ഭൂപിന്ദർ- ഒരുതുണ്ട് ഫക്കീർ
ഭൂപിന്ദറിന് 82 വയസോ എന്ന് അത്ഭുതംകൂറിയവർ കുറവല്ല, അതും അദ്ദേഹത്തിന്റെ
അന്ത്യവേളയിൽ! അനന്യമായ സ്വരംകൊണ്ട്
തിരകളൊടുങ്ങാത്ത മനസ്
നാലു വർഷം ഏകാന്ത തടവിൽ കഴിഞ്ഞ ചന്ദ്രൻ കാലങ്ങളോളം കരുണാകരനു മുന്നിൽ നടത്തിയിരുന്ന വെളിപ്പെടുത്തലുകൾ കുറ്റബോ
ദുരന്തഭൂമികൾ ഓർമിപ്പിക്കുന്നത്
ഇനിയും സംഭവിച്ചേക്കാം പെരുമഴയും പ്രളയവുമൊക്കെ. ആവർത്തിച്ചേക്കാം വേറെയും ദുരന്തങ്ങൾ. 2018 മുതൽ കേരളമൊരു ദുരിത,
പുത്തൻ ദൃശ്യാനുഭവങ്ങളുമായി മഹാവീര്യർ
നിവിൻ പോളി ചെയ്തിട്ടുള്ളതിൽ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. മഹാവീര്യറിൽ അപൂർണാനന്ദനായി ഇദ്ദേഹം വ
പുതിയ പാഠങ്ങൾ മേൽവിലാസങ്ങൾ
ഫഹദ് ഏറെ നാളായി ഫാസിലിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്നു പറയാറുണ്ടായിരുന്നു. ഈ കഥ വന്നപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. സ
ഇതിഹാസ ഭൂമിതേടി
വിജയന്റെ ഇതിഹാസം ഒരാവർത്തിയെങ്കിലും വായിച്ചവർക്ക് വല്ലാത്തൊരു ആകർഷണമാണ് അറബിക്കുളം. ഗഹനമായതെല്ലാം നിസാരമ
അറിയിപ്പ് ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ
കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് 75 ാം ലൊക്കാർണോ അന്താരാഷ്്ട്ര ചലച്ചിത്രമേളയില
തിയറ്റര്‍ വിസ്മയത്തിന് പൊന്നിയില്‍ സെല്വന്
ഇന്ത്യൻ സിനിമയിൽതന്നെ പുതിയ കാഴ്ചാനുഭവം സൃഷ്ടിക്കാൻ മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൽ സെൽവൻ സെപ്റ്റം
സെയിദ് ഖാൻ ത്രില്ലിലാണ് !
ആദ്യ ചിത്രംതന്നെ പാന്‍ ഇന്ത്യ ലെവലില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് പുതുമുഖ നായകന് സെയ്ദ് ഖാന്. കുറേ നാ
പ്രണയതീരം... ബനാറസ്
കെജിഎഫിനും ചാർളി 777 നും ശേഷം കന്നട സിനിമാ ലോകത്തുനിന്നും പ്രണയ കഥയാണ് ഇനി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. കാ
പെരുകുന്ന അനാഥരും നിറയുന്ന അഗതിമന്ദിരങ്ങളും
പ്രവാസികൾ പെരുകുന്ന കേരളത്തിൽ ആൾപാർപ്പില്ലാത്ത മാളികകൾ അനേകായിരമാണ്. അതേസമയം അഗതിമന്ദിരങ്ങളിലെല്ലാം ആൾക്കൂ
വിദ്രോഹി അഥവാ തിളച്ചുമറിഞ്ഞ കവിതയും ജീവിതവും
ചരിത്രവും വർത്തമാനവും പറയുന്ന ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചുവരുകളെക്കുറിച്ചായിരുന്നു കഴിഞ്ഞയാഴ്ച ഡൽഹി സ്കെച
പാലായുടെ അഭിമാനം എമിലിൻ
സഹോദരന്റെ രോഗാവസ്ഥയിലും തളരാതെ ലോക മലയാളികൾക്കു അഭിമാനമായി മാറിയിരിക്കുന്നു, പാലാക്കാരി എമിലിൻ റോസ് തോമസ്
പ്യാലിയുമായി സംവിധായക ദന്പതികൾ
കേരളത്തിലെത്തിയ കാഷ്മീരി സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പ്യാലി. അതിലൊരാളായ അഞ്ച് വയസുകാരി പെണ്‍കുട്ടിയുടെ
കേൾവിക്കാരിയിൽനിന്ന് ഗായികയിലേക്ക് ശുഭസംഗീതം
ഗായിക ശുഭ മുദ്ഗലിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രശസ്തരാണ് റിംഗോയെന്നും നർഗിസെന്നും പേരുള്ള അവരുടെ വളർത്തുനായ്ക്കൾ
ഈ പാട്ടു ശരിയാവില്ലെന്ന് രാജേഷ് ഖന്ന, ആവുമെന്ന് ബർമൻ!
ഒരു ശരാശരി നിലവാരത്തിലുള്ള കഥപറയുന്ന സിനിമയെ വൻ വിജയമാക്കിയ സംഗീതം. അതിശയോക്തിയല്ല. അങ്ങനെയും സിനിമകളുണ്ട്
തമിഴിൽ തിളങ്ങി, മലയാളത്തിന് അഭിമാനം
മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ഇന്നു മികച്ച പരിഗണന ലഭിക്കുന്നുണ്ട്. നമ്മുടെ സിനിമ എല്ലാവരും ശ്രദ്ധിക്കുന
മാറുന്ന കാലാവസ്ഥയും കേരളവും
നിശ്ചിതതോതിൽ കൃത്യതയോടെ പെയ്തിരുന്ന മഴയായിരുന്നു കേരളത്തിന്റെ കരുതൽ. ഇപ്പോഴാവട്ടെ സംസ്ഥാനത്തിന് ആശങ്കയാ
പുരസ്കാരങ്ങൾ ഉത്തരവാദിത്വമാണ്
തിരക്കഥ വായിച്ചതിനുശേഷം സംവിധായകനോട് സംസാരിക്കുന്പോൾ നമ്മുടെ മനസിൽ ഓരോ സീനിന്റെയും വിഷ്വൽ പ്ലാൻ ചെയ്യും. വിഷ്
വിശുദ്ധ മദർ തെരേസയുടെ ലാളിത്യം
എല്ലാവരുടെയും ജീവിതങ്ങൾക്ക് നിയതമായ ലക്ഷ്യവും ധർമവുമുണ്ട്. ദൈവികമായ ദൗത്യം ഓരോ വ്യക്തിയിലും നിക്ഷിപ്തവുമാണ്.
ഭൂപിന്ദർ- ഒരുതുണ്ട് ഫക്കീർ
ഭൂപിന്ദറിന് 82 വയസോ എന്ന് അത്ഭുതംകൂറിയവർ കുറവല്ല, അതും അദ്ദേഹത്തിന്റെ
അന്ത്യവേളയിൽ! അനന്യമായ സ്വരംകൊണ്ട്
തിരകളൊടുങ്ങാത്ത മനസ്
നാലു വർഷം ഏകാന്ത തടവിൽ കഴിഞ്ഞ ചന്ദ്രൻ കാലങ്ങളോളം കരുണാകരനു മുന്നിൽ നടത്തിയിരുന്ന വെളിപ്പെടുത്തലുകൾ കുറ്റബോ
ദുരന്തഭൂമികൾ ഓർമിപ്പിക്കുന്നത്
ഇനിയും സംഭവിച്ചേക്കാം പെരുമഴയും പ്രളയവുമൊക്കെ. ആവർത്തിച്ചേക്കാം വേറെയും ദുരന്തങ്ങൾ. 2018 മുതൽ കേരളമൊരു ദുരിത,
പുത്തൻ ദൃശ്യാനുഭവങ്ങളുമായി മഹാവീര്യർ
നിവിൻ പോളി ചെയ്തിട്ടുള്ളതിൽ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. മഹാവീര്യറിൽ അപൂർണാനന്ദനായി ഇദ്ദേഹം വ
പുതിയ പാഠങ്ങൾ മേൽവിലാസങ്ങൾ
ഫഹദ് ഏറെ നാളായി ഫാസിലിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്നു പറയാറുണ്ടായിരുന്നു. ഈ കഥ വന്നപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. സ
ഇതിഹാസ ഭൂമിതേടി
വിജയന്റെ ഇതിഹാസം ഒരാവർത്തിയെങ്കിലും വായിച്ചവർക്ക് വല്ലാത്തൊരു ആകർഷണമാണ് അറബിക്കുളം. ഗഹനമായതെല്ലാം നിസാരമ
അറിയിപ്പ് ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ
കുഞ്ചാക്കോ ബോബനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് 75 ാം ലൊക്കാർണോ അന്താരാഷ്്ട്ര ചലച്ചിത്രമേളയില
തിയറ്റര്‍ വിസ്മയത്തിന് പൊന്നിയില്‍ സെല്വന്
ഇന്ത്യൻ സിനിമയിൽതന്നെ പുതിയ കാഴ്ചാനുഭവം സൃഷ്ടിക്കാൻ മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൽ സെൽവൻ സെപ്റ്റം
സെയിദ് ഖാൻ ത്രില്ലിലാണ് !
ആദ്യ ചിത്രംതന്നെ പാന്‍ ഇന്ത്യ ലെവലില്‍ പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ത്രില്ലിലാണ് പുതുമുഖ നായകന് സെയ്ദ് ഖാന്. കുറേ നാ
പ്രണയതീരം... ബനാറസ്
കെജിഎഫിനും ചാർളി 777 നും ശേഷം കന്നട സിനിമാ ലോകത്തുനിന്നും പ്രണയ കഥയാണ് ഇനി പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. കാ
പെരുകുന്ന അനാഥരും നിറയുന്ന അഗതിമന്ദിരങ്ങളും
പ്രവാസികൾ പെരുകുന്ന കേരളത്തിൽ ആൾപാർപ്പില്ലാത്ത മാളികകൾ അനേകായിരമാണ്. അതേസമയം അഗതിമന്ദിരങ്ങളിലെല്ലാം ആൾക്കൂ
വിദ്രോഹി അഥവാ തിളച്ചുമറിഞ്ഞ കവിതയും ജീവിതവും
ചരിത്രവും വർത്തമാനവും പറയുന്ന ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചുവരുകളെക്കുറിച്ചായിരുന്നു കഴിഞ്ഞയാഴ്ച ഡൽഹി സ്കെച
പാലായുടെ അഭിമാനം എമിലിൻ
സഹോദരന്റെ രോഗാവസ്ഥയിലും തളരാതെ ലോക മലയാളികൾക്കു അഭിമാനമായി മാറിയിരിക്കുന്നു, പാലാക്കാരി എമിലിൻ റോസ് തോമസ്
പ്യാലിയുമായി സംവിധായക ദന്പതികൾ
കേരളത്തിലെത്തിയ കാഷ്മീരി സഹോദരങ്ങളുടെ കഥ പറയുന്ന ചിത്രമാണ് പ്യാലി. അതിലൊരാളായ അഞ്ച് വയസുകാരി പെണ്‍കുട്ടിയുടെ
കേൾവിക്കാരിയിൽനിന്ന് ഗായികയിലേക്ക് ശുഭസംഗീതം
ഗായിക ശുഭ മുദ്ഗലിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രശസ്തരാണ് റിംഗോയെന്നും നർഗിസെന്നും പേരുള്ള അവരുടെ വളർത്തുനായ്ക്കൾ
ഈ പാട്ടു ശരിയാവില്ലെന്ന് രാജേഷ് ഖന്ന, ആവുമെന്ന് ബർമൻ!
ഒരു ശരാശരി നിലവാരത്തിലുള്ള കഥപറയുന്ന സിനിമയെ വൻ വിജയമാക്കിയ സംഗീതം. അതിശയോക്തിയല്ല. അങ്ങനെയും സിനിമകളുണ്ട്
ദരിയഗഞ്ചിലെ ഞായർ, അഥവാ പുസ്തകങ്ങളുടെ കാർണിവൽ
ഈ വായനാ ദിനത്തിൽ ഡൽഹിയിലെ പുസ്തകങ്ങളുടെ കാർണിവൽ ആയ ദരിയഗഞ്ചിലെ പത്രി കിത്താബ് ബസാറിനെയാണ് ഡൽഹി നോട്ട്സിൽ അടയാ
റഷ്യൻ നോവൽ മലയാള സിനിമയാകുന്നു
ഷേക്സ്പിയറുടെ പ്രശസ്ത കൃതികളായ ഒഥല്ലൊയും ഹാംലറ്റും മലയാളത്തിൽ അവതരിപ്പിച്ച ബൽറാം മട്ടന്നൂർ വിഖ്യാത റഷ്യൻ നോവൽ ക്
ഹെവൻ ഒരുക്കുന്നു ഉണ്ണി
മലയാളത്തിൽ മികച്ചൊരു ത്രില്ലറൊരുക്കി സംവിധായകന്റെ തൊപ്പി അണിഞ്ഞിരിക്കുകയാണ് നവാഗതനായ ഉണ്ണി ഗോവിന്ദരാജ്. സുരാജ
റൂഹാനിയുടെ കഹാനി
സമൂഹത്തിലേക്കു തുറന്നു പിടിച്ച കണ്ണുകളാകുന്പോഴാണ് കല പ്രേക്ഷകരുമായി സംവദിക്കുന്നത്. അത്തരത്തിൽ സമകാലിക ചുറ്റുപാ
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ
ഇത് നായകന്റെ വരവ്...
കോവിഡിന്റെ ഭീഷണിയിൽ വിക്രമിന്റെ ഷൂട്ടിംഗ് വലിയ വെല്ലുവിളിയായിരുന്നു. ദിവസവും ആഴ്ചകളിലും സാനിറ്റൈസ് ചെയ്തുവേണം
ഇന്ത്യൻ സാഹിത്യത്തിലെ റഷ്യൻ വിപ്ലവ കാലം
രാജവാഴ്ചകളുടെ ചരിത്രം പറയുന്ന സ്മാരകങ്ങളുടെ നഗരമാണ് ഡൽഹി. അതോടൊപ്പം തന്നെ അതിവിശിഷ്ടമായ മറ്റൊരു പാരന്പര്യവും
അച്ഛനമ്മമാർ ഉറങ്ങാത്ത അഗതിമന്ദിരങ്ങൾ
രണ്ട് ആണ്മക്കളും ഒരു മകളുമുള്ള സന്പന്ന കുടുംബത്തിലെ വൃദ്ധനും രോഗിയുമായ അച്ഛനെ സംരക്ഷിക്കാൻ മക്കൾ മൂവർക്കും മന
മഴയുടെ ആരവവും പള്ളിക്കുടം തുറക്കലും
പ്രവേശനോത്സവം അക്കാലത്തില്ല. ഇരന്പിവരുന്ന മഴയുടെ ആരവവും നനഞ്ഞു കൂട്ടംകൂടിയുള്ള നടപ്പും മാത്രമായിരുന്നു പഴയ തല
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ സിനിമ
ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ളതും പ്രസിദ്ധവുമായ ചലച്ചിത്ര മാമാങ്കമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയ്ക്ക് കണ്
Latest News
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ആശ്വാസം...; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നു
മദ്യപാനത്തിനിടെ തർക്കം; അനിയൻ ചേട്ടനെ കുത്തിക്കൊന്നു
പിഎഫ് പെൻഷൻ കേസ്: മറുപടിവാദം ഇന്ന് സുപ്രീംകോടതി കേൾക്കും
കോവിഡിനെതിരെ "തിളങ്ങുന്ന വിജയം' പ്രഖ്യാപിച്ച് ഉത്തര കൊറിയ
Latest News
ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ആശ്വാസം...; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് താഴ്ന്നു
മദ്യപാനത്തിനിടെ തർക്കം; അനിയൻ ചേട്ടനെ കുത്തിക്കൊന്നു
പിഎഫ് പെൻഷൻ കേസ്: മറുപടിവാദം ഇന്ന് സുപ്രീംകോടതി കേൾക്കും
കോവിഡിനെതിരെ "തിളങ്ങുന്ന വിജയം' പ്രഖ്യാപിച്ച് ഉത്തര കൊറിയ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top