Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പുതിയ പാഠങ്ങൾ മേൽവിലാസങ്ങൾ
ഫഹദ് ഏറെ നാളായി ഫാസിലിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്നു പറയാറുണ്ടായിരുന്നു. ഈ കഥ വന്നപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. സജിമോന്റെ ആദ്യ സിനിമ സീനിയർ സംവിധായകനായ അദ്ദേഹം നിർമിക്കുന്നുവെന്നത് വളരെ അനുഗ്രഹവും പിന്തുണയുമാണ്.
മലയാള സിനിമയിൽ പരീക്ഷണങ്ങൾക്കും പുതുമകൾക്കും ഒരുപോലെ പ്രാധാന്യം നൽകി സിനിമകൾ അണിയിച്ചൊരുക്കുന്ന കലാകാരനാണ് മഹേഷ് നാരായണൻ. സംവിധായകൻ, തിരക്കഥാകൃത്ത്, എഡിറ്റർ എന്നിങ്ങനെ തന്റേതായ വ്യക്തിമുദ്ര ഇതിനോടകം മലയാള സിനിമയില്‍ ഇദ്ദേഹം പതിപ്പിച്ചുകഴിഞ്ഞു. ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക് എന്നീ ചിത്രങ്ങൾക്കുശേഷം മഹേഷ് നാരായണൻ തിരക്കഥ ഒരുക്കുന്ന മലയൻ കുഞ്ഞ് വെള്ളിയാഴ്ച തിയറ്ററിലെത്തുകയാണ്.
സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകൻ. ഈ ചിത്രത്തിലൂടെ സിനിമയിൽ മറ്റൊരു മേഖലയിലേക്കും മഹേഷ് നാരായണൻ മേൽവിലാസം കുറിച്ചുകഴിഞ്ഞു. പുതിയ പാഠങ്ങളിലൂടെ പുതിയ അനുഭവങ്ങൾ പകരുന്ന മഹേഷ് നാരായണന്റെ വാക്കുകളിലൂടെ...
മലയൻകുഞ്ഞ് പറയുന്നത്
ചുറ്റുപാടുമുള്ള കാഴ്ചകളിലും അതിൽ എന്നെ സ്വാധീനിക്കുന്ന സംഭവങ്ങളിലൂടെയുമാണ് ഞാൻ സിനിമ കണ്ടെത്തുന്നത്. മലയൻകുഞ്ഞ് എന്ന ചിത്രത്തിൽ കഥാപാത്രങ്ങൾക്കൊപ്പം കഥ നടക്കുന്ന ഭൂമികയ്ക്കും പ്രാധാന്യമുണ്ട്.
ആ കഥാപാത്രങ്ങളുടെ മാനസികവും ശാരീരികവുമായ അതിജീവനത്തിന്റെ കഥയാണ് മലയൻകുഞ്ഞ് പറയുന്നത്. ഇതുവരെ ചെയ്ത സിനിമകളിൽനിന്നും പുതിയൊരു പ്രമേയം പറയുകയാണ്. ചിത്രത്തിന്റെ ട്രെയ്ലറിലൂടെ കഥയുടെ പശ്ചാത്തലം എന്താണെന്ന് പ്രേക്ഷകരിലേക്കു കൃത്യമായി നൽകാൻ ശ്രമിച്ചിട്ടുണ്ട്. പ്രേക്ഷകരെ സിനിമ കാണാൻ പ്രേരിപ്പിക്കുന്ന ഘടകമാണ് ട്രെയ്ലർ.
അതുകൊണ്ടുതന്നെ കഥയും കഥാപാത്രങ്ങളും എങ്ങനെയുള്ളതാണെന്നു പ്രേക്ഷകരോട് ആദ്യംതന്നെ പറയാനാണ് എന്റെ സിനിമകളുടെ ട്രെയ്ലറിലൂടെ ശ്രമിക്കുന്നത്.
ഫഹദിനൊപ്പം വീണ്ടും
ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക്ക് എന്നീ ചിത്രങ്ങൾക്കു ശേഷം ഞാനും ഫഹദും ഒന്നിക്കുന്ന ചിത്രംകൂടിയാണ് മലയൻകുഞ്ഞ്. ഇതു സാധ്യമാകുന്നത് ഞങ്ങളുടെ സൗഹൃദത്താലാണ്. മലയൻകുഞ്ഞ് സംവിധാനം ചെയ്തിരിക്കുന്ന സജിമോനും ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മയിലുള്ളതാണ്. സംവിധാന മേഖലയിൽ വളരെ അനുഭവപാഠങ്ങളുള്ള സജിമോനൊപ്പമുള്ള സിനിമ വളരെനാളായി ഞങ്ങൾ ആലോചിക്കുന്നതാണ്.
ഒരു സിനിമ ചർച്ച ചെയ്യുന്നതു മുതൽ ചിത്രീകരണം പൂർത്തിയാക്കി തിയറ്ററിലെത്തുന്നതുവരെ ഒരു കൂട്ടായ്മയുടെ പ്രവർത്തനമാണ്. മലയൻകുഞ്ഞിലും അത് സാധ്യമായി. മിലിക്കു ശേഷം ഞാൻ മറ്റൊരു സംവിധായകനുവേണ്ടി തിരക്കഥ ഒരുക്കുന്ന ചിത്രംകൂടിയാണ് മലയൻകുഞ്ഞ്.
പുതിയ പാഠങ്ങൾ
സിനിമ ഒരു സംവിധായകന്റെ കഥയാണ്. അതിൽ എഴുത്തുകാരനും സംവിധായകനും തമ്മിലുള്ള ബന്ധമാണ് സിനിമയെ സാധ്യമാക്കുന്നത്. മലയൻകുഞ്ഞിൽ പുതിയൊരു ക്രാഫ്റ്റ് ഞാൻ പഠിച്ചു. ചിത്രത്തിന്റെ ഛായാഗ്രഹണം ഞാനാണ് നിർവഹിച്ചിരിക്കുന്നത്.
കോവിഡ് നമ്മളെ പലതും പഠിപ്പിച്ചു എന്നതാണ് സത്യം. ഒരു സിനിമയുണ്ടാക്കാൻ എത്രയാളുടെ ആവശ്യമുണ്ട്, എത്ര സമയം വേണം എന്നു ധാരാണ നൽകിയ കാലഘട്ടമായിരുന്നു അത്. മലയാള സിനിമയുടെ തുടക്കകാലത്ത് ചുരുങ്ങിയ ദിവസങ്ങളിൽ പരിമിതമായ കലാകാരൻമാരെയും അണിയറപ്രവർത്തകരെയും ഒന്നിച്ചുനിർത്തിയാണ് സിനിമകൾ ഒരുക്കിയിരുന്നത്. കോവിഡിനുശേഷം ആ സാഹചര്യത്തിലേക്കു വീണ്ടും നാം എത്തി. സീ യു സൂണ്‍ സാധ്യമായതും കോവിഡിന്റെ സമയത്താണ്.
ഇനി കാമറാമാനും<\b>
സിനിമാട്ടോഗ്രഫി പഠിക്കാനാണ് സിനിമ സ്കൂളിൽ ഞാനെത്തിയത്. ഗുരുക്കന്മാരും മാർഗനിർദേശകരും എഡിറ്റിംഗ് മേഖലയിലേക്കായിരുന്നു എന്നെ നയിച്ചത്. അന്നുമുതൽ ഛായാഗ്രഹണം മനസിലുണ്ടായിരുന്നു. ശരിക്കും പുതിയ പഠനങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. അവിടെയാണ് നമ്മുടെ വളർച്ച.
സിനിമാസ്കൂളിൽ പഠിക്കുന്നതിനു മുന്‍പ് ഒരു ഛായാഗ്രാഹകനൊപ്പം അസിസ്റ്റന്റായി ഞാൻ പ്രവർത്തിച്ചിരുന്നു. പിന്നീട് സിനിമയിലെത്തി ഞാൻ വർക്കു ചെയ്ത സിനിമകളും സംവിധാനം ചെയ്ത സിനിമകളും എനിക്കു പാഠങ്ങളായിത്തീർന്നു.
സീ യു സൂണിലും മാലിക്കിലും സെക്കൻഡ് യൂണിറ്റ് കാമറ ടീമായി ഞാൻ പ്രവർത്തിച്ചിരുന്നു. സുഹൃത്തുക്കളായ ഛായാഗ്രഹകന്മാർ പിന്തുണ നൽകി. ഒരു കലാകാരനിൽ പുതിയതു പഠിക്കണമെന്നുള്ള ചിന്ത എന്നുമുണ്ട്.
സംവിധായകർ നടന്മാരാകുന്നതും തിരിച്ചു സംഭവിക്കുന്നതുമെല്ലാം ആ പഠനങ്ങളുടെ ഭാഗമാണ്. ഒരു ടെക്നീഷൻ എന്ന നിലയിൽ പുതിയൊരു മേഖല പഠിച്ചെടുക്കുക എന്നത് എനിക്ക് ആഗ്രഹമുള്ള കാര്യമാണ്. മറ്റൊരു കാര്യം, കോവിഡിനുശേഷം തുടങ്ങിയ ചിത്രമായിരുന്നു മലയൻകുഞ്ഞ്.
അതിനാൽ കൃത്യമായ ആളുകൾ മാത്രമേ ലൊക്കേഷനിലുണ്ടാവുകയുള്ളൂ. ചിത്രത്തിന്റെ എഴുത്തുകാരനായി വെറുതേ സെറ്റിൽ നിൽക്കാൻ മനസ് അനുവദിച്ചില്ല. എന്തെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹവും കാമറാമാനാകുന്നതിനു കാരണമായി.
നിർമാതാവ് ഫാസിൽ
ഞാൻ വളരെ ബഹുമാനിക്കുന്ന സംവിധായകനാണ് ഫാസിൽ. കഥയുടെ ഇമോഷൻസ് കൃത്യമായി അദ്ദേഹത്തിനു പറഞ്ഞുകൊടുത്തിരുന്നു. അദ്ദേഹം പലപ്പോഴും പറയാറ്, ഞാൻ പഠിച്ച സ്കൂളിൽ അല്ല, നിങ്ങൾ പുതിയ സ്കൂളിലെ സിനിമാ പ്രവർത്തകരാണെന്നാണ്. മനുഷ്യനെ സ്വധീനിക്കുന്ന വൈകാരികതലം എല്ലാക്കാലവും ഒരുപോലെയാണ്. അത് കൃത്യമായി മനസിലാക്കാൻ സാധിക്കുന്നയാളാണ് അദ്ദേഹം.
ഫഹദ് ഏറെ നാളായി ഫാസിലിനു വേണ്ടി ഒരു സിനിമ ചെയ്യണമെന്നു പറയാറുണ്ടായിരുന്നു. ഈ കഥ വന്നപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. സജിമോന്റെ ആദ്യ സിനിമ സീനിയർ സംവിധായകനായ അദ്ദേഹം നിർമിക്കുന്നുവെന്നത് വളരെ അനുഗ്രഹവും പിന്തുണയുമാണ്.
ഷൂട്ടിംഗിനിടയിൽ ഫഹദിന് അപകടം സംഭവിച്ചതുൾപ്പെടെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകൻ നായകനാകുന്നത് എന്നതിനപ്പുറം മികച്ച സിനിമ ഒരുക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രേരണ. അതു ഞങ്ങൾക്കും ആത്മവിശ്വാസം നൽകി.
എ. ആർ. റഹ്മാൻ സംഗീതം
ആദ്യമായാണ് ഒരു സിനിമാ ചിത്രീകരണവും എഡിറ്റിംഗും പൂർത്തിയാക്കിയതിനു ശേഷം സംഗീത സംവിധായകനിലേക്ക് എത്തിയത്. ആ സാധ്യതയാണ് എ.ആർ. റഹ്മാനിലേക്ക് എത്താനും പ്രേരിപ്പിച്ചത്. അദ്ദേഹം സന്തോഷപൂർവം മലയൻകുഞ്ഞിന്റെ ഭാഗമാവുകയും മികച്ച സംഗീതമൊരുക്കുകയും ചെയ്തു. 30 വർഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് അദ്ദേഹം തിരികെയെത്തുന്നത് ഞങ്ങളുടെ സിനിമയിലൂടെയാണെന്നതും അധിക സന്തോഷം നൽകുന്നു.
പുതിയൊരു അറിയിപ്പ്
ടേക്ക് ഓഫീനു ശേഷം കുഞ്ചാക്കോ ബോബനൊപ്പം വീണ്ടും പ്രവർത്തിക്കുന്ന ചിത്രമാണ് അറിയിപ്പ്. ലൊക്കാർണോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ അറിയിപ്പ് നാലാംതീയതി പ്രിവ്യൂ ഷോ നടക്കും. തുടർന്ന് തിയറ്ററിൽ റിലീസ് ചെയ്യും. കരിയറിലെ മറ്റൊരു വ്യത്യസ്ത ചിത്രമായിരിക്കും അറിയിപ്പ്.
ലിജിൻ കെ. ഈപ്പൻ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Latest News
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top