പുത്തൻ ദൃശ്യാനുഭവങ്ങളുമായി മഹാവീര്യർ
നിവിൻ പോളി ചെയ്തിട്ടുള്ളതിൽ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. മഹാവീര്യറിൽ അപൂർണാനന്ദനായി ഇദ്ദേഹം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നു. വീരഭദ്രനായി ആസിഫ് അലിയും വീരചന്ദ്രനായി കലാഭവൻ പ്രജോദും ദാമോരൻ പോറ്റിയായി സുധീർ കരമനയും വേഷമിടുന്നു.

മലയാള സിനിമയിൽ വേറിട്ടൊരു ചലച്ചിത്രാനുഭവം സമ്മാനിക്കാൻ മഹാവീര്യർ എത്തുന്നു. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലികാ സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അന്പു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പോളി ജൂണിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്യുന്നത്. 1981, ആക‌്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾക്കശേഷം നിവിൻ പോളിയും ഏബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്. മഹാവീര്യർ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും.

ടൈം ട്രാവൽ ഫാന്‍റസി ഡ്രാമയായ മഹാവീര്യരുടെ ട്രെയ്‌ലറിനു മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ദൈവമുണ്ടെന്നു തെളിയിക്കാൻ ശ്രമിക്കുന്ന ഒരു സന്യാസിയുടെ വേഷത്തിലാണ് നിവിൻ പോളി അഭിനയിക്കുന്നത്. ഒരു കോർട്ട് റൂം സീനിലൂടെയാണ് മഹാവീര്യർ എന്ന ടൈം ട്രാവൽ ഫാന്‍റസി ചിത്രത്തിന്‍റെ ട്രെയിലർ ആരംഭിക്കുന്നത്. പ്രേക്ഷകർക്ക് കൂടുതൽ ആകാംഷയും കൗതുകവും ജനിപ്പിക്കുന്നു.

യുക്തിയും വിശ്വാസവും തമ്മിലുള്ള പോരാട്ടം ടൈം ട്രാവലിന്‍റെ കൂട്ടുപിടിച്ച് കഥ പറയുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഭൂതകാലത്തിലെ ഒരു രാജ്യത്തെ യോദ്ധാവായാണ് ആസിഫ് അലി എത്തുന്നത്. നായികയായി കന്നഡ താരം ഷാൻവി ശ്രീവസ്തവ എത്തുന്നു.

നിവിൻ പോളി ചെയ്തിട്ടുള്ളതിൽ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. മഹാവീര്യറിൽ അപൂർണാനന്ദനായി ഇദ്ദേഹം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നു. വീരഭദ്രനായി ആസിഫ് അലിയും വീരചന്ദ്രനായി കലാഭവൻ പ്രജോദും ദാമോരൻ പോറ്റിയായി സുധീർ കരമനയും വേഷമിടുന്നു.

സംഗീത സംവിധായകനായ സൂരജ് എസ്. കുറുപ്പ് പരന്പരാഗത രാജസ്ഥാനി വേഷത്തിൽ ഗോപി കിഷൻ എന്ന കഥാപാത്രമായി അഭിനയിക്കുന്നു. നിഴൽ, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ലൂക്ക, അലമാര, വള്ളീം തെറ്റി പുള്ളീം തെറ്റി തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് സൂരജ് എസ്. കുറുപ്പ്. എം. മുകുന്ദന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്രഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

നർമ വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം മനോജ്. ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കലാസംവിധാനം അനീസ് നാടോടി. വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, ജെ. മെൽവി, ചമയം ലിബിൻ മോഹനൻ. പിആർഒ എ.എസ്. ദിനേശ്.