Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ജിബുവിന്റെ പ്രിയപ്പെട്ട മൂസ
ഇന്ത്യയിൽ എവിടെയും പ്രസക്തമായ കഥയാണ് ചിത്രത്തിന്റേത്. എന്റെ സിനിമകളിൽ ഏറ്റവും വലിയ മുതൽമുടക്കുള്ളതും വിവിധ ലൊക്കേഷനുകൾ ഉള്ളതുമായ ചിത്രമാണ് മേം ഹും മൂസ. ചിത്രം പറയുന്ന പ്രമേയത്തിനിന്നു വളരെ പ്രസക്തിയുണ്ട്. ചിത്രത്തിലേക്കുള്ള കാസ്റ്റിംഗിൽ അതീവശ്രദ്ധ കൊടുത്തിരുന്നു.
പൗരത്വ ബില്ല് ചർച്ചയാകുന്ന കാലത്ത് ഏറെ പ്രസക്തമായ കഥയുമായാണ് സംവിധായകൻ ജിബു ജേക്കബ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. തന്റെ വ്യക്തിത്വം തെളിയിക്കാനുള്ള മൂസയുടെ പോരാട്ടത്തിന്റെ കഥയാണ് സിനിമയിൽ പറയുന്നത്. സുരേഷ് ഗോപി നായകനായ മേം ഹും മൂസ ചർച്ചയാകുന്പോൾ അഭിമാനത്തോടെ ജിബു ജേക്കബ് പ്രേക്ഷകരോട് മനസ് തുറക്കുന്നു. സമകാലികലോകത്ത് ചർച്ചയാകുന്ന പ്രമേയവും സുരേഷ് ഗോപിക്കൊപ്പം ആദ്യമായി സംവിധായകനായി പ്രവർത്തിച്ചതും ഉൾപ്പെടെ ജിബു ജേക്കബിനു വിശേഷങ്ങൾ പറയാൻ ഏറെയാണ്...
മൂസയിലൂടെ പറയുന്നത്
20 വർഷങ്ങൾക്കുശേഷം ജൻമദേശത്ത് എത്തുന്ന ഒരാൾ തന്റെ വ്യക്തിത്വം തെളിയിക്കാൻ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് മൂസയുടേത്. ഛായാഗ്രാഹകനായ ലാൽ കണ്ണൻ വഴിയാണ് തിരക്കഥാകൃത്ത് രൂപേഷ് റെയ്ൻ എന്നോട് ഈ കഥ പറയുന്നത്. കഥ കേട്ടപ്പോൾ വളരെ സീരിയസ് പശ്ചാത്തലമെന്നാണ് കരുതിയത്. രണ്ടു മാസത്തിനുശേഷം അദ്ദേഹം തിരക്കഥയുമായി എത്തി. അതു വായിച്ചു കഴിഞ്ഞപ്പോഴാണ് പ്രേക്ഷകർ കാണുന്ന വിധത്തിലുള്ള സിനിമയായി മൂസ മാറുന്നത്. പിന്നീട് മൂസയായി ആരു വേണമെന്നായി ചിന്ത. കോവിഡ് ഒന്നാം തരംഗം കഴിഞ്ഞ സമയത്താണ് സുരേഷ് ഗോപിയോട് മൂസയുടെ കഥ പറയുന്നത്.
അർധ രാത്രിയിലെ കഥ പറച്ചിൽ
രാത്രി 10നാണ് ഞാനും തിരക്കഥാകൃത്തും സുരേഷ് ഗോപിയുടെ അടുത്തെത്തുന്നത്. അതിനു പിറ്റേന്ന് അദ്ദേഹത്തിനു ഡൽഹിക്കു പോകണം. രാത്രി അത്രയും താമസിച്ചതിനാൽ കഥ മാത്രം പറയാനാണ് നടൻ ഞങ്ങളോട് ആവശ്യപ്പെട്ടത്. കഥ മാത്രം പറഞ്ഞാൽ കാര്യമില്ലെന്നും തിരക്കഥയിലൂടെയും സംഭാഷണങ്ങളിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നതെന്ന് ഞാൻ പറഞ്ഞു. എങ്കിലും കഥ മാത്രം പറയാനും തിരക്കഥ പിന്നീട് വായിക്കാമെന്നുമായി അദ്ദേഹം.
അങ്ങനെ മനസില്ലാമനസോടെ ഞങ്ങൾ കഥ പറയാൻ ആരംഭിച്ചു. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ കഥ നിർത്താൻ അദ്ദേഹം പറഞ്ഞു. ഞാനും രൂപേഷും ആശങ്കയോടെ മുഖത്തോടു മുഖം നോക്കി നിൽക്കുകയാണ്. കഥയല്ല, തിരക്കഥതന്നെ വായിച്ച് മുന്നോട്ടുപോകാമെന്നായി സുരേഷ് ഗോപി. അങ്ങനെ ഞങ്ങൾ തിരക്കഥ വായിച്ചുകൊണ്ട ് മറ്റു കഥാപാത്രങ്ങളിലേക്കുള്ള ആർട്ടിസ്റ്റിനെക്കുറിച്ചും മറ്റ് ചർച്ചകളും കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നിറങ്ങുന്പോൾ പുലർച്ചെ മൂന്നു കഴിഞ്ഞിരുന്നു.
സഹോദരനെപ്പോലെ പെരുമാറ്റം
ഞാൻ കാമറ അസോസിയേറ്റായി ജോലിചെയ്യുന്ന സമയത്തുതന്നെ സുരേഷ് ഗോപിയുമായി അടുപ്പമുണ്ടായിരുന്നു. രാവിലെ അഞ്ചിനു ഷൂട്ട് തുടങ്ങണമെന്നു പറഞ്ഞാൻ അദ്ദേഹം നാലിനുതന്നെ സെറ്റിലെത്തും. ഒരു സഹോദരനെന്ന പോലെയാണ് അദ്ദേഹത്തിന്റെ ഏപ്പോഴുമുള്ള പെരുമാറ്റം. കുട്ടികളെപ്പോലെ ഇടയ്ക്കു ചില വാശിയൊക്കെയുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം വർക്കുചെയ്യുക വളരെ രസകരമാണ്. മൂസയിൽ എല്ലായിടത്തും കൃത്യമായ അഭിനയത്തുടർച്ച അദ്ദേഹത്തിൽ പ്രകടമായിരുന്നു. അത് എഡിറ്റിംഗ് സമയത്താണ് എന്നെ കൂടുതലായി ആകർഷിച്ചത്. തുടക്കത്തിലുള്ള മൂസയായിട്ടല്ല ക്ലൈമാക്സാകുന്പോൾ അദ്ദേഹം എത്തുന്നത്.
ആ കഥാപാത്രത്തിന്റെ വളർച്ചയും മാറ്റങ്ങളും അദ്ദേഹം അനായാസം പ്രകടമാക്കി. മൂന്നരപ്പതിറ്റാണ്ടിലേറെയായ അഭിനയ ജീവിതത്തിൽ മൂസയെപ്പോലൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി തന്നെ പറഞ്ഞു. കോവിഡ് രണ്ടാം തരംഗം കഴിഞ്ഞ സമയത്താണ് നമുക്ക് ഉടനെ ചിത്രം ചെയ്യാമെന്ന് അദ്ദേഹം പറയുന്നത്. ഒരു മുന്നൊരുക്കവുമില്ലായിരുന്നുവെങ്കിലും എല്ലാം പെട്ടന്ന് ആരംഭിച്ചു. പഞ്ചാബ്, കാർഗിൽ, ഗുജറാത്ത്, ധനുഷ്കോടി തുടങ്ങി വിവിധ സ്ഥലങ്ങളിലെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് കേരളത്തിലേക്ക് ഞങ്ങൾ എത്തുന്നത്.
പാൻ ഇന്ത്യൻ ചിത്രം
ഇന്ത്യയിൽ എവിടെയും പ്രസക്തമായ കഥയാണ് ചിത്രത്തിന്റേത്. എന്റെ സിനിമകളിൽ ഏറ്റവും മുതൽമുടക്കുള്ളതും വിവിധ ലൊക്കേഷനുകൾ ഉള്ളതുമായ ചിത്രമാണ് മേം ഹും മൂസ. ചിത്രത്തിലെ പ്രമേയത്തിന് ഇക്കാലത്ത് വളരെ പ്രസക്തിയുണ്ട്. കാസ്റ്റിംഗിൽ അതീവശ്രദ്ധ കൊടുത്തിരുന്നു.
ഇതിലേക്ക് കഥാപാത്രം ആവശ്യപ്പെടുന്ന ഒരു നായികയെ മലയാളത്തിൽ നിന്നു ലഭിച്ചില്ല. അങ്ങനെയാണ് പൂനം ബജ്വയെ തെരഞ്ഞെടുക്കുന്നത്. ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട കഥാപാത്രത്തെ അവർ ഏറ്റവും മനോഹരമായി ചെയ്തു. സൈജു കുറുപ്പ്, സൃന്ദ, ഹരീഷ് കണാരൻ തുടങ്ങിയവരൊക്കെ മികച്ച രീതിയിൽ പ്രേക്ഷകരിലെത്തിയിട്ടുണ്ട്. പൊന്നാനിയുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. ചെറിയ ചില കഥാപാത്രങ്ങളിലേക്കുള്ള കാസ്റ്റിംഗ് വെല്ലുവിളിയായിരുന്നു.
ശ്രീനാഥിന്റെ സംഗീതം
സ്റ്റാർ സിംഗർ പരിപാടിയിലൂടെയാണ് ഗായകൻ ശ്രീനാഥിനെ ഞാൻ അറിയുന്നത്. കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിലെ ഗാനങ്ങൾ ഞാൻ വളരെ ശ്രദ്ധിച്ചിരുന്നു. അതു ശ്രീനാഥാണ് സംഗീതം നൽകിയതെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നീട് സുഭാഷ് ചന്ദ്ര ബോസ് എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോയിൽ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും വളരെ ആകർഷിച്ചിരുന്നു. അങ്ങനെയാണ് ശ്രീനാഥാണ് അതിനു സംഗീതം നൽകിയതെന്ന് അറിയുന്നത്. പിന്നീട് എറണാകുളത്ത് ശ്രീനാഥിനെ നേരിട്ടു കണ്ടു. മൂസയുടെ പ്രീ പ്രൊഡക്ഷൻ വർക്കിലാണ് ശ്രീനാഥിനെ വിളിക്കുന്നത്.
നാല് ഗാനങ്ങളാണ് അദ്ദേഹം ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ദേശഭക്തിഗാനവും മലബാറിന്റെ സൗന്ദര്യം പാടുന്ന പാട്ടുകളും ഇതോടകം പ്രേക്ഷകരുടെ മുന്നിലെത്തി. മലബാറിന്റെ ഗാനം പാടിയത് എന്റെ ആദ്യ ചിത്രം വെള്ളിമൂങ്ങയുടെ സംഗീത സംവിധായകൻ ബിജിബാലാണ്. അദ്ദേഹം വളരെ ഭംഗിയായി ആലപിച്ചു.
ലിജിൻ കെ. ഈപ്പൻ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Latest News
മത്തങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി
യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; യുവാവിനെതിരെ കേസ്
ഇമ്രാൻ ഖാനും ഭാര്യയ്ക്കും സർക്കാർ സ്ഥാപനങ്ങളെയും ഉദ്യോഗസ്ഥരെയും വിമർശിക്കുന്നതിൽ നിന്നും വിലക്ക്
കേരളം ഇന്നു വിധിയെഴുതും
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top