Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മൈതാനത്തിന് പുറത്ത് ശർമയെന്ന ഗോഡ്ഫാദർ
കഴിഞ്ഞ കോമണ്‍വെൽത്ത് ഗെയിംസിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വെള്ളി മെഡൽ അണിഞ്ഞതോടെ വിമൻ ഇൻ ബ്ലൂ എന്നു വിളിപ്പേരുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം രാജ്യ കായികചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു. പുരുഷൻമാരുടെ കുത്തകയായിരുന്ന ക്രിക്കറ്റ് മൈതാനത്തേക്ക് വനിതകളെ വിളിച്ചിറക്കിയതിനു പിന്നിൽ എക്കാലവും ഓർമിച്ചിരിക്കേണ്ട പേരാണ് മഹേന്ദ്ര കുമാർ ശർമയുടേത്.
1970കളുടെ തുടക്കം. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വനിതകൾ ക്രിക്കറ്റിൽ സജീവമായിക്കഴിഞ്ഞിരുന്നു. അപ്പോഴും ഇന്ത്യയിൽ ക്രിക്കറ്റ് പുരുഷൻമാർക്കു മാത്രമായുള്ള കായികവിനോദമായി തുടർന്നു. ഈ സമയത്താണ് ഒരു ദൗത്യം ഏറ്റെടുക്കുന്നതുപോലെ ശർമയുടെ വരവ്. ലഖ്നൗവിലെ സ്കൂളുകളിലും കോളജുകളിലും വനിതകളുടെ സോഫ്റ്റ് ബോൾ, ഹാൻഡ് ബോൾ ടൂർണമെന്റുകൾ പതിവായി ശർമ സംഘടിപ്പിച്ചിരുന്നു.
1973ൽ ഹൈദരാബാദിൽ നടന്ന ഒരു സോഫ്റ്റ് ബോൾ ടൂർണമെന്റിനിടെ സോഫ്റ്റ് ബോൾ ബാറ്റ് കൊണ്ട ് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് പോലെ അനുകരിച്ച് മൈതാനത്തിൽ കളിച്ചു. അന്നുമുതലാണ് വനിതകൾക്ക് ക്രിക്കറ്റ് അസോസിയേഷൻ ആരംഭിക്കുന്നതിനെക്കുറിച്ച് ശർമ ആലോചിച്ചുതുടങ്ങിയത്.
വനിതാ ക്രിക്കറ്റ് അസോസിയേഷൻ എന്ന ആശയം തലയ്ക്കുപിടിച്ച ശർമ ഒരു ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് അതിലൊരു മൈക്കും ഫിറ്റ് ചെയ്ത് ക്രിക്കറ്റ് കളിക്കാൻ താത്പര്യമുള്ള വനിതകൾ മുന്നോട്ട് വരണം എന്നഭ്യർഥിച്ചു ലഖ്നൗ നഗരം ചുറ്റി. വനിതകളുടെ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു, താത്പര്യമുള്ളമവർ പങ്കെടുക്കണം എന്നായിരുന്നു ശർമയുടെ അഭ്യർഥന. ഇന്ത്യയിൽ വനിതകൾക്ക് വേണ്ടി മാത്രമായി സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ ക്രിക്കറ്റ് മാച്ചായിരുന്നു അത്.
ക്രിക്കറ്റ് കളിക്കാൻ മുന്നോട്ടുവന്ന വനിതകളുടെ ഉത്സാഹവും ആവേശവും മനസിലാക്കിയ ശർമ ഇന്ത്യയിലെ ആദ്യ വനിതാ ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങി. മഹേന്ദ്ര കുമാർ ശർമയ്ക്ക് അന്ന് വെറും 20 വയസിനുമേൽ പ്രായമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ലഖ്നൗ സൊസൈറ്റി ആക്ടിനു കീഴിൽ വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഡബ്യുസിഎഐ) രജിസ്റ്റ് ചെയ്തു.
ബീഗം ഹമീദ ഹബീബുള്ള ആയിരുന്നു അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്. സെക്രട്ടറി മഹേന്ദ്ര കുമാർ ശർമയും. 1973ൽതന്നെ അസോസിയേഷൻ ഇന്റർനാഷണൽ വിമൻസ് ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ചു. ഇംഗ്ലീഷ് വിമൻസ് ക്രിക്കറ്റ് അസോസിയേഷനുമായി ശർമ നടത്തിയ കത്തിടപാടുകളായിരുന്നു ഈ അംഗീകാരങ്ങൾക്കു വഴിതെളിച്ചത്.
ശർമയുടെ വനിതാ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെക്കുറിച്ച് വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയും ഇന്ത്യയുടെ ആദ്യ വനിതാ ക്രിക്കറ്റ് ടീം അംഗവുമായിരുന്ന ശുഭാംഗി കുൽക്കർണി പറഞ്ഞതിങ്ങനെയാണ്:
ഞങ്ങൾ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. അദ്ദഹത്തിന് എല്ലാ കാര്യങ്ങളിലും കൃത്യമായ ധാരണയും ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. പോകുന്ന സ്ഥലങ്ങളിലെല്ലാം വനിതാതാരങ്ങൾക്ക് എല്ലാവിധ പബ്ലിസിറ്റിയും ലഭിക്കണം എന്നതിലും നിർബന്ധമായിരുന്നു. വനിതാ ക്രിക്കറ്റ് ടീമിന്റെ ഉന്നമനത്തിനുവേണ്ടി ലഖ്നൗവിലെ കുടുംബവക വസ്തു അദ്ദേഹം വിൽക്കുകപോലും ചെയ്തിരുന്നു.
അസോസിയേഷൻ സ്ഥാപിച്ച 1973ൽത്തന്നെ ശർമ പൂനെയിൽ വനിതകളുടെ ആദ്യ അന്തർസംസ്ഥാന മത്സരവും സംഘടിപ്പിച്ചു. ബോംബെ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് ടീമുകളാണ് മത്സരിച്ചത്. ബോംബെ ടീം ക്യാപ്റ്റനായിരുന്ന ദിയാന എദുൽജിയെ പിന്നീട് രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. വാരാണാസിയിൽ നടന്ന അടുത്ത ടൂർണമെന്റിൽ ടീമുകളുടെ എണ്ണം കൂടി. എട്ടു ടീമുകളാണ് അവിടെ മത്സരിച്ചത്. തൊട്ടുപിന്നാലെ കൊൽക്കത്തയിൽ നടന്ന വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ പന്ത്രണ്ട ് ടീമുകളാണ് മത്സരിച്ചത്.
പിന്നീട് ചന്ദ്ര ത്രിപാഠിയും പ്രമീളാഭായ് ചവാനും വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്തു. ബോളിവുഡ് താരങ്ങളുമായി ചേർന്ന് വനിതാ ക്രിക്കറ്റ് താരങ്ങളുടെ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ചു. സൂപ്പർസ്റ്റാർ വിനോദ് ഖന്നയൊക്കെ ഇത്തരം സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ നേരിൽ കാണുന്നതിനായി ശർമയ്ക്കൊപ്പം ഡൽഹിയിലേക്ക് സഞ്ചരിച്ചതായിരുന്നു വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിമാനയാത്ര.
1975ൽ ഓസ്ട്രേലിയയുടെ അണ്ടർ 25 ടീം ഇന്ത്യൻ ടൂർ നടത്തിയപ്പോഴാണ് വനിതാ ക്രിക്കറ്റ് ടീം ആദ്യമായി അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുന്നത്. പൂനെ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലായി മൂന്ന് ടെസ്റ്റ് മത്സരങ്ങളാണുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യം ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്ന ലാല അമർ നാഥ് ആയിരുന്നു വനിതാതാരങ്ങളുടെ പരിശീലകൻ. അദ്ദേഹം ടെസ്റ്റ് മത്സരങ്ങൾക്കായി മൂന്നു ക്യാപ്റ്റൻമാരെ തെരഞ്ഞെടുത്തു. ഉജ്വല നിഗം, സുധ ഷാ, ശ്രീരൂപ ബോസ് എന്നിവരായിരുന്നു ആ ക്യാപ്റ്റൻമാർ.
1976 ഒക്ടോബറിൽ സീനിയർ വനിതകളുടെ ക്രിക്കറ്റ് ടീം ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങി. വെസ്റ്റ് ഇൻഡീസ് ആയിരുന്നു എതിരാളികൾ. ആറ് ടെസ്റ്റ് മാച്ച് സീരീസുകളും സമനിലയിലാണ് പിരിഞ്ഞത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന ശാന്ത രംഗസ്വാമി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. പിന്നെയും രണ്ടു വർഷങ്ങളുടെകൂടി പ്രയത്നങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് അസോസിയേഷന് കേന്ദ്ര സർക്കാർ ഒൗദ്യോഗിക അംഗീകാരം നൽകുന്നത്. 1978ൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യം ലോക കപ്പ് മത്സരത്തിൽ പങ്കെടുത്തു. 2005ലും 2017ലും ഇന്ത്യൻ ടീം വിമൻസ് വേൾഡ് കപ്പ് ഫൈനൽ വരെ പൊരുതിയെത്തി.
വനിതാ ക്രിക്കറ്റ് ഇത്രത്തോളം വളരുകയും ഇന്ത്യ ൻ ടീമിന് ഇത്രേയേറെ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തിട്ടും മഹേന്ദ്ര ശർമയെന്ന ഗോഡ് ഫാദറിനെ പാടേ മറുന്നു എന്നത് മറ്റൊരു നിരാശ. ശാന്ത രംഗസ്വാമി, സുധ ഷാ, ദിയാന എദുൽജി എന്നിങ്ങനെയുള്ള വനിതാ താരങ്ങളുടെ വളർച്ചയ്ക്ക് വഴികാട്ടിയായ അദ്ദേഹത്തെ പിന്നിലേക്ക് ഒതുക്കിയെന്നാണ് ഒപ്പം പ്രവർത്തിച്ചവർ ഉൾപ്പടെ വേദനയോടെ പങ്കുവക്കുന്നത്.
സെബി മാത്യു
ഞാൻ കണ്ടു ബാപ്പുജിയെയും ഗോഡ്സെയെയും
1948 ജനുവരി 30ന് വെള്ളിയാഴ്ച സായാഹ്നത്തിൽ ഡൽഹി ബിർളാമന്ദിരത്തിൽ മഹാത്മജിയുടെ ഭൗതികശരീരം സന്ദർശിച്ചത് തൊണ്ണൂറ്
സെല്ലുലോയിഡിലെ ഗാന്ധിക്കാഴ്ചകൾ...
മഹാത്മാഗാന്ധിയും സിനിമയും തമ്മിൽ എന്തു ബന്ധം എന്നു ചോദിച്ചാൽ കാര്യമായി ഒന്നുമില്ല. സിനിമ എന്ന കലാരൂപം അതിന്റെ ബാലാരി
മഹാത്മസംഗീതം!
മഹാത്മാ ഗാന്ധി! ആ പേരിൽ കുടികൊള്ളുന്നത് എന്തൊക്കെയാണ്!! കാലദേശഭേദങ്ങൾക്കപ്പുറം മനുഷ്യനെക്കുറിച്ചുള്ള മഹത്തായ ഒരു
ഓർമകളിൽ മരിക്കാതെ ഭരണിക്കാവ് ശിവകുമാർ
എണ്‍പത്തിയെട്ട് സിനിമകളിലായി ഇരുന്നൂറ്റി എഴുപത്തിരണ്ട് ഗാനങ്ങൾ എഴുതിയിട്ടുണ്ട് ഭരണിക്കാവ്. ഭരണിക്കാവിന്റെ ഭക
മുകുന്ദനുണ്ണിയും മീനാക്ഷിയുമല്ല ശരി, അവരെപ്പോലെ ആകരുത് !
മുകുന്ദനുണ്ണി അസോസിയേറ്റ്സില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്
റെഡീമർ എന്ന ബോട്ട്
മഹാകവിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടായെങ്കിലും തന്നെ കരുതലോടെ രക്ഷിച്ച ദൈവത്തിന് ഉപദേശി നന്ദിപറഞ്ഞു. ബോട്ടിന്റ
ടേണിംഗ് പോയിന്റായതു കപ്പേള, സ്പെഷലാണ് സൗദി വെള്ളക്ക
സിനിമ വളരെ ദൂരത്താണെന്നു കരുതിയ പഠനകാലം. എത്രയോ ആളുകളുടെ പ്രഭാതങ്ങളെ പോസിറ്റീവാക്കിയ ആര്‍ജെ ദിനങ്ങള്‍. ഇപ്പോള്‍
മഞ്ഞൾ പ്രസാദം
കണ്ണുകളുണ്ടായിരിക്കെയും കാഴ്ചശക്തിയുടെ വിലയറിയാത്തവർ തിരിച്ചറിയേണ്ടതാണ് ഗീതയുടെ ഉൾക്കാഴ്ച സമ്മാനിച്ച മഹാവി
അഭിനയത്തിന്റെ കിക്ക് കിട്ടി, ഇനി ലീഡ് വേഷങ്ങളില്‍
കാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങിയ ദിവ്യപ്രഭ നായികയായ സിനിമയാണ് മഹേഷ് നാരായണന്റെ അറിയിപ്പ്. ലൊക്കാര്‍ണോ മേളയില്‍ മ
തകർച്ചകളിൽ ദൈവത്തെ മുറുകെപ്പിടിക്കാം
പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഒരു പ്രമുഖ ബിസിനസുകാരനെ അടുത്തയിടെ സന്ദർശിക്കാനിടയായി. എല്ലാ കണക്കുകൂട്ടലുകളും
മൗളി നോംഗ് -വെടിപ്പിന്റെ ഗ്രാമം
തുള്ളി മാലിന്യമില്ലാത്ത ഗ്രാമമാണ് മേഘാലയത്തിലെ മൗളിൻ നോംഗ്. ഈ ശുചിത്വഗ്രാമത്തെ കണ്ടുപഠിക്കാൻ എത്തുന്ന സഞ്ചാരികളെ
റാണി റാഷ്മോണി; ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച വനിത
ഇന്ത്യാ ചരിത്രത്തിന്റെ ഏത് ഏടുകൾ പരിശോധിച്ചാലും സാമൂഹികപരിഷ്കാരങ്ങൾ വരുത്തുന്നതിൽ വനിതകൾ വഹിച്ച പങ്ക് സുപ്ര
പരീക്ഷണങ്ങള്‍ തുടരും, ഡാന്‍സറാവാനും ഒരുക്കം
ഡാന്‍സര്‍ എന്ന രീതിയില്‍ ഇതുവരെ പരീക്ഷിച്ചു നോക്കാത്ത തരത്തിലുള്ള ഡാന്‍സ് ബേസ്ഡ് സിനിമകള്‍ക്കു ശ്രമിക്കുന്നുണ്ട്. അ
നവീകരിക്കാം, നൻമ ചൊരിയാം പുതുവർഷത്തിൽ
2020ൽ കോവിഡിന്റെ ഒന്നാം വ്യാപനഘട്ടത്തിൽ ആ മഹാമാരിയെ മരണഭീതിയോടെയാണ് ലോകം നോക്കിക്കണ്ടത്. കേരളത്തിൽ ആദ്യം കേ
പുതുവർഷം പലവിധം
മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്നത് പ്രതീക്ഷകളാണ്. വലിയ പ്രതീക്ഷകളോടെ 2023 പിറന്നിരിക്കുന്നു.
പുതു
എന്റെ സംതൃപ്തി ചലഞ്ചിംഗ് സിനിമകള്‍
സിദ്ധാർഥ് ഭരതൻ സിനിമ ജിന്നിൽ സൗബിന്റെ നായികയാണ് ശാന്തി ബാലചന്ദ്രൻ. അഭിനയത്തിനൊപ്പം എഴുത്തും പെയിന്റിംഗുമാണ് ശാ
ഏദന്റെ പുൽക്കുട്
കാറ്റും വെളിച്ചവും വേണ്ടത്ര കടന്നു വരാത്ത അഭയാർഥി ക്യാന്പിൽ വിളക്കുകൾ അണഞ്ഞാലും പുൽക്കൂട്ടിൽ വെളിച്ചം നിറയും. വർണ
ഒന്‍പതാമത്തെ പൊന്നുണ്ണി
ഒന്‍പതാമത്തെ ഓമനക്കുഞ്ഞുമായി പുൽക്കൂടിനോടു ചേർന്നുനിൽക്കുന്പോൾ ജോ- ജെസ്ലിൻ ദന്പതികൾ പറയുകയാണ്. ‘ ഇവളാണ് ഞങ്
ഉണ്ണീശോയ്ക്ക് ഒരു കത്ത്
ക്രിസ്മസ്കാലം സമാഗമങ്ങളുടെയും സമ്മാനങ്ങളുടെയും കാലമാണല്ലോ. ദൈവപിതാവ് മനുഷ്യകുലത്തിനു നൽകിയ സ്നേഹസമ്മാനമായിരു
ആളില്ലാക്കത്ത്
ചില ദിവസങ്ങളിൽ റാഫി ജോലികഴിഞ്ഞു വരാൻ വൈകും. കാരണം, ഒട്ടേറെ കത്തുകൾ വിതരണം ചെയ്യാൻ പ്രയാസമുള്ളവയായിരിക്കും. മേൽ
ഞാൻ കണ്ടു ബാപ്പുജിയെയും ഗോഡ്സെയെയും
1948 ജനുവരി 30ന് വെള്ളിയാഴ്ച സായാഹ്നത്തിൽ ഡൽഹി ബിർളാമന്ദിരത്തിൽ മഹാത്മജിയുടെ ഭൗതികശരീരം സന്ദർശിച്ചത് തൊണ്ണൂറ്
സെല്ലുലോയിഡിലെ ഗാന്ധിക്കാഴ്ചകൾ...
മഹാത്മാഗാന്ധിയും സിനിമയും തമ്മിൽ എന്തു ബന്ധം എന്നു ചോദിച്ചാൽ കാര്യമായി ഒന്നുമില്ല. സിനിമ എന്ന കലാരൂപം അതിന്റെ ബാലാരി
മഹാത്മസംഗീതം!
മഹാത്മാ ഗാന്ധി! ആ പേരിൽ കുടികൊള്ളുന്നത് എന്തൊക്കെയാണ്!! കാലദേശഭേദങ്ങൾക്കപ്പുറം മനുഷ്യനെക്കുറിച്ചുള്ള മഹത്തായ ഒരു
ഓർമകളിൽ മരിക്കാതെ ഭരണിക്കാവ് ശിവകുമാർ
എണ്‍പത്തിയെട്ട് സിനിമകളിലായി ഇരുന്നൂറ്റി എഴുപത്തിരണ്ട് ഗാനങ്ങൾ എഴുതിയിട്ടുണ്ട് ഭരണിക്കാവ്. ഭരണിക്കാവിന്റെ ഭക
മുകുന്ദനുണ്ണിയും മീനാക്ഷിയുമല്ല ശരി, അവരെപ്പോലെ ആകരുത് !
മുകുന്ദനുണ്ണി അസോസിയേറ്റ്സില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്
റെഡീമർ എന്ന ബോട്ട്
മഹാകവിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടായെങ്കിലും തന്നെ കരുതലോടെ രക്ഷിച്ച ദൈവത്തിന് ഉപദേശി നന്ദിപറഞ്ഞു. ബോട്ടിന്റ
ടേണിംഗ് പോയിന്റായതു കപ്പേള, സ്പെഷലാണ് സൗദി വെള്ളക്ക
സിനിമ വളരെ ദൂരത്താണെന്നു കരുതിയ പഠനകാലം. എത്രയോ ആളുകളുടെ പ്രഭാതങ്ങളെ പോസിറ്റീവാക്കിയ ആര്‍ജെ ദിനങ്ങള്‍. ഇപ്പോള്‍
മഞ്ഞൾ പ്രസാദം
കണ്ണുകളുണ്ടായിരിക്കെയും കാഴ്ചശക്തിയുടെ വിലയറിയാത്തവർ തിരിച്ചറിയേണ്ടതാണ് ഗീതയുടെ ഉൾക്കാഴ്ച സമ്മാനിച്ച മഹാവി
അഭിനയത്തിന്റെ കിക്ക് കിട്ടി, ഇനി ലീഡ് വേഷങ്ങളില്‍
കാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങിയ ദിവ്യപ്രഭ നായികയായ സിനിമയാണ് മഹേഷ് നാരായണന്റെ അറിയിപ്പ്. ലൊക്കാര്‍ണോ മേളയില്‍ മ
തകർച്ചകളിൽ ദൈവത്തെ മുറുകെപ്പിടിക്കാം
പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഒരു പ്രമുഖ ബിസിനസുകാരനെ അടുത്തയിടെ സന്ദർശിക്കാനിടയായി. എല്ലാ കണക്കുകൂട്ടലുകളും
മൗളി നോംഗ് -വെടിപ്പിന്റെ ഗ്രാമം
തുള്ളി മാലിന്യമില്ലാത്ത ഗ്രാമമാണ് മേഘാലയത്തിലെ മൗളിൻ നോംഗ്. ഈ ശുചിത്വഗ്രാമത്തെ കണ്ടുപഠിക്കാൻ എത്തുന്ന സഞ്ചാരികളെ
റാണി റാഷ്മോണി; ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച വനിത
ഇന്ത്യാ ചരിത്രത്തിന്റെ ഏത് ഏടുകൾ പരിശോധിച്ചാലും സാമൂഹികപരിഷ്കാരങ്ങൾ വരുത്തുന്നതിൽ വനിതകൾ വഹിച്ച പങ്ക് സുപ്ര
പരീക്ഷണങ്ങള്‍ തുടരും, ഡാന്‍സറാവാനും ഒരുക്കം
ഡാന്‍സര്‍ എന്ന രീതിയില്‍ ഇതുവരെ പരീക്ഷിച്ചു നോക്കാത്ത തരത്തിലുള്ള ഡാന്‍സ് ബേസ്ഡ് സിനിമകള്‍ക്കു ശ്രമിക്കുന്നുണ്ട്. അ
നവീകരിക്കാം, നൻമ ചൊരിയാം പുതുവർഷത്തിൽ
2020ൽ കോവിഡിന്റെ ഒന്നാം വ്യാപനഘട്ടത്തിൽ ആ മഹാമാരിയെ മരണഭീതിയോടെയാണ് ലോകം നോക്കിക്കണ്ടത്. കേരളത്തിൽ ആദ്യം കേ
പുതുവർഷം പലവിധം
മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്നത് പ്രതീക്ഷകളാണ്. വലിയ പ്രതീക്ഷകളോടെ 2023 പിറന്നിരിക്കുന്നു.
പുതു
എന്റെ സംതൃപ്തി ചലഞ്ചിംഗ് സിനിമകള്‍
സിദ്ധാർഥ് ഭരതൻ സിനിമ ജിന്നിൽ സൗബിന്റെ നായികയാണ് ശാന്തി ബാലചന്ദ്രൻ. അഭിനയത്തിനൊപ്പം എഴുത്തും പെയിന്റിംഗുമാണ് ശാ
ഏദന്റെ പുൽക്കുട്
കാറ്റും വെളിച്ചവും വേണ്ടത്ര കടന്നു വരാത്ത അഭയാർഥി ക്യാന്പിൽ വിളക്കുകൾ അണഞ്ഞാലും പുൽക്കൂട്ടിൽ വെളിച്ചം നിറയും. വർണ
ഒന്‍പതാമത്തെ പൊന്നുണ്ണി
ഒന്‍പതാമത്തെ ഓമനക്കുഞ്ഞുമായി പുൽക്കൂടിനോടു ചേർന്നുനിൽക്കുന്പോൾ ജോ- ജെസ്ലിൻ ദന്പതികൾ പറയുകയാണ്. ‘ ഇവളാണ് ഞങ്
ഉണ്ണീശോയ്ക്ക് ഒരു കത്ത്
ക്രിസ്മസ്കാലം സമാഗമങ്ങളുടെയും സമ്മാനങ്ങളുടെയും കാലമാണല്ലോ. ദൈവപിതാവ് മനുഷ്യകുലത്തിനു നൽകിയ സ്നേഹസമ്മാനമായിരു
ആളില്ലാക്കത്ത്
ചില ദിവസങ്ങളിൽ റാഫി ജോലികഴിഞ്ഞു വരാൻ വൈകും. കാരണം, ഒട്ടേറെ കത്തുകൾ വിതരണം ചെയ്യാൻ പ്രയാസമുള്ളവയായിരിക്കും. മേൽ
തൊമ്മിയും എം.ആർ. ഗോപകുമാറും
“ജീവിതത്തിൽ ഞാൻ ഒട്ടും വിധേയനല്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമല്ല ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടും വ
നാലാംമുറയില് നായകനും വില്ലനും ഇടയില്‍ !
ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറയിൽ ബിജു മേനോനൊപ്പം നിർണായക വേഷത്തിൽ ഗുരു സോമസുന്ദരം. മോഹൻലാലിന്റെ ബറോ
ഒരു കേക്കിന്റെ പങ്കുവയ്ക്കൽ
കോട്ടയം മെഡിക്കൽ കോളജിനോടു ചേർന്ന കുട്ടികളുടെ ആശുപത്രിയിൽ ഒരിക്കൽ ഒരു ക്രിസ്മസ് ആഴ്ചയിലാണ് ആ ഹൃദയസ്പർശിയായ
ക്രിസ്മസ് പാചകം
ചിക്കൻ സ്റ്റൂ
ചേരുവകൾ: കോഴി അര കിലോ കഷണങ്ങളാക്കിയത്. ഇതിൽ പുരട്ടാൻ ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീസ
പ്രണയസരോവര തീരം....
സ്റ്റെപ്പ് കട്ട് ചെയ്ത ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും തുടുത്ത കവിളുകളിലേക്കു നീളുന്ന കൃതാവും ഒക്കെയുള്ള ഹരിദാസ
മനസു കൊണ്ട് സ്നേഹിക്കാൻ സുജിത്ത് ശങ്കർ
സംവിധായകൻ തരുണ്‍ മൂർത്തി വിളിച്ച് സൗദി വെള്ളക്കയിലെ സത്താറിന്റെ കഥാപാത്രം ചെയ്യാമോ എന്നു ചോദിച്ചു. ലൊക്കേഷനിലെ
കാലം മറന്നുപോയ ഗായിക
നിർമലയിൽ ഏഴു പേർ പാടിയെങ്കിലും പ്രഥമ പിന്നണി ഗായികയെന്ന പെരുമ വിമലയ്ക്കുള്ളതാണ്. ആ ഗായകരിലെ ഏറ്റവും ഇളയയാൾ
സ്റ്റേ എന്ന സ്മാഷ് ഹിറ്റ്!
യുട്യൂബിൽ 647 മില്യണ്‍ വ്യൂസ്! അതായത് ഈ കുറിപ്പു തയാറാക്കുന്നതുവരെ 647,647,591 തവണ. കഴിഞ്ഞ ഒരു കൊല്ലത്തിനിടയ്ക്ക് ഏറ
അനുപമം നടന വൈഭവം
നൃത്തം ജീവശ്വാസമായ അനുപമയ്ക്ക് പത്തുവർഷം മുന്‍പ് കാലുകൾക്ക് ചെറിയ തോതിൽ വേദന അനുഭവപ്പെട്ടു തുടങ്ങി. വേദന കലശല
സ്ഥാനമുറപ്പിച്ച് സ്വാസിക
കൂടുതൽ വെല്ലുവിളിയായി തോന്നിയത് സെലേന എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ശരീരഭാഷയും സ്ക്രീനിൽ എത്തിക്കുന്നതാ
Latest News
ആൻഡമാൻ ദ്വീപിൽ നിന്ന് ഏഴ് വേട്ടക്കാരെ പിടികൂടി
അങ്കണവാടി പ്രവർത്തകർക്കായി അങ്കണം ഇൻഷ്വറൻസ്
എംഡിഎംഎയുമായി കൊച്ചിയിൽ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ
പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി
ബദൽ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബജറ്റ്: എം.വി. ഗോവിന്ദൻ
Latest News
ആൻഡമാൻ ദ്വീപിൽ നിന്ന് ഏഴ് വേട്ടക്കാരെ പിടികൂടി
അങ്കണവാടി പ്രവർത്തകർക്കായി അങ്കണം ഇൻഷ്വറൻസ്
എംഡിഎംഎയുമായി കൊച്ചിയിൽ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ
പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി
ബദൽ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബജറ്റ്: എം.വി. ഗോവിന്ദൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top