Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
മൈതാനത്തിന് പുറത്ത് ശർമയെന്ന ഗോഡ്ഫാദർ
കഴിഞ്ഞ കോമണ്‍വെൽത്ത് ഗെയിംസിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി വെള്ളി മെഡൽ അണിഞ്ഞതോടെ വിമൻ ഇൻ ബ്ലൂ എന്നു വിളിപ്പേരുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം രാജ്യ കായികചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു. പുരുഷൻമാരുടെ കുത്തകയായിരുന്ന ക്രിക്കറ്റ് മൈതാനത്തേക്ക് വനിതകളെ വിളിച്ചിറക്കിയതിനു പിന്നിൽ എക്കാലവും ഓർമിച്ചിരിക്കേണ്ട പേരാണ് മഹേന്ദ്ര കുമാർ ശർമയുടേത്.
1970കളുടെ തുടക്കം. ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ വനിതകൾ ക്രിക്കറ്റിൽ സജീവമായിക്കഴിഞ്ഞിരുന്നു. അപ്പോഴും ഇന്ത്യയിൽ ക്രിക്കറ്റ് പുരുഷൻമാർക്കു മാത്രമായുള്ള കായികവിനോദമായി തുടർന്നു. ഈ സമയത്താണ് ഒരു ദൗത്യം ഏറ്റെടുക്കുന്നതുപോലെ ശർമയുടെ വരവ്. ലഖ്നൗവിലെ സ്കൂളുകളിലും കോളജുകളിലും വനിതകളുടെ സോഫ്റ്റ് ബോൾ, ഹാൻഡ് ബോൾ ടൂർണമെന്റുകൾ പതിവായി ശർമ സംഘടിപ്പിച്ചിരുന്നു.
1973ൽ ഹൈദരാബാദിൽ നടന്ന ഒരു സോഫ്റ്റ് ബോൾ ടൂർണമെന്റിനിടെ സോഫ്റ്റ് ബോൾ ബാറ്റ് കൊണ്ട ് കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നത് പോലെ അനുകരിച്ച് മൈതാനത്തിൽ കളിച്ചു. അന്നുമുതലാണ് വനിതകൾക്ക് ക്രിക്കറ്റ് അസോസിയേഷൻ ആരംഭിക്കുന്നതിനെക്കുറിച്ച് ശർമ ആലോചിച്ചുതുടങ്ങിയത്.
വനിതാ ക്രിക്കറ്റ് അസോസിയേഷൻ എന്ന ആശയം തലയ്ക്കുപിടിച്ച ശർമ ഒരു ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് അതിലൊരു മൈക്കും ഫിറ്റ് ചെയ്ത് ക്രിക്കറ്റ് കളിക്കാൻ താത്പര്യമുള്ള വനിതകൾ മുന്നോട്ട് വരണം എന്നഭ്യർഥിച്ചു ലഖ്നൗ നഗരം ചുറ്റി. വനിതകളുടെ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു, താത്പര്യമുള്ളമവർ പങ്കെടുക്കണം എന്നായിരുന്നു ശർമയുടെ അഭ്യർഥന. ഇന്ത്യയിൽ വനിതകൾക്ക് വേണ്ടി മാത്രമായി സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ ക്രിക്കറ്റ് മാച്ചായിരുന്നു അത്.
ക്രിക്കറ്റ് കളിക്കാൻ മുന്നോട്ടുവന്ന വനിതകളുടെ ഉത്സാഹവും ആവേശവും മനസിലാക്കിയ ശർമ ഇന്ത്യയിലെ ആദ്യ വനിതാ ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങി. മഹേന്ദ്ര കുമാർ ശർമയ്ക്ക് അന്ന് വെറും 20 വയസിനുമേൽ പ്രായമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ലഖ്നൗ സൊസൈറ്റി ആക്ടിനു കീഴിൽ വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (ഡബ്യുസിഎഐ) രജിസ്റ്റ് ചെയ്തു.
ബീഗം ഹമീദ ഹബീബുള്ള ആയിരുന്നു അസോസിയേഷന്റെ ആദ്യ പ്രസിഡന്റ്. സെക്രട്ടറി മഹേന്ദ്ര കുമാർ ശർമയും. 1973ൽതന്നെ അസോസിയേഷൻ ഇന്റർനാഷണൽ വിമൻസ് ക്രിക്കറ്റ് കൗണ്‍സിലിന്റെ അംഗീകാരവും ലഭിച്ചു. ഇംഗ്ലീഷ് വിമൻസ് ക്രിക്കറ്റ് അസോസിയേഷനുമായി ശർമ നടത്തിയ കത്തിടപാടുകളായിരുന്നു ഈ അംഗീകാരങ്ങൾക്കു വഴിതെളിച്ചത്.
ശർമയുടെ വനിതാ ക്രിക്കറ്റിനോടുള്ള അഭിനിവേശത്തെക്കുറിച്ച് വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയും ഇന്ത്യയുടെ ആദ്യ വനിതാ ക്രിക്കറ്റ് ടീം അംഗവുമായിരുന്ന ശുഭാംഗി കുൽക്കർണി പറഞ്ഞതിങ്ങനെയാണ്:
ഞങ്ങൾ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു. അദ്ദഹത്തിന് എല്ലാ കാര്യങ്ങളിലും കൃത്യമായ ധാരണയും ലക്ഷ്യങ്ങളും ഉണ്ടായിരുന്നു. പോകുന്ന സ്ഥലങ്ങളിലെല്ലാം വനിതാതാരങ്ങൾക്ക് എല്ലാവിധ പബ്ലിസിറ്റിയും ലഭിക്കണം എന്നതിലും നിർബന്ധമായിരുന്നു. വനിതാ ക്രിക്കറ്റ് ടീമിന്റെ ഉന്നമനത്തിനുവേണ്ടി ലഖ്നൗവിലെ കുടുംബവക വസ്തു അദ്ദേഹം വിൽക്കുകപോലും ചെയ്തിരുന്നു.
അസോസിയേഷൻ സ്ഥാപിച്ച 1973ൽത്തന്നെ ശർമ പൂനെയിൽ വനിതകളുടെ ആദ്യ അന്തർസംസ്ഥാന മത്സരവും സംഘടിപ്പിച്ചു. ബോംബെ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് ടീമുകളാണ് മത്സരിച്ചത്. ബോംബെ ടീം ക്യാപ്റ്റനായിരുന്ന ദിയാന എദുൽജിയെ പിന്നീട് രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. വാരാണാസിയിൽ നടന്ന അടുത്ത ടൂർണമെന്റിൽ ടീമുകളുടെ എണ്ണം കൂടി. എട്ടു ടീമുകളാണ് അവിടെ മത്സരിച്ചത്. തൊട്ടുപിന്നാലെ കൊൽക്കത്തയിൽ നടന്ന വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ പന്ത്രണ്ട ് ടീമുകളാണ് മത്സരിച്ചത്.
പിന്നീട് ചന്ദ്ര ത്രിപാഠിയും പ്രമീളാഭായ് ചവാനും വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാരഥ്യം ഏറ്റെടുത്തു. ബോളിവുഡ് താരങ്ങളുമായി ചേർന്ന് വനിതാ ക്രിക്കറ്റ് താരങ്ങളുടെ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിച്ചു. സൂപ്പർസ്റ്റാർ വിനോദ് ഖന്നയൊക്കെ ഇത്തരം സൗഹൃദ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ നേരിൽ കാണുന്നതിനായി ശർമയ്ക്കൊപ്പം ഡൽഹിയിലേക്ക് സഞ്ചരിച്ചതായിരുന്നു വനിതാ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിമാനയാത്ര.
1975ൽ ഓസ്ട്രേലിയയുടെ അണ്ടർ 25 ടീം ഇന്ത്യൻ ടൂർ നടത്തിയപ്പോഴാണ് വനിതാ ക്രിക്കറ്റ് ടീം ആദ്യമായി അന്താരാഷ്ട്ര മത്സരത്തിൽ കളിക്കുന്നത്. പൂനെ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലായി മൂന്ന് ടെസ്റ്റ് മത്സരങ്ങളാണുണ്ടായിരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യം ടെസ്റ്റ് ടീം ക്യാപ്റ്റനായിരുന്ന ലാല അമർ നാഥ് ആയിരുന്നു വനിതാതാരങ്ങളുടെ പരിശീലകൻ. അദ്ദേഹം ടെസ്റ്റ് മത്സരങ്ങൾക്കായി മൂന്നു ക്യാപ്റ്റൻമാരെ തെരഞ്ഞെടുത്തു. ഉജ്വല നിഗം, സുധ ഷാ, ശ്രീരൂപ ബോസ് എന്നിവരായിരുന്നു ആ ക്യാപ്റ്റൻമാർ.
1976 ഒക്ടോബറിൽ സീനിയർ വനിതകളുടെ ക്രിക്കറ്റ് ടീം ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങി. വെസ്റ്റ് ഇൻഡീസ് ആയിരുന്നു എതിരാളികൾ. ആറ് ടെസ്റ്റ് മാച്ച് സീരീസുകളും സമനിലയിലാണ് പിരിഞ്ഞത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന ശാന്ത രംഗസ്വാമി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. പിന്നെയും രണ്ടു വർഷങ്ങളുടെകൂടി പ്രയത്നങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് അസോസിയേഷന് കേന്ദ്ര സർക്കാർ ഒൗദ്യോഗിക അംഗീകാരം നൽകുന്നത്. 1978ൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യം ലോക കപ്പ് മത്സരത്തിൽ പങ്കെടുത്തു. 2005ലും 2017ലും ഇന്ത്യൻ ടീം വിമൻസ് വേൾഡ് കപ്പ് ഫൈനൽ വരെ പൊരുതിയെത്തി.
വനിതാ ക്രിക്കറ്റ് ഇത്രത്തോളം വളരുകയും ഇന്ത്യ ൻ ടീമിന് ഇത്രേയേറെ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തിട്ടും മഹേന്ദ്ര ശർമയെന്ന ഗോഡ് ഫാദറിനെ പാടേ മറുന്നു എന്നത് മറ്റൊരു നിരാശ. ശാന്ത രംഗസ്വാമി, സുധ ഷാ, ദിയാന എദുൽജി എന്നിങ്ങനെയുള്ള വനിതാ താരങ്ങളുടെ വളർച്ചയ്ക്ക് വഴികാട്ടിയായ അദ്ദേഹത്തെ പിന്നിലേക്ക് ഒതുക്കിയെന്നാണ് ഒപ്പം പ്രവർത്തിച്ചവർ ഉൾപ്പടെ വേദനയോടെ പങ്കുവക്കുന്നത്.
സെബി മാത്യു
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top