Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ ഇന്നിന്റെ കഥ: ഹരികുമാർ
സാഹിത്യം മലയാള സിനിമാ രംഗത്ത് ഇടംപിടിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എം. മുകുന്ദന്റെ ചെറുകഥ ‘ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ’ സിനിമാരൂപത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നു. ഹരികുമാർ സംവിധാനം ചെയ്ത ചിത്രം ഇന്നത്തെ സമൂഹത്തിന്റെ കഥയാണ് പറയുന്നത്. മമ്മൂട്ടി നായകനായി എത്തി സുകൃതം ഒരുക്കി പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംവിധായകനാണ് ഹരികുമാർ. ഇടവേളയ്ക്കു ശേഷം തന്റെ പുതിയ സിനിമയുമായി എത്തുന്പോൾ ഹരികുമാറിന്റെ വാക്കുകളിലൂടെ....
സാഹിത്യത്തിൽ നിന്നു സിനിമ
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം. മുകുന്ദന്റെ കഥ വായിച്ചപ്പോൾതന്നെ അതിൽ രസകരമായ സിനിമയ്ക്കുള്ള സാധ്യതയുണ്ടെന്നു തോന്നിയിരുന്നു. എം. മുകുന്ദനുമായി വളരെ നാളത്തെ അടുപ്പമുണ്ടായിരുന്നതിനാൽ ഫോണ്‍ ചെയ്താണ് അദ്ദേഹത്തോട് സിനിമ ചെയ്യുന്ന സാധ്യതയെക്കുറിച്ച് പറയുന്നത്. ഇതേ ആവശ്യവുമായി ഒന്നു രണ്ടു സംവിധായകർ വിളിച്ചിരുന്നുവെന്നും അതിനെക്കുറിച്ച് ആലോചിക്കാമെന്നും മുകുന്ദൻ പറഞ്ഞതിനെത്തുടർന്ന് മാഹിയിലെത്തി അദ്ദേഹത്തെ നേരിൽ കണ്ടു. സിനിമ ഞാൻ ചെയ്യാമെന്നുള്ള തീരുമാനം എത്തിയപ്പോൾ തിരക്കഥ ആരെഴുതും എന്ന ആലോചന വന്നു.
തിരക്കഥ ഞാൻ തന്നെ എഴുതാനോ അല്ലെങ്കിൽ മറ്റാളെക്കൊണ്ട് എഴുതിക്കാനോ അദ്ദേഹം പറഞ്ഞു. കഥ നടക്കുന്ന പശ്ചാത്തലം ചെറുകഥയിൽ പറയുന്നില്ല. അത് എവിടെയും നടക്കാവുന്ന ഒരു കഥയാണെന്നതിനാൽ മാഹിയുടെ പശ്ചാത്തലത്തിൽതന്നെ എഴുതുന്നതാവും നല്ലതെന്ന് ഞാൻ പറഞ്ഞു. അങ്ങനെയെങ്കിൽ മുകുന്ദൻതന്നെ എഴുതിയാൻ മതിയെന്നായി ഞാൻ. അദ്ദേഹം സിനിമാ തിരക്കഥ മുന്‍പ് എഴുതിയിട്ടില്ലെങ്കിലും ഞാൻ അദ്ദേഹത്തെക്കൊണ്ട് നിർബന്ധിച്ച് എഴുതിക്കുകയായിരുന്നു. 95 ദിവസത്തോളം എഴുത്തുമായി ബന്ധപ്പെട്ട് ഞാനും മുകുന്ദനും ഒരുമിച്ചുണ്ടായിരുന്നു. ഞങ്ങളുടെ സൗഹൃദമാണ് സിനിമ സാധ്യമാക്കിയത്.
ആൻ ആഗസ്റ്റിനും സുരാജും
ചിത്രത്തിന്റെ ആദ്യചർച്ച നടക്കുന്ന സമയത്ത് താരമൂല്യമില്ലാത്ത ഒരു നടനായിരുന്നു എനിക്കു വേണ്ടത്. അങ്ങനെയാണ് ക്യാരക്ടർ റോളുകളിലുണ്ടായിരുന്ന സുരാജിലേക്കെത്തുന്നത്. ഇപ്പോൾ കാണുന്ന നായക പരിവേഷം അന്നു സുരാജിനുണ്ടായിരുന്നില്ല. എന്നാൽ, ഷൂട്ടിംഗ് തുടങ്ങിയപ്പോഴേക്കും സുരാജ് താരമൂല്യമുള്ള നായകനായി മാറിയിരുന്നു. ഇപ്പോഴത്തെ പ്രശസ്തിയുണ്ടായിന്നെങ്കിൽ സജീവൻ എന്ന കഥാപാത്രത്തിലേക്ക് താങ്കളെ പരിഗണിക്കുകയില്ലായിരുന്നുവെന്ന് ഷൂട്ടിംഗ്വേളയിൽ സുരാജിനോടുതന്നെ ഞാൻ പറഞ്ഞിരുന്നു.
കാരണം അലസനും മടിയനുമായ ഒരു കഥാപാത്രമാണ് സജീവൻ. അപ്പോൾ ഹീറോ പരിവേഷമുള്ള ഒരു താരം അതിന് യോജിക്കില്ല. ശരിക്കും സുരാജ് ആ കഥാപാത്രമായി വിസ്മയിപ്പിക്കുകയായിരുന്നു. സിനിമയുടെ ചർച്ചകൾ ആരംഭിച്ച സമയത്ത് മലയാളത്തിലെ താരമൂല്യമുള്ള ഒരു യുവനടൻ എന്നെ വിളിച്ച് ആ കഥാപാത്രം ചെയ്യാൻ താത്പര്യമുണ്ടെന്നു പറഞ്ഞു. ചിത്രം മാർക്കറ്റ് ചെയ്യാൻ അതു സഹായിക്കുമെങ്കിലും അത്തരം ഹീറോയിസമുള്ള ഒരു നടൻ ആ കഥാപാത്രത്തിലേക്കു പറ്റുകയില്ലെന്ന് എനിക്കു തോന്നി. വളരെ സ്നേഹപൂർവം അദ്ദേഹത്തോട് കാര്യങ്ങൾ പറയുകയും പിന്നീട് സുരാജിലേക്ക് എത്തിക്കുകയായിരുന്നു.
സമീപകാലത്ത് സീരിയസ് റോളിൽ മാത്രം ഒതുങ്ങിയ സുരാജിനെ ഹ്യൂമറസായും റൊമാന്റിക്കായും വളരെ ലാളിത്യത്തോടെയാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. രാധിക എന്ന നായികാകഥാപാത്രത്തിലേക്കാണ് കുറേയേറെ അന്വേഷണം നടത്തിയത്. വളരെ പെർഫോമൻസിന് ഇടമുള്ള കഥാപാത്രമാണ് രാധിക.
പല പേരുകളിലൂടെ ആലോചന നടക്കുന്ന സമയത്താണ് ആൻ അഗസ്റ്റിൻ സിനിമയിലേക്കു തിരിച്ചുവരുന്നതായി വാർത്ത കേൾക്കുന്നത്. അങ്ങനെയാണ് ആനിനെ ഫോണിൽ ബന്ധപ്പെടുന്നത്. ബംഗളുരുവിൽനിന്ന് ആൻ കേരളത്തിലെത്തി നേരിട്ടുകണ്ട് ചർച്ച ചെയ്യുയായിരുന്നു. അവിടെനിന്നും ആൻ രാധികയായി മാറുകയായിരുന്നു. അത്രമാത്രം മികച്ചതാക്കി രാധികയെ അവർ സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.
എം മുകുന്ദന്റെ എഴുത്ത്
ചെറുകഥയിൽ സ്ത്രീ കഥാപാത്രത്തിനു പ്രധാന്യം കൂടുതലെങ്കിലും സിനിമയിൽ സജീവനും രാധികയ്ക്കും ഒരു പോലെ പ്രധാന്യം നൽകിയാണ് തിരക്കഥയൊരുക്കിയത്. സ്ത്രീശാക്തികരണമാണ് കഥയുടെ കാതൽ. ഇന്നും മലയാള സാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്നത് കാലത്തിനനുസരിച്ച് അദ്ദേഹം എഴുത്തിൽ കൊണ്ടുവരുന്ന നവീകരണമാണ്. അതുകൊണ്ടുതന്നെ ഈ കഥ എല്ലാ കാലത്തും പ്രസക്തവുമാണ്.
ഓട്ടോ റിക്ഷക്കാരന്റെ ഭാര്യയിലും അദ്ദേഹത്തിന്റെ സ്വയം നവീകരണം കാണാനാകും. അതു സിനിമയായപ്പോൾ ഇന്നിന്റെ കഥയായി മാറുന്നു. അര മണിക്കൂറുള്ള ചെറുകഥയെ രണ്ടര മണിക്കൂറുള്ള സിനിമയാക്കി മാറ്റുന്നതിനുള്ള ചർച്ചകളും പുതിയ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ഉൾക്കൊള്ളിക്കുന്നതുമൊക്കെയായിരുന്നു ഞങ്ങളുടെ തിരക്കഥാ രൂപീകരണം. ചെറുകഥ തീരുന്നിടത്തുനിന്നും സിനിമയിൽ കഥാസന്ദർഭം വീണ്ടും തുടരുകയാണ്. കഥയിലില്ലാത്തതും എന്നാൽ മാഹിയിൽ പരിചിതവുമായ പുതിയ കഥാപാത്രങ്ങളെ സിനിമയിലേക്കു പ്രതിഷ്ഠിച്ചു.
മികച്ച കൂട്ടുകെട്ടിനൊപ്പം
ചിത്രീകരണം തുടങ്ങി ഒന്നുരണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും സുരാജും ആനും സജീവനും രാധികയുമായി മാറിയിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് വളരെ വേഗം ഷൂട്ടിംഗ് പൂർത്തിയാക്കാൻ സാധിച്ചു. കഥാഗതിയിൽ വന്നുപോകുന്ന ഓരോ ചെറിയ കഥാപാത്രത്തിനുവേണ്ടിയും വളരെ കൃത്യമായി തെരഞ്ഞെടുപ്പുണ്ടായിരുന്നു. ചിത്രത്തിൽ ഏറെ കൗതുകമുള്ള കഥാപാത്രമാണ് ഫ്രഞ്ച് വാസു. കഥാനായകൻ സജീവന്റെ അമ്മാവനായി എത്തുന്ന കഥാപാത്രത്തെ ജനാർദനനാണ് അവതരിപ്പിക്കുന്നത്. ഒൗസേച്ചന്റെതാണ് സംഗീതം. അഴകപ്പനാണ് ഛായാഗ്രഹണം. അയൂബ് ഖാൻ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ഇവരൊക്കെ എനിക്കൊപ്പം ആദ്യമായി ഒന്നിച്ചു പ്രവർത്തിക്കുകയായിരുന്നു.
ഈ കാലത്തിന്റെ കഥ
എം. മുകുന്ദന്റെ കഥകളിലൂടെ കേട്ട മാഹിയും മയ്യഴിപ്പുഴയും അവിടെയുള്ളവരുടെ ജീവിതവും ജീവിത സംസ്കാരവും ചിത്രത്തിൽ എത്തുന്നുണ്ട്. ശരിക്കും ഓട്ടോറിക്ഷക്കാരുടെ ജീവിതമാണ് കഥ പറയുന്നതെങ്കിലും ഇന്നത്തെ യുവതീയുവാക്കളുടെ പ്രതീകമായി മാറുകയാണ് രാധികയും സജീവനും.
സിനിമയുടെ പ്രീമിയർ ഷോ കണ്ടതിനുശേഷം വളരെ സന്തോഷത്തോടെ എം. മുകുന്ദൻ എന്നെ വന്ന് ആശ്ലേഷിച്ചത് മറക്കാനാവാത്ത മുഹൂർത്തമാണ്. ഞാൻ പഠിക്കുന്ന സമയത്താണ് ആദ്യമായി എം. മുകുന്ദന്റെ കഥകൾ വായിക്കുന്നത്. പിന്നീട് അദ്ദേഹത്തിനോട് എന്നും ആരാധനയുണ്ടായിരുന്നു. അദ്ദേഹത്തിനൊപ്പം വർക്കു ചെയ്യാൻ സാധിച്ചത് എന്നും ഓർക്കുന്ന നിമിഷങ്ങളാണ്.
സിനിമയാണ് ജീവിതം
സുകൃതത്തിന്റെ ക്ലൈമാക്സ് അണിയിച്ചൊരുക്കിയിരിക്കുന്നതിനെക്കുറിച്ച് എന്നോട് പലരും പറയാറുണ്ട്. അത്തരത്തിൽ വളരെ കാവ്യാത്മകമായ ഒരു അവസാനമാണ് ഈ ചിത്രത്തിലുമുള്ളത്. ഈ കാലഘട്ടത്തിലും മനുഷ്യനിൽ നന്മ വറ്റിപ്പോയിട്ടില്ലെന്നുള്ള ചിന്ത ചിത്രം പകരുന്നുണ്ട്. സന്ദേശം പറയാൻ വേണ്ടിയല്ല, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്കൊപ്പം കഥാപാത്രങ്ങളും അവരുടെ വീട്ടിലേക്കു പോകുന്നതാകണം എന്നാണ് ചിന്തിക്കുന്നത്.
ഒരു വിഷയം രൂപപ്പെടുകയും പിന്നീടത് കഥയായും തിരക്കഥയായും മാറി സിനിമാ രൂപത്തിലെത്തി തിയറ്ററിലെത്തുന്നവരെ അത് ആസ്വദിച്ച് ചെയ്യുകയാണ് ഞാൻ. അതുകൊണ്ടുതന്നെ തിടുക്കപ്പെട്ട് സിനിമ ചെയ്യേണ്ടതായി തോന്നിയിട്ടില്ല. സ്വപ്നം കണ്ടിരുന്നിടത്തുനിന്നും സർക്കാർ ജോലി ഉപേഷിച്ച് സിനിമകൾ ചെയ്യാൻ ഇറങ്ങിത്തിരിച്ചതാണ് ഞാൻ. അവിടെനിന്നും ഇത്രയും സിനിമകൾ ചെയ്യാനും ജീവിതം തന്നെ സിനിമയോട് ചേർന്നു പോകാനും കഴിഞ്ഞത് ഭാഗ്യമായി കാണുന്നു.
ഞാൻ കണ്ടു ബാപ്പുജിയെയും ഗോഡ്സെയെയും
1948 ജനുവരി 30ന് വെള്ളിയാഴ്ച സായാഹ്നത്തിൽ ഡൽഹി ബിർളാമന്ദിരത്തിൽ മഹാത്മജിയുടെ ഭൗതികശരീരം സന്ദർശിച്ചത് തൊണ്ണൂറ്
സെല്ലുലോയിഡിലെ ഗാന്ധിക്കാഴ്ചകൾ...
മഹാത്മാഗാന്ധിയും സിനിമയും തമ്മിൽ എന്തു ബന്ധം എന്നു ചോദിച്ചാൽ കാര്യമായി ഒന്നുമില്ല. സിനിമ എന്ന കലാരൂപം അതിന്റെ ബാലാരി
മഹാത്മസംഗീതം!
മഹാത്മാ ഗാന്ധി! ആ പേരിൽ കുടികൊള്ളുന്നത് എന്തൊക്കെയാണ്!! കാലദേശഭേദങ്ങൾക്കപ്പുറം മനുഷ്യനെക്കുറിച്ചുള്ള മഹത്തായ ഒരു
ഓർമകളിൽ മരിക്കാതെ ഭരണിക്കാവ് ശിവകുമാർ
എണ്‍പത്തിയെട്ട് സിനിമകളിലായി ഇരുന്നൂറ്റി എഴുപത്തിരണ്ട് ഗാനങ്ങൾ എഴുതിയിട്ടുണ്ട് ഭരണിക്കാവ്. ഭരണിക്കാവിന്റെ ഭക
മുകുന്ദനുണ്ണിയും മീനാക്ഷിയുമല്ല ശരി, അവരെപ്പോലെ ആകരുത് !
മുകുന്ദനുണ്ണി അസോസിയേറ്റ്സില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്
റെഡീമർ എന്ന ബോട്ട്
മഹാകവിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടായെങ്കിലും തന്നെ കരുതലോടെ രക്ഷിച്ച ദൈവത്തിന് ഉപദേശി നന്ദിപറഞ്ഞു. ബോട്ടിന്റ
ടേണിംഗ് പോയിന്റായതു കപ്പേള, സ്പെഷലാണ് സൗദി വെള്ളക്ക
സിനിമ വളരെ ദൂരത്താണെന്നു കരുതിയ പഠനകാലം. എത്രയോ ആളുകളുടെ പ്രഭാതങ്ങളെ പോസിറ്റീവാക്കിയ ആര്‍ജെ ദിനങ്ങള്‍. ഇപ്പോള്‍
മഞ്ഞൾ പ്രസാദം
കണ്ണുകളുണ്ടായിരിക്കെയും കാഴ്ചശക്തിയുടെ വിലയറിയാത്തവർ തിരിച്ചറിയേണ്ടതാണ് ഗീതയുടെ ഉൾക്കാഴ്ച സമ്മാനിച്ച മഹാവി
അഭിനയത്തിന്റെ കിക്ക് കിട്ടി, ഇനി ലീഡ് വേഷങ്ങളില്‍
കാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങിയ ദിവ്യപ്രഭ നായികയായ സിനിമയാണ് മഹേഷ് നാരായണന്റെ അറിയിപ്പ്. ലൊക്കാര്‍ണോ മേളയില്‍ മ
തകർച്ചകളിൽ ദൈവത്തെ മുറുകെപ്പിടിക്കാം
പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഒരു പ്രമുഖ ബിസിനസുകാരനെ അടുത്തയിടെ സന്ദർശിക്കാനിടയായി. എല്ലാ കണക്കുകൂട്ടലുകളും
മൗളി നോംഗ് -വെടിപ്പിന്റെ ഗ്രാമം
തുള്ളി മാലിന്യമില്ലാത്ത ഗ്രാമമാണ് മേഘാലയത്തിലെ മൗളിൻ നോംഗ്. ഈ ശുചിത്വഗ്രാമത്തെ കണ്ടുപഠിക്കാൻ എത്തുന്ന സഞ്ചാരികളെ
റാണി റാഷ്മോണി; ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച വനിത
ഇന്ത്യാ ചരിത്രത്തിന്റെ ഏത് ഏടുകൾ പരിശോധിച്ചാലും സാമൂഹികപരിഷ്കാരങ്ങൾ വരുത്തുന്നതിൽ വനിതകൾ വഹിച്ച പങ്ക് സുപ്ര
പരീക്ഷണങ്ങള്‍ തുടരും, ഡാന്‍സറാവാനും ഒരുക്കം
ഡാന്‍സര്‍ എന്ന രീതിയില്‍ ഇതുവരെ പരീക്ഷിച്ചു നോക്കാത്ത തരത്തിലുള്ള ഡാന്‍സ് ബേസ്ഡ് സിനിമകള്‍ക്കു ശ്രമിക്കുന്നുണ്ട്. അ
നവീകരിക്കാം, നൻമ ചൊരിയാം പുതുവർഷത്തിൽ
2020ൽ കോവിഡിന്റെ ഒന്നാം വ്യാപനഘട്ടത്തിൽ ആ മഹാമാരിയെ മരണഭീതിയോടെയാണ് ലോകം നോക്കിക്കണ്ടത്. കേരളത്തിൽ ആദ്യം കേ
പുതുവർഷം പലവിധം
മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്നത് പ്രതീക്ഷകളാണ്. വലിയ പ്രതീക്ഷകളോടെ 2023 പിറന്നിരിക്കുന്നു.
പുതു
എന്റെ സംതൃപ്തി ചലഞ്ചിംഗ് സിനിമകള്‍
സിദ്ധാർഥ് ഭരതൻ സിനിമ ജിന്നിൽ സൗബിന്റെ നായികയാണ് ശാന്തി ബാലചന്ദ്രൻ. അഭിനയത്തിനൊപ്പം എഴുത്തും പെയിന്റിംഗുമാണ് ശാ
ഏദന്റെ പുൽക്കുട്
കാറ്റും വെളിച്ചവും വേണ്ടത്ര കടന്നു വരാത്ത അഭയാർഥി ക്യാന്പിൽ വിളക്കുകൾ അണഞ്ഞാലും പുൽക്കൂട്ടിൽ വെളിച്ചം നിറയും. വർണ
ഒന്‍പതാമത്തെ പൊന്നുണ്ണി
ഒന്‍പതാമത്തെ ഓമനക്കുഞ്ഞുമായി പുൽക്കൂടിനോടു ചേർന്നുനിൽക്കുന്പോൾ ജോ- ജെസ്ലിൻ ദന്പതികൾ പറയുകയാണ്. ‘ ഇവളാണ് ഞങ്
ഉണ്ണീശോയ്ക്ക് ഒരു കത്ത്
ക്രിസ്മസ്കാലം സമാഗമങ്ങളുടെയും സമ്മാനങ്ങളുടെയും കാലമാണല്ലോ. ദൈവപിതാവ് മനുഷ്യകുലത്തിനു നൽകിയ സ്നേഹസമ്മാനമായിരു
ആളില്ലാക്കത്ത്
ചില ദിവസങ്ങളിൽ റാഫി ജോലികഴിഞ്ഞു വരാൻ വൈകും. കാരണം, ഒട്ടേറെ കത്തുകൾ വിതരണം ചെയ്യാൻ പ്രയാസമുള്ളവയായിരിക്കും. മേൽ
ഞാൻ കണ്ടു ബാപ്പുജിയെയും ഗോഡ്സെയെയും
1948 ജനുവരി 30ന് വെള്ളിയാഴ്ച സായാഹ്നത്തിൽ ഡൽഹി ബിർളാമന്ദിരത്തിൽ മഹാത്മജിയുടെ ഭൗതികശരീരം സന്ദർശിച്ചത് തൊണ്ണൂറ്
സെല്ലുലോയിഡിലെ ഗാന്ധിക്കാഴ്ചകൾ...
മഹാത്മാഗാന്ധിയും സിനിമയും തമ്മിൽ എന്തു ബന്ധം എന്നു ചോദിച്ചാൽ കാര്യമായി ഒന്നുമില്ല. സിനിമ എന്ന കലാരൂപം അതിന്റെ ബാലാരി
മഹാത്മസംഗീതം!
മഹാത്മാ ഗാന്ധി! ആ പേരിൽ കുടികൊള്ളുന്നത് എന്തൊക്കെയാണ്!! കാലദേശഭേദങ്ങൾക്കപ്പുറം മനുഷ്യനെക്കുറിച്ചുള്ള മഹത്തായ ഒരു
ഓർമകളിൽ മരിക്കാതെ ഭരണിക്കാവ് ശിവകുമാർ
എണ്‍പത്തിയെട്ട് സിനിമകളിലായി ഇരുന്നൂറ്റി എഴുപത്തിരണ്ട് ഗാനങ്ങൾ എഴുതിയിട്ടുണ്ട് ഭരണിക്കാവ്. ഭരണിക്കാവിന്റെ ഭക
മുകുന്ദനുണ്ണിയും മീനാക്ഷിയുമല്ല ശരി, അവരെപ്പോലെ ആകരുത് !
മുകുന്ദനുണ്ണി അസോസിയേറ്റ്സില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്
റെഡീമർ എന്ന ബോട്ട്
മഹാകവിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടായെങ്കിലും തന്നെ കരുതലോടെ രക്ഷിച്ച ദൈവത്തിന് ഉപദേശി നന്ദിപറഞ്ഞു. ബോട്ടിന്റ
ടേണിംഗ് പോയിന്റായതു കപ്പേള, സ്പെഷലാണ് സൗദി വെള്ളക്ക
സിനിമ വളരെ ദൂരത്താണെന്നു കരുതിയ പഠനകാലം. എത്രയോ ആളുകളുടെ പ്രഭാതങ്ങളെ പോസിറ്റീവാക്കിയ ആര്‍ജെ ദിനങ്ങള്‍. ഇപ്പോള്‍
മഞ്ഞൾ പ്രസാദം
കണ്ണുകളുണ്ടായിരിക്കെയും കാഴ്ചശക്തിയുടെ വിലയറിയാത്തവർ തിരിച്ചറിയേണ്ടതാണ് ഗീതയുടെ ഉൾക്കാഴ്ച സമ്മാനിച്ച മഹാവി
അഭിനയത്തിന്റെ കിക്ക് കിട്ടി, ഇനി ലീഡ് വേഷങ്ങളില്‍
കാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങിയ ദിവ്യപ്രഭ നായികയായ സിനിമയാണ് മഹേഷ് നാരായണന്റെ അറിയിപ്പ്. ലൊക്കാര്‍ണോ മേളയില്‍ മ
തകർച്ചകളിൽ ദൈവത്തെ മുറുകെപ്പിടിക്കാം
പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഒരു പ്രമുഖ ബിസിനസുകാരനെ അടുത്തയിടെ സന്ദർശിക്കാനിടയായി. എല്ലാ കണക്കുകൂട്ടലുകളും
മൗളി നോംഗ് -വെടിപ്പിന്റെ ഗ്രാമം
തുള്ളി മാലിന്യമില്ലാത്ത ഗ്രാമമാണ് മേഘാലയത്തിലെ മൗളിൻ നോംഗ്. ഈ ശുചിത്വഗ്രാമത്തെ കണ്ടുപഠിക്കാൻ എത്തുന്ന സഞ്ചാരികളെ
റാണി റാഷ്മോണി; ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച വനിത
ഇന്ത്യാ ചരിത്രത്തിന്റെ ഏത് ഏടുകൾ പരിശോധിച്ചാലും സാമൂഹികപരിഷ്കാരങ്ങൾ വരുത്തുന്നതിൽ വനിതകൾ വഹിച്ച പങ്ക് സുപ്ര
പരീക്ഷണങ്ങള്‍ തുടരും, ഡാന്‍സറാവാനും ഒരുക്കം
ഡാന്‍സര്‍ എന്ന രീതിയില്‍ ഇതുവരെ പരീക്ഷിച്ചു നോക്കാത്ത തരത്തിലുള്ള ഡാന്‍സ് ബേസ്ഡ് സിനിമകള്‍ക്കു ശ്രമിക്കുന്നുണ്ട്. അ
നവീകരിക്കാം, നൻമ ചൊരിയാം പുതുവർഷത്തിൽ
2020ൽ കോവിഡിന്റെ ഒന്നാം വ്യാപനഘട്ടത്തിൽ ആ മഹാമാരിയെ മരണഭീതിയോടെയാണ് ലോകം നോക്കിക്കണ്ടത്. കേരളത്തിൽ ആദ്യം കേ
പുതുവർഷം പലവിധം
മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്നത് പ്രതീക്ഷകളാണ്. വലിയ പ്രതീക്ഷകളോടെ 2023 പിറന്നിരിക്കുന്നു.
പുതു
എന്റെ സംതൃപ്തി ചലഞ്ചിംഗ് സിനിമകള്‍
സിദ്ധാർഥ് ഭരതൻ സിനിമ ജിന്നിൽ സൗബിന്റെ നായികയാണ് ശാന്തി ബാലചന്ദ്രൻ. അഭിനയത്തിനൊപ്പം എഴുത്തും പെയിന്റിംഗുമാണ് ശാ
ഏദന്റെ പുൽക്കുട്
കാറ്റും വെളിച്ചവും വേണ്ടത്ര കടന്നു വരാത്ത അഭയാർഥി ക്യാന്പിൽ വിളക്കുകൾ അണഞ്ഞാലും പുൽക്കൂട്ടിൽ വെളിച്ചം നിറയും. വർണ
ഒന്‍പതാമത്തെ പൊന്നുണ്ണി
ഒന്‍പതാമത്തെ ഓമനക്കുഞ്ഞുമായി പുൽക്കൂടിനോടു ചേർന്നുനിൽക്കുന്പോൾ ജോ- ജെസ്ലിൻ ദന്പതികൾ പറയുകയാണ്. ‘ ഇവളാണ് ഞങ്
ഉണ്ണീശോയ്ക്ക് ഒരു കത്ത്
ക്രിസ്മസ്കാലം സമാഗമങ്ങളുടെയും സമ്മാനങ്ങളുടെയും കാലമാണല്ലോ. ദൈവപിതാവ് മനുഷ്യകുലത്തിനു നൽകിയ സ്നേഹസമ്മാനമായിരു
ആളില്ലാക്കത്ത്
ചില ദിവസങ്ങളിൽ റാഫി ജോലികഴിഞ്ഞു വരാൻ വൈകും. കാരണം, ഒട്ടേറെ കത്തുകൾ വിതരണം ചെയ്യാൻ പ്രയാസമുള്ളവയായിരിക്കും. മേൽ
തൊമ്മിയും എം.ആർ. ഗോപകുമാറും
“ജീവിതത്തിൽ ഞാൻ ഒട്ടും വിധേയനല്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമല്ല ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടും വ
നാലാംമുറയില് നായകനും വില്ലനും ഇടയില്‍ !
ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറയിൽ ബിജു മേനോനൊപ്പം നിർണായക വേഷത്തിൽ ഗുരു സോമസുന്ദരം. മോഹൻലാലിന്റെ ബറോ
ഒരു കേക്കിന്റെ പങ്കുവയ്ക്കൽ
കോട്ടയം മെഡിക്കൽ കോളജിനോടു ചേർന്ന കുട്ടികളുടെ ആശുപത്രിയിൽ ഒരിക്കൽ ഒരു ക്രിസ്മസ് ആഴ്ചയിലാണ് ആ ഹൃദയസ്പർശിയായ
ക്രിസ്മസ് പാചകം
ചിക്കൻ സ്റ്റൂ
ചേരുവകൾ: കോഴി അര കിലോ കഷണങ്ങളാക്കിയത്. ഇതിൽ പുരട്ടാൻ ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീസ
പ്രണയസരോവര തീരം....
സ്റ്റെപ്പ് കട്ട് ചെയ്ത ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും തുടുത്ത കവിളുകളിലേക്കു നീളുന്ന കൃതാവും ഒക്കെയുള്ള ഹരിദാസ
മനസു കൊണ്ട് സ്നേഹിക്കാൻ സുജിത്ത് ശങ്കർ
സംവിധായകൻ തരുണ്‍ മൂർത്തി വിളിച്ച് സൗദി വെള്ളക്കയിലെ സത്താറിന്റെ കഥാപാത്രം ചെയ്യാമോ എന്നു ചോദിച്ചു. ലൊക്കേഷനിലെ
കാലം മറന്നുപോയ ഗായിക
നിർമലയിൽ ഏഴു പേർ പാടിയെങ്കിലും പ്രഥമ പിന്നണി ഗായികയെന്ന പെരുമ വിമലയ്ക്കുള്ളതാണ്. ആ ഗായകരിലെ ഏറ്റവും ഇളയയാൾ
സ്റ്റേ എന്ന സ്മാഷ് ഹിറ്റ്!
യുട്യൂബിൽ 647 മില്യണ്‍ വ്യൂസ്! അതായത് ഈ കുറിപ്പു തയാറാക്കുന്നതുവരെ 647,647,591 തവണ. കഴിഞ്ഞ ഒരു കൊല്ലത്തിനിടയ്ക്ക് ഏറ
അനുപമം നടന വൈഭവം
നൃത്തം ജീവശ്വാസമായ അനുപമയ്ക്ക് പത്തുവർഷം മുന്‍പ് കാലുകൾക്ക് ചെറിയ തോതിൽ വേദന അനുഭവപ്പെട്ടു തുടങ്ങി. വേദന കലശല
സ്ഥാനമുറപ്പിച്ച് സ്വാസിക
കൂടുതൽ വെല്ലുവിളിയായി തോന്നിയത് സെലേന എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ശരീരഭാഷയും സ്ക്രീനിൽ എത്തിക്കുന്നതാ
Latest News
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനെ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി. വേണുഗോപാൽ
Latest News
ബിഹാറിലേക്ക് ടിക്കറ്റെടുത്ത യാത്രികനെ രാജസ്ഥാനിലെത്തിച്ച് ഇൻഡിഗോ
പി.കെ ഫിറോസിന്റെ റിമാൻഡ് കാലാവധി നീട്ടി
"ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഒഴിഞ്ഞത് നിർഭാഗ്യകരം'
സാധാരണക്കാരനെ കൊള്ളയടിക്കുന്ന ജനവിരുദ്ധ ബജറ്റ്: കുഞ്ഞാലിക്കുട്ടി
ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന ബജറ്റെന്ന് കെ.സി. വേണുഗോപാൽ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top