Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ANNUAL REPORT 2022
SCRUTINIZER’S REPORT
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആ നർത്തകി എങ്ങനെ ഗായികയായി?
എങ്ങനെയാണ് നമ്മൾ ഓരോരുത്തരും ഓരോ മേഖലയിൽ പ്രാഗത്ഭ്യമുള്ളവരാകുന്നത്? കലാലോകത്ത് വ്യാപരിക്കാൻ എങ്ങനെയാണ് ഭാഗ്യമുണ്ടാകുന്നത്? നിങ്ങൾ ഒരു നടനാകണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങളതായിരിക്കും എന്ന സിനിമാ ഡയലോഗ് ഓർമയുണ്ടാകും. സ്വന്തം തീരുമാനം മാത്രം മതിയോ അങ്ങനെയൊരു ആയിത്തീരലിനെന്ന് ആലോചിച്ചാൽ ഉത്തരം എളുപ്പമാവില്ല. ഇതാ ഒരു ഗായികയുടെ കഥ.., അല്ല, നർത്തകി ഗായികയായ കഥ.
""നൃത്തത്തെ ഒരു കരിയർ ആയി എടുക്കാൻ തീരുമാനിച്ച ആദ്യത്തെ ബ്രാഹ്മിൻ പെണ്‍കുട്ടികളിൽ ഒരാൾ ഞാനായിരിക്കും. നൃത്തം എന്റെ ആദ്യ പ്രണയമായിരുന്നു. എട്ടാം വയസുമുതൽ ഭരതനാട്യം പഠിച്ചുതുടങ്ങി. മദ്രാസിൽ ഗുരു കണ്ഠപ്പ പിള്ളയുടെ കീഴിലായിരുന്നു നൃത്ത പഠനം.
അമ്മയും ഒരുപാടു സഹായിച്ചു. പതിനൊന്നാം വയസിലെ അരങ്ങേറ്റം മുതൽ നല്ല പ്രകടനം കാഴ്ചവയ്ക്കാനും കഴിഞ്ഞു''. ആ മികവുതന്നെയാണ് ലക്ഷ്മി ശങ്കർ എന്ന നർത്തകിയെ തനിക്കുനേരെ വന്ന വിമർശന ശരങ്ങളിൽനിന്നു രക്ഷപ്പെടാൻ സഹായിച്ചത്.
ഒരു യാഥാസ്ഥിതിക ദക്ഷിണേന്ത്യൻ ബ്രാഹ്മണ കുടുംബത്തിലെ പെണ്‍കുട്ടി വേദികളിൽ നൃത്തം ചെയ്യുകയോ എന്ന് പല നെറ്റികൾ ചുളിഞ്ഞ കാലമാണ്- ഏതാണ്ട് 90 വർഷം മുന്‍പ്. പുതുക്കോട്ടൈ ആർ. വിശ്വനാഥ ശാസ്ത്രിയുടെ മകളായ ലക്ഷ്മി തന്റെ സപര്യയുമായി മുന്നോട്ടുതന്നെ പോയി.
1940ൽ വിഖ്യാതനായ ഉദയ് ശങ്കറിന്റെ ബാലെ ട്രൂപ്പിന്റെ ഭാഗമായി. അല്ല, ആ ട്രൂപ്പും കുടുംബവും ജീവിതത്തിന്റെ ഭാഗമായി എന്നുവേണം പറയാൻ. കലാരംഗത്തെ ഒട്ടേറെപ്പേരുമായി പരിചയപ്പെടാൻ ആ കാലം ലക്ഷ്മിയെ സഹായിച്ചു. ഉദയ് ശങ്കറിന്റെ ഇളയ സഹോദരൻ വിഖ്യാത സിത്താറിസ്റ്റ് രവി ശങ്കറും അവരിൽപ്പെടും. മറ്റൊരു സഹോദരൻ രാജേന്ദ്രയെയാണ് ലക്ഷ്മി വിവാഹം കഴിച്ചത്.
ട്രൂപ്പിനൊപ്പം ദക്ഷിണേന്ത്യയിൽനിന്ന് ഉത്തരേന്ത്യയിലേക്കു പോകുന്പോൾ അവിടുത്തെ കലാലോകത്തെക്കുറിച്ച് തനിക്കു യാതൊരറിവും ഉണ്ടായിരുന്നില്ലെന്ന് ലക്ഷ്മി പറഞ്ഞിട്ടുണ്ട്. അവിടത്തെ സംഗീതോപകരണങ്ങൾപോലും പുത്തൻ കാഴ്ചയായിരുന്നു.
ഹിന്ദിയും ബംഗാളിയുമടക്കം നാലു ഭാഷകൾ ലക്ഷ്മി അവിടെനിന്നു പഠിച്ചു. സംഗീതവും നൃത്തവും മാത്രമല്ല ഒട്ടേറെ ജീവിതപാഠങ്ങളും അവിടെനിന്നു പകർന്നുകിട്ടിയെന്ന് ലക്ഷ്മി ഓർമിച്ചിട്ടുണ്ട്.
നൃത്തം മതിയായോ?
ഉദയ് ശങ്കറിന്റെ അൽമോറ സെന്റർ അടച്ചുപൂട്ടിയതോടെ നൃത്തവും സംഗീതവും സിനിമാഭിനയവുമായി ലക്ഷ്മി മുംബൈയിലേക്കു മാറി. അങ്ങനെയിരിക്കെയാണ് ഗുരുതരമായ നെഞ്ചു രോഗം ലക്ഷ്മിയെ ബാധിക്കുന്നത്. ഇനി നൃത്തം ചെയ്യാനേപാടില്ല എന്നായിരുന്നു ഡോക്ടർമാരുടെ നിർദേശം.
പാലക്കാടൻ ഗ്രാമത്തിൽനിന്നുള്ള അമ്മ വിശാലാക്ഷി വഴി കർണാടക സംഗീതം ജന്മനാൽകിട്ടിയിരുന്ന ലക്ഷ്മി അങ്ങനെ പാട്ടിന്റെ വഴിയിലൂടെ കൂടുതൽ ഗൗരവത്തോടെ സഞ്ചരിക്കാൻ തുടങ്ങി.
മൂന്നാം വയസുമുതൽ പ്രത്യേക പഠനമൊന്നുമില്ലാതെ കേൾക്കുന്നതെല്ലാം പാടാൻ തനിക്കു കഴിയുമായിരുന്നെന്ന് ലക്ഷ്മി പറഞ്ഞിട്ടുണ്ട്. സിനിമകളിൽ പ്രശസ്ത സംഗീതസംവിധായകർക്കു കീഴിൽ പാടാനായെങ്കിലും ലക്ഷ്മി അതിൽ തൃപ്തയായിരുന്നില്ല.
അങ്ങനെയിരിക്കെ 1954ൽ മദൻ മോഹനാണ് ലക്ഷ്മിയെ പട്യാല ഘരാനയിലെ വിഖ്യാതനായ ഉസ്താദ് അബ്ദുൾ റഹ്മാൻ ഖാനു പരിചയപ്പെടുത്തിയത്. അന്നു ലക്ഷ്മിക്ക് 28 വയസ്. തൊട്ടടുത്തദിവസം ഉസ്താദിന്റെ ശിഷ്യയായി പഠനം തുടങ്ങി.
ദിവസം നാലും അഞ്ചും മണിക്കൂറുകൾ വീതം മൂന്നുവർഷത്തെ അഭ്യസനം. 1957ൽ കൊൽക്കത്തയിൽ ആദ്യത്തെ കച്ചേരി. അവിടെനിന്നങ്ങോട്ട് ലക്ഷ്മി ശങ്കറിനു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
പാട്ടിലെ നൃത്തഭംഗി
ഒരു നർത്തകിയുടെ സൗന്ദര്യാത്മകത ലക്ഷ്മിയുടെ പാട്ടിൽ ഉണ്ടെന്നാണ് പലരും പറയാറുള്ളത്. താൻ കൃഷ്ണനെക്കുറിച്ചു പാടുന്പോൾ ഭഗവാൻ കൃഷ്ണനെ കണ്മുന്നിൽ കാണുന്നെന്ന് ശ്രോതാക്കൾ പറയാറുണ്ടെന്ന് ലക്ഷ്മിയും സമ്മതിച്ചിട്ടുണ്ട്.
""പാടുന്പോൾ ഒരു നർത്തകിയെപ്പോലെ വാക്കുകളുടെ ചലനവും ഭാവങ്ങളും ഞാൻ കാണാറുണ്ട്. നൃത്തത്തിലെ ഭാവം എന്റെ സംഗീതത്തിലേക്കു കടന്നുവരുന്നു. ശ്രോതാക്കൾക്ക് അതനുഭവിക്കാനും കഴിയുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ കച്ചേരികൾ അവതരിപ്പിച്ചു തുടങ്ങിയ കാലത്ത് എന്റെ പാട്ടിൽനിന്ന് അവർ എന്താണ് മനസിലാക്കുന്നതെന്ന് അത്ഭുതപ്പെടാറുണ്ട്.
പാരിസിൽ രണ്ടു മണിക്കൂർ നീണ്ട ഭജൻ കച്ചേരി നടത്തി. ആളുകൾ നിർത്താതെ കൈയടിക്കുകയായിരുന്നു. അവരിൽ ചിലരോടു ഞാൻ ചോദിച്ചു, എന്താണ് മനസിലായതെന്ന്. വാക്കുകളല്ല, അവയെ എങ്ങനെ പ്രകടിപ്പിച്ചുവെന്നതാണ് കാര്യമെന്ന് മറുപടിയും ലഭിച്ചു. പാടുന്പോഴുള്ള എന്റെ രൂപഭാവങ്ങൾ പാട്ടിനോടു ചേരുന്നതാണെന്നും അവർ പറഞ്ഞു''- ലക്ഷ്മി ഓർമിക്കുന്നു.
നേർവഴികാട്ടുന്ന ഗുരു
സുന്ദരശബ്ദഭാവങ്ങൾകൊണ്ട് പതിനായിരങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനമുറപ്പിച്ചപ്പോഴും ദിനേനയുള്ള പരിശീലനത്തിന് ലക്ഷ്മി പ്രാധാന്യം കുറച്ചിരുന്നില്ല. എല്ലാക്കാലവും റിയാസ് (പരിശീലനം) മടിയില്ലാതെ നടത്തണമെന്നതായിരുന്നു അവരുടെ വിശ്വാസപ്രമാണം.
""നിങ്ങൾക്ക് നേർവഴി കാണിച്ചുതരാം എന്നാണ് ശിഷ്യരോടു ഞാൻ പറയാറുള്ളത്. എന്നാൽ അവർ വളഞ്ഞവഴികൾ തെരഞ്ഞെടുത്താൽ എനിക്കൊന്നും ചെയ്യാനാവില്ല. പരിശീലനത്തിലൂടെ സ്വയം വളരേണ്ടത് അവരുടെ കടമയാണ്., ഗുരു നൽകുന്ന ഉപദേശങ്ങൾ അനുസരിക്കുക എന്നതും''- ലക്ഷ്മി പറഞ്ഞു.
ആത്മാവുള്ള തുമ്രികളും ഖയാലുകളാണ് ലക്ഷ്മിയെ വ്യത്യസ്തയാക്കിയത്. പണ്ഡിറ്റ് രവിശങ്കർ ഈണമൊരുക്കിയ വിഖ്യാത ചിത്രമായ ഗാന്ധിയിൽ അടക്കം ഒട്ടേറെ സിനിമകളിൽ പാടി. തമിഴും മലയാളവും ഹിന്ദിയും മറാഠിയും ഗുജറാത്തിയും ബംഗാളിയും അവർക്ക് ഒരുപോലെ വഴങ്ങി.
ജോർജ് ഹാരിസണിനൊപ്പം ഫ്യൂഷൻ സംഗീതത്തിൽപോലും മികവുകാട്ടി. സ്വന്തം എല്ലാവരെയും സംഗീതത്തിലൂടെ ചേർത്തുപിടിച്ചു. അവസാനകാലം ചെലവഴിച്ചത് കലിഫോർണിയയിലായിരുന്നെങ്കിലും വർഷത്തിലൊരിക്കൽ ഇന്ത്യയിലെത്തുമായിരുന്നു.
2013 ഡിസംബർ മാസമാദ്യം ഒരു സ്വകാര്യ സംഭാഷണത്തിൽ അവർ പറഞ്ഞു- ""ഇങ്ങനെ എത്രകാലം ഞാൻ ഇവിടെയുണ്ടാകുമെന്ന് അറിയില്ല''. ആരോഗ്യപ്രശ്നങ്ങൾ സൂചിപ്പിച്ചുകൊണ്ടിയിരുന്നു അത്. അതേ ഡിസംബർ 30ന് അവർ പാട്ടുനിർത്തി മടങ്ങുകയും ചെയ്തു. കലിഫോർണിയയിലെ സിമി വാലിയിലായിരുന്നു അന്ത്യം. മറവിയിലേക്കു മായാത്ത സ്വരപൂർണിമയായി ലക്ഷ്മി ശങ്കർ ഇവിടെ എന്നുമുണ്ടാകും.
ഹരിപ്രസാദ്
ഓർമകളിൽ മരിക്കാതെ ഭരണിക്കാവ് ശിവകുമാർ
എണ്‍പത്തിയെട്ട് സിനിമകളിലായി ഇരുന്നൂറ്റി എഴുപത്തിരണ്ട് ഗാനങ്ങൾ എഴുതിയിട്ടുണ്ട് ഭരണിക്കാവ്. ഭരണിക്കാവിന്റെ ഭക
മുകുന്ദനുണ്ണിയും മീനാക്ഷിയുമല്ല ശരി, അവരെപ്പോലെ ആകരുത് !
മുകുന്ദനുണ്ണി അസോസിയേറ്റ്സില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്
റെഡീമർ എന്ന ബോട്ട്
മഹാകവിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടായെങ്കിലും തന്നെ കരുതലോടെ രക്ഷിച്ച ദൈവത്തിന് ഉപദേശി നന്ദിപറഞ്ഞു. ബോട്ടിന്റ
ടേണിംഗ് പോയിന്റായതു കപ്പേള, സ്പെഷലാണ് സൗദി വെള്ളക്ക
സിനിമ വളരെ ദൂരത്താണെന്നു കരുതിയ പഠനകാലം. എത്രയോ ആളുകളുടെ പ്രഭാതങ്ങളെ പോസിറ്റീവാക്കിയ ആര്‍ജെ ദിനങ്ങള്‍. ഇപ്പോള്‍
മഞ്ഞൾ പ്രസാദം
കണ്ണുകളുണ്ടായിരിക്കെയും കാഴ്ചശക്തിയുടെ വിലയറിയാത്തവർ തിരിച്ചറിയേണ്ടതാണ് ഗീതയുടെ ഉൾക്കാഴ്ച സമ്മാനിച്ച മഹാവി
അഭിനയത്തിന്റെ കിക്ക് കിട്ടി, ഇനി ലീഡ് വേഷങ്ങളില്‍
കാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങിയ ദിവ്യപ്രഭ നായികയായ സിനിമയാണ് മഹേഷ് നാരായണന്റെ അറിയിപ്പ്. ലൊക്കാര്‍ണോ മേളയില്‍ മ
തകർച്ചകളിൽ ദൈവത്തെ മുറുകെപ്പിടിക്കാം
പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഒരു പ്രമുഖ ബിസിനസുകാരനെ അടുത്തയിടെ സന്ദർശിക്കാനിടയായി. എല്ലാ കണക്കുകൂട്ടലുകളും
മൗളി നോംഗ് -വെടിപ്പിന്റെ ഗ്രാമം
തുള്ളി മാലിന്യമില്ലാത്ത ഗ്രാമമാണ് മേഘാലയത്തിലെ മൗളിൻ നോംഗ്. ഈ ശുചിത്വഗ്രാമത്തെ കണ്ടുപഠിക്കാൻ എത്തുന്ന സഞ്ചാരികളെ
റാണി റാഷ്മോണി; ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച വനിത
ഇന്ത്യാ ചരിത്രത്തിന്റെ ഏത് ഏടുകൾ പരിശോധിച്ചാലും സാമൂഹികപരിഷ്കാരങ്ങൾ വരുത്തുന്നതിൽ വനിതകൾ വഹിച്ച പങ്ക് സുപ്ര
പരീക്ഷണങ്ങള്‍ തുടരും, ഡാന്‍സറാവാനും ഒരുക്കം
ഡാന്‍സര്‍ എന്ന രീതിയില്‍ ഇതുവരെ പരീക്ഷിച്ചു നോക്കാത്ത തരത്തിലുള്ള ഡാന്‍സ് ബേസ്ഡ് സിനിമകള്‍ക്കു ശ്രമിക്കുന്നുണ്ട്. അ
നവീകരിക്കാം, നൻമ ചൊരിയാം പുതുവർഷത്തിൽ
2020ൽ കോവിഡിന്റെ ഒന്നാം വ്യാപനഘട്ടത്തിൽ ആ മഹാമാരിയെ മരണഭീതിയോടെയാണ് ലോകം നോക്കിക്കണ്ടത്. കേരളത്തിൽ ആദ്യം കേ
പുതുവർഷം പലവിധം
മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്നത് പ്രതീക്ഷകളാണ്. വലിയ പ്രതീക്ഷകളോടെ 2023 പിറന്നിരിക്കുന്നു.
പുതു
എന്റെ സംതൃപ്തി ചലഞ്ചിംഗ് സിനിമകള്‍
സിദ്ധാർഥ് ഭരതൻ സിനിമ ജിന്നിൽ സൗബിന്റെ നായികയാണ് ശാന്തി ബാലചന്ദ്രൻ. അഭിനയത്തിനൊപ്പം എഴുത്തും പെയിന്റിംഗുമാണ് ശാ
ഏദന്റെ പുൽക്കുട്
കാറ്റും വെളിച്ചവും വേണ്ടത്ര കടന്നു വരാത്ത അഭയാർഥി ക്യാന്പിൽ വിളക്കുകൾ അണഞ്ഞാലും പുൽക്കൂട്ടിൽ വെളിച്ചം നിറയും. വർണ
ഒന്‍പതാമത്തെ പൊന്നുണ്ണി
ഒന്‍പതാമത്തെ ഓമനക്കുഞ്ഞുമായി പുൽക്കൂടിനോടു ചേർന്നുനിൽക്കുന്പോൾ ജോ- ജെസ്ലിൻ ദന്പതികൾ പറയുകയാണ്. ‘ ഇവളാണ് ഞങ്
ഉണ്ണീശോയ്ക്ക് ഒരു കത്ത്
ക്രിസ്മസ്കാലം സമാഗമങ്ങളുടെയും സമ്മാനങ്ങളുടെയും കാലമാണല്ലോ. ദൈവപിതാവ് മനുഷ്യകുലത്തിനു നൽകിയ സ്നേഹസമ്മാനമായിരു
ആളില്ലാക്കത്ത്
ചില ദിവസങ്ങളിൽ റാഫി ജോലികഴിഞ്ഞു വരാൻ വൈകും. കാരണം, ഒട്ടേറെ കത്തുകൾ വിതരണം ചെയ്യാൻ പ്രയാസമുള്ളവയായിരിക്കും. മേൽ
തൊമ്മിയും എം.ആർ. ഗോപകുമാറും
“ജീവിതത്തിൽ ഞാൻ ഒട്ടും വിധേയനല്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമല്ല ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടും വ
നാലാംമുറയില് നായകനും വില്ലനും ഇടയില്‍ !
ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറയിൽ ബിജു മേനോനൊപ്പം നിർണായക വേഷത്തിൽ ഗുരു സോമസുന്ദരം. മോഹൻലാലിന്റെ ബറോ
ഒരു കേക്കിന്റെ പങ്കുവയ്ക്കൽ
കോട്ടയം മെഡിക്കൽ കോളജിനോടു ചേർന്ന കുട്ടികളുടെ ആശുപത്രിയിൽ ഒരിക്കൽ ഒരു ക്രിസ്മസ് ആഴ്ചയിലാണ് ആ ഹൃദയസ്പർശിയായ
ഓർമകളിൽ മരിക്കാതെ ഭരണിക്കാവ് ശിവകുമാർ
എണ്‍പത്തിയെട്ട് സിനിമകളിലായി ഇരുന്നൂറ്റി എഴുപത്തിരണ്ട് ഗാനങ്ങൾ എഴുതിയിട്ടുണ്ട് ഭരണിക്കാവ്. ഭരണിക്കാവിന്റെ ഭക
മുകുന്ദനുണ്ണിയും മീനാക്ഷിയുമല്ല ശരി, അവരെപ്പോലെ ആകരുത് !
മുകുന്ദനുണ്ണി അസോസിയേറ്റ്സില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്
റെഡീമർ എന്ന ബോട്ട്
മഹാകവിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടായെങ്കിലും തന്നെ കരുതലോടെ രക്ഷിച്ച ദൈവത്തിന് ഉപദേശി നന്ദിപറഞ്ഞു. ബോട്ടിന്റ
ടേണിംഗ് പോയിന്റായതു കപ്പേള, സ്പെഷലാണ് സൗദി വെള്ളക്ക
സിനിമ വളരെ ദൂരത്താണെന്നു കരുതിയ പഠനകാലം. എത്രയോ ആളുകളുടെ പ്രഭാതങ്ങളെ പോസിറ്റീവാക്കിയ ആര്‍ജെ ദിനങ്ങള്‍. ഇപ്പോള്‍
മഞ്ഞൾ പ്രസാദം
കണ്ണുകളുണ്ടായിരിക്കെയും കാഴ്ചശക്തിയുടെ വിലയറിയാത്തവർ തിരിച്ചറിയേണ്ടതാണ് ഗീതയുടെ ഉൾക്കാഴ്ച സമ്മാനിച്ച മഹാവി
അഭിനയത്തിന്റെ കിക്ക് കിട്ടി, ഇനി ലീഡ് വേഷങ്ങളില്‍
കാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങിയ ദിവ്യപ്രഭ നായികയായ സിനിമയാണ് മഹേഷ് നാരായണന്റെ അറിയിപ്പ്. ലൊക്കാര്‍ണോ മേളയില്‍ മ
തകർച്ചകളിൽ ദൈവത്തെ മുറുകെപ്പിടിക്കാം
പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഒരു പ്രമുഖ ബിസിനസുകാരനെ അടുത്തയിടെ സന്ദർശിക്കാനിടയായി. എല്ലാ കണക്കുകൂട്ടലുകളും
മൗളി നോംഗ് -വെടിപ്പിന്റെ ഗ്രാമം
തുള്ളി മാലിന്യമില്ലാത്ത ഗ്രാമമാണ് മേഘാലയത്തിലെ മൗളിൻ നോംഗ്. ഈ ശുചിത്വഗ്രാമത്തെ കണ്ടുപഠിക്കാൻ എത്തുന്ന സഞ്ചാരികളെ
റാണി റാഷ്മോണി; ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച വനിത
ഇന്ത്യാ ചരിത്രത്തിന്റെ ഏത് ഏടുകൾ പരിശോധിച്ചാലും സാമൂഹികപരിഷ്കാരങ്ങൾ വരുത്തുന്നതിൽ വനിതകൾ വഹിച്ച പങ്ക് സുപ്ര
പരീക്ഷണങ്ങള്‍ തുടരും, ഡാന്‍സറാവാനും ഒരുക്കം
ഡാന്‍സര്‍ എന്ന രീതിയില്‍ ഇതുവരെ പരീക്ഷിച്ചു നോക്കാത്ത തരത്തിലുള്ള ഡാന്‍സ് ബേസ്ഡ് സിനിമകള്‍ക്കു ശ്രമിക്കുന്നുണ്ട്. അ
നവീകരിക്കാം, നൻമ ചൊരിയാം പുതുവർഷത്തിൽ
2020ൽ കോവിഡിന്റെ ഒന്നാം വ്യാപനഘട്ടത്തിൽ ആ മഹാമാരിയെ മരണഭീതിയോടെയാണ് ലോകം നോക്കിക്കണ്ടത്. കേരളത്തിൽ ആദ്യം കേ
പുതുവർഷം പലവിധം
മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്നത് പ്രതീക്ഷകളാണ്. വലിയ പ്രതീക്ഷകളോടെ 2023 പിറന്നിരിക്കുന്നു.
പുതു
എന്റെ സംതൃപ്തി ചലഞ്ചിംഗ് സിനിമകള്‍
സിദ്ധാർഥ് ഭരതൻ സിനിമ ജിന്നിൽ സൗബിന്റെ നായികയാണ് ശാന്തി ബാലചന്ദ്രൻ. അഭിനയത്തിനൊപ്പം എഴുത്തും പെയിന്റിംഗുമാണ് ശാ
ഏദന്റെ പുൽക്കുട്
കാറ്റും വെളിച്ചവും വേണ്ടത്ര കടന്നു വരാത്ത അഭയാർഥി ക്യാന്പിൽ വിളക്കുകൾ അണഞ്ഞാലും പുൽക്കൂട്ടിൽ വെളിച്ചം നിറയും. വർണ
ഒന്‍പതാമത്തെ പൊന്നുണ്ണി
ഒന്‍പതാമത്തെ ഓമനക്കുഞ്ഞുമായി പുൽക്കൂടിനോടു ചേർന്നുനിൽക്കുന്പോൾ ജോ- ജെസ്ലിൻ ദന്പതികൾ പറയുകയാണ്. ‘ ഇവളാണ് ഞങ്
ഉണ്ണീശോയ്ക്ക് ഒരു കത്ത്
ക്രിസ്മസ്കാലം സമാഗമങ്ങളുടെയും സമ്മാനങ്ങളുടെയും കാലമാണല്ലോ. ദൈവപിതാവ് മനുഷ്യകുലത്തിനു നൽകിയ സ്നേഹസമ്മാനമായിരു
ആളില്ലാക്കത്ത്
ചില ദിവസങ്ങളിൽ റാഫി ജോലികഴിഞ്ഞു വരാൻ വൈകും. കാരണം, ഒട്ടേറെ കത്തുകൾ വിതരണം ചെയ്യാൻ പ്രയാസമുള്ളവയായിരിക്കും. മേൽ
തൊമ്മിയും എം.ആർ. ഗോപകുമാറും
“ജീവിതത്തിൽ ഞാൻ ഒട്ടും വിധേയനല്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമല്ല ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടും വ
നാലാംമുറയില് നായകനും വില്ലനും ഇടയില്‍ !
ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറയിൽ ബിജു മേനോനൊപ്പം നിർണായക വേഷത്തിൽ ഗുരു സോമസുന്ദരം. മോഹൻലാലിന്റെ ബറോ
ഒരു കേക്കിന്റെ പങ്കുവയ്ക്കൽ
കോട്ടയം മെഡിക്കൽ കോളജിനോടു ചേർന്ന കുട്ടികളുടെ ആശുപത്രിയിൽ ഒരിക്കൽ ഒരു ക്രിസ്മസ് ആഴ്ചയിലാണ് ആ ഹൃദയസ്പർശിയായ
ക്രിസ്മസ് പാചകം
ചിക്കൻ സ്റ്റൂ
ചേരുവകൾ: കോഴി അര കിലോ കഷണങ്ങളാക്കിയത്. ഇതിൽ പുരട്ടാൻ ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീസ
പ്രണയസരോവര തീരം....
സ്റ്റെപ്പ് കട്ട് ചെയ്ത ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും തുടുത്ത കവിളുകളിലേക്കു നീളുന്ന കൃതാവും ഒക്കെയുള്ള ഹരിദാസ
മനസു കൊണ്ട് സ്നേഹിക്കാൻ സുജിത്ത് ശങ്കർ
സംവിധായകൻ തരുണ്‍ മൂർത്തി വിളിച്ച് സൗദി വെള്ളക്കയിലെ സത്താറിന്റെ കഥാപാത്രം ചെയ്യാമോ എന്നു ചോദിച്ചു. ലൊക്കേഷനിലെ
കാലം മറന്നുപോയ ഗായിക
നിർമലയിൽ ഏഴു പേർ പാടിയെങ്കിലും പ്രഥമ പിന്നണി ഗായികയെന്ന പെരുമ വിമലയ്ക്കുള്ളതാണ്. ആ ഗായകരിലെ ഏറ്റവും ഇളയയാൾ
സ്റ്റേ എന്ന സ്മാഷ് ഹിറ്റ്!
യുട്യൂബിൽ 647 മില്യണ്‍ വ്യൂസ്! അതായത് ഈ കുറിപ്പു തയാറാക്കുന്നതുവരെ 647,647,591 തവണ. കഴിഞ്ഞ ഒരു കൊല്ലത്തിനിടയ്ക്ക് ഏറ
അനുപമം നടന വൈഭവം
നൃത്തം ജീവശ്വാസമായ അനുപമയ്ക്ക് പത്തുവർഷം മുന്‍പ് കാലുകൾക്ക് ചെറിയ തോതിൽ വേദന അനുഭവപ്പെട്ടു തുടങ്ങി. വേദന കലശല
സ്ഥാനമുറപ്പിച്ച് സ്വാസിക
കൂടുതൽ വെല്ലുവിളിയായി തോന്നിയത് സെലേന എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ശരീരഭാഷയും സ്ക്രീനിൽ എത്തിക്കുന്നതാ
ഞെട്ടിക്കുന്ന സത്യവുമായി ടീച്ചർ
അതിരനുശേഷം വിവേക് കഥയെഴുതി സംവിധാനം ചെയ്യുന്ന ടീച്ചർ തിയറ്ററുകളിലേക്ക്. മുഖ്യവേഷത്തിൽ അമല പോൾ. ടീച്ചർ എന്ന വാക
എല്ലാം ദൈവം കാണുന്നു
ഏതാനും ദശകങ്ങൾക്കു മുൻപ് മലയാളികൾക്കിടയിൽ സുവിശേഷവേല ചെയ്തിരുന്ന നിർധനനായ ഒരു സുവിശേഷകനാണ് എം. ഇ. ചെറിയാൻ.
പതിനാറിന്റെ ഉശിരോടെ തോമസ് മാഷ്
ആവേശത്തോടെ മൈതാനത്ത് ഓടാനും ചാടാനും വന്ന കുട്ടികളോടൊക്കെ കെ.പി തോമസ് മാഷ് പറഞ്ഞു ‘പരിമിതികൾക്കു നടുവിലെ പോരാ
Latest News
ജോഡോ യാത്ര പുനരാരംഭിക്കാൻ കോൺഗ്രസ്
വഴിയാത്രക്കാരുടെ ഇടയിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി നാലുവയസുകാരൻ മരിച്ചു
ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
ഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ട് ചീറ്റകൾ കൂടി
പേസർ വഹാബ് റിയാസ് പാക് പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയാകും
Latest News
ജോഡോ യാത്ര പുനരാരംഭിക്കാൻ കോൺഗ്രസ്
വഴിയാത്രക്കാരുടെ ഇടയിലേക്ക് ഓട്ടോറിക്ഷ ഇടിച്ചുകയറി നാലുവയസുകാരൻ മരിച്ചു
ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
ഇന്ത്യയിലേക്ക് ദക്ഷിണാഫ്രിക്കയിൽ നിന്ന് പന്ത്രണ്ട് ചീറ്റകൾ കൂടി
പേസർ വഹാബ് റിയാസ് പാക് പഞ്ചാബ് പ്രവിശ്യയുടെ കായിക മന്ത്രിയാകും
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top