Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പതിനാറിന്റെ ഉശിരോടെ തോമസ് മാഷ്
ആവേശത്തോടെ മൈതാനത്ത് ഓടാനും ചാടാനും വന്ന കുട്ടികളോടൊക്കെ കെ.പി തോമസ് മാഷ് പറഞ്ഞു ‘പരിമിതികൾക്കു നടുവിലെ പോരാട്ടമാണ് സ്പോർട്സ്്. തുടർച്ചയായ വെല്ലുവിളികളെ കീഴടുക്കുന്പോഴാണ് ജയിച്ച് ഒന്നാമതെത്തുക.’
അഴുത വനത്തിലെ ഈറ്റക്കന്പ്് നീട്ടിയെറിഞ്ഞ് തോമസ് മാഷ് പഠിപ്പിച്ചു. ‘ഇതാണ് ജാവലിൻ ത്രോ’.അതേ കന്പിൽ കുത്തിപ്പൊങ്ങി പോൾവോൾട്ടിന്റെ ഒന്നാം പാഠം മാഷ് തുറന്നു.
നിരയായി കുത്തിനാട്ടിയ കുറ്റികളിൽ വിലങ്ങനെ കന്പുകൾ വച്ചിട്ടു പറഞ്ഞു. ‘ഇതു മറികടന്നുള്ള ഓട്ടമാണ് ഹർഡിൽസ്’
അതൊരു കാലം. പരിമിതികളെ ഓരോന്നായി തോൽപ്പിച്ച കുട്ടികളിൽ പലരും ദേശീയ, അന്തർദേശീയ താരങ്ങളായി. തോമസ് മാഷ് ദ്രോണാചാര്യ പദവിയിലുമെത്തി.
1979ൽ മിലിട്ടറി സർവീസിൽനിന്നു വിരമിച്ച് കെ.പി.തോമസ് മാഷ് മുണ്ടക്കയം കോരുത്തോട് സികെഎം സ്കൂളിൽ കായികാധ്യാപകനായി. അവിടെ മാഷുമാരും കുട്ടികളും മാനേജുമെന്റും നടത്തിയ അധ്വാനത്തിലാണ് ചെറിയൊരു മൈതാനമുണ്ടായത്. കുട്ടികളാവട്ടെ മലയിറങ്ങിയും പുഴകടന്നും സ്കൂളിലെത്തുന്ന കർഷകരുടെയും തൊഴിലാളികളുടെയും മക്കൾ. കോരുത്തോട്ടിൽ മാഷ് പരിശീലിപ്പിച്ച താരങ്ങൾ പിൽക്കാലത്ത് ഒളിന്പ്യൻമാരായി വളർന്നുവെന്നു പറഞ്ഞാൽ അതൊരു സംഭവം തന്നെ.
കോരുത്തോട് സികെഎം സ്കൂളിന്റെ കരുത്തിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഏറെക്കാലം സംസ്ഥാന സ്കൂൾ കായിക ചാന്പ്യൻഷിപ്പ് കൈകളിലേന്തി. കോരുത്തോട് ചാന്പ്യൻമാരായ ആദ്യതവണ തോമസ് മാഷിന് സ്കൂളും നാട്ടുകാരും ചേർന്നു ഗംഭീര വരവേൽപ് നൽകി. മറുപടി പ്രസംഗത്തിൽ മാഷ് പറഞ്ഞു. ‘കുട്ടികളെ, നാട്ടുകാരേ, ഇതൊരു തുടക്കം മാത്രം. ഈ സ്കൂളിലെ കുട്ടികൾ ഏഷ്യാഡ് മെഡലുകളുമായി കോരുത്തോട്ടിലേക്കു വരുന്ന കാലം വൈകില്ല.’
അതു കേട്ടവരിൽ ചിലർ ചിരിച്ചു, ചിലർ മൂക്കത്തു വിരൽവച്ചു.
മാഷിന്റെ അധ്വാനം വെറുതെയായില്ല.
അഞ്ജു ബോബി, ജിൻസി ഫിലിപ്പ്, മോളി ചാക്കോ, സി.എസ്. മുരളീധരൻ, ജോസഫ് ജി. ഏബ്രഹാം തുടങ്ങിയവരൊക്കെ ലോകോത്തര മെഡലുകൾ നേടിയെത്തു. എണ്‍പതാം വയസിന്റെ നിറലിലും തൊടുപുഴ വഴിത്തല കുരിശുങ്കൽ ഫിലിപ്പ് തോമസ് എന്ന കെ.പി. തോമസ് വിശ്രമം ആഗ്രഹിക്കാത്ത കായികാചാര്യനാണ്.
സ്പോർട്സിനെ ജീവശ്വാസമാക്കിയ തോമസ് മാഷ് കായിക പരിശീലന രംഗത്ത് 60 വർഷം പിന്നിടുകയാണ്. ഒപ്പം പതിനാറിന്റെ ചുറുചുറുക്കോടെ കളം നിറഞ്ഞുനിൽക്കുകയുമാണ്. ഒളിന്പ്യൻ ഷൈനി വിൽസണ്‍ മുതൽ ജൂണിയർ നാഷണൽ മീറ്റിലെ വെള്ളി മെഡൽ ജേതാവ് അപർണാ നായർ വരെ പതിനായിരത്തിലേറെ ശിഷ്യർ. രാവു പകലാക്കിയ കഠിനാധ്വാനത്തിൽ ഇദ്ദേഹം നേടിക്കൊടുത്ത മെഡലുകളുടെ മൂല്യവില കായികകേരളത്തിന് വിസ്മരിക്കാനാവില്ല.
സ്കൂൾ പഠനം മുതൽ കെ.പി. തോമസ് താരമാണ്. ഓട്ടത്തിലും ചാട്ടത്തിലും സ്കൂളിൽ ഒന്നാമനായിരുന്നു. അന്നൊരു കായിക മേളയിൽ മികച്ച താരങ്ങളെ കണ്ടെത്താൻ എത്തിയ മിലിട്ടറി ഉദ്യോഗസ്ഥർ ഫിലിപ്പ് തോമസിനോടു ചോദിച്ചു. ‘പട്ടാളത്തിൽ ചേരാൻ ആഗ്രഹമുണ്ടോ?’
അങ്ങനെ പട്ടാളത്തിൽ ചേരാനുറച്ച് 1963ൽ ഹരിയാനയിൽ പരിശീലനത്തിനെത്തിയ തോമസിനെ മിലിട്ടറി മീറ്റിൽ മുതിർന്ന പട്ടാളക്കാർക്കൊപ്പം ഓടിപ്പിച്ചു. മൂന്നിനങ്ങളിൽ ഒന്നാമതെത്തിയതോടെ മിലിട്ടറി സ്പോർട്സ് ടീമിൽ അംമായി. പിന്നീട് സൈന്യത്തിൽ കായിക പരീശീലകനാകുകയും ചെയ്തു. 16 വർഷത്തെ സൈനിക സേവനത്തിനുശേഷമാണ് 1979ൽ തോമസ് മാഷ് കോരുത്തോട് സ്കൂളിൽ കായികാധ്യാപകനായി എത്തുന്നത്.
16 വർഷം സ്കൂൾ കായികമേളയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഒന്നാമതും കോരുത്തോട് സ്കൂൾ ചാന്പ്യൻമാരുമായത് ഇല്ലായ്മകളിലും പരിമിതികളിലും വെട്ടിപ്പിടിച്ച അതിശയനേട്ടമായിരുന്നു.
2005ൽ ഏന്തയാർ ജെ.ജെ. മർഫി സ്കൂളിലെത്തിയ തോമസ് മാഷ് അവിടെയും നിരവധി കുട്ടികൾക്ക് സംസ്ഥാന, ദേശീയ മേളകളിൽ സ്വർണത്തിളക്കം സമ്മാനിച്ചു. പിന്നീട് വണ്ണപ്പുറം എസ്എൻഎം സ്കൂളിൽ സ്പോർട്സ് അക്കാദമി രൂപീകരിച്ച് പരിശീലനകനായി. ഇപ്പോൾ പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലകനാണ്.
കായികതാരമാകാൻ ആഗ്രഹിച്ചെത്തുന്ന ഓരോ കുട്ടിയുടെയും സാധ്യതയറിഞ്ഞ് അവരെ ഓരോ ഇനത്തിലേക്കും മാഷ് വഴിതിരിച്ചു വിടുകയാണ് പതിവ്. ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണം അപ്പാടെ ശരിയാവുകയും ചെയ്യുന്നു.
ഓട്ടക്കാരിയാകാൻ ചങ്ങനാശേരിയിൽനിന്നെത്തിയ അഞ്ജു ബോബിയോട് നിനക്കു ചാട്ടമാണു നേട്ടമെന്ന് മാഷ് അന്നേ വിധിച്ചു. കുട്ടിക്കൂട്ടത്തിലെ കൊച്ചനായിരുന്ന ജോസഫ് ഏബ്രഹാം ഓടിമടുക്കുന്പോൾ സാർ തോളിലിരുത്തി നടന്നിട്ടുണ്ട്. അവന് മത്സരിക്കാൻ പറ്റിയ ഇനം ഇല്ലാതെ വന്നപ്പോൾ സ്വന്തം സഹോദരപുത്രിയെ ആ ഇനത്തിൽനിന്ന് മാറ്റി ജോസഫിന് അവസരം കൊടുത്തു. ജോസഫ് ആ അവസരം അന്തർദേശീയനിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു.
രാപകൽ നീളുന്ന വർഷങ്ങ ളുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു ഓരോ മേളയിലും ആ കുട്ടികളേറെയും അണിഞ്ഞ സ്വർണം, വെള്ളി മെഡലുകൾ.
കോരുത്തോടു നിന്നു 30 കിലോമീറ്റർ അകലെ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് മൈതാനത്തു കുട്ടികളെ രാവിലെയും വൈകുന്നേരവും എത്തിച്ചാണ് സംസ്ഥാനമേളകളുടെ അവസാന റൗണ്ട് പരിശീലനം നൽകിയിരുന്നത്.
ഇന്ത്യയിലും വിദേശത്തുമായി ഇദ്ദേഹത്തിന്റെ രണ്ടായിരത്തിലധികം ശിഷ്യർ സർക്കാർ സ്വകാര്യ മേഖലകളിൽ ഉന്നത ജോലിയിൽ ശോഭിക്കുന്നു. കായിക പരിശീലനത്തിനുള്ള ബഹുമതിയായി 2005ൽ ദ്രോണാചാര്യ ബഹുമതിയുൾപ്പെടെ ഒട്ടേറെ ആദരങ്ങൾക്ക് അർഹനായി. 2024ലെ ഒളിന്പിക്സിൽ മലയാളത്തിന് ഒന്നല്ല നിരവധി മെഡലുകളാണ് മാഷിന്റെ സ്വപ്നം.
‘നമ്മുടെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചു പോവുകയാണ്. പ്രൈമറി സ്കൂളുകളിൽ കായികാധ്യാപകരെ സംസ്ഥാനത്ത് നിയമിക്കുന്നില്ല. പ്രൈമറി ക്ലാസുകളിൽതന്നെ പരിശീലനം നൽകണം. കതിരിൽ വളം വയ്ക്കുന്നതിൽ അർഥമില്ല. സമർപ്പിതരായ കായികാധ്യാപകർ ശാസ്ത്രീയമായ രീതിയിൽ പരിശീലനം നൽകിയാൽ മാത്രമേ വലിയ ലക്ഷ്യങ്ങൾ ഉന്നം വയ്ക്കാനാകൂ’ തോമസ് മാഷ് പറയുന്നു.
‘മറ്റു സംസ്ഥാനങ്ങൾ നമ്മുടെ കുട്ടികളെ റാഞ്ചിക്കൊണ്ടുപോകുകയാണ്. അവർ നല്ല പരിശീലനവും താമസവും ഭക്ഷണവും കുട്ടികൾക്കു നൽകുന്നു. ഇനിയെങ്കിലും നമ്മുടെ സർക്കാരുകൾ കായിക മേഖലയ്ക്ക് വേണ്ടത്ര പരിഗണന നൽകാൻ തയാറാകണം’. അക്കാദമിയിൽ പെണ്‍കുട്ടികളുടെ ചുമതല വഹിക്കുന്നത് മാഷിന്റെ ഭാര്യ തങ്കമ്മയാണ്.
രാജി, രജനി, രാജാസ്എന്നീ മൂന്നു മക്കളാണുള്ളത്. മകൻ രാജാസ് പൂഞ്ഞാർ സ്കൂളിൽ മാഷിനൊപ്പം പരിശീലകനാണ്. രാജനി മൂവാറ്റുപുഴ സ്കൂളിലെ കായികാധ്യാപികയാണ്. കൊച്ചുമകൾ റബേക്കയും കായികതാരമാണ്.
ജിബിൻ കുര്യൻ
ഞാൻ കണ്ടു ബാപ്പുജിയെയും ഗോഡ്സെയെയും
1948 ജനുവരി 30ന് വെള്ളിയാഴ്ച സായാഹ്നത്തിൽ ഡൽഹി ബിർളാമന്ദിരത്തിൽ മഹാത്മജിയുടെ ഭൗതികശരീരം സന്ദർശിച്ചത് തൊണ്ണൂറ്
സെല്ലുലോയിഡിലെ ഗാന്ധിക്കാഴ്ചകൾ...
മഹാത്മാഗാന്ധിയും സിനിമയും തമ്മിൽ എന്തു ബന്ധം എന്നു ചോദിച്ചാൽ കാര്യമായി ഒന്നുമില്ല. സിനിമ എന്ന കലാരൂപം അതിന്റെ ബാലാരി
മഹാത്മസംഗീതം!
മഹാത്മാ ഗാന്ധി! ആ പേരിൽ കുടികൊള്ളുന്നത് എന്തൊക്കെയാണ്!! കാലദേശഭേദങ്ങൾക്കപ്പുറം മനുഷ്യനെക്കുറിച്ചുള്ള മഹത്തായ ഒരു
ഓർമകളിൽ മരിക്കാതെ ഭരണിക്കാവ് ശിവകുമാർ
എണ്‍പത്തിയെട്ട് സിനിമകളിലായി ഇരുന്നൂറ്റി എഴുപത്തിരണ്ട് ഗാനങ്ങൾ എഴുതിയിട്ടുണ്ട് ഭരണിക്കാവ്. ഭരണിക്കാവിന്റെ ഭക
മുകുന്ദനുണ്ണിയും മീനാക്ഷിയുമല്ല ശരി, അവരെപ്പോലെ ആകരുത് !
മുകുന്ദനുണ്ണി അസോസിയേറ്റ്സില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്
റെഡീമർ എന്ന ബോട്ട്
മഹാകവിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടായെങ്കിലും തന്നെ കരുതലോടെ രക്ഷിച്ച ദൈവത്തിന് ഉപദേശി നന്ദിപറഞ്ഞു. ബോട്ടിന്റ
ടേണിംഗ് പോയിന്റായതു കപ്പേള, സ്പെഷലാണ് സൗദി വെള്ളക്ക
സിനിമ വളരെ ദൂരത്താണെന്നു കരുതിയ പഠനകാലം. എത്രയോ ആളുകളുടെ പ്രഭാതങ്ങളെ പോസിറ്റീവാക്കിയ ആര്‍ജെ ദിനങ്ങള്‍. ഇപ്പോള്‍
മഞ്ഞൾ പ്രസാദം
കണ്ണുകളുണ്ടായിരിക്കെയും കാഴ്ചശക്തിയുടെ വിലയറിയാത്തവർ തിരിച്ചറിയേണ്ടതാണ് ഗീതയുടെ ഉൾക്കാഴ്ച സമ്മാനിച്ച മഹാവി
അഭിനയത്തിന്റെ കിക്ക് കിട്ടി, ഇനി ലീഡ് വേഷങ്ങളില്‍
കാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങിയ ദിവ്യപ്രഭ നായികയായ സിനിമയാണ് മഹേഷ് നാരായണന്റെ അറിയിപ്പ്. ലൊക്കാര്‍ണോ മേളയില്‍ മ
തകർച്ചകളിൽ ദൈവത്തെ മുറുകെപ്പിടിക്കാം
പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഒരു പ്രമുഖ ബിസിനസുകാരനെ അടുത്തയിടെ സന്ദർശിക്കാനിടയായി. എല്ലാ കണക്കുകൂട്ടലുകളും
മൗളി നോംഗ് -വെടിപ്പിന്റെ ഗ്രാമം
തുള്ളി മാലിന്യമില്ലാത്ത ഗ്രാമമാണ് മേഘാലയത്തിലെ മൗളിൻ നോംഗ്. ഈ ശുചിത്വഗ്രാമത്തെ കണ്ടുപഠിക്കാൻ എത്തുന്ന സഞ്ചാരികളെ
റാണി റാഷ്മോണി; ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച വനിത
ഇന്ത്യാ ചരിത്രത്തിന്റെ ഏത് ഏടുകൾ പരിശോധിച്ചാലും സാമൂഹികപരിഷ്കാരങ്ങൾ വരുത്തുന്നതിൽ വനിതകൾ വഹിച്ച പങ്ക് സുപ്ര
പരീക്ഷണങ്ങള്‍ തുടരും, ഡാന്‍സറാവാനും ഒരുക്കം
ഡാന്‍സര്‍ എന്ന രീതിയില്‍ ഇതുവരെ പരീക്ഷിച്ചു നോക്കാത്ത തരത്തിലുള്ള ഡാന്‍സ് ബേസ്ഡ് സിനിമകള്‍ക്കു ശ്രമിക്കുന്നുണ്ട്. അ
നവീകരിക്കാം, നൻമ ചൊരിയാം പുതുവർഷത്തിൽ
2020ൽ കോവിഡിന്റെ ഒന്നാം വ്യാപനഘട്ടത്തിൽ ആ മഹാമാരിയെ മരണഭീതിയോടെയാണ് ലോകം നോക്കിക്കണ്ടത്. കേരളത്തിൽ ആദ്യം കേ
പുതുവർഷം പലവിധം
മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്നത് പ്രതീക്ഷകളാണ്. വലിയ പ്രതീക്ഷകളോടെ 2023 പിറന്നിരിക്കുന്നു.
പുതു
എന്റെ സംതൃപ്തി ചലഞ്ചിംഗ് സിനിമകള്‍
സിദ്ധാർഥ് ഭരതൻ സിനിമ ജിന്നിൽ സൗബിന്റെ നായികയാണ് ശാന്തി ബാലചന്ദ്രൻ. അഭിനയത്തിനൊപ്പം എഴുത്തും പെയിന്റിംഗുമാണ് ശാ
ഏദന്റെ പുൽക്കുട്
കാറ്റും വെളിച്ചവും വേണ്ടത്ര കടന്നു വരാത്ത അഭയാർഥി ക്യാന്പിൽ വിളക്കുകൾ അണഞ്ഞാലും പുൽക്കൂട്ടിൽ വെളിച്ചം നിറയും. വർണ
ഒന്‍പതാമത്തെ പൊന്നുണ്ണി
ഒന്‍പതാമത്തെ ഓമനക്കുഞ്ഞുമായി പുൽക്കൂടിനോടു ചേർന്നുനിൽക്കുന്പോൾ ജോ- ജെസ്ലിൻ ദന്പതികൾ പറയുകയാണ്. ‘ ഇവളാണ് ഞങ്
ഉണ്ണീശോയ്ക്ക് ഒരു കത്ത്
ക്രിസ്മസ്കാലം സമാഗമങ്ങളുടെയും സമ്മാനങ്ങളുടെയും കാലമാണല്ലോ. ദൈവപിതാവ് മനുഷ്യകുലത്തിനു നൽകിയ സ്നേഹസമ്മാനമായിരു
ആളില്ലാക്കത്ത്
ചില ദിവസങ്ങളിൽ റാഫി ജോലികഴിഞ്ഞു വരാൻ വൈകും. കാരണം, ഒട്ടേറെ കത്തുകൾ വിതരണം ചെയ്യാൻ പ്രയാസമുള്ളവയായിരിക്കും. മേൽ
ഞാൻ കണ്ടു ബാപ്പുജിയെയും ഗോഡ്സെയെയും
1948 ജനുവരി 30ന് വെള്ളിയാഴ്ച സായാഹ്നത്തിൽ ഡൽഹി ബിർളാമന്ദിരത്തിൽ മഹാത്മജിയുടെ ഭൗതികശരീരം സന്ദർശിച്ചത് തൊണ്ണൂറ്
സെല്ലുലോയിഡിലെ ഗാന്ധിക്കാഴ്ചകൾ...
മഹാത്മാഗാന്ധിയും സിനിമയും തമ്മിൽ എന്തു ബന്ധം എന്നു ചോദിച്ചാൽ കാര്യമായി ഒന്നുമില്ല. സിനിമ എന്ന കലാരൂപം അതിന്റെ ബാലാരി
മഹാത്മസംഗീതം!
മഹാത്മാ ഗാന്ധി! ആ പേരിൽ കുടികൊള്ളുന്നത് എന്തൊക്കെയാണ്!! കാലദേശഭേദങ്ങൾക്കപ്പുറം മനുഷ്യനെക്കുറിച്ചുള്ള മഹത്തായ ഒരു
ഓർമകളിൽ മരിക്കാതെ ഭരണിക്കാവ് ശിവകുമാർ
എണ്‍പത്തിയെട്ട് സിനിമകളിലായി ഇരുന്നൂറ്റി എഴുപത്തിരണ്ട് ഗാനങ്ങൾ എഴുതിയിട്ടുണ്ട് ഭരണിക്കാവ്. ഭരണിക്കാവിന്റെ ഭക
മുകുന്ദനുണ്ണിയും മീനാക്ഷിയുമല്ല ശരി, അവരെപ്പോലെ ആകരുത് !
മുകുന്ദനുണ്ണി അസോസിയേറ്റ്സില്‍ നായകനെയോ നായികയെയോ മഹത്വവത്കരിക്കുന്നില്ല. മുകുന്ദനുണ്ണിയുടെ ചിന്തകള്‍ എന്താണ്
റെഡീമർ എന്ന ബോട്ട്
മഹാകവിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടായെങ്കിലും തന്നെ കരുതലോടെ രക്ഷിച്ച ദൈവത്തിന് ഉപദേശി നന്ദിപറഞ്ഞു. ബോട്ടിന്റ
ടേണിംഗ് പോയിന്റായതു കപ്പേള, സ്പെഷലാണ് സൗദി വെള്ളക്ക
സിനിമ വളരെ ദൂരത്താണെന്നു കരുതിയ പഠനകാലം. എത്രയോ ആളുകളുടെ പ്രഭാതങ്ങളെ പോസിറ്റീവാക്കിയ ആര്‍ജെ ദിനങ്ങള്‍. ഇപ്പോള്‍
മഞ്ഞൾ പ്രസാദം
കണ്ണുകളുണ്ടായിരിക്കെയും കാഴ്ചശക്തിയുടെ വിലയറിയാത്തവർ തിരിച്ചറിയേണ്ടതാണ് ഗീതയുടെ ഉൾക്കാഴ്ച സമ്മാനിച്ച മഹാവി
അഭിനയത്തിന്റെ കിക്ക് കിട്ടി, ഇനി ലീഡ് വേഷങ്ങളില്‍
കാരക്ടര്‍ വേഷങ്ങളില്‍ തിളങ്ങിയ ദിവ്യപ്രഭ നായികയായ സിനിമയാണ് മഹേഷ് നാരായണന്റെ അറിയിപ്പ്. ലൊക്കാര്‍ണോ മേളയില്‍ മ
തകർച്ചകളിൽ ദൈവത്തെ മുറുകെപ്പിടിക്കാം
പക്ഷാഘാതം ബാധിച്ച് കിടപ്പിലായ ഒരു പ്രമുഖ ബിസിനസുകാരനെ അടുത്തയിടെ സന്ദർശിക്കാനിടയായി. എല്ലാ കണക്കുകൂട്ടലുകളും
മൗളി നോംഗ് -വെടിപ്പിന്റെ ഗ്രാമം
തുള്ളി മാലിന്യമില്ലാത്ത ഗ്രാമമാണ് മേഘാലയത്തിലെ മൗളിൻ നോംഗ്. ഈ ശുചിത്വഗ്രാമത്തെ കണ്ടുപഠിക്കാൻ എത്തുന്ന സഞ്ചാരികളെ
റാണി റാഷ്മോണി; ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച വനിത
ഇന്ത്യാ ചരിത്രത്തിന്റെ ഏത് ഏടുകൾ പരിശോധിച്ചാലും സാമൂഹികപരിഷ്കാരങ്ങൾ വരുത്തുന്നതിൽ വനിതകൾ വഹിച്ച പങ്ക് സുപ്ര
പരീക്ഷണങ്ങള്‍ തുടരും, ഡാന്‍സറാവാനും ഒരുക്കം
ഡാന്‍സര്‍ എന്ന രീതിയില്‍ ഇതുവരെ പരീക്ഷിച്ചു നോക്കാത്ത തരത്തിലുള്ള ഡാന്‍സ് ബേസ്ഡ് സിനിമകള്‍ക്കു ശ്രമിക്കുന്നുണ്ട്. അ
നവീകരിക്കാം, നൻമ ചൊരിയാം പുതുവർഷത്തിൽ
2020ൽ കോവിഡിന്റെ ഒന്നാം വ്യാപനഘട്ടത്തിൽ ആ മഹാമാരിയെ മരണഭീതിയോടെയാണ് ലോകം നോക്കിക്കണ്ടത്. കേരളത്തിൽ ആദ്യം കേ
പുതുവർഷം പലവിധം
മനുഷ്യജീവിതത്തെ മുന്നോട്ടുനയിക്കുന്നത് പ്രതീക്ഷകളാണ്. വലിയ പ്രതീക്ഷകളോടെ 2023 പിറന്നിരിക്കുന്നു.
പുതു
എന്റെ സംതൃപ്തി ചലഞ്ചിംഗ് സിനിമകള്‍
സിദ്ധാർഥ് ഭരതൻ സിനിമ ജിന്നിൽ സൗബിന്റെ നായികയാണ് ശാന്തി ബാലചന്ദ്രൻ. അഭിനയത്തിനൊപ്പം എഴുത്തും പെയിന്റിംഗുമാണ് ശാ
ഏദന്റെ പുൽക്കുട്
കാറ്റും വെളിച്ചവും വേണ്ടത്ര കടന്നു വരാത്ത അഭയാർഥി ക്യാന്പിൽ വിളക്കുകൾ അണഞ്ഞാലും പുൽക്കൂട്ടിൽ വെളിച്ചം നിറയും. വർണ
ഒന്‍പതാമത്തെ പൊന്നുണ്ണി
ഒന്‍പതാമത്തെ ഓമനക്കുഞ്ഞുമായി പുൽക്കൂടിനോടു ചേർന്നുനിൽക്കുന്പോൾ ജോ- ജെസ്ലിൻ ദന്പതികൾ പറയുകയാണ്. ‘ ഇവളാണ് ഞങ്
ഉണ്ണീശോയ്ക്ക് ഒരു കത്ത്
ക്രിസ്മസ്കാലം സമാഗമങ്ങളുടെയും സമ്മാനങ്ങളുടെയും കാലമാണല്ലോ. ദൈവപിതാവ് മനുഷ്യകുലത്തിനു നൽകിയ സ്നേഹസമ്മാനമായിരു
ആളില്ലാക്കത്ത്
ചില ദിവസങ്ങളിൽ റാഫി ജോലികഴിഞ്ഞു വരാൻ വൈകും. കാരണം, ഒട്ടേറെ കത്തുകൾ വിതരണം ചെയ്യാൻ പ്രയാസമുള്ളവയായിരിക്കും. മേൽ
തൊമ്മിയും എം.ആർ. ഗോപകുമാറും
“ജീവിതത്തിൽ ഞാൻ ഒട്ടും വിധേയനല്ല. എന്റെ വ്യക്തിപരമായ കാര്യങ്ങളിൽ മാത്രമല്ല ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടും വ
നാലാംമുറയില് നായകനും വില്ലനും ഇടയില്‍ !
ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാംമുറയിൽ ബിജു മേനോനൊപ്പം നിർണായക വേഷത്തിൽ ഗുരു സോമസുന്ദരം. മോഹൻലാലിന്റെ ബറോ
ഒരു കേക്കിന്റെ പങ്കുവയ്ക്കൽ
കോട്ടയം മെഡിക്കൽ കോളജിനോടു ചേർന്ന കുട്ടികളുടെ ആശുപത്രിയിൽ ഒരിക്കൽ ഒരു ക്രിസ്മസ് ആഴ്ചയിലാണ് ആ ഹൃദയസ്പർശിയായ
ക്രിസ്മസ് പാചകം
ചിക്കൻ സ്റ്റൂ
ചേരുവകൾ: കോഴി അര കിലോ കഷണങ്ങളാക്കിയത്. ഇതിൽ പുരട്ടാൻ ഒരു ടീസ്പൂണ്‍ മുളകുപൊടി, ഒരു ടീസ
പ്രണയസരോവര തീരം....
സ്റ്റെപ്പ് കട്ട് ചെയ്ത ചുരുണ്ട മുടിയും തിളങ്ങുന്ന കണ്ണുകളും തുടുത്ത കവിളുകളിലേക്കു നീളുന്ന കൃതാവും ഒക്കെയുള്ള ഹരിദാസ
മനസു കൊണ്ട് സ്നേഹിക്കാൻ സുജിത്ത് ശങ്കർ
സംവിധായകൻ തരുണ്‍ മൂർത്തി വിളിച്ച് സൗദി വെള്ളക്കയിലെ സത്താറിന്റെ കഥാപാത്രം ചെയ്യാമോ എന്നു ചോദിച്ചു. ലൊക്കേഷനിലെ
കാലം മറന്നുപോയ ഗായിക
നിർമലയിൽ ഏഴു പേർ പാടിയെങ്കിലും പ്രഥമ പിന്നണി ഗായികയെന്ന പെരുമ വിമലയ്ക്കുള്ളതാണ്. ആ ഗായകരിലെ ഏറ്റവും ഇളയയാൾ
സ്റ്റേ എന്ന സ്മാഷ് ഹിറ്റ്!
യുട്യൂബിൽ 647 മില്യണ്‍ വ്യൂസ്! അതായത് ഈ കുറിപ്പു തയാറാക്കുന്നതുവരെ 647,647,591 തവണ. കഴിഞ്ഞ ഒരു കൊല്ലത്തിനിടയ്ക്ക് ഏറ
അനുപമം നടന വൈഭവം
നൃത്തം ജീവശ്വാസമായ അനുപമയ്ക്ക് പത്തുവർഷം മുന്‍പ് കാലുകൾക്ക് ചെറിയ തോതിൽ വേദന അനുഭവപ്പെട്ടു തുടങ്ങി. വേദന കലശല
സ്ഥാനമുറപ്പിച്ച് സ്വാസിക
കൂടുതൽ വെല്ലുവിളിയായി തോന്നിയത് സെലേന എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ശരീരഭാഷയും സ്ക്രീനിൽ എത്തിക്കുന്നതാ
Latest News
അങ്കണവാടി പ്രവർത്തകർക്കായി അങ്കണം ഇൻഷ്വറൻസ്
എംഡിഎംഎയുമായി കൊച്ചിയിൽ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ
പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി
ബദൽ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബജറ്റ്: എം.വി. ഗോവിന്ദൻ
ബജറ്റ് കര്‍ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്
Latest News
അങ്കണവാടി പ്രവർത്തകർക്കായി അങ്കണം ഇൻഷ്വറൻസ്
എംഡിഎംഎയുമായി കൊച്ചിയിൽ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ
പ്രതിബന്ധങ്ങളെ മറികടന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള ബജറ്റ്: മുഖ്യമന്ത്രി
ബദൽ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ബജറ്റ്: എം.വി. ഗോവിന്ദൻ
ബജറ്റ് കര്‍ഷക ക്ഷേമം ലക്ഷ്യമിടുന്നതെന്ന് റോഷി അഗസ്റ്റിന്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top